Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
മലയാളത്തിലും തമിഴിലും ഒരേസമയം എഴുതി രണ്ടു ഭാഷകളിലും അമൂല്യമായ കൃതികൾ സൃഷ്ടിച്ചു നീല പത്മനാഭൻ. മലയാളത്തിൽ കഥകളും കവിതകളും ലേഖനങ്ങളുമാണ് നീല കൂടുതലെഴുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവലുകളെല്ലാം തമിഴിലാണ് എഴുതപ്പെട്ടത്. കഥകൾ ഇരുപത്, എറുമ്പുകൾ, അർക്കന്റെ കോണിൽ,
മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരൻ പി. സുരേന്ദ്രന്റെ കൊച്ചു കഥകളാണ് ‘പറവകൾ നക്ഷത്രങ്ങൾ’ എന്ന സമാഹാരത്തിലുള്ളത്. ഈ പുസ്തകത്തിന് ‘ബുദ്ധമഴത്തുള്ളികള്’ എന്ന പേരിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എഴുതിയ അവതാരിക വായിക്കാം – ബുദ്ധന് ജനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരിച്ചിട്ടുമില്ല. അതുകൊണ്ട്,
ലോകസിനിമാ ചരിത്രത്തില്‍ ‘ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍’ എന്ന ചലചിത്രത്തിനും അതിന്റെ സംവിധായകനായ സെർജി ഐസന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാജൻ തുവ്വാരയുടെ ‘ഐസന്‍സ്റ്റീന്‍
വൈദ്യശാസ്ത്രലോകത്ത് നിന്നുള്ള അനുഭവങ്ങളെ സൂക്ഷ്മമായ മനുഷ്യനിരീക്ഷണങ്ങളാക്കി മാറ്റുന്ന എഴുത്തുകാരനാണ് ഡോ. രജത് ആർ. അദ്ദേഹത്തിന്റെ ‘ഒന്നാം ഫോറൻസിക് അധ്യായം’, ‘ബോഡി ലാബ്’, ‘സസ്പെൻസ് ജീൻ’, ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ എന്നീ കൃതികൾ മെഡിക്കൽ, ഫൊറൻസിക് രംഗങ്ങളിലെ കൗതുകകരമായ വസ്തുതകളെ ആകർഷകമായ രീതിയിൽ
‘ഗാന്ധിമാർഗ്ഗം’, ‘ബാർകോഡ്’, ‘നീർന്നായ’ എന്നീ സമാഹാരങ്ങളിലെ തന്റെ കഥകളുടെ ആശയ പ്രപഞ്ചത്തിലേക്ക് പ്രശസ്ത സാഹിത്യകാരൻ സുസ്മേഷ് ചന്ത്രോത്ത് പിന്തിരിഞ്ഞു നടക്കുന്നു, ‘കല്ലിനുമീതെ വിരിച്ചിട്ട വസ്ത്രാഞ്ചലത്തിൽ കണ്ടത് കഥയോ കൗമാരമോ ?’ എന്ന ലേഖനത്തിലൂടെ...‘വനിത’ ഓൺലൈനിൽ എഴുതിയ ലേഖനം വായിക്കാം –
പ്രശസ്ത കഥാകൃത്തും കവിയുമായ ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ പുതിയ കവിതാസമാഹാരമാണ് ‘അടർന്നത്’. ഈ കൃതിയിലെ കവിതകളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് ‘അടർന്നകന്നത്’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ‘നെറ്റിപ്പട്ടം കെട്ടിയ നിങ്ങളുടെ വാക്കുകൾ വരിവരിയായി നിരനിരയായി
