Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
February 2026
November 2025
പ്രണയം...വാക്കുകൾക്കോ വരികൾക്കോ പൂർണമായും വഴങ്ങാത്ത അനുഭവം...ആനന്ദം... ആ പ്രണയത്തെയാണ് ‘പ്രണയോപനിഷത്ത്’കളായി സജിൻ തളിയത്ത് തന്റെ മനോഹരമായ കുഞ്ഞു പുസ്തകത്തിൽ പകർത്തുന്നത്. അങ്ങനെ പ്രണയത്തിന്റെ വൈവിധ്യങ്ങൾ പൂത്തുലയുന്നൊരു അരളിമരമാകുന്നു ‘പ്രണയോപനിഷത്ത്’ എന്ന കാവ്യസമാഹാരം. ‘പ്രണയത്തെ അറിഞ്ഞവർക്കും
‘മനുഷ്യന് സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോൽപിക്കാനാകില്ല’ എന്ന വാചകം വിഖ്യാത സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ് വേ തന്റെ ക്ലാസിക് രചന ‘The Old Man and the Sea’ യിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോയിലൂടെ പറഞ്ഞതും ലോകം ഹൃദയത്തിലേറ്റിയതുമാണ്. ഏതു
‘ഇസബെല്ല ഫെർണാണ്ടസ്’ എന്ന നോവലിലൂടെ വായനാസമൂഹത്തിനു പരിചിതയായ മലയാളത്തിന്റെ യുവനോവലിസ്റ്റും ചെറുകഥാകൃത്തുമായ മർജാന പർവീൻ കെ. എഴുതിയ പുതിയ ചെറുകഥ ‘നീളുന്ന പാതകൾ’ വായിക്കാം – രാത്രിയുടെ തുടക്കമാണ്. ജൂത തെരുവിൽ സായാഹ്നത്തിലെ മഴ അവശേഷിപ്പിച്ച തണുപ്പിലൂടെ അയാൾ നടക്കുകയായിരുന്നു. പാതയുടെ ഇരുവശത്തും
ഒരു കാലത്ത് മലയാളത്തിലെ സാഹിത്യ–സാംസ്കാരിക മേഖലയിൽ ശക്തമായ സ്വാധീനമായിരുന്നു സമാന്തര മാസികകൾ. പിന്നീട് പ്രശസ്തിയിലേക്കുയർന്ന പല പ്രഗത്ഭരുടെയും തുടക്കം ഈ ചെറു പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ മാസികകളിൽ ഒന്നായിരുന്നു ബാംഗ്ളൂരിൽ നിന്ന് അരവി പ്രസിദ്ധീകരിച്ചിരുന്ന മിനി മാഗസിൻ.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എം.ആര്. രാധാമണിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘വെയിലാളും നാൾവഴികൾ’. ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലൂടെ പൊരുതി നീങ്ങിയ ഒരു സ്ത്രീസാന്നിധ്യം ഈ പുസ്തകത്തെ സമാനതകളില്ലാത്ത വായനാനുഭവമാക്കുന്നു. ‘വെയിലാളും നാൾവഴികൾ’ എന്ന പുസ്തകകത്തിന്റെ
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ വി മോഹൻകുമറിന്റെ ‘ഉല : നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും’ എന്ന പുതിയ നോവലിനു ‘എത്ര കൊന്നിട്ടും ചത്തുകെട്ടുപോകാത്ത ചരിത്രം’ എന്ന പേരിൽ സുരേഷ് എം.ജി. എഴുതിയ ആസ്വാദം വായിക്കാം – കെ. വി. മോഹൻകുമാറിന്റെ ‘ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും’ മലയാള നോവൽ
ലോകപ്രശസ്ത ജാപ്പനീസ് സാഹിത്യകാരൻ റിയുനോസൂക്കി അകുതഗാവയുടെ ശ്രദ്ധേയ നോവലാണ് കാപ്പ. രാജന് തുവ്വാരയുടെ വിവർത്തനത്തിലൂടെ ഈ വിഖ്യാത കൃതി ഇപ്പോൾ മലയാളത്തിലേക്കും എത്തിയിരിക്കുന്നു. കാപ്പയുടെ വിവർത്തനാനുഭവത്തെക്കുറിച്ച് സര്‍ഗാത്മകതയുടെ അപരലോകം എന്ന പേരിൽ രാജന് തുവ്വാര വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –
മലയാളത്തിലെ യുവകഥാകൃത്തും നോവലിസ്റ്റുമാണ് മിഥുൻ കൃഷ്ണ. ‘അപരസമുദ്ര’ എന്ന നോവലും ‘ചൈനീസ് മഞ്ഞ’, ‘തീണ്ടാരിച്ചെമ്പ്’ എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ‘ഭോഗവധം’. ‘ഭോഗവധ’ത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘വേദനകൾക്ക് അഗ്നിയുടെ നിറമാണ്...’ എന്ന
മലയാളത്തിലെ ശ്രദ്ധേയ നോവലിസ്റ്റും കഥാകൃത്തുമായ വി.ഷിനിലാലിന്റെ മൈക്രോ കഥകളുടെ സമാഹാരമാണ് ‘അകം പുറം’. പല കാലങ്ങളായി അദ്ദേഹമെഴുതിയ കുഞ്ഞുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അകം പുറം’ പശ്ചാത്തലത്തില്‍ തന്റെ മൈക്രോ കഥാസങ്കൽപ്പത്തെക്കുറിച്ച് ‘കുറിയ വലിയ കഥകൾ’ എന്ന പേരിൽ ഷിനിലാൽ ‘വനിത ഓൺലൈനിൽ’ എഴുതിയതു
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം... അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം...’ അത്രയും പറഞ്ഞു നിർത്തി, സോഫിയയുടെ കണ്ണുകളിലേക്കു സാന്ദ്രമായി നോക്കി സോളമൻ ചോദിച്ചു, ‘അതിന്റെ അടുത്ത െെലന്
മലയാളത്തിലെ ഏറ്റവും വലിയ നോവൽ വിലാസിനിയുടെ ‘അവകാശികള്‍’ ആണ്. രാജ്യത്തെ ഏറ്റവും വലിയ നോവലും മറ്റൊന്നല്ല. നാല് വാല്യങ്ങളിലായി നാലായിരത്തോളം പേജുകളുള്ള ഈ കൃതി, 1970 ജനുവരി ഒന്നാം തീയതിയാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്. 1975 – ല്‍ രചന പൂര്‍ത്തീകരിച്ചുവെങ്കിലും 1980 ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്.
ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ യൊവകിം മരിയ മഷാദൊ അസ്സിസിന്റെ വിഖ്യാത നോവെല്ല ‘സൈക്കിയാട്രിസ്റ്റ്’ മലയാളത്തിലേക്കു വിവർത്തനം ചെയ്തതിന്റെ അനുഭവം ‘മനോരോഗവിദഗ്ധന് മനോരോഗിയാകുന്നതെങ്ങനെ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – യൊവകിം മരിയ മഷാദൊ അസ്സിസ് എന്ന എഴുത്തുകാരനു മലയാളി
Results 1-12 of 234