മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് പ്രേമം 10 വർഷം പൂർത്തിയാക്കുകയാണ്. അൽഫോൺസ് പുത്രൻ മലയാളക്കരയ്ക്കു സമ്മാനിച്ച ബ്ലോക്ബസ്റ്ററിനെ തേടി ഭാഷയുടെ അതിരുകൾക്കപ്പുറത്തു നിന്നു പോലും ആസ്വാദകരെത്തി. ഹൃദയങ്ങളെ ത്രസിപ്പിച്ച് ജോർജും മലര്‍ ടീച്ചറും മേരിയും സെലിനുമൊക്കെ ഇന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.

മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് പ്രേമം 10 വർഷം പൂർത്തിയാക്കുകയാണ്. അൽഫോൺസ് പുത്രൻ മലയാളക്കരയ്ക്കു സമ്മാനിച്ച ബ്ലോക്ബസ്റ്ററിനെ തേടി ഭാഷയുടെ അതിരുകൾക്കപ്പുറത്തു നിന്നു പോലും ആസ്വാദകരെത്തി. ഹൃദയങ്ങളെ ത്രസിപ്പിച്ച് ജോർജും മലര്‍ ടീച്ചറും മേരിയും സെലിനുമൊക്കെ ഇന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.

മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് പ്രേമം 10 വർഷം പൂർത്തിയാക്കുകയാണ്. അൽഫോൺസ് പുത്രൻ മലയാളക്കരയ്ക്കു സമ്മാനിച്ച ബ്ലോക്ബസ്റ്ററിനെ തേടി ഭാഷയുടെ അതിരുകൾക്കപ്പുറത്തു നിന്നു പോലും ആസ്വാദകരെത്തി. ഹൃദയങ്ങളെ ത്രസിപ്പിച്ച് ജോർജും മലര്‍ ടീച്ചറും മേരിയും സെലിനുമൊക്കെ ഇന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.

മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് പ്രേമം 10 വർഷം പൂർത്തിയാക്കുകയാണ്. അൽഫോൺസ് പുത്രൻ മലയാളക്കരയ്ക്കു സമ്മാനിച്ച ബ്ലോക്ബസ്റ്ററിനെ തേടി ഭാഷയുടെ അതിരുകൾക്കപ്പുറത്തു നിന്നു പോലും ആസ്വാദകരെത്തി. ഹൃദയങ്ങളെ ത്രസിപ്പിച്ച് ജോർജും മലര്‍ ടീച്ചറും മേരിയും സെലിനുമൊക്കെ ഇന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. മലയാളത്തിന്റെ എവർഗ്രീൻ ചിത്രം 10 വർഷം പൂർ‌ത്തിയാക്കുമ്പോൾ മനോഹരമായൊരു ഓർമയിലേക്ക് തിരികെ നടക്കുകയാണ് വനിത. ചിത്രം തീയറ്ററുകളിലും കാഴ്ചക്കാരിലും തരംഗം തീർത്ത കാലത്ത് പ്രേമം താരങ്ങളെ അണിനിരത്തി വനിത നടത്തിയ ക്യാംപസ് വിസിറ്റ്. വനിത 2015 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പിഡിഎഫ് രൂപം ചുവടെ.

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

ADVERTISEMENT
ADVERTISEMENT