Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
പത്രപ്രവർത്തകനായ അമൃത് ലാലിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘പുതിയ ഭൂപടങ്ങൾ – ഇന്ത്യ (2014–2019)’. സമകാലിക ഇന്ത്യൻ അവസ്ഥകളെ പശ്ചാത്തലമാക്കി, അമൃത് ലാൽ എഴുതിയ രാഷ്ട്രീയമാനമുള്ള രചനകളാണ് ഈ കൃതിയിലുള്ളത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വിഖ്യാത എഴുത്തുകാരൻ ആനന്ദാണ്. ‘ധനുഷ്കോടികൾ’ എന്ന പേരിലുള്ള
പ്രശസ്ത ഇന്ത്യന് ഇംഗ്ലീഷ് കവി റാഷിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പാപ്പാത്തി പ്രസിദ്ധീകരിച്ച ‘ദില്ലി കാ കലാകാർ ആദ്മി’. ഈ പുസ്തകത്തിന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വി. എസ്. അജിത്ത് എഴുതിയ വേറിട്ട ആസ്വാദനക്കുറിപ്പ് വായിക്കാം – ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച എന്റെ അമ്മ, അന്ന്
പ്രശസ്ത ചലച്ചിത്ര നിരൂപകനും കഥാകൃത്തും അധ്യാപകനുമായ രാജേഷ് എം.ആർ. എഴുതിയ പുതിയ പുസ്തകമാണ് ‘സിനിമകളിലെ ദലിത് ദൃശ്യതകൾ : പ്രതിനിധാനം, സംസ്കാരം, രാഷ്ട്രീയം’. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ഗ്രന്ഥകാരൻ എഴുതിയതു വായിക്കാം – നായകന്റെ പിന്നിൽ കോറസ്സായും സുഹൃത്തായും പിന്നെ വില്ലനായും മുഖ്യ
കോഴിക്കോടൻ ഓണം ഓർമകളെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ മുഹമ്മദ്റാഫി എൻ. വി. എഴുതുന്നു – കുറെയൊക്കെ നഗരസ്വഭാവം കൈവരിക്കാൻ ശ്രമം പണ്ടുമുതലേയുണ്ടായിരുന്ന ഗ്രാമമായിരുന്നു എന്റെ ദേശം. കോഴിക്കോട് ജില്ലയിലെ പഴയ കുറുംബ്രനാട്ട് താലൂക്കിലെ നടുവണ്ണൂർ. അന്നവിടെ ഹൈസ്കൂൾ, ബാങ്ക്, സിനിമാൾ, ചെറിയ
ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ അതികായൻമാരെ പരിചയപ്പെടുത്തുന്ന ഈടുറ്റ കൃതിയാണ് പി.രാംകുമാർ എഴുതിയ ‘ന്യൂസ്റൂമിലെ ഏകാകികൾ’. ഈ കൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ വി.ജയദേവ് എഴുതിയതു വായിക്കാം – ജനാധിപത്യപരമായ ഏതു പോരാട്ടത്തിലുമുണ്ട് അതിനെ ഒരു ജന്മനിയോഗമായി കൊണ്ടുനടക്കുന്ന
കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകം ഏറ്റവുമധികം ചർച്ച ചെയ്യുന്ന സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ. എന്തിനും ഏതിനും എഐ എന്നൊരു മറുപടിയിലേക്കു ക്രിയേറ്റീവ് സാധ്യതകൾ ചുരുങ്ങിപ്പോകുന്നുവെന്നതിനൊപ്പം എന്താണ് എ ഐ, എന്തൊക്കെയാണ് അതിന്റെ സാധ്യതകളും പരിമിതികളും എന്നൊക്കെയുള്ള
കാലത്തിന്റെ പ്രവാഹത്തിൽ അവഗണനയുടെ ആഴത്തിലേക്കു വലിച്ചെറിയപ്പെടുന്ന ചിലതുണ്ട്. പക്ഷേ, അഴുക്കുകളൊഴുകി മാറി, അർഹതയുടെ വെളിച്ചം തെളിയുമ്പോൾ അവ തിരിച്ചെടുക്കപ്പെടും. സാഹിത്യത്തിലും അതു തന്നെയാണു സംഭവിക്കുക. മറക്കാം, പക്ഷേ, മറന്നുവെന്നു ഭാവിക്കാനാകില്ല. ആ നാട്യങ്ങൾക്ക് ആയുസ്സു കുറവാണ്. യോഗ്യതയാണു പ്രധാനം
ലോകം കണ്ട എക്കാലത്തേയും വലിയ എഴുത്തുകാരിൽ ഒരാളായ ഏണസ്റ്റ് ഹെമിങ്ങ്വെയുടെ ഏറെ പ്രശസ്തമായ കൃതികളിലൊന്നാണ് ‘അപരാഹ്നത്തിലെ മരണം’. നോവലോ ചെറുകഥാസമാഹാരമോ അല്ല, അദ്ദേഹത്തിന്റെ അഭിനിവേശങ്ങളിലൊന്നായിരുന്ന കാളപ്പോരിനെ കുറിച്ചുള്ള ചിന്തകളാണ്, അദ്ദേഹമെഴുതിയ രണ്ട് നോൺ ഫിക്ഷൻ കൃതികളിലൊന്നായ ഈ
ശ്രദ്ധേയമായ നിരവധി കഥകളിലൂടെ മലയാള സാഹിത്യത്തിൽ തന്റെതായ ഇടം നേടിയ എഴുത്തുകാരനാണ് സലിൻ മാങ്കുഴി. പേരാൾ, പത U /A എന്നീ കഥാസമാഹാരങ്ങളും എതിർവാ, ആനന്ദലീല എന്നീ നോവലുകളുമാണ് അദ്ദേഹത്തിന്റെ കൃതികൾ. സലിന്റെ പുതിയ കഥകളുടെ സമാഹാരമാണ് ‘ചോരവട്ടം’. ചോരവട്ടത്തിലെ കഥകളുടെ എഴുത്തനുഭവം സലിൻ പങ്കുവയ്ക്കുന്നത്
പ്രവീൺ അയ്യമ്പിള്ളിയുടെ കുറിപ്പുകളുടെ സമാഹാരമാണ് ‘ആമവൈബ്’. പുസ്തകത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ എഴുതിയത് വായിക്കാം – രസം അനായാസം വലുതെന്നല്ല ചെറുതായിപ്പോലും അഭ്യാസം കാണിക്കാത്ത ഒരു ‘പച്ച’പ്പുസ്തകമാണിത്. ബുദ്ധിജീവിനാട്യമില്ല. വാക്കുകൾ കൊണ്ടുള്ള കസർത്തില്ല. മനുഷ്യരിത്
എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗം മലയാള ഭാഷയ്ക്കും സംസ്ക്കാരത്തിനും തീരാനഷ്ടമാണ്. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ സംഭാവനകളാണ്. ഒരു കാലഘട്ടത്തിന്റെ ഗുരുനാഥനായ അദ്ദേഹം തലമുറകളുടെ മാർഗദീപമായിരുന്നു. മലയാള ഭാഷയുടെയും
പുള്ളിക്കറുപ്പൻ, മരിപ്പാഴി എന്നീ നോവലുകളിലൂടെ മലയാളി വായനക്കാർക്കു സുപരിചിതമായ പേരാണ് മധുശങ്കർ മീനാക്ഷി. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് കഥകളുടെ സമാഹാരമായ ‘തെമ്മാടിക്കുഴി’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ മുരളി വാണിമേൽ മധുശങ്കർ
Results 1-12 of 182