Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
November 2025
എന്തെല്ലാം വേണം എന്ന കൃത്യമായ ബോധ്യം, നല്ല പ്ലാനിങ്, നിർമാണസാമഗ്രികളെക്കുറിച്ചുള്ള അറിവ്... ഇതെല്ലാം ഉണ്ടെങ്കിൽ ചെലവഴിക്കുന്ന പണത്തിന്റെ മൂല്യം ഒട്ടും ചോരാതെ നല്ല വീട് നിർമിക്കാം. ആർക്കിടെക്ചർ രംഗത്ത് ശോഭിക്കുന്ന ഭാര്യാഭർത്താക്കൻമാർ സ്വന്തം വീടുപണിയുമ്പോൾ ഇതെല്ലാം ഒരുമിച്ചു കിട്ടും. ഡിസൈനർ രമേഷ്
കരകര ശബ്ദത്തോടെ തുറന്നടയുന്ന മാറാല കെട്ടിയ വാതിലുകൾ, ചിറകിട്ടടിച്ച് പറന്നുയരുന്ന നരിച്ചീറുകൾ, വലിയ തോട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ... മലയാള സിനിമയിലെ ‘ഭാർഗവീ നിലയ’ങ്ങൾക്കെല്ലാം ഏതാണ്ട് ഒരേ മുഖമായിരുന്നു, ഡിയസ് ഈറെ ഇറങ്ങുന്നതു വരെ. കന്റെംപ്രറി ശൈലിയിലുള്ള
വളരെ വൈകിപ്പോയി...! വീട് ഡിസൈൻ ചെയ്യിക്കാനായി എത്തിയ നൈനാൻ തര്യനോടും മീനയോടും ആർക്കിടെക്ട് ബെന്നി കുര്യക്കോസ് ആദ്യം പറഞ്ഞത് ഇതാണ്. നൈനാൻ തര്യന് അന്ന് 63 വയസായിരുന്നു പ്രായം. അമേരിക്കയിലും ചെന്നൈയിലുമൊക്കെയായി ഔദ്യോഗികജീവിതം പൂർത്തിയാക്കി മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. ജന്മനാടായ അങ്കമാലി
കേരളത്തോടു തൊട്ടടുത്താണെങ്കിലും തമിഴ്നാട്ടിൽ നിർമിക്കുന്ന വീടിനു നൽകേണ്ട ഡിസൈൻ വളരെ വ്യത്യസ്തമായിരിക്കും. ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂരിൽ കേരളത്തിൽ നിന്നുള്ള ആർക്കിടെക്ട് ഷമ്മി എ. ഷെരീഫ് നിർമിച്ച ഈ വീട്, വീട്ടുകാരുടെ ജീവിതരീതികളും തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയുമൊക്കെ കണക്കിലെടുത്താണ്. ചൂടിനെ
ഏഴ് സെന്റ് സ്ഥലം. പ്ലോട്ടിന് ഏഴ് മീറ്റർ മാത്രം വീതി... നല്ലൊരു ഡിസൈനിൽ വീടു വയ്ക്കാൻ പരിമിതികൾ പലതായിരുന്നു. ട്രെഡീഷണൽ ശൈലിയിലുള്ള വീടുവേണം എന്ന വീട്ടുകാരൻ പ്രമോദിന്റെ ആഗ്രഹത്തിനു വിഘാതമായി നിന്നതും ഇതേ പ്രശ്നങ്ങൾ തന്നെ. കേരള ട്രെഡീഷണൽ ശൈലി സാധിച്ചില്ലെങ്കിലും വീട്ടുകാർ ആഗ്രഹിക്കുന്ന വിധത്തിൽ
ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന സെൽവാനന്ദിനും ആർസിസിയിൽ നഴ്സ് ആയ ഭാര്യ ജയശ്രീക്കും വീടിനെക്കുറിച്ച് ഒരുപാട് കാഴ്ചപ്പാടുകളുണ്ടായിരുന്നു. അവയോടു നീതി പുലർത്തുന്ന രൂപകൽപനയ്ക്കുള്ള അന്വേഷണം എത്തി നിന്നത് ‘ഉർവി സസ്റ്റൈനബിള് സ്പേസസി’ലാണ്. ഉർവി നിർമിച്ച വീട് കണ്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് അവർ അവിടേക്ക്
മരിക്കുന്നതിനു മുൻപ് ‘ടെറസ് വീട്ടിൽ’ താമസിക്കണം എന്ന അമ്മയുടെ ആഗ്രഹം. പിന്നെ വരാൻ പോകുന്ന വിവാഹം. ബാങ്കിൽ ജോലി ലഭിച്ചതിനൊപ്പം പുതിയ വീട് പണിയാൻ ഗൗതം ഗോവിന്ദ് തീരുമാനിച്ചതിന്റെ കാരണങ്ങൾ ഇതു രണ്ടുമായിരുന്നു. എൻജിനീയറിങ് പഠനകാലത്തെ സഹപാഠിയും അടുത്ത സുഹൃത്തുമായ ബിബിൻ ബാബു ഡിസൈനിങ് മേഖലയിലായതിനാൽ ആരെ
