Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
February 2026
November 2025
‘ഈ കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്നിട്ട് എന്തു കിട്ടാനാ?’ ‘ഇതൊക്കെ ആരേലും വാങ്ങുവോ?’ ‘വെറുതേ സമയം കളയാതെ വേറെന്തേലും ചെയ്തൂടെ... ഇത്ര പഠിച്ചയാളല്ലേ?’ ക്രോഷേ ചെയ്തു തുടങ്ങുന്ന കാലം തൊട്ടേ (ചിലപ്പോഴൊക്കെ ഇപ്പോഴും) ഷിഫ സുൽത്താനയ്ക്കു മുന്നിലേക്ക് വന്ന പിന്തിരിപ്പൻ ചോദ്യങ്ങൾക്ക് കൈയും കണക്കുമില്ല. ആ
പണമിടപാടു നടത്താനും ക്ഷേമ പെൻഷനും ഗ്യാസ് സബ്സിഡിയും വരാനുമൊക്കെ ബാങ്ക് അക്കൗണ്ട് കൂടിയേ തീരൂ. അക്കൗണ്ട് ഉള്ളവരും തുടങ്ങുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. സീറോ ബാലൻസ് അക്കൗണ്ട് ആണു മിക്കവരും തുടങ്ങുക. പക്ഷേ, ഇവയിലൂടെ നടത്താവുന്ന ഇടപാടുകളും മറ്റു സേവനങ്ങളും പരിമിതമായിരിക്കും. നിശ്ചിത തുക മിനിമം
എത്ര രൂപയാണ് വെറുതേ പാഴാക്കിക്കളയുന്നത്? കുറേ സാധനങ്ങൾ ഓൺലൈനിൽ വാങ്ങും, ദിവസവും പുറത്ത് നിന്നുള്ള ഫുഡ് ഡെലിവറിക്കായി ചിലവഴിക്കുന്നത് എത്രയാ? പോക്കറ്റ് മണിയായി വാങ്ങിക്കൊണ്ടുപോകുന്നതൊക്കെ എന്തു ചെയ്യുന്നെന്ന് ആർക്കറിയാം...! കുട്ടികളുടെ ചിലവാക്കൽ നയങ്ങളെ കുറിച്ച് പല മാതാപിതാക്കൾക്കും അഭിപ്രായ
സമ്പത്തുകാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? സമ്പത്തു കാലത്ത് അൽപം മിച്ചം പിടിച്ചുകൊണ്ടു കോടികൾ നേടുന്നതെങ്ങനെയെന്നു നോക്കിയാലോ? ഇപ്പോൾ വളരെയധികം കേട്ടുവരുന്ന വാക്കാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. ആർഡി സംവിധാനം തന്നെയാണ്
‘മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണി അപകട സാധ്യതകൾക്കു വിധേയമാണ്. സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക. ’ ഈ വാചകം കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ചുരുക്കമായിരിക്കും. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് എന്ന് കേൾക്കുമ്പോഴേ നിക്ഷേപകരുടെ ഉള്ളിൽ പെട്ടെന്നൊരു പേടി കടന്നുകൂടിയേക്കാം.
പല യുവ പ്രൊഫഷണലുകളും ഹെൽത്ത് ഇൻഷുറൻസ് വേഗത്തിൽ വാങ്ങുന്നു. പെട്ടെന്ന് കിട്ടുന്ന ഉപദേശങ്ങൾ വിശ്വസിക്കുന്നു. ജനപ്രിയ പ്ലാനുകൾ പിന്തുടരുന്നു. വേഗത്തിൽ തന്നെ സൈൻ അപ് ചെയ്യുന്നു. ആ സമയത്ത് എല്ലാം ശരിയായി തോന്നും. പോളിസി ഏറ്റവും ആവശ്യമാകുന്ന സമയത്താണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ക്ലെയിം നടപടികൾ വൈകുന്നു.
