The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കുടുംബഘടനയിൽ വലിയ മാറ്റം സംഭവിച്ചു. വീടിനുള്ളിൽ ശത്രുതയും വൈരാഗ്യവും വർധിച്ചു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അണുകുടുംബ വ്യവസ്ഥിതിയാണ്. ഇവിടെ കുട്ടികൾക്ക് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കാനുള്ള ഓട്ടത്തിലാണു മാതാപിതാക്കൾ. ബർത്ഡേ പാർട്ടി പോലും ലോണെടുത്ത് ആഘോഷിക്കാൻ
നർത്തകി, നടി, സംവിധായിക എന്നീ മേഖലകളിലെല്ലാം കഴിവു തെളിയിച്ച ഉത്തര ഉണ്ണി ‘ധീ മഹിയുടെ അമ്മ ’ എന്ന പുതിയ റോളിൽ ഏറെ സന്തോഷവതിയാണിപ്പോൾ. ആ സന്തോഷത്തിനു മാറ്റു കൂട്ടുന്ന ഒന്നുകൂടിയുണ്ട്. നൃത്തവും യോഗയും കൊണ്ട് ആരോഗ്യകരമാക്കിയ തന്റെ ഗർഭസമയത്തെ അനുഭവങ്ങളും തിരിച്ചറിവുകളും ഡോക്ടർമാരിൽ നിന്നും ലഭിച്ച
രണ്ടുമാസത്തെ വെക്കേഷൻ ദാ, കഴിയാറായി. ഇഷ്ടംപോലെ കളിച്ചു തിമിർത്തു നടന്ന കുട്ടികളെ ഉത്സാഹത്തോടെ സ്കൂളിലേക്ക് തിരികെ എത്തിക്കാനുള്ള തയാറെടുപ്പ് തുടങ്ങേണ്ട സമയമായി. കുട്ടികളുടെ മടിയും ഉറക്കവും എല്ലാം മാറ്റിവച്ചു പഠനത്തിലേക്കും സ്കൂളിന്റെ ചിട്ടകളിലേക്കും മനസ്സു പാകപ്പെടുത്തി എടുക്കേണ്ടതു പഠനം നന്നായി
വഴിയിലൂടെ നടക്കുമ്പോൾ സുരക്ഷിതരായിക്കാൻ കുട്ടികൾക്ക് മാതാപിതാക്കളും ടീച്ചർമാരുമൊക്കെ ചില നിർദേശങ്ങൾ നൽകാറില്ലേ. ഇരുവശത്തേക്കും നോക്കി വണ്ടിയില്ലെന്ന് ഉറപ്പായാലെ വഴി മുറിച്ചു കടക്കാവൂ, ഫൂട്പാത്തിലൂടെ സുരക്ഷിതരായി നടക്കണം, ട്രാഫിക് സിഗ്നൽ ശ്രദ്ധിക്കണം... ഈ റോഡ് സുരക്ഷാ നിയമങ്ങൾ പോലെ തന്നെ
കുട്ടികൾക്കൊപ്പം സ്കൂൾ സാധനങ്ങൾ വാങ്ങുന്നത് ആഘോഷമാക്കുന്നതിനായി രാമചന്ദ്രൻ ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഷോപ്പിങ്ങും വ്യത്യസ്ത അനുഭവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി രാമചന്ദ്രൻ ബാക് ടു സ്കൂൾ കളക്ഷൻ ഒരുക്കിയിരിക്കുന്നത്. ബെൽറ്റ്, സോക്സ്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, റെഡിമെയ്ഡ് യൂണിഫോം,
സിനിമകളിലും ദൃശ്യമാധ്യമങ്ങളിലും നിറയുന്ന വയലൻസിന്റെ അതിപ്രസരം, അതിനു കിട്ടുന്ന താരപരിവേഷവും കയ്യടിയും, ചെറുപ്പം മുതൽ കുട്ടികളുടെ പെരുമാറ്റത്തിലും മറ്റും വരുന്ന അപകടകരമായ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത്, കുട്ടികൾ വളർന്നു വരുന്ന സാഹചര്യം, കൂട്ടുകെട്ടുകൾ തുടങ്ങി പലതും അവരുടെ സ്വഭാവത്തെ
ലോകത്ത് ആദ്യമായി ജനപ്രതിനിധി സഭയിൽ മുലയൂട്ടിയ വനിതയായി ഒാസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സ് മാറിയപ്പോൾ സഹ സെനറ്റർ ആയ കേറ്റി ഗല്ലാഘർ പറഞ്ഞു. ‘‘സ്ത്രീകൾ ഇനിയും പ്രസവിക്കും. ജോലിയിലായിരിക്കെത്തന്നെ കുഞ്ഞുങ്ങളെ നോക്കുകയും ചെയ്യും. യാഥാർഥത്തി ൽ സംഭവിക്കാൻ പോകുന്നതു നമ്മൾ ഇത് ഉൾക്കൊള്ളേണ്ടി വരും എന്നതു
പൂര്‍ണ ആരോഗ്യവാനായി രാത്രി ഉറങ്ങിയ കുട്ടി പുലര്‍ച്ചെ മരിച്ചുകിടക്കുന്ന സങ്കടകരമായ അവസ്ഥയുണ്ടാകാം. ഇതാണ് സിഡ്സ് (SIDS-Sudden Infant Death Syndrome). ശ്വസനം നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ തകരാറോ വളര്‍ച്ചക്കുറവോ ആണ് ഇതിനു അടിസ്ഥാന കാരണം. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള
ചൂടും ഈർപ്പവുമൊക്കെ മിക്ക ആളുകൾക്കും അസുഖകരമാണെങ്കിലും ഗർഭിണികളായ സ്ത്രീകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. കാരണം ഗർഭിണിയായിരിക്കുമ്പോൾ ശരീരത്തിന്റെ താപനില സാധാരണത്തേക്കാൾ അൽപ്പം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂട് കൂടുന്നത് ഗർഭിണികളെ കൂടുതല്‍ അസ്വസ്ഥരാക്കും. ഈ സാഹചര്യത്തില്‍ എയർകണ്ടീഷനിങ്
Results 1-9 of 448