മുപ്പത് വർഷമായി ഡൽഹിയിൽ താമസമാക്കിയ വിനോദ് രാജഗോപാലനും ഉഷയ്ക്കും നാട്ടിൽ വീടുവയ്ക്കാൻ മോഹമുദിക്കുന്നു. അങ്ങനെയാണ് അവർ പാലക്കാട് ‘ഡിസൈൻ പരമ്പര’യിലെ ആർക്കിടെക്ട് ബിബിലാലിനെ സമീപിക്കുന്നത്. വർഷങ്ങളായി ശേഖരിച്ചിട്ടുള്ള ഫർണിച്ചറും അലങ്കാര വസ്തുക്കളും പുതിയ വീട്ടിൽ വയ്ക്കാനിടം വേണം എന്നതായിരുന്നു പ്രധാന
വലിയ ചെലവില്ലാതെ, പ്രകൃതിയോടു ചേർന്നു നിൽക്കുന്ന വീട് എന്നതായിരുന്നു കൃഷ്ണരാജിന്റെയും ശ്രുതിയുടെയും സ്വപ്നം. അതുകൊണ്ടുതന്നെ കയ്യിലൊതുങ്ങുന്ന വീടുപണിയേണ്ടതെങ്ങനെ എന്നതിൽ കുറച്ചധികം ഗവേഷണം നടത്തിയ ശേഷമാണ് കൃഷ്ണരാജ് പ്ലാൻ വരയ്ക്കാനിറങ്ങിയത്. 1000 സ്ക്വയർഫീറ്റ് വീട് എട്ടര ലക്ഷം രൂപയ്ക്ക് തീർന്നു എന്നു
Road level house design in Kerala focuses on overcoming waterlogging issues. This traditional style home features a dance studio and thoughtful design by architect Rashmi Radhakrishnan, prioritizing family space and ventilation.
film director ratheesh poduval and cini actress divya viswanath new apartment at kadavanthara kochi with lot of creative ideas
കണ്ടെയ്നർ വീടുകളുടെ കാര്യത്തിൽ ഭാവനയ്ക്ക് അതിരുകളില്ല എന്ന് പറയുന്നത് വെറുതെയല്ല! ബെംഗളൂരുവിലെ ഈ ‘ഹൈബ്രിഡ് കണ്ടെയ്നർ ഹോം’ കാണുമ്പോൾ അത് ബോധ്യമാകും. ദേവനഹള്ളിയിൽ രാജ്യാന്തര വിമാനത്താവളത്തിന് അടുത്തായാണ് ‘ദ് ഹബിറ്റൈനർ’ ടീം ഡിസൈൻ ചെയ്ത അടിപൊളി കണ്ടെയ്നർ ഹോം. 1000 ചതുരശ്രയടിയാണ് വിസ്തീർണം. ഹൈബ്രിഡ്
കേരളത്തിലെ ട്രോപ്പിക്കൽ വീടുകളോടുള്ള ഇഷ്ടംകൊണ്ടാണ് തിരുപ്പൂരിൽ വസ്ത്രവ്യാപാരിയായ ബാലകൃഷ്ണനും സുമതിയും ആർക്കിടെക്ട് റോസ് തമ്പിയെ സമീപിച്ചത്. തമിഴ് സംസ്കാരവും വാസ്തുവിദ്യയും അധിഷ്ഠിതമാക്കി തിരുപ്പൂരിന്റെ വരണ്ട കാലാവസ്ഥയിൽ കേരളത്തിന്റെ ട്രോപ്പിക്കൽ വീട് വച്ചപ്പോൾ അതൊരു വേറിട്ട കാഴ്ചയും അനുഭവവുമായി.
ലളിതമായ ഡിസൈൻ ആണ് ചില വീടുകളുടെ സൗന്ദര്യം. അലങ്കാരങ്ങളോ ആർഭാടമോ അല്ല, ഭംഗിയായി വിന്യസിച്ച ചതുരങ്ങളാണ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മാവുങ്കലുള്ള ഈ വീടിന്റെ ഭംഗി. ചെറുകുടുംബത്തിന് സന്തോഷത്തോടെ ജീവിക്കാനുള്ള സൗകര്യങ്ങൾ തികഞ്ഞ ഒറ്റനില വീടാണിത്. ടെറസ് ഒരു മായാലോകം പ്രകൃതിയിലേക്കു
കണ്ടെയ്നറിലും കാരവനിലുമൊക്കെ വീടുവയ്ക്കുന്ന കാലമാണ് വരാനിരിക്കുന്നത്. സാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ചെങ്കിലും ഇതിനൊക്കെ ഇറങ്ങാനുള്ള ധൈര്യം മിക്കവർക്കും ഇല്ല എന്നതാണ് സത്യം. പുതിയൊരു കാര്യം ചെയ്യുമ്പോൾ കുറച്ച് തിരിച്ചടികൾ സാധാരണമാണെങ്കിലും മനസ്സ് പറയുന്നതിനു പിന്നാലെ പോവുന്നതാണ് രൂപ് ഷാജിയുടെ
Results 1-15 of 340