മാപ്പ് പറയണം, ഇല്ലെങ്കിൽ കോടതിയെ സമീപിക്കും: മേജർ രവിക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന Major Ravi Faces Backlash Over 'Vegetable Market' Remark
മേജർ രവി പട്ടാളത്തിൽ നിന്നാണ് വന്നതെന്നും പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ള കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ, മേജർ രവിയുടെ പരാമർശം ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചു ജീവിക്കുന്ന ഒരു തൊഴിൽ മേഖലയെ അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതിയെ സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേജർ രവി പട്ടാളത്തിൽ നിന്നാണ് വന്നതെന്നും പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ള കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ, മേജർ രവിയുടെ പരാമർശം ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചു ജീവിക്കുന്ന ഒരു തൊഴിൽ മേഖലയെ അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതിയെ സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേജർ രവി പട്ടാളത്തിൽ നിന്നാണ് വന്നതെന്നും പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ള കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ, മേജർ രവിയുടെ പരാമർശം ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചു ജീവിക്കുന്ന ഒരു തൊഴിൽ മേഖലയെ അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതിയെ സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല; അതാരും മറക്കേണ്ടതില്ല’ എന്ന മേജർ രവിയുടെ പ്രസ്താവന വിവാദമാകുന്നു.
ഈ പരാമർശത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി പച്ചക്കറി കച്ചവടക്കാരുടെ സംഘടനയായ ‘കേരള വെജിറ്റബിൾ മർച്ചൻറ്സ് അസോസിയേഷൻ’ രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ മേജർ രവിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ച് ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന രീതിയിലാണ് മേജർ രവിയുടെ പരാമർശമെന്ന് അസോസിയേഷൻ ആരോപിച്ചു. തങ്ങളുടെ തൊഴിൽ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമവഴികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.