Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
January 2026
November 2025
‘ഇച്ചാ... മരണത്തിന്റെ ലോകത്തു നിന്നും ഒരു തവണ... ഒരൊറ്റ തവണ എനിക്കു വേണ്ടി തിരിച്ചു വരാമോ?’ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ ഒരൊറ്റ മൊമന്റ്... അതിന് ഒരു നീർക്കുമിളയുടെ മാത്രം ആയുസാണ്. അങ്ങനെയൊരു നിമിഷത്തിലാണ് ഒന്നു യാത്ര പറയാന് പോലും നിൽക്കാതെ നിഥിൻ, രേഷ്മയുടെ ജീവിതത്തിൽ നിന്നും പോയത്.
ജീവിതചര്യാ ക്രമീകരണത്തിലൂടെയും വിദഗ്ധ ആയുർവേദ ചികിത്സയിലൂടെയും വന്ധ്യതയെയും വന്ധ്യതയുടെ പ്രധാന കാരണമായ പിസിഒഡിയെയും സമഗ്രമായി പരിഹരിക്കാമെന്ന അറിവിലേക്ക് വെളിച്ചം വീശുന്നതായി തൃശൂർ വൈഎംസിഎ ഹാളിൽ നടന്ന സ്പർശം ഹെൽത്ത് ആൻഡ് വെൽനസ് സെമിനാർ. എംഎം പബ്ലിക്കേഷൻസ് മാഗസിനായ വനിതയും സീതാറാം ആയുർവേദ
കൊല്ലം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി വനിതാ സെല്ലിൽ ചൈൽഡ് കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ചൈൽഡ് കെയർ സെന്റർ പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറെ സഹായകമാണെന്നും മന്ത്രി പറഞ്ഞു. നഴ്സ്, ഫയർഫോഴ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ
ജീവിത്തിന്റെ കയ്പുനീർ ആവോളം കുടിച്ചവർക്ക് വിധി ചിലപ്പോൾ സന്തോഷത്തിന്റെ മധുരം കാത്തുവയ്ക്കും. കുഞ്ഞോളെന്നു ഉറ്റവർ സ്നേഹത്തോടെ വിളിക്കുന്ന ഈ പെൺകുട്ടിയുടെ വിവാഹവും അങ്ങനെയൊരു സന്തോഷത്തിന്റെ ബാക്കിയാണ്. ശാരീരിര വെല്ലുവിളികളും രോഗവും പലവട്ടം ആ പാവത്തെ കരയിച്ചു, തളർത്തി. തണലാകേണ്ട ഉമ്മയെ മരണം കവർന്നു.
പൊന്നോമനകൾക്ക് മാതാവ് റുക്സാന അന്ത്യയാത്രയേകുന്നത് കണ്ടുനിൽക്കാനാകാതെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി മുഴുവൻ തേങ്ങി. റുക്സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചായിരുന്നു യാത്രാമൊഴിയേകാൻ അവസരമൊരുക്കിയത്. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആശുപത്രിയിലുള്ള ഡയറക്ടർ ഫൈസൽ
‘എന്റെ ഇന്നസെന്റ്’, ആലീസിന്റെ ഓർമക്കുറിപ്പുകള് പതിനാറ് അംഗങ്ങളുള്ള കൊച്ചുകുടുംബം ഇന്നസെന്റിന്റെ തെക്കേത്തല വീട്ടിൽ പതിനാല് അംഗങ്ങൾ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണു ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്. ഞങ്ങൾ രണ്ടുപേർക്കും ജോലിയോ കൂലിയോ ഇല്ല. സഹോദരങ്ങളിൽ പലരും പഠിക്കുകയാണ്. കൂട്ടുകുടുംബമായി
യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്കു സമയം കണ്ടെത്താം എന്നു
‘അവൾ/അവൻ അവളുടെ ലോകത്താണ്’ എന്ന് പലപ്പോഴും നമ്മൾ പറയാറുള്ള ആ അവരാണ് ഇൻട്രോവെർട്ടുകൾ. ഒരുപാട് ആളുകൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനു പകരം വിരലിലെണ്ണാവുന്നയാളഉകളോട് ആഴത്തിൽ മിണ്ടുന്നവർ... പലപ്പോഴും തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഒരു മൂല കണ്ടെത്തി അവിടെ സ്വന്തം കമ്പനിയിൽ തൃപ്തരാകുന്നവർ... എപ്പോഴും എന്തിനും
‘മക്കൾക്കും കുടുംബത്തിനുമൊപ്പം നല്ലനിലയിൽ ജീവിച്ചതായിരുന്നു അവൾ. ചതിയിൽ പെട്ടുപോയതാണെന്നു ഉറപ്പാണ്. 3 കുഞ്ഞുങ്ങൾക്ക് ഉമ്മയെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം’ – സംഭവിച്ച പിഴവുകൾക്കെല്ലാം പരിഹാരം കാണാനും സ്വന്തം വീട്ടിലേക്കു തിരിച്ചുവരാനും ആഗ്രഹിച്ചിട്ടും ജീവിതത്തിലേക്കു
സാഹിത്യലോകം ഉറ്റുനോക്കിയ ഏഷ്യൻ പ്രൈസിൽ തിളങ്ങിയത് ഇന്ത്യയുടെ യശസ്. 2025ലെ ഏറ്റവും മികച്ച ചെറുകഥയ്ക്കായി നടത്തിയ മത്സരത്തിൽ അക്ഷരങ്ങളും ആഖ്യാന മികവും കൊണ്ട് വിസ്മയിപ്പിച്ച് മലയാളിയായ അഞ്ജന മേനോൻ. ജീവിത യാഥാർഥ്യങ്ങളുടെ ഹൃദ്യമായ ആവിഷ്ക്കാരം അടയാളപ്പെടുത്തി. അഞ്ജനയുടെ ‘റോസമ്മാസ് ബോയ്’ എന്ന
കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ഒഴുകിപ്പോകുമ്പോഴും മകൾ നൈസയെ മാറോടുചേർത്തു പിടിച്ച ജസീല പുതുവർഷത്തിൽ പ്രതീക്ഷകളുടെ കട തുറന്നു. 4 വയസ്സുകാരിയായ മകൾ നൈസയുടെ പേരിൽ ‘നൈസ ലിറ്റിൽ ലക്സ്’ എന്ന കട മേപ്പാടിയിലാണു തുടങ്ങിയത്. കുഞ്ഞുടുപ്പുകൾ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവയാണു കടയിൽ. ജസീല,
കാൻസറിന്റെ വേദനകൾ ശരീരത്തിൽ തുളഞ്ഞു കയറുകയാണ്... ഓരോ ശ്വാസത്തിലും വേദന ഇരട്ടിയാകുകയാണ്. കൊത്തിവലിക്കുന്ന വേദന പച്ചമാംസത്തിൽ തുളഞ്ഞുകയറുമ്പോഴും ഫാത്തിമയ്ക്ക് പ്രതീക്ഷയുണ്ട്.കരുണവറ്റാത്ത ഹൃദയങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷ. തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ സ്വദേശിയായ ഫാത്തിമ 22 വയസുവരെയും ഒരു കുറവും
Results 1-12 of 7682