AUTHOR ALL ARTICLES

List All The Articles
Seena Tony Jose

Seena Tony Jose


Author's Posts

‘40 വയസ്സുവരെ സിംഗിളായി ജീവിച്ച ഒരാൾക്ക് മറ്റൊരാളെ ജീവിതത്തിൽ ഉൾക്കൊള്ളുക എളുപ്പമാകില്ല’: രാജശ്രീ വാരിയർ

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ...

‘കുറ്റപ്പെടുത്തൽ, ഗോസിപ്പ്... തുടങ്ങിയ കാര്യങ്ങൾ സ്പർശിക്കാത്ത ഒരു സ്ഥലത്താണ് ഞാൻ നിൽക്കുന്നത്’: ദിവ്യയും കനിയും പറയുന്നു

ദിവ്യപ്രഭ ഒരിക്കൽ കനിയോടു പറഞ്ഞു, ‘മുംബൈയ്ക്കടുത്തു രത്നഗിരി എന്നൊരു സ്ഥലമുണ്ട്. ചുവപ്പു കുന്നുകളും അതിനു താഴെ നീലക്കടലുമുണ്ട്. നമ്മുടെ വർക്കല ക്ലിഫ് പോലെ എ ന്നാൽ അതിന്റെ ഇരട്ടി സൗന്ദര്യമുള്ള സ്ഥലം. ദൂരെ കുന്നുകളിൽ നിന്ന് മഴ ഒാടിവന്ന് കടലിലേക്കു പെയ്യുന്നതു...

‘എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷിക്കുമായിരുന്നു’: വർഷങ്ങൾക്കു മുൻപ് ആ വലിയ നഷ്ടം: ദിവ്യയും കനിയും പറയുന്നു

ദിവ്യപ്രഭ ഒരിക്കൽ കനിയോടു പറഞ്ഞു, ‘മുംബൈയ്ക്കടുത്തു രത്നഗിരി എന്നൊരു സ്ഥലമുണ്ട്. ചുവപ്പു കുന്നുകളും അതിനു താഴെ നീലക്കടലുമുണ്ട്. നമ്മുടെ വർക്കല ക്ലിഫ് പോലെ എ ന്നാൽ അതിന്റെ ഇരട്ടി സൗന്ദര്യമുള്ള സ്ഥലം. ദൂരെ കുന്നുകളിൽ നിന്ന് മഴ ഒാടിവന്ന് കടലിലേക്കു പെയ്യുന്നതു...

‘40 വയസ്സുവരെ സിംഗിളായി ജീവിച്ച ഒരാൾക്ക് മറ്റൊരാളെ ജീവിതത്തിൽ ഉൾക്കൊള്ളുക അത്ര എളുപ്പമല്ല’: രാജശ്രീ വാരിയർ

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ...

ഇനിയെങ്കിലും നമുക്ക് പെൺകുട്ടികളോടു കല്യാണം കല്യാണം എന്നു പറയാതിരുന്നുകൂടെ? സാരിയിൽ ഐശ്വര്യയുടെ നിലപാട്

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ...

‘കല്യാണത്തിന്റെ രണ്ടാം സാരിയാണ് ബേബിഷൂട്ടിന് ഉടുത്തത്’: കുഞ്ഞിന്റെ കാര്യത്തിലെടുത്ത ആ തീരുമാനം: സന്തോഷ നേരങ്ങളിലെ സാരി

ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സുകാരിയായ ഞാൻ പത്താംക്ലാസ്സിൽ...

കണ്ണടയുന്നതിനു മുമ്പുള്ള ആ കൂടിക്കാഴ്ച... നെറ്റിയിൽ മുത്തം നൽകവേ കണ്ണീർ ധാരയായൊഴുകി: ജിഷ്ണു തന്ന സമ്മാനം

ലോലമായ ഓർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... ഒപ്പം പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഹൃദ്യമായ ഓർമകളും <br> <br> നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം...

‘ആ പരിഭ്രമം അകറ്റാനാകും അമ്മ കല്യാണ സാരികൊണ്ട് അന്നെന്നെ ചുറ്റിപ്പിടിച്ചത്’: സിത്തുവും സാരി പ്രണയവും

സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി...

