Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
"കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിര- മണിഞ്ഞുകാണേണം... ഭഗവാനേ..!" ദേ.. വിഷു ഇങ്ങു അടുത്തെത്തി.. കണ്ണനും കൊന്നപ്പൂവും വാല്‍ക്കണ്ണാടിയും കോടിമുണ്ടും സ്വര്‍ണ്ണവും നാണയങ്ങളും പഴങ്ങളും പച്ചക്കറികളും പരിപ്പുവര്ഗ്ഗങ്ങളുമൊക്കെയായി സമൃദ്ധമായ കണി കണ്ടാണ് അടുത്ത
ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളില്‍ അവരുടെ ജീവിതത്തെയാകെ കീഴ്മേൽ
പീഡന വാർത്തകൾ ത്രില്ലർ സിനിമ പോലെ വായിച്ചു രസിക്കാൻ മലയാളി ശീലിച്ചു കഴിഞ്ഞു. പക്ഷേ, അങ്ങനെ വായിക്കാവുന്ന ഫീച്ചർ അല്ല ഇത്. ന മ്മുടെ നാട്ടിലെ ഏതു വീട്ടിലും ഇതുപോലൊരു സംഭവം നടക്കാൻ സാധ്യതയുള്ളതിനാലും ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നതിനാലും ജാഗ്രതയോടെ മാത്രം തുടർന്നു വായിക്കുക എന്നു
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍; ‘‘ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോഴാണ് എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്.
വയലൻസ് വയലൻസ് വയലൻസ്... സിനിമയിലെ നായകൻ ഇതു പറയുമ്പോൾ തിയറ്ററിനുള്ളിലെ ആവേശത്തിന്റെ കടലിരമ്പം നമ്മൾ കേട്ടതാണ്. ‘ഐ ഡോൺട് ലൈക് വയലൻസ്, വയലൻസ് ലൈക്സ് മീ’ എന്ന നായകന്റെ ഡയലോഗ് കൊച്ചുകുട്ടികൾ പോലും പറഞ്ഞു നടക്കുന്നുമുണ്ട്. രണ്ടടി കിട്ടിയാൽ തീരാത്ത പ്രശ്നമില്ല എന്നു പറയുന്നതൊക്കെ തീർത്തും സാധാരണമായിരുന്ന
ശരണ്യ ഇപ്പോൾ മലയാളികൾക്ക് ‘സൂപ്പർ ശരണ്യ’യാണ്. ട്രക്കിങ്ങിനിടെ നാല് ദിവസം കാട്ടിൽ കുടുങ്ങിയിട്ടും ഭയത്തിനു പിടികൊടുക്കാതെ ആ പച്ചപ്പിന്റെയും ജൈവികതയുടെയും ആനന്ദങ്ങളിൽ മുഴുകിയതിനാലാകാം ഒരു പോറൽ പോലുമേൽപ്പിക്കാതെ പ്രകൃകി അവളെ ചേർത്തുപിടിച്ച് സംരക്ഷിച്ചത്. ഒരിക്കൽ ഒരു അബദ്ധം പിണഞ്ഞെന്നു കരുതി
നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഒാരോ ഒാർമത്തിരയിലും പ്രതീക്ഷയും നൊമ്പരവും ഉയർത്തെഴുന്നേൽപ്പും... എന്തു രസമുള്ള പേരാണു െെകനിക്കര മാധവന്‍പിള്ള മകള്‍ക്കു നൽകിയത്,
ചില ഫേക് അക്കൗണ്ടുകൾ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കാനായി അപകടം പറ്റി, മരിച്ചു എന്നൊക്കെ കള്ളം പറയാറുണ്ട്. ഇതു പെൺകുട്ടികളെ തളർത്തും.
കൃത്രിമക്കാൽ വച്ച ശേഷം അധികം നടക്കാനും കയറ്റം കയറാനുമൊക്കെ ഉള്ളിൽ ഭയമായിരുന്നു. ആ പേടി മാറ്റിവച്ചു ട്രക്കിങ് പൂർത്തിയാക്കി. തടസ്സമെന്നു കരുതുന്ന കാര്യങ്ങളെ അതിജീവിക്കുമ്പോൾ കിട്ടുന്ന ഊർജം വലുതാണെന്ന് അന്നു തിരിച്ചറിഞ്ഞു.
കാതൽക്കനം കൂടിയ തേക്കുകളുടെ നാടാണു നിലമ്പൂ ർ. വേരോട്ടം തുടങ്ങിയാൽ പിടിവിടാതെ മുറുകെ പിടിച്ചു നിർത്തുന്ന മണ്ണുള്ള നാട്. ആ മണ്ണു പോലെയാണ് അവിടത്തെ ജനങ്ങളുടെ മനസ്സും. മനസ്സിലൊന്നു വേരോടാൻ അവസരം കിട്ടിയാൽ മതി. പിന്നെ, കലർപ്പില്ലാത്ത സ്നേഹവും വിശ്വാസവും ആവോളം നുകർന്നു വളർന്നു പന്തലിച്ച് ആകാശത്തോളം
ദീര്ഘകാലംഅഭിനയരംഗത്തു നിൽക്കുക. ആളുകൾ ഓർക്കുന്ന കഥാപാത്രങ്ങൾ ചെയ്യുക... അങ്ങനെ കാണികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണു കിഷോർ പീതാംബരൻ എന്ന സീരിയൽ നടന്റേത്. അതിനിടയ്ക്കും കിഷോർ ജീവിക്കാനായി തടി പിടിക്കാനും വണ്ടിയോടിക്കാനും പാരലൽ കോളജിൽ അധ്യാപകനായും ഒക്കെ ജോലി ചെയ്തു. ആരോഗ്യമുള്ളിടത്തോളം എന്തു ജോലി
മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്തു നിന്നു ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റു വന്നതാണു സാവിയോ. മനുഷ്യരുടെ തീരുമാനങ്ങളെ തെറ്റിക്കുന്ന ദൈവത്തിന്റെ ഇടപെടല്‍ എന്നു നിസ്സംശയം പറയാം. വിധി തനിക്കു നൽകിയ പരിമിതികളെ ആത്മവിശ്വാസത്താൽ മറികടന്ന അവന്റെ പോരാട്ടത്തിനും ആ യാത്രയിൽ താങ്ങായി നിന്ന അമ്മ ബ്ലെസിയുടെ
Results 1-12 of 7981