Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
സ്കൂളിൽ നിന്നു മടങ്ങി വന്ന ശേഷം ആകെ അസ്വസ്ഥയായിരുന്നു ശ്രീമതി. പൂമുഖത്തെ സെറ്റിയിൽ ഒരേയിരിപ്പ്. പഠിക്കാൻ പോകുന്ന മകളെക്കാൾ ടെൻഷനുമായി പേരന്റ്സ് – ടീച്ചർ മീറ്റിങ് കഴിഞ്ഞെത്തിയ ഭാര്യയോട് ‘എന്തുപറ്റി’ എന്ന് അന്വേഷിക്കാൻ ശ്രീമതിയുടെ ഭർത്താവ് രാംദാസിന് അപ്പോൾ തോന്നിയില്ല. പകരം, എന്താണു കാര്യമെന്ന്
നിന്റെ മോന് ഇന്ന് എന്താ ചെയ്തേ എന്നറിയാമോ? എന്റെ മോൾ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇഷാനിക്ക് പീരിയഡ്സാണ്, റെസ്റ്റ് റൂമിലാണ് എന്ന് ടീച്ചറോട് ഇവനാ വിളിച്ചു പറഞ്ഞത്. ഇവനു വല്ല കാര്യവുമുണ്ടോ ഇതൊക്കെ പറയാൻ?’ ചിത്ര മകനെ നോക്കി ‘ഗുഡ് ജോബ് റിയാൻ’ എന്നു മാത്രം പറഞ്ഞ് അവന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. റിയാൻ
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സ ഹായകമാണ്. ഡയറ്റിൽ പഴങ്ങൾ ചേരുമ്പോൾ മലബന്ധം ഉണ്ടാകാതിരിക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്കു എപ്പോൾ മുതൽ പഴങ്ങൾ നൽകാം, എങ്ങനെ നൽകാം എന്നറിയാം. ∙ ഏഴു മാസം പ്രായമാകുമ്പോൾ മുതൽ കുഞ്ഞുങ്ങൾക്കു പഴങ്ങൾ നൽകിത്തുടങ്ങാം. തുടക്കത്തിൽ പഴങ്ങൾ വേവിച്ചു
സോഷ്യൽ മീഡിയയിലെ സൂപ്പര് ഡ്യൂപ്പർ കോംബോയാണ് മുക്തയും മകൾ കിയാരയും. പാട്ടും പാചകവും വീട്ടുജോലി വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്. ഇവിടെയിതാ അമ്മയുടെ ജോലിത്തിരക്കിൽ തന്നാലാകും വിധം സഹായിക്കാൻ കിയാരക്കുട്ടി എത്തിയതാണ് പുതിയ ക്യൂട്ട് വിശേഷം. അമ്മയ്ക്കൊപ്പം മുറ്റമടിച്ചും
കാന്താര ഇഫക്റ്റിലാണ് ഇപ്പോഴാണ് പ്രേക്ഷക ലോകം. ഋഷഭ് ഷെട്ടി ഒരുക്കിയ ദൃശ്യ വിസ്മയത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് നായക കഥാപാത്രത്തിന്റെ അലർച്ചയാണ്. കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് തുളച്ചു കയറുന്ന ആ അലർച്ചയ്ക്ക് കുട്ടികൾക്കിടയിലും ആരാധകരുണ്ട്. ചുരുക്കത്തിൽ ചിത്രം കണ്ടിറങ്ങിയ ആർക്കും ഒരിക്കൽ എങ്കിലും
യാസിൻ സംഗീതം പരിശീലിച്ചിട്ടില്ല. ഡാൻസ് പ്രാക്ടീസ് ചെയ്തിട്ടില്ല. സംഗീതോപകരണത്തിൽ ഗുരുക്കന്മാരുമില്ല. ചലിപ്പിക്കാൻ അവനു കൈവിരലുകളുമില്ല. വളർച്ചയെത്തിയ കാലുകളില്ലാത്തതിനാൽ നടക്കാനുമാവില്ല. ഇല്ലാത്ത വിരൽത്തുമ്പുകൊണ്ടു കീബോർഡ് വായിക്കുന്നതു കേൾക്കാനും അവൻ നൃത്തം ചെയ്യുന്നതു കാണാനും ആളുകളും
കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്ത ഒാരോ രക്ഷിതാവിന്റെയുള്ളിലും ആധിയുടെ കനലാണ് കൊളുത്തുന്നത്. ഒരു പൂ വീഴുന്ന ലാഘവത്തോടെയാണ് ആ കുട്ടികൾ മരണത്തിലേക്ക് നടന്നു പോയത്. സ്വപ്നങ്ങളുടെ അമിത ഭാരം താങ്ങാനാവാത്തതു കൊണ്ടാണോ? അതോ ഇതൊന്നും ആരോടും പറയാനാവാതെ ഒറ്റയ്ക്ക് നിന്നു കത്തി തീരുന്നതു കൊണ്ടാണോ?
മകളുടെ കുഞ്ഞിനുവേണ്ടിയാണ് എഴുതുന്നത്. നാലര വയസ്സ്. ആറുമാസം മുൻ പാണ് മകൾ കുഞ്ഞുമായി ഗൾഫിൽ നിന്നു വന്നത്. കുഞ്ഞ് ശോധനയ്ക്കായി ചെറുതിലേ തന്നെ പോട്ടിയിൽ ഇരിക്കുമായിരുന്നില്ല. ഇപ്പോഴും ശോധനയ്ക്കായി പോട്ടിയിലിരിക്കാനോ ടോയ്ലറ്റ് സീറ്റിലിരിക്കാനോ മടിയാണ്. നിർബന്ധിച്ച് ഇരുത്തിയാൽ എത്ര നേരമിരുന്നാലും
വീട്ടിൽ ഒരു കുസൃതിക്കുടുക്ക ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയുകയേയില്ല. കുഞ്ഞുമക്കളുടെ കുറുമ്പും കൊച്ചുവർത്താനങ്ങളും അത്രയേറെ ഹൃദയത്തിൽ സ്പർശിക്കാറുണ്ട്. വീട്ടിലെ രണ്ട് കുസൃതിക്കുടുക്കളുടെ വിശേഷങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. ഇളയമകൾ കമലയുടെ ഒരു
Results 1-9 of 487