വിഴിഞ്ഞത്ത് വിഗ്നേശ്വരി (27) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിലാഷിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വിഗ്നേശ്വരിയുടെ ആത്മഹത്യാ കുറിപ്പിലും ഫോൺ സന്ദേശങ്ങളിലും ഭർത്താവിന് എതിരായ തെളിവുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിഗ്നേശ്വരിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു. രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവം നടന്നത്. അഭിലാഷ് സ്ഥിരം മദ്യപാനിയാണെന്നും, മദ്യലഹരിയിൽ വിഗ്നേശ്വരിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ ദുരിതങ്ങൾക്ക് കാരണമായിരുന്നെന്ന് കുറിപ്പിലുണ്ട്.

വിഴിഞ്ഞത്ത് വിഗ്നേശ്വരി (27) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിലാഷിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വിഗ്നേശ്വരിയുടെ ആത്മഹത്യാ കുറിപ്പിലും ഫോൺ സന്ദേശങ്ങളിലും ഭർത്താവിന് എതിരായ തെളിവുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിഗ്നേശ്വരിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു. രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവം നടന്നത്. അഭിലാഷ് സ്ഥിരം മദ്യപാനിയാണെന്നും, മദ്യലഹരിയിൽ വിഗ്നേശ്വരിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ ദുരിതങ്ങൾക്ക് കാരണമായിരുന്നെന്ന് കുറിപ്പിലുണ്ട്.

വിഴിഞ്ഞത്ത് വിഗ്നേശ്വരി (27) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിലാഷിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വിഗ്നേശ്വരിയുടെ ആത്മഹത്യാ കുറിപ്പിലും ഫോൺ സന്ദേശങ്ങളിലും ഭർത്താവിന് എതിരായ തെളിവുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിഗ്നേശ്വരിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു. രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവം നടന്നത്. അഭിലാഷ് സ്ഥിരം മദ്യപാനിയാണെന്നും, മദ്യലഹരിയിൽ വിഗ്നേശ്വരിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ ദുരിതങ്ങൾക്ക് കാരണമായിരുന്നെന്ന് കുറിപ്പിലുണ്ട്.

വിഴിഞ്ഞത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിഗ്നേശ്വരിയുടെ (27) ഭർത്താവ് അഭിലാഷ് അറസ്റ്റില്‍. മരണത്തിന് മുന്‍പ് വിഗ്നേശ്വരി എഴുതിയ ആത്മഹത്യാ കുറിപ്പിലും ഫോണ്‍ സന്ദേശത്തിലും അഭിലാഷിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 

ഭർതൃവീട്ടിലാണ് വിഗ്നേശ്വരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികം. അഭിലാഷിന്റെ പിതാവ് ജോലിക്ക് പോയി തിരികെ വന്ന സമയത്താണ് വീട്ടില്‍ വിഗ്നേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍തന്നെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ADVERTISEMENT

ഇന്‍ക്വസ്റ്റിലാണ് വിഗ്നേശ്വരിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ വിഗ്നേശ്വരിയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. ഗാര്‍ഹിക പീഡനത്തിനാണ് അഭിലാഷിനെതിരെ കേസെടുത്തത്. കോവളത്ത് സ്വകാര്യ പണമിടപാട് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അഭിലാഷ്. 

അഭിലാഷ് സ്ഥിരം മദ്യപാനിയാണെന്നും മദ്യത്തിന് അടിമയായതോടെ ജീവിതം നശിച്ചെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. മദ്യപിച്ച് വീട്ടിലെത്തിയാല്‍ അഭിലാഷ് മൃഗമായി മാറും. പുറത്തും കവിളിലും മര്‍ദിക്കും. ഇനി സഹിക്കാനാകില്ല, ഇവിടെ വിട്ടു പോകുന്നു എന്നിങ്ങനെയാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇക്കാര്യം പറയുന്ന വോയിസ് സന്ദേശവും മെബൈലിലുണ്ട്. 

ADVERTISEMENT
Husband Arrested in Vizhinjam Woman's Death:

Vizhinjam police have arrested Abhilash, the husband of Vigneshwari, who was found dead in her marital home. Evidence from Vigneshwari's suicide note and phone messages points to Abhilash's role in her death, leading to his arrest on charges of abetting suicide.

ADVERTISEMENT