Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
September 2025
മരുന്ന് , അത് ഡോക്ടർ നിർദേശിക്കുന്നതായാലും മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുന്നതായാലും കഴിക്കുമ്പോൾ നമുക്ക് ഒട്ടേറെ ആശങ്കകളുണ്ടാകാം. മരുന്ന് ഉപയോഗത്തിൽ സർവസാധാരണമായ സംശയങ്ങൾക്ക് ഉത്തരങ്ങളിതാ. Q മരുന്നുകളും ഗുളികകളും വീട്ടിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇൻസുലിൻ സൂക്ഷിക്കുമ്പോൾ
എല്ലാ കുട്ടികളും തിമിർത്തു കളിക്കുന്നതു കണ്ട് കളിക്കാനാവാതെ മൂലയ്ക്ക് ഒതുങ്ങേണ്ടി വരിക ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. കുട്ടികൾ ഉത്സാഹമില്ലാതിരിക്കുന്നതു കാണുന്നത് മാതാപിതാക്കൾക്കും ബുദ്ധിമുട്ട്. ശ്വാസംമുട്ടലുള്ള കുട്ടികൾ വീട്ടിലുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൃത്യമായി
പൊതുവേ കളിയാക്കലുകൾക്കും മാറ്റിനിർത്തലുകൾക്കും ഇടയാക്കുന്ന ഒരു പ്രശ്നമാണ് വിക്ക് അല്ലെങ്കിൽ ഒഴുക്കോടെ സംസാരിക്കാൻ സാധിക്കാതെ വരിക (Stuttering). എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ, പ്രഭാഷകനായ ഡെമോസ്തനീസ്, ജോർജ് ആറാമൻ രാജാവ് എന്നിവരൊക്കെ ഈ പ്രശ്നം അനുഭവിച്ചവരും അതിനെ
നിങ്ങളുടെ കുട്ടി 'W' ആകൃതിയിലാണ് ഇരിക്കുന്നത് എങ്കില് ശ്രദ്ധിക്കണം. മുട്ടു കൂട്ടി ഇരിക്കുന്ന കുട്ടികൾ (W ആകൃതിയില്). രണ്ടു മുട്ടും മുന്നിലേക്കും, കാലുകൾ ഇരുവശത്തേക്കും. മറ്റു കുട്ടികൾ ഇങ്ങനെ ഇരിക്കുവാൻ പ്രയാസപ്പെടുമ്പോൾ ചില കുട്ടികൾ ഇങ്ങനെ മാത്രം ഇരിക്കുന്നത് മാതാപിതാക്കളിൽ ആശങ്ക ഉണ്ടാക്കും. 1.
കോവിഡാനന്തര കാലഘട്ടം വിചിത്രമായ ഒട്ടേറെ ആ രോഗ്യപ്രശ്നങ്ങളുടെ പിറവികൾക്കു വഴിയൊരുക്കിയിട്ടുണ്ട്. അലർജിയും കഫക്കെട്ടും തുടങ്ങി, ദഹനസംബന്ധമായ പ്രശ്നങ്ങളും മാംസപേശികളിലെ വിട്ടുമാറാത്ത നീർക്കെട്ടും ഒക്കെയായി അതു പകർന്നാട്ടം നടത്തുന്നു. കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിലും കോവിഡിന്റെ സ്വാധീനം പ്രകടമാണ്.
