Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
പുതുതലമുറ എഴുത്തുകാരൻ അമൽദേവ് സി എസ് തന്റെ പുതിയ നോവൽ ‘നിത്യാവൻ’ ന്റെ എഴുത്തുവഴികളെക്കുറിച്ച് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – 2023-ൽ ജോലിക്കായി കൊച്ചിയിൽ വന്നപ്പോൾ ഹോസ്റ്റലിലെ ഏകാന്തതയിൽ നിന്നു രക്ഷപ്പെടാനാണ് വീണ്ടും പുസ്തകം വായിക്കാൻ തുടങ്ങിയത്. കൂടുതലും ഫിക്ഷൻസ് ആയിരുന്നു. ആയിടെ ഇറങ്ങിയ പുതിയ
മലയാളത്തിലെ പ്രമുഖകഥാകൃത്ത് എം.നന്ദകുമാറും ജീവിതപങ്കാളി ജി. എസ്. ശുഭയും ചേർന്നെഴുതിയ നോവലാണ് ‘പ്രണയം: 1024 കുറുക്കുവഴികൾ’. രൂപത്തിലും ആശയത്തിലും പരീക്ഷണമെന്ന നിലയിൽ എഴുതപ്പെട്ട ഈ കൃതിയുടെ പുതിയ പതിപ്പ് ഇപ്പോൾ വായനക്കാരിലേത്തെക്കിയിരിക്കുന്നു. പ്രണയം: 1024 കുറുക്കുവഴികളുടെ എഴുത്തുവഴികളെക്കുറിച്ച്,
കവി, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളില് ശ്രദ്ധേയനാണ് ശൈലൻ. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ ശൈലന്റെ പുതിയ പുസ്തകമാണ് ‘ഞാനും മറ്റും’. വിവിധ വിഷയങ്ങളെക്കുറിച്ച് പലപ്പോഴായി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്. ‘‘ആത്മകഥനങ്ങൾ എന്നോ അനുഭവക്കുറിപ്പുകൾ എന്നോ ഒക്കെ വിളിക്കാവുന്ന കുറച്ച്
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സോക്രട്ടീസ് കെ. വാലത്ത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘ഇരുൾ വസിക്കും മാളം’. 7 സ്ത്രീപക്ഷ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘ഇരുൾ വസിക്കും മാളം’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ കഥകളിലെ സ്ത്രീപക്ഷധാരകളെക്കുറിച്ച് സോക്രട്ടീസ് കെ. വാലത്ത് ‘വനിത
ഏറ്റവും തിരക്ക് പിടിച്ച ജീവിതം, ഒരുപാട് ടെൻഷനുകൾ ഉള്ള ജോലി, മാനസിക സമ്മർദ്ദം, ജോലിഭാരം... ഇതൊക്കെയാണ് കേരള പൊലീസ് എന്ന് കേൾക്കുമ്പോൾ ഏവർക്കും മനസിൽ ഓടി എത്തുന്ന ചിത്രം. ഇതിനൊക്കെ ഇടയിലും പുസ്തക രചനയ്ക്ക് സമയം കണ്ടെത്തുകയാണ് അഭിജിത് പ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ. അഭിജിത്തിന്റെ ഏറ്റവും പുതിയ പുസ്തകം
യുവഎഴുത്തുകാരിൽ ശ്രദ്ധേയയായ ജയ്ലക്ഷ്മി ശ്രീനിവാസന്റെ പുതിയ നോവലാണ് ‘ലിൻസി മോൾ, ജനനം : 3–7–2009, മരണം : 13–3–2025’. ജ്യുവൽ, ഡിയർ നീരജ് എന്നീ നോവലുകളിലൂടെ ഇതിനോടകം വായനാസമൂഹത്തിനു പരിചിതയായ ജയ്ലക്ഷ്മി ശ്രീനിവാസൻ ‘ലിൻസി മോൾ, ജനനം : 3–7–2009, മരണം : 13–3–2025’ നോവലിന്റെ എഴുത്തനുഭവം വനിത ഓൺലൈനിൽ
എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ എന്നീ നിലകളിൽ ശ്രദ്ധേയനായ വി.കെ.അനിൽകുമാർ തെയ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലൂടെ മലയാളി വായനക്കാർക്ക് സുപരിചിതനാണ്. തെയ്യത്തെയും തെയ്യം ദേശങ്ങളെയും കേന്ദ്രീകരിച്ച് ധാരാളം എഴുതിയിട്ടുള്ള അനിൽകുമാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ്
പാചകവുമായി ബന്ധപ്പെട്ട കൃതികൾക്ക് ഇന്ത്യയിൽ സ്വീകാര്യത കൂടുതലാണ്. പാചകക്കുറിപ്പുകളാണ് അക്കൂട്ടത്തിൽ കൂടുതലെങ്കിലും സമീപകാലത്ത് ആ മേഖലയിൽ ഒരു വലിയ വിപ്ലവമുണ്ടായി. അതാണ് കൃഷ് അശോകിന്റെ ‘മസാല ലാബ്’ എന്ന പ്രൗഢഗ്രന്ഥം. ഇപ്പോഴിതാ, ‘മസാല ലാബ്’ മലയാളത്തിലേക്കുമെത്തിയിരിക്കുന്നു, പ്രശസ്ത പത്രപ്രവർത്തകയും
സാഗരമാണ് എം.ടി. വാസുദേവൻ നായർ, കഥകളുടെ, ഭാവനയുടെ മഹാസാഗരം...എത്ര കണ്ടാലും, അറിഞ്ഞാലും, കൊതിതീരാതെ ആ ജലഭംഗിക്കു മുമ്പില് ആദരാരാധനകളോടെ വിസ്മയിച്ചു നിന്നവരാണ് ഓരോ മലയാളികളും. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമെന്നു വേണ്ട, ഇടപെട്ട മേഖലകളിലൊക്കെ എംടി പകരക്കാരില്ലാത്ത ഒഴുക്കായി...തലമുറകളെ തന്റെ
എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു...പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സലിൻ മാങ്കുഴിയുടെ പുതിയ നോവലാണ് ‘ആനന്ദലീല’. മലയാള സിനിമയുടെ നിത്യവസന്തമായ പ്രേം നസീറും മലയാള കാവ്യരംഗത്തെ ഇതിഹാസമായ കുമാരനാശാനും പ്രധാന കഥാപാത്രങ്ങളാകുന്ന രചനയാണിത്. ‘ആനന്ദലീല’യുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് സലിൻ മാങ്കുഴി ‘വനിത ഓൺലൈനിൽ’ എഴുതിയത് വായിക്കാം –
എഴുത്തുകാരനെന്ന നിലയിലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കാലിക പ്രാധാന്യമുള്ള കുറിപ്പുകളിലൂടെയും ചിരപരിചിതനാണ് നജീബ് മൂടാടി. ‘ഒറ്റയ്ക്കാക്കരുത്’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ച് നജീബ് മൂടാടി വനിത ഓൺലൈനിന് വേണ്ടി എഴുതുന്നു. ഓരോ മനുഷ്യനും നിലനിൽക്കുന്നത് പ്രിയപ്പെട്ട ആരിലേക്കൊക്കെയോ
Results 1-12 of 211