Manorama Traveller is a travel magazine in Malayalam from the house of Vanitha.
July 2025
August 2025
ടെറിറ്റോറിയൽ ഫൈറ്റിൽ സാരമായ പരുക്കേറ്റ തഡോബ കടുവ സംരക്ഷണ കേന്ദ്രത്തിലെ പ്രസിദ്ധനായ കടുവ ഛോട്ടമട്കയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യയിലെ കടുവ സംരക്ഷണ വന കേന്ദ്രങ്ങളിൽ മികച്ച സഫാരികൾക്ക് പ്രശസ്തമായ മഹാരാഷ്ട്രയിലെ തഡോബയിൽ ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന കടുവയാണ് സി എം എന്ന ചുരുക്കപ്പേരിൽ
ഉംലിങ് ലാ ചുരത്തിനും മുകളിൽ വരുന്നു പുതിയ ചുരം, ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ പാത എന്ന നേട്ടത്തിന് പുതിയ അവകാശി വരുന്നു. കിഴക്കൻ ലഡാക്കിൽ 19400 അടി ഉയരത്തിൽ നിർമാണം പൂർത്തിയായി വരുന്ന മിഗ് ലാ ചുരമാണ് ഈ ബഹുമതി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ ലഡാക്കിലെ തന്നെ ഡെംചോക്ക് ഗ്രാമത്തെ
ഗുരുവായൂരിലെ ആനചരിതത്തിന്റെ പരമ്പര കാക്കുന്ന ഇളമുറ രാജാക്കന്മാരിൽ കൊടികെട്ടിയ കൊമ്പന്മാർ രണ്ടു പേരുണ്ട് - ഇന്ദ്രസെൻ, നന്ദൻ. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിനെ കാലാകാലങ്ങളിൽ നയിച്ചവരും നയിക്കുന്നവരുമായ ആന തലമുറയിലെ നേരവകാശികളാണ് നാട്ടാനകളിൽ കേമന്മാരായ ഇന്ദ്രസെനും നന്ദനും. പ്രകൃതിയുമായുള്ള
71–ാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച. പുന്നമടയിലെ ജലപ്പൂരം 30 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളുമാണ് തുടർന്ന് നടക്കുക. 71 വള്ളങ്ങളാണ് ഒൻപത് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ഇതിൽ 21
ഒഴിഞ്ഞ മനസ്സും തെളിഞ്ഞ കണ്ണുകളുമായി ഗംഗയുടെ തീരത്തു കൂടി നടക്കുകയായിരുന്നു. പുണ്യപാപങ്ങൾ മോക്ഷം തേടുന്ന പടവുകളിൽ കാലുറപ്പിച്ചു നിന്നപ്പോൾ ആകാശച്ചെരിവിലെ സൂര്യബിംബം ഓളപ്പരപ്പുകളിൽ കണ്ണാടി നോക്കുന്ന പോലെ തോന്നി. അകലെ നിന്നു ജഢാധാരികൾ, ഇനിയെത്ര കാലമെന്നറിയാത്ത യാത്രയിൽ കൈപിടിക്കണമെന്നുരുവിട്ട്
കണ്ണൂർ: ഇരവശവും പടർന്നു പന്തലിച്ച് നിൽക്കുന്ന പച്ചപ്പ്. മഴക്കാലത്തെ പൂർണമായി ഉൾക്കൊണ്ട് കുത്തിയൊഴുകുന്ന തേജസ്വിനി പുഴ. ഈ നദിയുടെ ഓളങ്ങളെ തോൽപിച്ച് മുന്നേറാൻ തയാറായി നിൽക്കുന്ന റാഫ്റ്റിങ് ടീം. സാഹസിക സഞ്ചാരികൾക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന റാഫ്റ്റിങ്ങാണ് മൺസൂൺകാലത്ത് കണ്ണൂർ
ഇന്ത്യയുടെ നാൽപത്തിനാലാമത്തെ യുനെസ്കോ ലോകപൈതൃക സ്മാരകമായി ‘മറാത്ത മിലിറ്ററി ലാൻഡ്സ്കേപ്സ്’ തിരഞ്ഞെടുത്തിരിക്കുന്നു. പതിനേഴാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ പലപ്പോഴായി മറാത്ത ഭരണാധികാരികൾ നിർമിച്ചതും ആ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായക പോരാട്ടങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്ത ഒരു ഡസൻ
തായ്ലൻഡ് ട്രിപ്പിന് പോകുന്നു എന്നു പറഞ്ഞാൽ ഉടനേ ചോദ്യം വരും എങ്ങോട്ടാ... പട്ടായ? ബാങ്കോക്ക്? ഫുക്കറ്റ്? ക്രാബി?... അതിൽ കൂടുതൽ സ്ഥലപ്പേര് കേൾക്കാൻ ഇടയില്ല. എന്നാൽ അവിടംകൊണ്ടൊന്നും തീരുന്നില്ല തായ് കാഴ്ചകൾ. ഇന്ത്യയിൽ നിന്നുള്ള, സംസ്ഥാനത്തു നിന്നുള്ള പാക്കേജ് ടൂറുകൾ ഏറെയും കേന്ദ്രീകരിച്ചിട്ടുള്ളത് ഈ
കൽക്കരി സ്വർണമായ ഗുഹ, പരമശിവൻ നാഗത്തെ അഴിച്ചുവിട്ട ‘ശേഷ്നാഗ്’: പഹൽഗാം വാർത്തകളിൽ നിറയുമ്പോൾ കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണു പഹൽഗാം. റിസോർട്ട്, ഹോം േസ്റ്റ, റസ്റ്ററന്റ്, കരകൗശല വസ്തുക്കളുടെ വിൽപന ശാല തുടങ്ങിയ സൗകര്യങ്ങളോടൂ കൂടിയ പട്ടണം. അമർനാഥ് യാത്രികരുടെ താവളമാണ് പഹൽഗാം.
