Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
‘എ റൂം ഓഫ് വണ്‍സ് ഓണ്‍’ എന്നത് ലോകപ്രശസ്ത സാഹിത്യകാരി വെർജീനിയ വൂൾഫിന്റെ വിഖ്യാതമായ ഉപന്യാസമാണ്. ഓരോ സ്ത്രീയുടെയും സർഗാത്മക വികാസത്തിന് സ്വന്തമായി ഒരു മുറി വേണമെന്ന സങ്കൽപ്പമാണ് അവർ മുന്നോട്ടു വച്ചത്. അത്തരത്തിൽ, വീട്ടിൽ തന്റേതുമാത്രമായ ഒരു മുറി, തന്റെ ഇഷ്ടങ്ങളുടെ കൂട് പൊലെ ഒരിടം, ഓരോ സ്ത്രീയും
ലോകത്തിന് കേരളം നൽകിയ വലിയ പേരുകളിലൊന്നാണ് അരുന്ധതി റോയ്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ആക്ടിവിസ്റ്റ്... എന്നിങ്ങനെ വിലാസങ്ങൾ പലതാണ് അരുന്ധതിക്ക്. ബുക്കർ പ്രൈസിന്റെ പെരുമയോളം വളർന്ന ‘The God of Small Things’നും (1997) വർഷങ്ങള്‍ക്കു ശേഷം എത്തിയ ‘The Ministry of Utmost Happiness’ (2017) നും മറ്റനേകം
ഇച്ചാച്ചനു രണ്ടു കാറുടായിരുന്നു. അതു വീട്ടിൽ ഇട്ടിട്ട് ഇച്ചാച്ചൻ ബസിൽ യാത്ര ചെയ്യും. ഷെഡിൽ കിടക്കുന്ന കാറിന് എന്തിനാണു പെട്രോൾ എന്ന ഡയലോഗ് ഒരുപാടു തവണ കേട്ടിട്ടുണ്ട്.
തന്റെ നഗ്നവിഡിയോ കണ്ട് ഒരു നിമിഷം അവർ സ്തബ്ധയായി നിന്നു. പത്തു മിനിറ്റിനുള്ളിൽ അടുത്ത മെസേജ് എത്തി, ‘ഈ വിഡിയോ ഭർത്താവിന് അയയ്ക്കേണ്ടെങ്കിൽ 25000 രൂപ ഉടൻ കിട്ടണം...’
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീ മാറുകയാണ്. ഈ മാറ്റത്തിന്റെ പ്രധാന തലവാചകം ഇതാണ്, ‘‘എല്ലാത്തിനോടും യെസ് പറയില്ല. നോ പറയാൻ ഞങ്ങൾക്കു മടിയില്ല.’’
30 വർഷത്തെ അഭിനയ ജീവിതത്തിലെ സന്തോഷങ്ങളുമായി ശരത് ദാസ് (sarath das) ‘സീരിയലിലെ മമ്മൂക്ക’ ആയി തുടരുന്നതിലെ രഹസ്യം എന്താണ്? വിവാഹിതൻ ആണെന്നറിയാതെ ആരെങ്കിലുംപ്രണയാഭ്യർഥനയുമായി വന്നിട്ടുണ്ടോ? ദൈവമേ, കേൾക്കാൻ നല്ല സുഖമുണ്ടെങ്കിലും അങ്ങനെയൊന്നും പറയല്ലേ. മമ്മൂക്കയുടെ ഏഴയലത്ത് പോയിട്ടു പതിനാല് അയലത്തു
ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ. നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന കണ്ണാടിയുമായാണ്. ഒാരോ ലാൽ കഥാപാത്രങ്ങളും ഒാരോ
‘നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യം: മുൻകരുതലുകളും ചികിത്സാരീതികളും’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ കൂത്താട്ടുകുളത്തു വച്ച് നടക്കും. 2026 ജൂണ്‍ ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ കൂത്താട്ടുകുളം ’വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ’ വച്ചാണ് വനിതയും സ്മിത ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് സെമിനാര്‍
ഹോസ്പിറ്റലിൽ നിന്ന് കിടപ്പുരോഗിയെ ഡിസ്ചാർജ് ചെയ്തു വിടുമ്പോൾ നഴ്സുമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഹോം നഴ്സായി ജോലി ചെയ്യുന്ന ചിത്ര അഭയ്. ഇന്ന് എന്റെ ഹോം നഴ്സിങ് ഡ്യൂട്ടിയിൽ ഒരുപാട് വിഷമിച്ച ദിവസം ആണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര ഫെയ്സ്ബുക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പ്രായമായ
മിക്ക സ്ത്രീകളെയും അലട്ടുന്ന വയറുവേദനയോ മൂഡ് സ്വിങ്സോ ഗ്യാസ്ട്രബിളോ ഒന്നും ആർത്തവനാളുകളിൽ എന്നെ ട്രബിൾ ചെയ്തിട്ടില്ല. ഗർഭധാരണം, പ്രസവം പോലുള്ള ഹോർമോണൽ ഷിഫ്റ്റുകളിലൂടെ ഞാൻ ശരീരത്തെ ബുദ്ധിമുട്ടിച്ചിട്ടുമില്ല. എന്നിട്ടും നിനച്ചിരിക്കാതെ ഇതെല്ലാം 44ാം വയസ്സിൽ വന്നപ്പോൾ ദേഷ്യം തോന്നി. ഉള്ളിലെ എനർജി ഫുൾ ഓൺ ആണ്. എന്നാൽ മനസ്സ് എത്തുന്നിടത്തു ശരീരം എത്തുന്നില്ലായിരുന്നു. പക്ഷേ, ഞാനൊരു വഴി കണ്ടുപിടിച്ചു
ഹൃദയം നിറയ്ക്കുന്നൊരു പാട്ട്, അല്ലെങ്കിൽ ചടുലമായ നൃത്തം, അതുമല്ലെങ്കിൽ കണ്ണഞ്ചിപ്പിക്കുന്നൊരു ചിത്രകല, ഇത്തരത്തിൽ കഴിവുകളും മികവുകളുമുള്ള മിടുക്കനോ മിടുക്കിയോ ആണോ നിങ്ങളുടെ കുട്ടി. എങ്കിലിതാ ഈ അവധിക്കാലത്ത് അവർക്കുവേണ്ടി മോഹിപ്പിക്കുന്നൊരു വേദിയൊരുങ്ങുകയാണ്. ‘വനിത ലുലു ഫൺട്യൂറ ലിറ്റിൽ സ്റ്റാർ’
ലോക ഡൈജസ്റ്റീവ് ഹെൽത്ത് ഡേയുടെയും ലിവർ അവേർനസ്സ് പ്രോഗ്രാമിന്റെയും ഭാഗമായുള്ള ‘വനിത സ്പർശം’ സെമിനാർ തിരുവനന്തപുരത്തു വച്ച് നടക്കും. 2026 മേയ് 29 ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിൽ വച്ചാണ് വനിതയും ജി ജി സിഗ്നേച്ചറും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.
Results 1-12 of 8084