ബാല്യത്തിനും യൗവനത്തിനുമിടയിലുള്ള ആവേശോജ്വലമായ ഒരു സംക്രമണകാലമാണു കൗമാരം.കുട്ടിക്കാലത്തു തുടക്കമിടുന്ന ആരോഗ്യഭക്ഷണശീലത്തിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുകയാണ്. പത്തു മുതൽ 19 വയസ്സു വരെയുള്ള കുട്ടികളെയാണു കൗമാരക്കാർ എന്നു ലോകാരോഗ്യസംഘടന പറയുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ കാരണം ശാരീരികമായും മാനസികമായും
വാക്സീൻ മറക്കല്ലേ... ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ കുഞ്ഞിന് ഇനിപ്പറയുന്ന രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വാക്സീനുകൾ നൽകണം. ∙ 15 മാസം – എം.എം. ആർ. വാക്സീൻ– രണ്ടാം ഡോസ്. ∙ പെന്റാവാലന്റ് വാക്സീനിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് വാക്സീനുകളിൽ മൂന്ന് എണ്ണം കുട്ടിക്ക് 18 മാസം തികയുമ്പോൾ
കുഞ്ഞുങ്ങളിൽ ജനനം മുതലോ ജനിച്ച് ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമോ വരണ്ട ഉയർന്നുനിൽക്കുന്ന ശൽക്കങ്ങളോടുകൂടിയ തൊലിയും, ചൊറിച്ചിലും ഒക്കെയായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത് അടോപ്പിക്ക് ഡെർമടൈറ്റിസ്. ആയുർവേദത്തിൽ പൊതുവേ ഇതിനെ കരപ്പൻ എന്ന രോഗാവസ്ഥയായിട്ടാണ് കാണാറുള്ളത്. മുഖത്തും കവിളുകളിലും ശലഭ
നവജാതരുടെ കരച്ചിൽ അമ്മമാരെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കൃത്യമായ കാരണം അറിയാനാകാത്തതാണ് ഈ ആശങ്ക വർധിപ്പിക്കുന്നത്. നിയോനേറ്റൽ എന്നാൽ കുഞ്ഞു ജനിച്ച് ഒരു മാസം വരെയുള്ള കാലഘട്ടമാണ്. ഈ കാലത്തു നവജാതശിശു വേദന പ്രകടിപ്പിക്കുന്നതു പല വിധത്തിലാണ്. പ്രധാനം കരച്ചിൽ തന്നെ. അല്ലെങ്കിൽ മുഖത്തു ഭാവവ്യത്യാസം
പാലില്ലാഞ്ഞിട്ടാകും.’ കുഞ്ഞൊന്നു കരഞ്ഞാലുടൻ ആ വഴി വരുന്നവരെല്ലാം ‘പാലിനു പകരം എന്തെല്ലാം നൽകാം’ എന്ന ഉപദേശവുമായെത്തും. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ നടന്നിട്ടും അമ്മമാരാകുന്ന ഭൂരിഭാഗം സ്ത്രീകളും ഈ അവസ്ഥ നേരിടുന്നുണ്ട്. ജനിച്ച് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നാണു
പൂവിതൾ പോലെയാണു കുഞ്ഞുഹൃദയം. ചിലപ്പോഴൊക്കെ ജനനത്തിനു മുന്നേ അതിൽ ചെറിയ പാടുകൾ വീണു പോയിട്ടുണ്ടാകും. കണ്ണീരോടെ വിധിയെന്നു പറയുകയല്ല, കരുത്തോടെ ചികിത്സിച്ചു കുട്ടികൾക്ക് അവരുടെ ജീവിതം തിരികെ നൽകുകയാണു വേണ്ടത്. പേടിച്ചിരിക്കേണ്ട, അമിതമായ കരുതലും വേണ്ട. അവർക്കു തലയാട്ടി ചിരിക്കാനുള്ള വെളിച്ചം ആയാൽ
സമീപകാലത്തു വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവും ഏറെ ഞെട്ടലോടെയാണു നാം കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ
ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു
കുട്ടികളുടെ കളിയും ചിരിയും കളിപ്പാട്ടങ്ങളും കുസൃതികളും നിറയുമ്പോൾ വീടിനകം ഉത്സവത്തിമിർപ്പിലാകും. എന്നാൽ ഒരു കാര്യം കൂടി പറയട്ടേ, നമുക്കു സുരക്ഷിതമെന്നു തോന്നുന്ന പലതും കുഞ്ഞുമക്കൾക്കു സുരക്ഷിതമല്ല. വാതിലിനിടയിൽ വിരൽ കുടുങ്ങുക, ചവിട്ടിയിൽ തെന്നി വീഴുക, കട്ടിലിൽ നിന്നു വീഴുക, ഫർണിച്ചറിൽ മുട്ടി അപകടം
ഒരു പിഞ്ചുകുഞ്ഞിനെ പരിചരിക്കും പോലെ എന്ന് കേട്ടിട്ടില്ലേ? ഏറ്റവും ശ്രദ്ധയും കരുതലും ആവശ്യമുള്ള കാര്യമാണ് നവജാതശിശുപരിചരണം. പ്രത്യേകിച്ച് വീട്ടിൽ വച്ച്. പാൽ തികട്ടി വന്നാൽ എന്തു ചെയ്യണം, എങ്ങനെ കുളിപ്പിക്കണം, ശരീരത്തിൽ മഞ്ഞനിറം കണ്ടാൽ തുടങ്ങി നവജാതശിശുക്കളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Results 1-15 of 16