Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
എന്നെ മാത്രമെന്താ നീ തിരിച്ചറിയാത്തത്? അത് ഞാനായിരുന്നു. നിന്റെ ഓമനച്ചേച്ചി. എന്നെ തിരിച്ചറിയാതെ പോകല്ലേ മോളേ... എന്നെ ആരുമില്ലാത്തവളാക്കല്ലേ.’’ ഉരുൾപൊട്ടലിന്റെ പിറ്റേന്ന് ഈ സ്വപ്നമാണു മയക്കത്തിൽ നിന്നു ഷൈജയെ ഉണർത്തിയത്. തലേന്ന് ഏറെനേരം നോക്കി നിന്നിട്ടും തിരിച്ചറിയാൻ കഴിയാതെ പോയ
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അമ്മു സജീവി ന്റെ മാതാപിതാക്കൾ സംസാരിക്കുന്നു കഴിഞ്ഞ ദിവസമാണു മോള്‍ടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണു ഞങ്ങളുടെ കുഞ്ഞിന്റെ മരണകാരണം. എന്തു മാത്രം വേദനിച്ചാണ് എന്റെ കുഞ്ഞ് ഈ ലോകത്തു
വയസ്സ് എൺപത്തിനാലായെങ്കിലും സിപിഎം മുൻ എംഎൽഎ എം.ജെ. ജേക്കബിനു ചാടാനൊരു മടിയുമില്ല. ഈ പ്രായത്തിൽ എങ്ങോട്ടാണ് അദ്ദേഹം ചാടിയത് ! മറ്റേതെങ്കിലും പാർട്ടിയിലേക്കാണോ എന്നൊന്നും ചുമ്മാ സംശയിക്കല്ലേ. ആശയപരമായൊരു ചാട്ടത്തിനും ഈ സിപിഎംകാരൻ തയാറല്ല. പക്ഷേ, കളിക്കളത്തിലിറങ്ങിയാൽ വമ്പൻ ചാട്ടം തന്നെ ജേക്കബ് കാഴ്ച
അതിക്രൂരമാണു കരുനാഗപ്പളളി അയനിവേലിക്കുളങ്ങര സ്വദേശിനി തുഷാരയുടെ മരണം. രണ്ടാം പ്രസവത്തിൽ 45 കിലോ ഭാരമുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ വെറും 21 കിലോഗ്രാമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പഴുപ്പു പോലുള്ള ദ്രാവകം മാത്രമായിരുന്നു
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവിനും ജീവപര്യന്തം. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവർക്കും ഓരോ ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്നതോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷത്തെ പാട്ടുജീവിതത്തിൽ. റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു ‘നോ’ പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവിറച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു
ചെസ് കളിക്കാൻ ഇഷ്ടമുള്ള അച്ഛൻ. ചെസ് പരിശീലിക്കുന്ന സഹോദരൻ. ചെസ്സിനോടുള്ള ഇഷ്ടം കണ്ടുവളർന്ന ഒൻപതു വയസ്സുകാരി ഇന്ന് രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ലോകത്ത് 8 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ചെസ് പ്രതിഭകളുടെ ഏറ്റവും വലിയ മത്സരമാണ് വേൾഡ് കേഡറ്റ് ആൻഡ് യൂത്ത് റാപ്പിഡ് ആൻഡ്
കാലം എഴുതുന്ന കുറിപ്പടിയിൽ ചിലർ തളർന്നു പോകും. പ ക്ഷേ, മറ്റു ചിലരാകട്ടെ അതു വിജയത്തിന്റെ നീലപെൻസിൽ കൊണ്ടുതിരുത്തിയെഴുതും. അങ്ങനെ സ്വയം മാറ്റിയെഴുതിയ അതിജീവനകഥയാണ് ഡോ. രജിത നന്ദിനിയുടേത്. പീഡിയാട്രീഷൻ, വ്ലോഗർ, സംരംഭക തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് ഇന്നു രജിതയ്ക്ക്. അലോഹ, നീലൂസ് ബേബി ഫൂഡ് എന്നീ
ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനബാക്കി ആവശ്യപ്പെട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ വിധി വരാനിരിക്കെ തുഷാരയുടെ ഓര്‍മയില്‍ വിതുമ്പുകയാണ് നാട്ടുകാര്‍. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരന്റെ മകളായിരുന്ന തുഷാര (27) കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ 2019 മാര്‍ച്ചിലാണ് കൊല്ലപ്പെട്ടത്. ശരീരത്തിനാവശ്യമായ
മിനിറ്റുകളുടെ അകലത്തിലാണു അഴീക്കോട് കൊട്ടിക്കൽ സ്വദേശി ഇബ്രാഹിമും മകൻ ഒമർ ഇബ്രാഹിമും കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. വെടിയൊച്ചയുടെയും അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോകുന്ന ആംബുലൻസുകളും സൈനിക വാഹനങ്ങളും ചീറി പായുന്ന ദൃശ്യങ്ങളും മനസ്സിൽ നിന്നു മായുന്നില്ല. 26 ന് രാത്രി വീട്ടിൽ എത്തിയ
കോട്ടയം ചങ്ങനാശേരി മോസ്കോയിൽ വീട്ടിൽ യുവതി മരിച്ച നിലയിൽ. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. മല്ലികയുടെ ഭർത്താവ് അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ട്. മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ച ആംബുലൻസ് ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്.
ഫാത്തിമയും ഫർഹത്തും സഹോദരങ്ങൾ മാത്രമല്ല, അടുത്ത കൂട്ടുകാരികളുമായിരുന്നു. എവിടെ പോകുന്നതും എന്തും ചർച്ച ചെയ്യുന്നതും ഇരുവരും ഒരുമിച്ചാണ്. പെരിയാറിൽ മുങ്ങിമരിച്ച ഫാത്തിമ ഷെറിന്റെ വിയോഗം സഹോദരി ഹർഹത്തിനു താങ്ങാനാകുന്നില്ല. അപകടനില തരണം ചെയ്തെങ്കിലും അവൾ കൂടപ്പിറപ്പിന്റെ വിയോഗത്തിൽ തകർന്നു പോയി.
Results 1-12 of 6580