Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 2025
December 2025
വീടുകൾക്കും ജീവനോ? തീർച്ചയായും. വാസ്തുശാസ്ത്രപരമായി ഗൃഹങ്ങൾക്കും ജീവത്വമുണ്ട്. കേവലമൊരു കെട്ടിടം ഗൃഹമായി മാറുന്നത് ജീവനുള്ള മനുഷ്യനും ജീവനില്ല എന്ന് നാം കരുതുന്ന ഗൃഹവും തമ്മിൽ താളപ്പെടുമ്പോൾ മാത്രമാണ്. ഇൗ ഇഴുകിച്ചേരൽ ആണ് വാസ്തുശാസ്ത്രം നൽകുന്നത്. കണക്കുകൾ എന്ന മാധ്യമത്തിലൂടെ പ്രതിഫലിക്കുന്ന വിവിധ
ഗൃഹനിർമാണം കഴിഞ്ഞശേഷം വാസ്തുപരമായ തെറ്റുകൾ ഉണ്ടോ എന്നു പരിശോധിക്കുന്നവരാണ് അധികവും. ഒരിക്കൽ രൂപരേഖ തയാറാക്കി നിർമിച്ച ഗൃഹത്തിൽ വാസ്തുപരമായ തിരുത്തൽ നൂറു ശതമാനം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ വീട് രൂപകൽപന ചെയ്യുമ്പോൾ വളരെ നിസ്സാരമായി വാസ്തുനിയമങ്ങൾ പാലിക്കാവുന്നതേയുള്ളൂ. വളരെ അധികം ആളുകൾക്ക്
വാസ്തുശാസ്ത്രാനുസാരം വീട് രൂപകൽപന ചെയ്യുമ്പോൾ ഏറ്റവും അധികം തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന ഒരു ഭാഗമാണ് ഗോവണിയുടെ രൂപകൽപന. ശാസ്ത്രാനുസരണം ഗോവണി പ്രദക്ഷിണമായി വേണം മുകളിലേക്ക് പോകാൻ. അതായത്, വാച്ചിന്റെ സൂചി തിരിയുന്ന പോലെ ഇടത്തുനിന്ന് വലത്തോട്ട് വളയുന്ന രീതിയിൽ വേണം സ്റ്റെയർകെയ്സ്
ഭൂമിയുടെ നാലിൽ മൂന്നംശവും ജലംകൊണ്ടു നിറഞ്ഞതാണ്. ഏതാണ്ട് ഇതുപോലെ തന്നെയാണ് മനുഷ്യശരീരവും. നാം പ്രകൃതിയിൽ നിന്നും ഭിന്നമല്ല എന്നതാണ് ഇതിനു കാരണം. മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശുദ്ധജല ലഭ്യത. മനുഷ്യോൽപത്തി മുതൽ സംസ്കൃതിയുടെ ഉൽപത്തി വികാസങ്ങൾ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടു
ക്ലാസുകൾ ഓൺലൈൻ ആയതോടെ കുട്ടികൾ വീട്ടിലിരുന്നു പഠിക്കുന്ന സമയം കൂടി. നല്ല രീതിയിൽ ക്രമീകരിച്ച പഠനമുറിയോ അല്ലെങ്കിൽ സ്റ്റഡി സ്പേസോ നന്നായി പ്രയോജനപ്പെടുന്നത് ഇപ്പോഴാണ്. പഠനസംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സ്ഥിരമായി ഒരു ഇടം നൽകുന്നത് കുട്ടികളെ അടുക്കും ചിട്ടയും ഉള്ളവരാക്കും. അച്ചടക്കവും
വീടുമായി അടുത്ത ബന്ധമുള്ള 16 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷൻ ശിലാസ്ഥാപനം നടത്തുന്നതാണ് ഉത്തമം. വീടിന്റെ തെക്കുപടിഞ്ഞാറ് കന്നിമൂല അഥവാ നിരൃതികോണിലോ ഉദയരാശിയുടെ പത്താംരാശിയിലോ കല്ലിടാം. <br> ഗൃഹനാഥന്റെ ജന്മനാൾ അടിസ്ഥാനമാക്കി ജ്യോതിഷശാസ്ത്ര പ്രകാരമാണ് ശിലാസ്ഥാപനത്തിനുള്ള മുഹൂർത്തം
മലയാളി മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ് പുരാതന കേരളീയ ഗൃഹങ്ങളിലെ പൂമുഖങ്ങൾ. ചാരുകസേരയിൽ മലർന്നുറങ്ങുന്ന മുത്തശ്ശൻമാരും, മധുരിക്കുന്ന ഒാർമകൾ അയവിറക്കുന്ന മിഥുനങ്ങളും, കോരിച്ചൊരിയുന്ന മഴയത്തും പൂമുഖത്ത് തിമിർത്ത് ഉല്ലസിക്കുന്ന കുഞ്ഞുങ്ങളുമെല്ലാം നമ്മുടെ ഒാരോരുത്തരുടെയും ഗതകാല അനുഭവങ്ങളിൽ
