Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
ആറാം ക്ലാസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ധ്യാൻ വി.ആനന്ദ് എഴുതിയ നോവലാണ് ‘ധഘഢാഥഖി’. ഒരു സയൻസ് ഫിക്ഷൻ രചനയാണിത്. കിമോസി എന്ന തങ്ങളുടെ ഗ്രഹം നാശത്തിന്റെ വക്കിലാണെന്ന് തിരിച്ചറിയുന്ന ഖാഫിസ് എന്ന വാനനിരീക്ഷകനും അവന്റെ കൂട്ടാളികളായ ശാസ്ത്രജ്ഞന്മാരും ഹുമറ്റോ എന്ന അവരുടെ സ്പേസ് ലാബിന്റെ സഹായത്തോടെ
യുവകവിയും നോവലിസ്റ്റുമായ യഹിയാ മുഹമ്മദിന്റെ പുതിയ കാവ്യസമാഹാരമാണ് ‘കസായിപ്പുരയിലെ സൂഫി’. ഈ പുസ്തകത്തിന് ഡോ. അജയ് നാരായണൻ ‘കവിതയുടെ ദേശാടനം’ എന്ന പേരിൽ എഴുതിയ അവതാരിക വായിക്കാം – ‘ദൈവം എന്റെ കയ്യിലേക്ക് ഒരു റിലേ വടി വച്ചുതന്നു, ഇതൊരു കളിക്കളമാണെന്നോ അയാളൊരു റഫറിയാണെന്നോ ഞാനോർത്തതേയില്ല’ (റിലേ). യഹിയ
സമീപകാലത്ത് മലയാളത്തിൽ എഴുതപ്പെട്ട ബൃഹദ് നോവലാണ് സുസ്മേഷ് ചന്ത്രോത്തിന്റെ ‘വഴിച്ചെണ്ട’. ആയിരത്തിലധികം പേജുകളുള്ള ഈ പുസ്തകത്തിന്റെ രചനാവഴികളെക്കുറിച്ച് സുസ്മേഷ് ‘വനിത ഓൺലൈനിൽ’ എഴുതിയ ലഖനം വായിക്കാം – കുറച്ചു ദിവസങ്ങൾക്കുമുമ്പ്, എറണാകുളത്തെ ‘മാതൃഭൂമി വായനക്കൂട്ട്’ അംഗമായ ദിവ്യ കലേഷ് എനിക്കൊരു
മലയാളത്തിലും തമിഴിലും ഒരേസമയം എഴുതി രണ്ടു ഭാഷകളിലും അമൂല്യമായ കൃതികൾ സൃഷ്ടിച്ചു നീല പത്മനാഭൻ. മലയാളത്തിൽ കഥകളും കവിതകളും ലേഖനങ്ങളുമാണ് നീല കൂടുതലെഴുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവലുകളെല്ലാം തമിഴിലാണ് എഴുതപ്പെട്ടത്. കഥകൾ ഇരുപത്, എറുമ്പുകൾ, അർക്കന്റെ കോണിൽ,
മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരൻ പി. സുരേന്ദ്രന്റെ കൊച്ചു കഥകളാണ് ‘പറവകൾ നക്ഷത്രങ്ങൾ’ എന്ന സമാഹാരത്തിലുള്ളത്. ഈ പുസ്തകത്തിന് ‘ബുദ്ധമഴത്തുള്ളികള്’ എന്ന പേരിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എഴുതിയ അവതാരിക വായിക്കാം – ബുദ്ധന് ജനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരിച്ചിട്ടുമില്ല. അതുകൊണ്ട്,
ലോകസിനിമാ ചരിത്രത്തില്‍ ‘ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍’ എന്ന ചലചിത്രത്തിനും അതിന്റെ സംവിധായകനായ സെർജി ഐസന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാജൻ തുവ്വാരയുടെ ‘ഐസന്‍സ്റ്റീന്‍
