നടൻ സാജു കൊടിയൻ 2005 ഡിസംബർ 28-ന് തനിക്കുണ്ടായ ജീവനു തുല്യമായ അപകടത്തെക്കുറിച്ചും അതിൽ നിന്നുണ്ടായ ജീവിതാനുഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞു. കലാഭവൻ മണിയുടെ വീടിനടുത്തുള്ള പരിപാടി കഴിഞ്ഞ് മടങ്ങും വഴി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ കാൽ ഒടിയുകയും 15 ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിയേണ്ടി വരികയും ചെയ്തു. അപകടം സംഭവിച്ച വാഹനം പൂർണ്ണമായും തകർന്നിട്ടും മരണത്തെ അതിജീവിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം അദ്ദേഹത്തിന് നൽകിയത്. അപകട ശേഷം ആദ്യ ആഴ്ചകളിൽ തിരക്കുകൾക്ക് ശേഷം വീട്ടിൽ ഒറ്റപ്പെട്ടുപോയപ്പോഴാണ് യഥാർത്ഥ കൂട്ടും സ്നേഹവും കുടുംബത്തിൽ നിന്നു മാത്രമാണെന്ന് തിരിച്ചറിഞ്ഞതെന്നും, ബന്ധുക്കളും സുഹൃത്തുക്കളും പലപ്പോഴും ചതിക്കുമെന്നും, കുടുംബം മാത്രമാണ് എന്നും കൂടെയുണ്ടാകുകയുള്ളൂവെന്നും സാജു കൊടിയൻ ഓർത്തെടുത്തു.

നടൻ സാജു കൊടിയൻ 2005 ഡിസംബർ 28-ന് തനിക്കുണ്ടായ ജീവനു തുല്യമായ അപകടത്തെക്കുറിച്ചും അതിൽ നിന്നുണ്ടായ ജീവിതാനുഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞു. കലാഭവൻ മണിയുടെ വീടിനടുത്തുള്ള പരിപാടി കഴിഞ്ഞ് മടങ്ങും വഴി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ കാൽ ഒടിയുകയും 15 ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിയേണ്ടി വരികയും ചെയ്തു. അപകടം സംഭവിച്ച വാഹനം പൂർണ്ണമായും തകർന്നിട്ടും മരണത്തെ അതിജീവിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം അദ്ദേഹത്തിന് നൽകിയത്. അപകട ശേഷം ആദ്യ ആഴ്ചകളിൽ തിരക്കുകൾക്ക് ശേഷം വീട്ടിൽ ഒറ്റപ്പെട്ടുപോയപ്പോഴാണ് യഥാർത്ഥ കൂട്ടും സ്നേഹവും കുടുംബത്തിൽ നിന്നു മാത്രമാണെന്ന് തിരിച്ചറിഞ്ഞതെന്നും, ബന്ധുക്കളും സുഹൃത്തുക്കളും പലപ്പോഴും ചതിക്കുമെന്നും, കുടുംബം മാത്രമാണ് എന്നും കൂടെയുണ്ടാകുകയുള്ളൂവെന്നും സാജു കൊടിയൻ ഓർത്തെടുത്തു.

നടൻ സാജു കൊടിയൻ 2005 ഡിസംബർ 28-ന് തനിക്കുണ്ടായ ജീവനു തുല്യമായ അപകടത്തെക്കുറിച്ചും അതിൽ നിന്നുണ്ടായ ജീവിതാനുഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞു. കലാഭവൻ മണിയുടെ വീടിനടുത്തുള്ള പരിപാടി കഴിഞ്ഞ് മടങ്ങും വഴി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ കാൽ ഒടിയുകയും 15 ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിയേണ്ടി വരികയും ചെയ്തു. അപകടം സംഭവിച്ച വാഹനം പൂർണ്ണമായും തകർന്നിട്ടും മരണത്തെ അതിജീവിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം അദ്ദേഹത്തിന് നൽകിയത്. അപകട ശേഷം ആദ്യ ആഴ്ചകളിൽ തിരക്കുകൾക്ക് ശേഷം വീട്ടിൽ ഒറ്റപ്പെട്ടുപോയപ്പോഴാണ് യഥാർത്ഥ കൂട്ടും സ്നേഹവും കുടുംബത്തിൽ നിന്നു മാത്രമാണെന്ന് തിരിച്ചറിഞ്ഞതെന്നും, ബന്ധുക്കളും സുഹൃത്തുക്കളും പലപ്പോഴും ചതിക്കുമെന്നും, കുടുംബം മാത്രമാണ് എന്നും കൂടെയുണ്ടാകുകയുള്ളൂവെന്നും സാജു കൊടിയൻ ഓർത്തെടുത്തു.

മരണത്തെ മുന്നില്‍ കണ്ട അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ സാജു കൊടിയന്‍.

ADVERTISEMENT

2005 ഡിസംബര്‍ 28 നാണ് താരത്തിന് ആക്‌സിഡന്റുണ്ടായത്. ‘‘കലാഭവന്‍ മണിച്ചേട്ടന്റെ വീടിന്റെ അടുത്തായിരുന്നു പരിപാടി. രാത്രി തിരികെ വരും വഴി വണ്ടി ലോറിയുമായി കൂട്ടിയിടിച്ചു. കാലൊടിഞ്ഞു. 15 ദിവസം ഐസിയുവില്‍ കിടന്നു. ഭയങ്കര അപകടമായിരുന്നു. ആ വണ്ടി കണ്ടാല്‍ രക്ഷപ്പെടുമെന്ന് ആരും പറയില്ല. വണ്ടി പപ്പടമായിപ്പോയി. അതിന്റെ ഉള്ളില്‍ നിന്നു രക്ഷപ്പെട്ടു. അപ്പോഴാണ് ജീവിതത്തിലെ വലിയൊരു പാഠം മനസ്സിലായത്. അപകടം പറ്റി വീട്ടില്‍ കിടക്കുകയാണ്. ആദ്യത്തെ ആഴ്ച ഭയങ്കര തിരക്കാണ്. രണ്ടാമത്തെ ആഴ്ചയില്‍ കൂട്ടുകാരും നാട്ടുകാരുമൊക്കെയായി. മൂന്നാമത്തെ ആഴ്ചയോടെ വരവ് നിന്നു. പിന്നെ ഫോണ്‍ മാത്രമായി.

ADVERTISEMENT

കൂട്ടുകാരൊക്കെ വിളിക്കും. ഷൂട്ടിലാണ് തിരക്കാണ്, വരാന്‍ പറ്റില്ലെന്ന് പറയും. നാലാമത്തെ ആഴ്ചയായതോടെ ആരും ഇല്ല. ഫോണുമില്ല. അപ്പോള്‍ ചുറ്റും നോക്കുമ്പോള്‍ അപ്പനും അമ്മയും ഭാര്യയും കുട്ടികളും മാത്രം. അതാണ് ഏറ്റവും വലിയ ജീവിതമെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ്. നമ്മുടെ കുടുംബമാണ് ഏറ്റവും വലുത് എന്നത്. നമ്മുടെ കുടുംബം മാത്രമേ എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ’’.– സാജു കൊടിയൻ പറഞ്ഞു.

ADVERTISEMENT
Saju Kodiyan's Life-Changing Accident and Family Realization:

Saju Kodiyan, a Malayalam actor, recently shared a harrowing near-death experience from a severe accident in 2005. He emphasized that this life-altering event taught him the profound lesson that family is the only constant support in one's life.

ADVERTISEMENT