നമ്മുടെ ജീവിതം പ്രകൃതിയിൽ നിന്ന് ഭിന്നമാക്കി കൊണ്ടുപോകാൻ നമുക്ക് സാധിക്കയില്ല. ഭാരത ശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ ഇത് അഞ്ച് അടിസ്ഥാന ഘടകങ്ങളുടെ സമ്മേളനമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം. ഇൗ അഞ്ച് ഘടകങ്ങൾ ഇല്ലാതെ വസ്തുക്കൾ രൂപപ്പെടുകയില്ല. ഇൗ അടിസ്ഥാന ഘടകങ്ങൾ തന്നെയാണ് ചേതനയുള്ള ജൈവ വൈവിധ്യത്തെയും
നൂറ്റാണ്ടുകളായി പരിണാമപ്പെട്ടുവന്ന ഉദാത്തമായ ഗൃഹനിർമാണനിയമങ്ങളാണ് വാസ്തുവിദ്യ. സ്ഥലം, കാലം എന്നിവയ്ക്കനുസരിച്ച് സ്വീകരിക്കാമെന്നതാണ് വാസ്തുവിന്റെ മറ്റൊരു ഗുണം. വാസ്തുവിദ്യയും പ്രകൃതിയും അഭേദ്യമായ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിവിഭവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യാതെ ആവശ്യത്തിനു മാത്രം
രണ്ടുനിലയുള്ള തെക്കിനിയും രണ്ടുനിലയുള്ള പടിഞ്ഞാറ്റിനിയും ഉൾപ്പെടുന്നതാണ് തൃശൂർ ജില്ലയിലെ കുന്ദംകുളത്തിന് അടുത്തുള്ള കാണിപ്പയ്യൂർ മന. വാസ്തു ശാസ്ത്രത്തിലെ മഹാരഥനായ കാണിപ്പയ്യൂർ അച്ഛൻ നമ്പൂതിരിപ്പാടും അതേപാത പിന്തുടർന്ന് പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മകൻ നമ്പൂതിരിപ്പാടും ഈ കെട്ടിടത്തെ
സ്റ്റഡി ടേബിളിന്റെ സ്ഥാനവും ആകൃതിയും വലുപ്പവുമെല്ലാം കുട്ടികളുടെ പഠനമികവിനെ സ്വാധീനിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അനുയോജ്യമായ അളവിൽ സൂര്യപ്രകാശവും വായുസഞ്ചാരവും കിട്ടുന്ന മുറിയാണ് പഠിക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഇടയ്ക്കിടെ ജനാലയിലൂടെ പച്ചപ്പിലേക്ക് നോക്കി കണ്ണുകളെയും മനസ്സിനെയും ശാന്തമാക്കാനുള്ള
പേര് സൂചിപ്പിക്കുന്നതുപോലെ, വാസ്തുശാസ്ത്രവും ഒരു ശാസ്ത്രം തന്നെ. നിരീക്ഷണങ്ങളും വസ്തുതകളും പ്രകൃതിയുടെ നിയമങ്ങളുമെല്ലാം ചില നിശ്ചിത വ്യവസ്ഥകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രം. ഉദ്ദേശം നാലായിരം വർഷം മുൻപ് നമ്മുടെ പൂർവികരാൽ മെനഞ്ഞെടുക്കപ്പെട്ട ഇൗ ശാസ്ത്രശാഖ തലമുറകളിലൂടെയും
തമിഴ്നാട്ടിലോ പാലക്കാടോ കാണുന്ന അഗ്രഹാരങ്ങളുടെ (ഗ്രാമങ്ങൾ) നിർമാണരീതിയാണ് പൊതുവെ ഫ്ലാറ്റുകൾക്കും അവലംബിക്കേണ്ടത്. അതുകൊണ്ടുതന്നെ ഫ്ലാറ്റ് നിർമാണ സംവിധാനങ്ങൾക്കും അടിസ്ഥാനമായ വാസ്തുതത്വങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഫ്ലാറ്റ് എന്നു പറയുന്ന ഗൃഹനിർമാണ സമുച്ചയത്തിൽ നമ്മൾ എടുക്കാൻ ഉദ്ദേശിക്കുന്ന
ഗൃഹരൂപകൽപനയിൽ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ ഇന്ദ്രജിത് പദം എന്ന സ്ഥാനത്ത് കിണറിന് സ്ഥാനം പറയുന്നുണ്ട്. എന്നാൽ വളരെ ചെറിയ പ്ലോട്ടുകളിൽ ഇത് പ്രായോഗികമല്ല. ഗൃഹത്തിന്റെ പടിഞ്ഞാറുവശത്ത് ആറ് മീറ്ററോ അതിൽ കൂടുതലോ മുറ്റമുണ്ടെങ്കിൽ മേൽപറഞ്ഞപ്രകാരം തെക്കുപടിഞ്ഞാറെ മൂലയിൽ കിണർ കുഴിക്കുന്നതിന് സ്ഥലം
ഭൂമിനിരപ്പിൽ നിന്ന് തറപ്പുറത്തേക്ക് വരുന്ന ഉയരത്തിന്റെ മധ്യത്തിൽ പടികളുടെ തടസ്സം വരാതിരിക്കുന്നതിനു വേണ്ടിയാണ് ഒറ്റയായി വരണം എന്നു പറയുന്നത്. പടികളുടെ എണ്ണം ഇരട്ട സംഖ്യയായും കയറ്റം (rise) ഒറ്റ സംഖ്യയായും വരുന്ന വിധത്തിലാണ് ക്രമീകരിക്കേണ്ടത്. അപ്രകാരം ചെയ്യുമ്പോൾ ഒട്ടാകെ ഉയരത്തെ മൂന്നാക്കി ഭാഗിച്ച്
Results 1-15 of 17