‘‘കേൾക്കുന്നവരുടേയും കാണുന്നവരുടേയും കണ്ണിൽ പൊടിയിടാൻ ‘വാൗ’എന്നു പറയിക്കാൻ പാകത്തിനുള്ള കുറേയേറെ പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിലുണ്ട്. എന്നാൽ ബഡ്ജറ്റിൽ നടപ്പിലാക്കുമെന്നു പറയുന്ന റെയിൽവേയുടെ ഏഴ് ഹൈസ്പീഡ് കോറിഡോറുകൾ എന്ന പദ്ധതിക്കു വേണ്ട പണം പോലും നീക്കി വച്ചിട്ടില്ല.’’ മനോരമയുടെ 27ാം ബഡ്ജറ്റ്
കടലാസല്ലേ.... വലിച്ചെറിഞ്ഞാലും പ്രശ്നമില്ലല്ലോ എന്നു നമ്മിൽ പലരും വിചാരിക്കും.. എന്നാൽ ഈ പലരും പലയിടത്തും വലിച്ചെറിയുന്ന കടലാസുതുണ്ടുകൾ കൂടിച്ചേരുന്നതും മാലിന്യം തന്നെയാണ്. അത്തരത്തിൽ പാഴായി പോകുന്ന കടലാസു കഷ്ണങ്ങൾക്ക് പുതുജീവിൻ കിട്ടുന്നിടമാണ് ‘പേപ്പിയർ കൾച്ചർ’. വർഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന
മക്കളുടെ വിവാഹം സ്വപ്നം പോലെ കൊണ്ടു നടക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ആയുഷ്കാലത്തിന്റെ സമ്പാദ്യം ഇതിനായി ചെലവഴിക്കാനും അവർ തയാറായേക്കും. എന്നാൽ, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം അവർക്കു മുന്നോട്ടു സുഖമായി ജീവിക്കാനുള്ളതാണെന്നാണു ചെറുപ്പക്കാരുടെ അഭിപ്രായം. സ്വന്തം വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാൻ
ചികിത്സയ്ക്കു പണം കണ്ടെത്താന്‍ രാജ്യത്തു ലഭ്യമായ ഏറ്റവും ലളിതമായ വഴിയാണു മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസികള്‍. കവറേജ് തുകയുടെ പരിധിക്കുള്ളില്‍ ചികിത്സയ്ക്കു വേണ്ടിവരുന്ന തുക നിബന്ധനകള്‍ക്കു വിധേയമായി ലഭ്യമാക്കുന്ന പോളിസികളാണു മെഡിക്ലെയിം പോളിസികളും ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസികളും. അതുകൊണ്ടു തന്നെ
ഫോണിനും കാറിനും ബൈക്കിനും വീടിനുമൊക്കെ നിങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടാകും. വില നൽകി വാങ്ങുന്നതൊക്കെ സുരക്ഷിതമാക്കുമ്പോൾ വിലമതിക്കാനാകാത്ത സ്വന്തം ജീവനും കുടുംബത്തിന്റെ ഭാവിയും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമല്ലേ? ടേം ഇൻഷുറൻസിനെ മരണവുമായി കൂട്ടിക്കെട്ടേണ്ടതില്ല.
ഒരു ദിവസം ഒരു ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നുമൊക്കെ പാഴായി പോകുന്ന ഭക്ഷണത്തിന്റെ അളവ് എത്രയായിരിക്കും...? എന്നൊക്കെ നമ്മളിൽ പലരും വേറുതേയെങ്കിലും ചിന്തിക്കാറുണ്ട്. എന്നാൽ അതു പാഴാക്കാതെ ആവശ്യക്കാരിലേക്ക് എങ്ങനെ എത്തിക്കാം എന്നു തിരുവനന്തപുരത്തുകാരായ നാലു ചെറുപ്പക്കാർ ചിന്തിച്ചിടത്തു നിന്നാണ്
പനി വന്നാൽ മതി കുടുംബ ബജറ്റിന്റെ താളം തെറ്റാം. എന്നാൽ ചില മേക്ക് ഒാവറുകളിലൂടെ ‘ആരോഗ്യമുള്ള കുടുംബ ബജറ്റ്’ റെഡിയാക്കാം എന്താണ് അവസ്ഥ : ആദ്യം ചെയ്യേണ്ടത് സാമ്പത്തിക അവസ്ഥ എന്താണെന്നു തിരിച്ചറിയുകയാണ്. എത്ര സ്വത്തുണ്ട്. അതിന്റെ മൂല്യം എത്ര വീടിന്റെയും കാറിന്റെയും ഇപ്പോഴത്തെ വില, മ്യൂച്വൽ ഫണ്ട്, സ്ഥിര
പനി വന്നാൽ മതി കുടുംബ ബജറ്റിന്റെ താളം തെറ്റാം. എന്നാൽ ചില മേക്ക് ഓവറുകളിലൂടെ ‘ആരോഗ്യമുള്ള കുടുംബ ബജറ്റ്’ റെഡിയാക്കാം. ∙ എന്താണ് അവസ്ഥ : ആദ്യം ചെയ്യേണ്ടത് സാമ്പത്തിക അവസ്ഥ എന്താണെന്നു തിരിച്ചറിയുകയാണ്. എത്ര സ്വത്തുണ്ട്. അതിന്റെ മൂല്യം എത്ര വീടിന്റെയും കാറിന്റെയും ഇപ്പോഴത്തെ വില, മ്യൂച്വൽ ഫണ്ട്,
ദിവസങ്ങൾ മാത്രം ആയുസുള്ള ഇലകളുടേയും പൂക്കളുടേയും ഒക്കെ ഓർമകൾ വസ്ത്രങ്ങളിലൂടെ വർഷങ്ങളോളം നിലനിർത്തുകയാണ് ‘തച്ചാണി’യിൽ. ചരിത്രത്തിലെ ബിരുദ പഠനം കഴിഞ്ഞ് യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് ഹർഷയ്ക്ക് ഇങ്ങനെയൊരു സംരംഭം തുടങ്ങാനുള്ള പ്രചോദനം ലഭിക്കുന്നത്. ‘‘തച്ചാണി തുടങ്ങിയിട്ട് നാലു
Results 1-15 of 69