‘മരിച്ച് മണിക്കൂർ തികയും മുൻപേ എന്നെ ചാരമാക്കണം, എല്ലാവരും ജീവനുള്ള എന്നെ ഓർത്താൽ മതി...മക്കൾ പോലും’: നടൻ മഹേഷ് പറയുന്നു Mahesh's Stand on Online Media at Salim Kumar's Funeral
നടൻ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങുകൾക്കിടെയുണ്ടായ ഓൺലൈൻ മീഡിയ വിവാദങ്ങളോടു പ്രതികരിച്ചുകൊണ്ട് നടൻ മഹേഷ് പറഞ്ഞത്, താൻ മരിച്ചാൽ മണിക്കൂറിനകം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും, യാതൊരു റീത്തും വേണ്ടെന്നും, മരണാനന്തര ചടങ്ങുകളിൽ ബന്ധുക്കൾ പോലും ദിവസങ്ങൾക്ക് ശേഷം അറിഞ്ഞാൽ മതിയെന്നും, ജീവിച്ചിരിക്കുമ്പോൾ ഓർക്കാൻ എല്ലാവരും ശ്രമിക്കണമെന്നുമാണ്. മരണാനന്തര കച്ചവടത്തിൽ താല്പര്യമില്ലെന്നും, മരണാനന്തരം തൻ്റെ ശരീരം അനാവശ്യ ശ്രദ്ധയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നടൻ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങുകൾക്കിടെയുണ്ടായ ഓൺലൈൻ മീഡിയ വിവാദങ്ങളോടു പ്രതികരിച്ചുകൊണ്ട് നടൻ മഹേഷ് പറഞ്ഞത്, താൻ മരിച്ചാൽ മണിക്കൂറിനകം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും, യാതൊരു റീത്തും വേണ്ടെന്നും, മരണാനന്തര ചടങ്ങുകളിൽ ബന്ധുക്കൾ പോലും ദിവസങ്ങൾക്ക് ശേഷം അറിഞ്ഞാൽ മതിയെന്നും, ജീവിച്ചിരിക്കുമ്പോൾ ഓർക്കാൻ എല്ലാവരും ശ്രമിക്കണമെന്നുമാണ്. മരണാനന്തര കച്ചവടത്തിൽ താല്പര്യമില്ലെന്നും, മരണാനന്തരം തൻ്റെ ശരീരം അനാവശ്യ ശ്രദ്ധയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നടൻ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങുകൾക്കിടെയുണ്ടായ ഓൺലൈൻ മീഡിയ വിവാദങ്ങളോടു പ്രതികരിച്ചുകൊണ്ട് നടൻ മഹേഷ് പറഞ്ഞത്, താൻ മരിച്ചാൽ മണിക്കൂറിനകം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും, യാതൊരു റീത്തും വേണ്ടെന്നും, മരണാനന്തര ചടങ്ങുകളിൽ ബന്ധുക്കൾ പോലും ദിവസങ്ങൾക്ക് ശേഷം അറിഞ്ഞാൽ മതിയെന്നും, ജീവിച്ചിരിക്കുമ്പോൾ ഓർക്കാൻ എല്ലാവരും ശ്രമിക്കണമെന്നുമാണ്. മരണാനന്തര കച്ചവടത്തിൽ താല്പര്യമില്ലെന്നും, മരണാനന്തരം തൻ്റെ ശരീരം അനാവശ്യ ശ്രദ്ധയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നടന്‍ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓണ്‍ലൈന്‍ മീഡിയയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി നടന്‍ മഹേഷ്. സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഓൺലൈൻ മീഡിയക്കാർ അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടിയതോടെയാണ് താരത്തിന്റെ മകനും നടനുമായ ചന്തു ദേഷ്യത്തോടെ സംസാരിച്ചത് ചർച്ചയായിരുന്നു.
മരണ ശേഷം മണിക്കൂര്‍ തികയും മുന്‍പ് തന്നെ ചാരമാക്കണമെന്നാണ് മഹേഷ് പറയുന്നത്.
‘പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു.
ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം... ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും’ എന്നാണ് മഹേഷ് കുറിച്ചത്.