‘ഘടോൽക്കചൻ’, ‘രാക്ഷസപർവം’ എന്നീ ശ്രദ്ധേയ നോവലുകൾക്കു ശേഷം രാജേഷ് കെ.ആർ. എഴുതിയ പുതിയ നോവലാണ് ‘പാതാളക്കിണർ’. ഈ കൃതിയുടെ വായനാനുഭവം ‘പാതാളക്കിണർ: വിശ്വാസവും അതിജീവനവും ഇഴചേരുന്ന ഇതിഹാസഭൂമി’ എന്ന പേരിൽ വിജയ് നായർ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – ‘ഘടോൽക്കചൻ’, ‘രാക്ഷസപർവം’ എന്നീ കൃതികൾക്കു ശേഷം
സുരേഷ് ബാബു ആലക്കോടിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് ‘വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും’. ജനിച്ചു വളർന്ന നാട്ടിലും നടന്നു തീർത്ത വഴികളിലും അരികുവല്‍കരിക്കപ്പെട്ട മനുഷ്യരെ അടുത്തു നിന്നു കാണാൻ ശ്രമിച്ചപ്പോഴാണ് ഈ പുസ്തകം പിറന്നത്. ഒരു പക്ഷേ ‘പണ്ടിങ്ങനെയൊരാൾ ജീവിച്ചിരുന്നിരുന്നു’ എന്നു
മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്താണ് എം. ബി. മിനി. ‘ഞാൻ ഹിഡിംബി’, ‘ഭൂമിമാനസം’, ‘മഹാമാഗധം’ എന്നീ നോവലുകളും ‘വവ്വാൽവർഷം’, ‘വാടാമഞ്ഞ’, ‘പുറം’, ‘സ്കോർപിയൻ കോളനി’, ‘എം.ബി. മിനിയുടെ കഥകൾ’, ‘മിനിക്കഥകൾ’ എന്നീ കഥാസമാഹാരങ്ങളും ‘ഉൾയാത്രകൾ’ എന്ന ലേഖന സമാഹാരവും ‘നിധിവേട്ട’, ‘അപരാജിത’ എന്നീ
ലോകത്തോളം വളർന്ന മലയാളിയാണ് അരുന്ധതി റോയ്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ആക്ടിവിസ്റ്റ്... എത്രയെത്ര വിലാസങ്ങളാണ്, അംഗീകരങ്ങളാണ് ഒരു വിശ്വപൗരയെന്ന നിലയിലുള്ള അവരുടെ ജീവിതത്തെ നിർണയിക്കുന്നത്...ബുക്കർ പ്രൈസിന്റെ പെരുമയോളം വളർന്ന ‘The God of Small Things’നും (1997) വർഷങ്ങള്‍ക്കു ശേഷം എത്തിയ ‘The
ഗിരീഷ് വർമയുടെ സിനിമാഗാനാസ്വാദന ലേഖനങ്ങളുടെ സമാഹാരമായ ‘കാതോട് കാതോരമീയിണങ്ങൾ’ക്ക് പ്രശസ്ത കഥാകൃത്ത് വി.പി. ഏലിയാസ് ‘ചന്ദ്രകളഭം ചാർത്തിയൊഴുകും...’ എന്ന പേരിൽ വനിത ഓൺലൈനിൽ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം – മലയാള സിനിമാഗാനങ്ങളുടെ പാലാഴിയിൽ നീന്തിത്തുടിക്കുന്ന ഒരു ആസ്വാദകന്റെ ആത്മഹർഷത്തിന്റെ
മലയാളത്തിലെ ശ്രദ്ധേയ കവിയും വിവർത്തകയുമായ ജെനി ആൻഡ്രൂസിന്റെ കുറിപ്പുകളുടെ സമാഹാരമാണ് ‘തേനിലെത്തുവോളം’. ഈ മനോഹരകൃതിയ്ക്ക് ‘ഈ കാറ്റില്‍, നിലാവില്, ഉച്ചവെയിലില്‍’ എന്ന പേരിൽ കെ.ബി.പ്രസന്നകുമാര്‍ എഴുതിയ അവതാരിക വായിക്കാം – ‘ഹണി ഗാതറേഴ്സ്’ എന്നൊരു പുസ്തകമുണ്ട്. തേന്‍ ശേഖരിക്കുന്നവര്‍. സംഗീതത്തിന്റെ
Results 1-12 of 265