Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
കടുകു പൊട്ടിത്തെറിക്കുന്ന പിരുപിരുപ്പോടെ വലിയ വേദിയിലേക്കു ചുള്ളനൊരു പ യ്യൻ ഓടിക്കയറുന്നു. കയ്യിൽക്കിട്ടിയ മൈക്കിലൂടെ ഓടിയെത്തിയതിന്റെ കിതപ്പൊന്നുമില്ലാതെ തെലുങ്കിൽ പിന്നെ, കടുകു വറ...കടുകു വറ... പറഞ്ഞതു കുറച്ചൊക്കെ മാത്രം മനസ്സിലാക്കി വാപൊളിച്ചിരുന്ന മലയാളികൾ ഇടയ്ക്കൊരു ഡയലോഗ് കേട്ട് അൽപമൊന്നു
വർഷം ഒന്നാകുന്നു എന്റെ പ്രിയപ്പെട്ടവർ ഉരുളിൽ ഒലിച്ചുപോയിട്ട്. അതിനു ശേഷം ഒരു ദിവസമേ ഞാൻ ചൂരൽമലയിലേക്ക് പോയിട്ടുള്ളൂ. അച്ഛന്റെ, അമ്മയുടെ, അനുജത്തിയുടെ മരണാനന്തര ചടങ്ങു നടന്ന 41ാം ദിവസം. പിന്നീടൊരിക്കലും അങ്ങോട്ടു പോകാൻ തോന്നിയിട്ടില്ല. കുടുംബസ്വത്തായി കിട്ടിയ നാലു സെന്റിലായിരുന്നു ഞങ്ങളുടെ വീട്. കടം
കേരളത്തിന്റെ ഹൃദയം നിറച്ച് തന്റെ അവയവങ്ങൾ ഒരുകൂട്ടം മനുഷ്യർക്ക് പകുത്തു നൽകി ഐസക് ജോർജ് മടങ്ങുകയാണ്, നിത്യതയിലേക്ക്. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജ് (33) ഇനി ആറുപേരിൽ ജീവിക്കും. ഐസക് ജോർജിന്റെ ഹൃദയം ഉള്‍പ്പടെയുള്ള 6
മണ്ണോടു ചേരുന്നില്ല, മരണം ഉറപ്പിച്ചിട്ടും മണ്ണിൽ പുനർജനിക്കുകയാണ് ഐസക് ജോര്‍ജ് എന്ന ചെറുപ്പക്കാരൻ. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജ് (33) ഇനി ആറുപേരിൽ ജീവിക്കും. ഐസക് ജോർജിന്റെ ഹൃദയം ഉള്‍പ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്.
സ്ത്രീ സ്വാതന്ത്ര്യം എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ്. മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം ? ഇത്തരം സംശയങ്ങൾക്ക് മറുപടിയും, ആശങ്കകൾക്കു പരിഹാരവുമായി വനിതയും മിറെ അസെറ്റ് മ്യൂച്ചൽ ഫണ്ടും ഹെർ മണി ടോക്സും ചേർന്നൊരുക്കുന്ന ‘വനിത –
ഇരുപത്തി ഏഴാം വയസ്സിൽ, ആശിച്ച ജോലിയിൽ കയറി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തനിക്കു കാൻസറാണെന്ന സത്യം ഫേബ തിരിച്ചറിഞ്ഞു. രോഗദുരിതങ്ങൾ വലച്ചെങ്കിലും മരണത്തിന്റെ വക്കോളമെത്തിച്ചെങ്കിലും ഫേബ ഇരട്ടി കരുത്തോടെ ജീവിതത്തെ നോക്കി വിടർന്നു ചിരിച്ചു. ഒടുവിൽ ഒരു മഹാദ്ഭുതം പോലെ രോഗം
ഖബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം. എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ കൊച്ചിൻ
ഒന്നര വർഷം മുൻപാണു കഥയുടെ തുടക്കം. വിവാഹ വാർഷിക സമ്മാനമായി ഒരു ആഗ്രഹം ജലജ ഭർത്താവ് രതീഷിനോടു പറഞ്ഞു, കശ്മീരിലേക്കു ട്രിപ് പോണം. ലോറി ട്രാൻസ്പോർട്ട് ബിസിനസുള്ള രതീഷ് ‘നോ’ പറഞ്ഞില്ല. പകരം ഒരു ഡിമാൻഡു വച്ചു, ‘ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, ലോറി ഓടിക്കണം...’ 2022 ഫെബ്രുവരി രണ്ടിന്,
പാലക്കാട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. മീരയ്ക്ക് ആദ്യത്തെ
കരയില്ലെന്നു വീമ്പിളക്കുന്ന ഏതു കഠിന കഠോര ഹൃദയനേയും കരയിക്കാൻ ഒരുമാർഗമേയുള്ളൂ. ആകാശദൂത് സിനിമ കാണിക്കുക. മസിൽ പിടിച്ച് ഗൗരവം വിടാതെ ഇരുന്നു കണ്ടാലും രണ്ടു തുള്ളി കണ്ണീർ ഒടുവിൽ അറിയാതെ വീണുപോകും. അത്രയ്ക്കുണ്ട് ആ സിനിമ പങ്കുവയ്ക്കുന്ന വൈകാരിക നിമിഷങ്ങൾ. അങ്ങനെയുള്ള ആകാശദൂത് പുതിയ തലമുറയിലെ രണ്ട്
ജോലി, വീട്, കുട്ടികൾ. തിരക്കിട്ടുള്ള ഒാട്ടമല്ലേ. അതിനിടയിൽ പാഷൻ പലപ്പോഴും മനസ്സിന്റെ പിൻസീറ്റിലിരുന്ന് ഉറങ്ങും. എന്നാൽ പ്രധാന വരുമാനമാർഗമായ ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള മറ്റൊരു കാര്യം കൂടി ചെയ്താലോ? ജോലിയിൽ വ്യത്യസ്തമായ പാഷൻ അല്ലെങ്കിൽ മറ്റൊരു തൊഴിലിനു കൂടി സമയം കണ്ടെത്തുന്ന
ചത്തതിനു ശേഷവും പാമ്പുകൾക്കു വിഷം വമിപ്പിക്കാൻ കഴിയുമോ? തലയും ഉടലും വേർപെട്ട ശേഷവും ഒരാളെ കൊല്ലാൻ പാമ്പുകൾക്കു കഴിയുമോ? കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ഈ വിഷയം സമീപകാലത്ത് വലിയ ചർച്ചയായിരുന്നു. മൂർഖന്‍, ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള
Results 1-12 of 7241