മധുരസംഗീതത്തിന്റെ മരിക്കാത്ത അനുഭവങ്ങൾ ബാക്കി: വാണിയമ്മയ്ക്ക് നിത്യശാന്തി
അതിമനോഹരഗാനങ്ങളിലൂടെ തലമുറകളെ സംഗീതത്തിന്റെ ആനന്ദാനുഭവത്തിലേക്കുയർത്തിയ പ്രിയ ഗായിക വാണി ജയറാം ആസ്വാദക മനസ്സുകളിലെ നിത്യവസന്തം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി, രാത്രി ഏഴുമണിക്കാണു സംഗീത
അതിമനോഹരഗാനങ്ങളിലൂടെ തലമുറകളെ സംഗീതത്തിന്റെ ആനന്ദാനുഭവത്തിലേക്കുയർത്തിയ പ്രിയ ഗായിക വാണി ജയറാം ആസ്വാദക മനസ്സുകളിലെ നിത്യവസന്തം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി, രാത്രി ഏഴുമണിക്കാണു സംഗീത
അതിമനോഹരഗാനങ്ങളിലൂടെ തലമുറകളെ സംഗീതത്തിന്റെ ആനന്ദാനുഭവത്തിലേക്കുയർത്തിയ പ്രിയ ഗായിക വാണി ജയറാം ആസ്വാദക മനസ്സുകളിലെ നിത്യവസന്തം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി, രാത്രി ഏഴുമണിക്കാണു സംഗീത
അതിമനോഹരഗാനങ്ങളിലൂടെ തലമുറകളെ സംഗീതത്തിന്റെ ആനന്ദാനുഭവത്തിലേക്കുയർത്തിയ പ്രിയ ഗായിക വാണി ജയറാം ആസ്വാദക മനസ്സുകളിലെ നിത്യവസന്തം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി, രാത്രി ഏഴുമണിക്കാണു സംഗീത പ്രേമികളുടെ വാണിയമ്മയെ നുങ്കംപാക്കെത്ത ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തുമണിയോടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തമിഴകത്തിന്റെ പ്രിയപുത്രിക്ക് അന്ത്യാഭിവാന്ദ്യം അര്‍പ്പിച്ചു. പത്മഭൂഷണ്‍ കയ്യില്‍ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.