‘തോവാള കിളിമൊഴിയേ മലയാള തേൻകനിയേ...’: പ്രണയ റീലിനു ചുവടുവച്ച് ദാസേട്ടനും ജസ്ന സലിമും Dasettan Kozhikode-Jasna Salim Viral reel
ശ്രീ കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയ വൈറൽ താരമാണ് ജസ്ന സലിം. തന്റെ കരവിരുതിൽ ഒരുങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമമാനിച്ചും ജസ്ന വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ ജസ്ന സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മനോഹരമായൊരു ഡാൻസ് റീലിന്റെ പേരിലാണ്. സോഷ്യൽ
ശ്രീ കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയ വൈറൽ താരമാണ് ജസ്ന സലിം. തന്റെ കരവിരുതിൽ ഒരുങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമമാനിച്ചും ജസ്ന വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ ജസ്ന സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മനോഹരമായൊരു ഡാൻസ് റീലിന്റെ പേരിലാണ്. സോഷ്യൽ
ശ്രീ കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയ വൈറൽ താരമാണ് ജസ്ന സലിം. തന്റെ കരവിരുതിൽ ഒരുങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമമാനിച്ചും ജസ്ന വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ ജസ്ന സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മനോഹരമായൊരു ഡാൻസ് റീലിന്റെ പേരിലാണ്. സോഷ്യൽ
ശ്രീ കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയ വൈറൽ താരമാണ് ജസ്ന സലിം. തന്റെ കരവിരുതിൽ ഒരുങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമമാനിച്ചും ജസ്ന വാർത്തകളിൽ ഇടംനേടിയിരുന്നു.
ഇപ്പോഴിതാ ജസ്ന സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മനോഹരമായൊരു ഡാൻസ് റീലിന്റെ പേരിലാണ്. സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോടിനൊപ്പമാണ് ജസ്‌നയുടെ റീൽ. റീലുകളിലും ഹിറ്റ് ചാർട്ടുകളിലും ട്രെൻഡിങ്ങായ മിന്നൽവള എന്ന ഗാനത്തിനൊപ്പമാണ് ഈ വൈറൽ ജോഡി ചുവടു വയ്ക്കുന്നത്. നരേൻ ചിത്രം പന്തയക്കോഴിയിലെ സുന്ദരിയെ ചെമ്പക മലരേ എന്ന ഗാനവും ഇതോടൊപ്പം വൈറലാണ്.
നേരത്തെ ദാസേട്ടന്‍ രേണു സുധിക്കൊപ്പം കളിച്ച ഡാന്‍സും വൈറലായിരുന്നു. . ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വിഡിയോയായി റിക്രിയേറ്റ് ചെയ്തത്.
നേരത്തെ ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയിൽ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.