കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല. പ്രതീക്ഷയുടെ തീരത്തേക്ക് പറന്നിറങ്ങിയ 18 ജീവനുകളാണ് വിധിയുടെ വിളികേട്ട് മരണതീരത്തേക്ക് പോയത്. രാജ്യം നടുങ്ങിയ ഏറ്റവും വലിയ വിമാനാപകടത്തിന്റെ അലയൊലികൾ നെഞ്ചിൽ നിറയുമ്പോൾ ദുബായ് എയർപോർട്ടിൽ കത്തിയമർന്ന വിമാനത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട മലയാളികൾ അനുഭവം പങ്കിടുകയാണ്. ദൈവകൃപ ഒന്ന് കൊണ്ട് മാത്രമാണ് ആ മരണതീരത്തു നിന്നു രക്ഷപ്പെട്ടതെന്ന് പത്തനംതിട്ട ഡെയ്സി ഓർക്കന്നു. ചങ്കിടിപ്പോടെ ഓർക്കുന്നു. ഒപ്പംഭാഗ്യത്തിന്റെ ആനുകൂല്യത്താൽ അവസാന നിമിഷം യാത്ര മാറ്റിവച്ച നിമിഷത്തെ തിരുവനന്തപുരംകാരൻ സലോഷും ഓർക്കുന്നു... 2016 ഓഗസ്റ്റ് രണ്ടാം ലക്കം വനിതയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം ചുവടെ;
1.
2.
3.
4.