ജനിച്ച് 23 വര്‍ഷമായി അമ്മയ്ക്കരികില്‍ തൊട്ടിലിലാണ് പവിത്രയുടെ ജീവിതം. ചെറുപ്പത്തിലുണ്ടായ വീഴ്ചയില്‍ തലച്ചോറിന്റെ 85 ശതമാനം പ്രവര്‍ത്തനവും നിലച്ചു. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലെ ഒറ്റ മുറിയിലാണ് ഇവരുടെ താമസം. 23 വര്‍ഷമായി ഈ തൊട്ടിലിനരികില്‍ നിന്ന് കസ്തൂരി മാറിയിട്ടില്ല.

ജനിച്ച് 23 വര്‍ഷമായി അമ്മയ്ക്കരികില്‍ തൊട്ടിലിലാണ് പവിത്രയുടെ ജീവിതം. ചെറുപ്പത്തിലുണ്ടായ വീഴ്ചയില്‍ തലച്ചോറിന്റെ 85 ശതമാനം പ്രവര്‍ത്തനവും നിലച്ചു. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലെ ഒറ്റ മുറിയിലാണ് ഇവരുടെ താമസം. 23 വര്‍ഷമായി ഈ തൊട്ടിലിനരികില്‍ നിന്ന് കസ്തൂരി മാറിയിട്ടില്ല.

ജനിച്ച് 23 വര്‍ഷമായി അമ്മയ്ക്കരികില്‍ തൊട്ടിലിലാണ് പവിത്രയുടെ ജീവിതം. ചെറുപ്പത്തിലുണ്ടായ വീഴ്ചയില്‍ തലച്ചോറിന്റെ 85 ശതമാനം പ്രവര്‍ത്തനവും നിലച്ചു. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലെ ഒറ്റ മുറിയിലാണ് ഇവരുടെ താമസം. 23 വര്‍ഷമായി ഈ തൊട്ടിലിനരികില്‍ നിന്ന് കസ്തൂരി മാറിയിട്ടില്ല.

ജനിച്ച് 23 വര്‍ഷമായി അമ്മയ്ക്കരികില്‍ തൊട്ടിലിലാണ് പവിത്രയുടെ ജീവിതം. ചെറുപ്പത്തിലുണ്ടായ വീഴ്ചയില്‍ തലച്ചോറിന്റെ 85 ശതമാനം പ്രവര്‍ത്തനവും നിലച്ചു. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലെ ഒറ്റ മുറിയിലാണ് ഇവരുടെ താമസം. 23 വര്‍ഷമായി ഈ തൊട്ടിലിനരികില്‍ നിന്ന് കസ്തൂരി മാറിയിട്ടില്ല.

രാപകല്‍ വ്യത്യാസമില്ലാതെ തൊട്ടിലിനരികില്‍നിന്ന് അതിജീവനത്തിന്റെ താരാട്ടുപ്പാട്ട്, മകളുടെ രോഗാവസ്ഥയില്‍ പകച്ച് ആദ്യം ഉറക്കെ പാടിയ താരാട്ട്  ഇപ്പോള്‍ മനസില്‍ അതിലുമുറക്കെ പാടുന്നു  മകളെ ചികില്‍സിക്കണം, മകള്‍ക്കൊപ്പം ജീവിക്കണം. വിഡിയോ സ്റ്റോറി കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT