Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
November 2025
October 2025
നമ്മളിൽ പലരും പണ്ടും മുതിർന്നിട്ട് ഇപ്പോഴും പിങ്കി പ്രോമിസ് ചെയ്യാറുണ്ട്. രണ്ടു പേരുടെ ചെറുവിരലുകൾ തമ്മിൽ പിണച്ച് പരസ്പരം വാഗ്ദാനം നൽകുന്ന രീതിക്കാണ് പിങ്കി പ്രോമിസ് എന്ന് പറയുന്നത്. ഇന്നിപ്പോൾ ഒരു രസത്തിനോ കൗതുകത്തിനോ വേണ്ടി മാത്രം ചെയ്യുന്ന പിങ്കി പ്രോമിസിന് പിന്നിൽ പക്ഷേ, ആത്മാർഥതയുടെ ആഴം
കഴിഞ്ഞ 25 വർഷത്തിനിടെ കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ്, ദ്രൗപദി മുർമു എന്നീ രാഷ്ട്രപതിമാർക്കൊപ്പം ചുമതലകൾ നിർവഹിച്ചു.
അന്നമ്മയുടെ വീടിനു ചുറ്റുമുള്ള മൂന്നരയേക്കറിലും ജൈവകൃഷിയും ഫാം ടൂറിസവും മുതല്‍ ഫിറ്റ്നസ് സെന്ററും നീന്തല്‍ പരിശീലിപ്പിക്കുന്ന കുളവും വരെയുണ്ട്.
സർവകലാശാലയുടെ ഹരിതാഭയിലേക്ക് കാലെടുത്തുവെച്ച ആ ദിവസം ഞാനെങ്ങനെ മറക്കാൻ..... കമ്പ്യൂട്ടറുകളുടെയും കോൺക്രീറ്റിന്റെയും നഗരമായ ബാംഗ്ലൂരിലെ തിരക്കിട്ട ഐ.ടി. ഹബ്ബിന്റെ നടുവിലേക്കാണ് ഞാൻ റെവ സർവകലാശാല ലക്ഷ്യമാക്കി യാത്ര തിരിച്ചത്. യെലഹങ്കയിലെ കട്ടിഗേനഹള്ളിയിൽ, ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ച ആ ആദ്യ
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി ആമിനയുടെ വിയോഗം ഉറ്റവർക്കും ഉടയവർക്കും വേദനയാകുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആമിനയുടെ അന്ത്യം. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നിലകൊണ്ട ആമിനയെക്കുറിച്ച് വേദനയോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിലെ സഹൃദയർ.
‘‘അവൾ ഞങ്ങൾക്കൊപ്പം എൻ.എസ്.എസ്സിൽ പ്രവർത്തിച്ചിരുന്ന കുട്ടിയാണെങ്കിലും അവളുടെ അവസ്ഥയെ കുറിച്ചൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. എൻഎസ്എസ്സിന്റെ ഓൾ ഇന്ത്യ സെക്രട്ടറിയായിരുന്ന ആ കുട്ടി മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. രണ്ട് വർഷത്തോളം സംഘടനയെ മുന്നോട്ട് നയിച്ച് ബെസ്റ്റ് വോളന്റിയർ
മനസ് ആഗ്രഹിച്ച സ്വപ്നഭവനത്തിന് പൂർണതയേകാൻ പ്രദർശനവുമായി വനിത വീട് പ്രദർശനം ഇതാ നിങ്ങൾക്കു മുന്നില്‍ മിഴിതുറന്നിരിക്കുന്നു. വീടു പണിയുടെ അടിസ്ഥാനം മുതൽ പൂർത്തീകരണം വരെയുള്ള മികച്ചതും അത്യാധുനികവുമായ നിർമാണവസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പ്രദർശനത്തിന് കൊച്ചി മറൈമൻ ഡ്രൈവിൽ പ്രൗഢഗംഭീര
ദേശീയ കാൻസർ അവബോധ ദിനമാണ് വെള്ളിയാഴ്ച. കരളുരുക്കുന്ന കാൻസർ വേദനയിലും കരുത്തോടെ നിൽക്കുന്നവർക്ക് പിന്തുണ നൽകുന്ന ദിനം. തന്റെ കർമവഴിയിൽ കടന്നുപോയ കാൻസർ പോരാളികളെ കുറിച്ച് വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് ഡോ. ദീപ്തി ടി.ആർ. തന്റെ ഏറ്റവും പുതിയ പുസ്തകമായ ജീവന്റെമണമുള്ള ജീവിതങ്ങളിൽ പങ്കുവച്ചിട്ടുള്ള
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഓട്ടോ ഡ്രൈവർ പന്മന സ്വദേശി വേണു മരിച്ചത് പ്രിയപ്പട്ടവർക്കൊന്നാകെ വേദനയാകുകയാണ്. മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കാമായിരുന്നു. പക്ഷേ എന്നിട്ടും അതിന് അധികൃതർ ശ്രമിച്ചില്ലെന്നാണ് കുടുംബം വേദനയോടെ പറയുന്നത്. കൺമുന്നിൽ ഭർത്താവിന്റെ മരണം
ബുധനാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്കു മാറ്റുമ്പോൾ ‘മക്കളെ നോക്കിയേക്കണേ’ എന്നാണ് വേണുച്ചേട്ടൻ അവസാനമായി പറഞ്ഞത്. ‘അതിന് വേണുവേട്ടൻ ഇതുപോലെ തിരിച്ചുവരണേ’ എന്നു ഞാനും പറഞ്ഞു. വേണുച്ചേട്ടന്റെ നെഞ്ചിൽ വെള്ളംകെട്ടിക്കിടക്കുകയാണെന്നും ഇത്തിരി സീരിയസാണെന്നും 5 മിനിറ്റു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു
തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി –1 ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
പത്തനംതിട്ട തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീനപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. പഴുതടച്ചുള്ള തെളിവ് ശേഖരണമാണ് കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
Results 1-12 of 7444