Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
July 2025
പുള്ളിക്കറുപ്പൻ, മരിപ്പാഴി എന്നീ നോവലുകളിലൂടെ മലയാളി വായനക്കാർക്കു സുപരിചിതമായ പേരാണ് മധുശങ്കർ മീനാക്ഷി. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് കഥകളുടെ സമാഹാരമായ ‘തെമ്മാടിക്കുഴി’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ മുരളി വാണിമേൽ മധുശങ്കർ
ആത്മീയതയുടെ വൈവിധ്യമാനങ്ങളുള്ള ചിന്തകളിലൂടെ ഹൃദയത്തിന്റെ സംഗീതം പ്രസരിപ്പിക്കുന്ന രചനകളാണ് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയതെങ്കിലും പോകെപ്പോകെ ആ വഴിയൊന്നു വിട്ട് ലേഖനങ്ങളുടെ ലോകത്തേക്കു കടന്ന് അവിടെ മുഴുകുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ശ്രദ്ധേയകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് മുഖ്താര്‍ ഉദരംപൊയില്‍. മുഖ്താറിന്റെ മികച്ച കഥകളുടെ സമാഹാരമായ ‘കള്ളരാമന്‍’നു രമേഷ് പെരുമ്പിലാവ് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം – മുഖ്താര്‍ ഉദരംപൊയിലിന്റെ കഥകള്‍ ഒരു ദേശത്തിന്റെ ആത്മാവിനോട് ചേര്‍ന്ന് എഴുതപ്പെട്ട വഴിവെട്ടുകളാണ്. അവ
മലയാളത്തിലെ ശ്രദ്ധേയകഥാകൃത്തും നോവലിസ്റ്റുമാണ് ജിസ ജോസ്. മുദ്രിത, ആനന്ദഭാരം, ഡാർക്ക് ഫാന്റസി, മുക്തി ബാഹിനി, ബ്ലൂ ബെറീസ് എന്നീ നോവലുകളിലൂടെയും ഇരുപതാം നിലയിൽ ഒരു പുഴ, പുഷ്പക വിമാനം, സർവ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ എന്നീ കഥാസമാഹാരങ്ങളിലൂടെയും വായനക്കാരുടെ അംഗീകാരം നേടിയ ജിസയുടെ പുതിയ
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ വിവർത്തകനാണ് സുരേഷ് എം.ജി. വിവിധങ്ങളായ വിദേശ കൃതികൾ അവയുടെ കരുത്തും ആഴവും ഒട്ടുമേ ചോർന്നു പോകാതെ അദ്ദേഹം മലയാളത്തിലേക്കെത്തിച്ചു. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഉഷ ഉതുപ്പ് – ഇന്ത്യൻ പോപ് സംഗീതത്തിന്റെ റാണി’. വികാസ് കുമാർ
ആൾക്കൂട്ടത്തിന്റെ നായകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് രണ്ടു വർഷം. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമാണിന്ന്. ജനക്ഷേമം ജീവിതവ്രതമാക്കിയ നേതാവ്. ഉമ്മൻ ചാണ്ടിയെന്ന നൻമയുടെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുവസാഹിത്യകാരൻ രാകേഷ് നാഥ് – ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ ആദ്യ പുസ്തകം പ്രകാശനം
ചുരുങ്ങിയ കാലത്തിനിടെ മലയാളസാഹിത്യത്തിൽ തന്റെതായ ഇടം നേടിയ കഥാകൃത്താണ് വി. എസ്. അജിത്ത്. ഹാസ്യത്തിന്റെ പുത്തൻ സാധ്യതകൾ പരീക്ഷിക്കുന്ന അജിത്തിന്റെ രചനകൾ സാമൂഹ്യ ജീവിതത്തിന്റെ നേരടയാളങ്ങൾ കൂടിയാണ്. ഇണയില്ലാപ്പൊട്ടന്‍, എലിക്കെണി, പെൺഘടികാരം, ഇന്ന് രാത്രി പതിനൊന്നിന് എന്നീ കഥാസമാഹാരങ്ങൾക്കു ശേഷം തന്റെ
മലയാള സാഹിത്യത്തിലെ നിത്യവിസ്മയം എം.ടി.വാസുദേവൻ നായരുടെ 92 – ാം ജൻമദിനമാണിന്ന്. എം.ടി.യുടെ വിയോഗ ശേഷമുള്ള ആദ്യ പിറന്നാൾ. 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. 2024 ഡിസംബർ 25 – ന് അദ്ദേഹം വിടപറഞ്ഞു. ആ ധന്യമായ ജീവിതം മലയാള സാഹിത്യത്തിനും സിനിമയ്ക്കും പത്രപ്രവർത്തന
മലയാളത്തിലെ ശ്രദ്ധേയ നോവലിസ്റ്റും കഥാകൃത്തുമാണ് കരുണാകരൻ. അദ്ദേഹത്തിന്റെ ഏറെ ചർച്ചയായ കഥകളിലൊന്നാണ് ‘കപ്പൽച്ചേതം’. ഇപ്പോഴിതാ, ഈ രചനയുൾപ്പടെ കരുണാകരന്റെ സമീപകാല കഥകളുടെ സമാഹാരം അതേ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ‘കപ്പൽച്ചേതം’എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ, ‘കപ്പൽച്ചേതം’ എന്ന കഥയുടെ
സുധി വണ്ടാഴിയുടെ ‘നായ + വേട്ട’ എന്ന നോവലിനു രാജേഷ് കെ.ആർ. എഴുതിയ ആസ്വാദനം വായിക്കാം – നായ + വേട്ട = ഒരു പിടിവിട്ട യാത്രയുടെ കഥയാണ്; ഒപ്പം വേട്ടയുടെയും .... ലഹരിയും രതിയും തീകൊളുത്തിയ വന്യമായ ഉൻമാദത്തിന്റെ, വേട്ടയുടെ കഥ. ഗജമുഖമോതിരത്തിന്റെ രണ്ടു ദ്വാരങ്ങൾ പൂരിപ്പിക്കുന്ന മാന്ത്രികക്കല്ലുകൾ തേടിയുള്ള
അതിനു ശേഷം രോഗീലേപനം, നിശ്ചലം ഒരു കിടപ്പു മുറി, നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ ജോജോ ആന്റണിയുടെ പുതിയ പുസ്തകമാണ് സാഹിത്യലേഖനങ്ങളുടെ സമാഹാരമായ ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’. ഈ കൃതിയുടെ പിറവിക്കു പിന്നിലെ വിശേഷങ്ങള്‍ ജോജോ ആന്റണി ‘വനിത ഓൺലൈനിൽ’ എഴുതുന്നു – ‘വാക്കുകൾ
ലോകമെങ്ങും വായനക്കാരും എഴുത്തുകാരും പ്രസാധകരുമൊക്കെ ചേർന്ന് വായനാദിനം ആഘോഷിക്കുമ്പോൾ, തിരുവനന്തപുരം നഗരത്തിലെ രണ്ട് ‘പുസ്തക മനുഷ്യര്‍’ അവരുടെ ജീവിതം പറയുന്നു... സ്റ്റാച്യൂവിലെ രമേശന്റെ തട്ട് തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പാതയോരങ്ങളിലൊന്നായ സ്റ്റാച്യൂ ജങ്ഷൻ ഒരു സാംസ്ക്കാരിക ഇടം കൂടിയാണ്.
Results 1-12 of 171