‘ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകള്, ബാഗ് നിറയെ മരുന്നുകളുമായാണ് ഷൂട്ടിങ്ങിന് പോകുന്നത്’: കിഷോർ Actor Kishore Peethambaran's Health Update: A Life Governed by Medicine
നടൻ കിഷോർ പീതാംബരൻ തൻ്റെ ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും പങ്കുവെച്ച വിവരങ്ങൾ ഈ വാർത്താ ലേഖനത്തിൽ പ്രധാനമായും വിശദീകരിക്കുന്നു. ഷൂട്ടിംഗിന് പോകുമ്പോൾ പോലും ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് യാത്ര ചെയ്യുന്നതെന്നും, ഇൻജക്ഷനും സ്റ്റീറോയിഡുകളുമാണ് നിലവിൽ ജീവിതത്തിൻ്റെ ഭാഗമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം വർദ്ധിച്ചതായും, എന്നാൽ ഇത് പലപ്പോഴും ശരീരസൗന്ദര്യത്തിൻ്റെ ഭാഗമായി ആളുകൾ തെറ്റിദ്ധരിക്കുന്നതായും കിഷോർ പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ അദ്ദേഹത്തിന് പിന്നീട് തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഒരു സിസ്റ്റും കണ്ടെത്തുകയുണ്ടായി. ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ ഗ്രന്ഥിയുടെ പ്രശ്നം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കടുത്ത പ്രമേഹവും കരൾ രോഗവും കാരണം ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും, ഭക്ഷണത്തേക്കാൾ മരുന്നുകൾക്കാണ് ഇപ്പോൾ ജീവിതത്തിൽ പ്രാധാന്യമെന്നും കിഷോർ പറയുന്നു. മുൻപ് ഡ്രൈവിംഗ് ചെയ്യാൻ സാധിച്ചിരുന്നെങ്കിലും നിലവിൽ അത് സാധ്യമല്ലെന്നും, സീരിയൽ അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നാടകവേദിയിലൂടെ അഭിനയരംഗത്തെത്തി സീരിയലുകളിലൂടെ ശ്രദ്ധേയനായ കിഷോർ ഇപ്പോൾ 'മഴതോരും മുമ്പേ' എന്ന പരമ്പരയിൽ ബാലചന്ദ്രൻ്റെ വേഷത്തിൽ അഭിനയിച്ചുവരികയാണ്.
നടൻ കിഷോർ പീതാംബരൻ തൻ്റെ ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും പങ്കുവെച്ച വിവരങ്ങൾ ഈ വാർത്താ ലേഖനത്തിൽ പ്രധാനമായും വിശദീകരിക്കുന്നു. ഷൂട്ടിംഗിന് പോകുമ്പോൾ പോലും ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് യാത്ര ചെയ്യുന്നതെന്നും, ഇൻജക്ഷനും സ്റ്റീറോയിഡുകളുമാണ് നിലവിൽ ജീവിതത്തിൻ്റെ ഭാഗമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം വർദ്ധിച്ചതായും, എന്നാൽ ഇത് പലപ്പോഴും ശരീരസൗന്ദര്യത്തിൻ്റെ ഭാഗമായി ആളുകൾ തെറ്റിദ്ധരിക്കുന്നതായും കിഷോർ പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ അദ്ദേഹത്തിന് പിന്നീട് തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഒരു സിസ്റ്റും കണ്ടെത്തുകയുണ്ടായി. ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ ഗ്രന്ഥിയുടെ പ്രശ്നം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കടുത്ത പ്രമേഹവും കരൾ രോഗവും കാരണം ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും, ഭക്ഷണത്തേക്കാൾ മരുന്നുകൾക്കാണ് ഇപ്പോൾ ജീവിതത്തിൽ പ്രാധാന്യമെന്നും കിഷോർ പറയുന്നു. മുൻപ് ഡ്രൈവിംഗ് ചെയ്യാൻ സാധിച്ചിരുന്നെങ്കിലും നിലവിൽ അത് സാധ്യമല്ലെന്നും, സീരിയൽ അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നാടകവേദിയിലൂടെ അഭിനയരംഗത്തെത്തി സീരിയലുകളിലൂടെ ശ്രദ്ധേയനായ കിഷോർ ഇപ്പോൾ 'മഴതോരും മുമ്പേ' എന്ന പരമ്പരയിൽ ബാലചന്ദ്രൻ്റെ വേഷത്തിൽ അഭിനയിച്ചുവരികയാണ്.