‘സാരിയണിഞ്ഞു സ്കൂളിലെത്തുമ്പോൾ പുള്ളിക്കാരൻ കാണുന്നുണ്ടോ എന്നു കണ്ണുകൾ തിരഞ്ഞു’: സാരിയിൽ ഇഴചേർന്ന പ്രണയം

ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഒാർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം. ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു സമ്മാനങ്ങൾ, ബർത്ഡേ കാർഡുകൾ, വിഷുക്കൈ നീട്ടം. ഇങ്ങനെ ചങ്കിൽ വന്നു തൊടുന്നതെന്തും എടുത്തു സൂക്ഷിച്ചു...

‘ഉമ്മറത്തു കോലംവരച്ച ആ പെൺകുട്ടി, മകനു വധുവായി തിരഞ്ഞെടുത്തത് കാഞ്ചീപുരത്തുകാരിയെ’: ബീന കണ്ണൻ പറയുന്നു

താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ്...

‘ആ പരിഭ്രമം അകറ്റാനാകും അമ്മ കല്യാണ സാരികൊണ്ട് അന്നെന്നെ ചുറ്റിപ്പിടിച്ചത്’: സിത്തുവിന്റെ സാരി പ്രണയം

സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി...

‘പലരും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണു സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാത്തത് എന്ന്?’: നിലപാട്, സാരിപ്രണയം: സജിത പറയുന്നു

കൊൽക്കൊത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം ഹോസ്റ്റൽ മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തോന്നി പൊട്ടു വച്ചാൽ നന്നായിരിക്കുമെന്ന്. വലിയ പൊട്ടു...

‘കഴുത്തിൽ കുരുക്കാകാൻ ഒരു സാരിപോലും ജനിക്കാതിരുന്നെങ്കിൽ’: പ്രിയപ്പെട്ട സാരിയണിഞ്ഞ് ഒരുങ്ങേണ്ട ആ ദിനം: ഐശ്വര്യ ലക്ഷ്മി പറയുന്നു

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ...

‘കുറ്റപ്പെടുത്തൽ, ഗോസിപ്പ്... തുടങ്ങിയ കാര്യങ്ങൾ സ്പർശിക്കാത്ത ഒരു സ്ഥലത്താണ് ഞാൻ നിൽക്കുന്നത്’: ദിവ്യയും കനിയും പറയുന്നു

ദിവ്യപ്രഭ ഒരിക്കൽ കനിയോടു പറഞ്ഞു, ‘മുംബൈയ്ക്കടുത്തു രത്നഗിരി എന്നൊരു സ്ഥലമുണ്ട്. ചുവപ്പു കുന്നുകളും അതിനു താഴെ നീലക്കടലുമുണ്ട്. നമ്മുടെ വർക്കല ക്ലിഫ് പോലെ എ ന്നാൽ അതിന്റെ ഇരട്ടി സൗന്ദര്യമുള്ള സ്ഥലം. ദൂരെ കുന്നുകളിൽ നിന്ന് മഴ ഒാടിവന്ന് കടലിലേക്കു പെയ്യുന്നതു...

മരിക്കുന്നതിനു മൂന്നു ദിവസം മുമ്പുള്ള ആ കൂടിക്കാഴ്ച... നെറ്റിയിൽ മുത്തം നൽകവേ കണ്ണീർ ധാരയായൊഴുകി: ജിഷ്ണു തന്ന സമ്മാനം

നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും. ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ ആലുവയിലും. വല്യവധി തുടങ്ങുമ്പോൾ അവർ രണ്ടു മാസത്തേക്കു...

‘ഇന്ത്യൻ സ്കിന്നിന് ഏറ്റവും ഇണങ്ങുന്ന ബ്രൗൺ, ഗ്രാൻഡ് ആയി തന്നെ ദിവ്യ തിളങ്ങി’: ഇരട്ട സന്തോഷത്തിന്റെ കഥയുമായി പൂർണിമ

രണ്ടാം തവണയാണ് പൂർണിമ ഇന്ദ്രജിത് രാജ്യാന്തര വേദിയിലേക്കു ദിവ്യപ്രഭയ്ക്കായി വസ്ത്രമൊരുക്കുന്നത്. ‘‘ഇത്തവണ ഇരട്ടി സന്തോഷമായിരുന്നു. ഇത്ര വലിയ വേദിയിൽ മലയാളികളായ രണ്ടുപേരാണുള്ളത്. പ്രത്യേകിച്ച് എന്റെ സമാന തൊഴിൽ ചെയ്യുന്നവർ.’’ പൂർണിമ ഇന്ദ്രജിത്...