വൈദ്യശാസ്ത്രലോകത്ത് നിന്നുള്ള അനുഭവങ്ങളെ സൂക്ഷ്മമായ മനുഷ്യനിരീക്ഷണങ്ങളാക്കി മാറ്റുന്ന എഴുത്തുകാരനാണ് ഡോ. രജത് ആർ. അദ്ദേഹത്തിന്റെ ‘ഒന്നാം ഫോറൻസിക് അധ്യായം’, ‘ബോഡി ലാബ്’, ‘സസ്പെൻസ് ജീൻ’, ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ എന്നീ കൃതികൾ മെഡിക്കൽ, ഫൊറൻസിക് രംഗങ്ങളിലെ കൗതുകകരമായ വസ്തുതകളെ ആകർഷകമായ രീതിയിൽ
‘ഗാന്ധിമാർഗ്ഗം’, ‘ബാർകോഡ്’, ‘നീർന്നായ’ എന്നീ സമാഹാരങ്ങളിലെ തന്റെ കഥകളുടെ ആശയ പ്രപഞ്ചത്തിലേക്ക് പ്രശസ്ത സാഹിത്യകാരൻ സുസ്മേഷ് ചന്ത്രോത്ത് പിന്തിരിഞ്ഞു നടക്കുന്നു, ‘കല്ലിനുമീതെ വിരിച്ചിട്ട വസ്ത്രാഞ്ചലത്തിൽ കണ്ടത് കഥയോ കൗമാരമോ ?’ എന്ന ലേഖനത്തിലൂടെ...‘വനിത’ ഓൺലൈനിൽ എഴുതിയ ലേഖനം വായിക്കാം –
പ്രശസ്ത കഥാകൃത്തും കവിയുമായ ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ പുതിയ കവിതാസമാഹാരമാണ് ‘അടർന്നത്’. ഈ കൃതിയിലെ കവിതകളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് ‘അടർന്നകന്നത്’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ‘നെറ്റിപ്പട്ടം കെട്ടിയ നിങ്ങളുടെ വാക്കുകൾ വരിവരിയായി നിരനിരയായി
‘ഘടോൽക്കചൻ’, ‘രാക്ഷസപർവം’ എന്നീ ശ്രദ്ധേയ നോവലുകൾക്കു ശേഷം രാജേഷ് കെ.ആർ. എഴുതിയ പുതിയ നോവലാണ് ‘പാതാളക്കിണർ’. ഈ കൃതിയുടെ വായനാനുഭവം ‘പാതാളക്കിണർ: വിശ്വാസവും അതിജീവനവും ഇഴചേരുന്ന ഇതിഹാസഭൂമി’ എന്ന പേരിൽ വിജയ് നായർ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – ‘ഘടോൽക്കചൻ’, ‘രാക്ഷസപർവം’ എന്നീ കൃതികൾക്കു ശേഷം
സുരേഷ് ബാബു ആലക്കോടിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് ‘വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും’. ജനിച്ചു വളർന്ന നാട്ടിലും നടന്നു തീർത്ത വഴികളിലും അരികുവല്‍കരിക്കപ്പെട്ട മനുഷ്യരെ അടുത്തു നിന്നു കാണാൻ ശ്രമിച്ചപ്പോഴാണ് ഈ പുസ്തകം പിറന്നത്. ഒരു പക്ഷേ ‘പണ്ടിങ്ങനെയൊരാൾ ജീവിച്ചിരുന്നിരുന്നു’ എന്നു
മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്താണ് എം. ബി. മിനി. ‘ഞാൻ ഹിഡിംബി’, ‘ഭൂമിമാനസം’, ‘മഹാമാഗധം’ എന്നീ നോവലുകളും ‘വവ്വാൽവർഷം’, ‘വാടാമഞ്ഞ’, ‘പുറം’, ‘സ്കോർപിയൻ കോളനി’, ‘എം.ബി. മിനിയുടെ കഥകൾ’, ‘മിനിക്കഥകൾ’ എന്നീ കഥാസമാഹാരങ്ങളും ‘ഉൾയാത്രകൾ’ എന്ന ലേഖന സമാഹാരവും ‘നിധിവേട്ട’, ‘അപരാജിത’ എന്നീ
Results 1-12 of 268