നടൻ കിഷോർ പീതാംബരൻ തൻ്റെ ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും പങ്കുവെച്ച വിവരങ്ങൾ ഈ വാർത്താ ലേഖനത്തിൽ പ്രധാനമായും വിശദീകരിക്കുന്നു. ഷൂട്ടിംഗിന് പോകുമ്പോൾ പോലും ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് യാത്ര ചെയ്യുന്നതെന്നും, ഇൻജക്ഷനും സ്റ്റീറോയിഡുകളുമാണ് നിലവിൽ ജീവിതത്തിൻ്റെ ഭാഗമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം വർദ്ധിച്ചതായും, എന്നാൽ ഇത് പലപ്പോഴും ശരീരസൗന്ദര്യത്തിൻ്റെ ഭാഗമായി ആളുകൾ തെറ്റിദ്ധരിക്കുന്നതായും കിഷോർ പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ അദ്ദേഹത്തിന് പിന്നീട് തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഒരു സിസ്റ്റും കണ്ടെത്തുകയുണ്ടായി. ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ ഗ്രന്ഥിയുടെ പ്രശ്നം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കടുത്ത പ്രമേഹവും കരൾ രോഗവും കാരണം ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും, ഭക്ഷണത്തേക്കാൾ മരുന്നുകൾക്കാണ് ഇപ്പോൾ ജീവിതത്തിൽ പ്രാധാന്യമെന്നും കിഷോർ പറയുന്നു. മുൻപ് ഡ്രൈവിംഗ് ചെയ്യാൻ സാധിച്ചിരുന്നെങ്കിലും നിലവിൽ അത് സാധ്യമല്ലെന്നും, സീരിയൽ അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നാടകവേദിയിലൂടെ അഭിനയരംഗത്തെത്തി സീരിയലുകളിലൂടെ ശ്രദ്ധേയനായ കിഷോർ ഇപ്പോൾ 'മഴതോരും മുമ്പേ' എന്ന പരമ്പരയിൽ ബാലചന്ദ്രൻ്റെ വേഷത്തിൽ അഭിനയിച്ചുവരികയാണ്.
ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നതെന്നും ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും നടൻ കിഷോർ പീതാംബരൻ. മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം വർധിച്ചെന്നും താരം.
‘‘തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാൽ രോഗിയാണെന്ന് പലർക്കും തോന്നാറില്ല’’.– താരം പറയുന്നു.
ആദ്യം നോൺ - ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്ന് താരം പറയുന്നു. കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത അവസ്ഥയാണ്. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളാണ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമെന്നും, മുൻപ് ഷൂട്ടിങ് ഇല്ലാത്ത സമയത്ത് വാഹനം ഓടിക്കാൻ പോകുമായിരുന്ന തനിക്ക് ഇപ്പോൾ ഡ്രൈവിങ് ചെയ്യാൻ കഴിയുന്നില്ലെന്നും കിഷോർ. സീരിയൽ അഭിനയമല്ലാതെ മറ്റൊരു ജോലിയും ഇപ്പോൾ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയ കിഷോർ, സീരിയലുകളിലൂടെ ശ്രദ്ധേയനായി. ‘മഴതോരും മുമ്പേ’ എന്ന പരമ്പരയിൽ ബാലചന്ദ്രനായി അഭിനയിക്കുകയാണ് താരം ഇപ്പോൾ.