Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
അച്ചടക്കത്തോടെ പഠനത്തിന്റെ ചിട്ടകളിലേക്കു മടങ്ങിവരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉള്ളൂ. ചെറിയ കുട്ടികളെ സ്കൂളിലേക്കു പോകാൻ തയാറെടുപ്പിക്കാനും വലിയ കുട്ടികൾക്കു സ്വയം തയാറെടുക്കാനും ഇതാ വഴികൾ.
അച്ഛനേയും അമ്മയേയും സംബന്ധിച്ചു കുട്ടിയുടെ ഡേ കെയർ തിരഞ്ഞെടുക്കൽ അൽപം ടെൻഷൻ ഉള്ള കാര്യമാണ്. കുഞ്ഞ് ആദ്യമായി വീട്ടിൽ നിന്നു മാറി നിൽക്കുന്നത് ഡേ കെയറിൽ പോകുമ്പോഴാകും. ചിലർക്ക് മണിക്കൂറുകൾ പോലും ദിവസങ്ങളായി തോന്നും. ആദ്യദിവസം കുഞ്ഞുങ്ങൾ കരഞ്ഞ് ബഹളമുണ്ടാക്കുന്നതു പതിവു കാഴ്ചയാണ്. പക്ഷേ,
നമ്മളൊക്കെ എത്ര തല്ലു കൊണ്ടിരിക്കുന്നു. വഴക്കു കേട്ടിരിക്കുന്നു. എന്നിട്ടു വഴിതെറ്റിപ്പോയോ? ഇല്ലല്ലോ? ഇതാണു ചുരുക്കത്തിൽ പറഞ്ഞാൽ മാറിയ കാലത്തും മലയാളിയുടെ പേരന്റിങ് ആപ്തവാക്യം. സ്കൂളുകൾ കുറേയൊക്കെ മുഖം മാറിയതിനാൽ ‘പഠിച്ചില്ലെങ്കിൽ നല്ലതു കൊടുത്തോ ടീച്ചറേ...’ എന്നു ട്യൂഷൻ ടീച്ചറെ ചട്ടം കെട്ടുന്ന
രണ്ടു വയസ്സിനോട് അടുപ്പിച്ചാണു കുട്ടികൾ വാശി കാണിച്ചു തുടങ്ങുന്നത്. എന്താണ് കാരണം എന്നറിയാൻ പോലും അറിയാൻ കഴിയാത്ത കരച്ചിൽ. പിന്നെ ഏങ്ങലടിച്ചു കൈയൊക്കെ ചുരുട്ടി പ്രതിഷേധം. ഇഷ്ടപ്പെട്ടതു കിട്ടിയില്ലെങ്കിൽ പിന്നെയും വാശി. ‘എന്തൊരു വാശിയാണ് കുഞ്ഞിന്’ എന്ന് എല്ലാവരും പറയുകയും ചെയ്യും. അസുഖങ്ങളോ മറ്റു
‘കുഞ്ഞിനു രണ്ടു വയസ്സായി. ഇപ്പോഴും കാർട്ടുൺ ഭാഷയാണു പറയുന്നത്.’ തമാശയായി വരുണ് സഹപ്രവർത്തകയോടു പങ്കുവച്ച വിശേഷമാണു കുഞ്ഞിന്റെ ഗൗരവമായൊരു പ്രശ്നത്തെ തുടക്കത്തിലെ തിരിച്ചറിയാൻ സഹായിച്ചത്. ‘കുട്ടിയുടെ വളർച്ചാഘട്ടങ്ങൾ മുറപ്രകാരം തന്നെയല്ലേ എന്ന് ഡോക്ടറെ കണ്ട് സ്ഥിരീകരിക്കൂ’ എന്ന സഹപ്രവർത്തകയുടെ
പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിൽ രണ്ടു വര തെളിയുന്നതു മുതൽ അമ്മ മനസ്സിൽ പല ആകുലതകളും പിറവിയെടുക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കോട്ടം തട്ടാതെ വേണമല്ലോ ഇനിയുള്ള ഓരോ ചുവടും. ഗർഭിണിയായിരിക്കുമ്പോഴും ജോലിക്കു പോകുന്നവരും ആഘോഷങ്ങളെ മാറ്റിനിർത്താത്തവരുമാണ് മിക്കവരും. ശാരീരിക ഫിറ്റ്നസ്
അക്ഷരങ്ങളോടു കൂട്ടുകൂടിത്തുടങ്ങുന്ന പ്രായത്തിൽ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും മടിയുണ്ടാകും. പഠനസംബന്ധമായ വെല്ലുവിളികളല്ല (ലേണി ങ് ഡിസ്എബിലിറ്റീസ്) കാരണമെങ്കിൽ ലളിതമായ ആക്ടിവിറ്റികളിലൂടെ കുട്ടികളിൽ എഴുതാനും വായിക്കാനുമുള്ള ഇഷ്ടം വളർത്താം. ∙ ദിവസവും കുറച്ചുനേരം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള
ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓേരാ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓേരാ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബ്രേസിങ് ഇഞ്ച്സ്റ്റോൺസ് പേരന്റിങ് എന്ന ടാഗുമിട്ട് അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അടുത്തിടെ ട്രെൻഡായ ഇഞ്ച്സ്റ്റോൺസ്
കൈതപ്രം എഴുതിയ സിനിമാഗാനത്തിലെ കുട്ടിക്കാലത്തിന് എന്തൊരു ഭംഗിയാണ് അല്ലേ ? കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ആടിക്കാറ്റായ് ഒാ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം.... പക്ഷേ, കേരളത്തിലെ ക്ലാസ്സ്മുറികളിൽ നിന്നു കേട്ട കഥകളിലെ കുട്ടിക്കാലത്തിന് ഈ ഭംഗിയില്ല.
Results 1-9 of 586