തഡോബയിൽ ഉൾക്കാടിനകത്ത് അപ്രതീക്ഷിതമായി മലയാളം കേട്ടാൽ അദ്ഭുതപ്പെടേണ്ട, അത് ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈയുടേതാകും. കാടിനോടും കടുവയോടും ഇഷ്ടംകൂടിയ ചെറുപ്പക്കാരൻ പത്ത് വർഷം മുൻപ് മഹാരാഷ്ട്രയിലെ വനത്തിലെത്തിയതാണ്, പിന്നീട് മറ്റൊരു വനത്തോടും അദ്ദേഹത്തിന് അടുപ്പം തോന്നിയിട്ടില്ല, അവിടത്തെ
അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ പല
അപ്രതീക്ഷിതമായി കേൾക്കുന്ന, കാതിന് ഇമ്പമാർന്ന സംഗീതം പോലെയാണ് ചിലയാത്രകൾ. ഒട്ടും പ്ലാൻ ചെയ്യാതെ സംഭവിച്ചു പോകുന്നവ. അക്ബർ ചക്രവർത്തിയുടെ സംഗീതസദസ്സിനെ ആസ്വാദനത്തിന്റെ പരമകോടിയിലെത്തിച്ച സംഗീതജ്ഞൻ താൻസന്റെ
സിനിമാ തിയേറ്ററുകളിൽ വെള്ളയും കറുപ്പുമായി ചിത്രങ്ങൾ ചലിച്ചിരുന്ന കാലത്ത് നായകൻ ഇംഗ്ലണ്ടിലെത്തിയെന്നു അറിയിക്കാൻ വലിയ ചക്രത്തിൽ ഓടുന്ന ‘ഹൈ വീലർ’ സൈക്കിളുകൾ കാണിക്കുമായിരുന്നു.‘സണ്ണി സൈഡ്’ എന്ന സിനിമ ചിത്രീകരണത്തിനിടെ ചാർലി ചാപ്ലിൻ ഒറ്റച്ചക്രം സൈക്കിളിൽ കയറാൻ ശ്രമിക്കുന്ന വിഡിയോ ലോകപ്രശസ്ത കോമഡിയാണ്.
ദുബായിയിൽ എത്തുന്നവർക്ക് ഈ നാടിനോട് അഭിനിവേശം തോന്നും. വിടപറയാൻ തോന്നാത്ത വിധം ഇഴയടുപ്പം അനുഭവപ്പെടും. മനസില്ലാ മനസോടെ ഇങ്ങോട്ടു വിമാനം കയറിയവർ പോലും നാട്ടിലേക്കു മടങ്ങുമ്പോൾ നൊമ്പരത്തോടെയാണു യാത്ര പറയാറുള്ളത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ദുബായിൽ എത്തുന്നത്. മൂന്നര മണിക്കൂറിൽ
ഇടവഴിയിലെ ചങ്ങലകിലുക്കവും മൂക്കിലേക്ക് അടിച്ചുകയറുന്ന ആനച്ചൂരും പൂരത്തിന്റെ വരവറിയിക്കുന്നതോടെ തൃശൂരിലെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഉത്സവലഹരി പടർന്നുപിടിക്കും. പിന്നെ, ആനപ്പെരുമകളുടെ വാക്കേറ്റങ്ങളും
Results 1-15 of 249