The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
July 2025
സുധി വണ്ടാഴിയുടെ ‘നായ + വേട്ട’ എന്ന നോവലിനു രാജേഷ് കെ.ആർ. എഴുതിയ ആസ്വാദനം വായിക്കാം – നായ + വേട്ട = ഒരു പിടിവിട്ട യാത്രയുടെ കഥയാണ്; ഒപ്പം വേട്ടയുടെയും .... ലഹരിയും രതിയും തീകൊളുത്തിയ വന്യമായ ഉൻമാദത്തിന്റെ, വേട്ടയുടെ കഥ. ഗജമുഖമോതിരത്തിന്റെ രണ്ടു ദ്വാരങ്ങൾ പൂരിപ്പിക്കുന്ന മാന്ത്രികക്കല്ലുകൾ തേടിയുള്ള
അതിനു ശേഷം രോഗീലേപനം, നിശ്ചലം ഒരു കിടപ്പു മുറി, നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ ജോജോ ആന്റണിയുടെ പുതിയ പുസ്തകമാണ് സാഹിത്യലേഖനങ്ങളുടെ സമാഹാരമായ ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’. ഈ കൃതിയുടെ പിറവിക്കു പിന്നിലെ വിശേഷങ്ങള്‍ ജോജോ ആന്റണി ‘വനിത ഓൺലൈനിൽ’ എഴുതുന്നു – ‘വാക്കുകൾ
ലോകമെങ്ങും വായനക്കാരും എഴുത്തുകാരും പ്രസാധകരുമൊക്കെ ചേർന്ന് വായനാദിനം ആഘോഷിക്കുമ്പോൾ, തിരുവനന്തപുരം നഗരത്തിലെ രണ്ട് ‘പുസ്തക മനുഷ്യര്‍’ അവരുടെ ജീവിതം പറയുന്നു... സ്റ്റാച്യൂവിലെ രമേശന്റെ തട്ട് തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പാതയോരങ്ങളിലൊന്നായ സ്റ്റാച്യൂ ജങ്ഷൻ ഒരു സാംസ്ക്കാരിക ഇടം കൂടിയാണ്.
മലയാളത്തിലെ നവതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് വി.ദിലീപ്. കഥകൾക്ക് കെ. എ. കൊടുങ്ങല്ലൂർ അവാർഡ്, അങ്കണം അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്വവർഗ്ഗം എന്ന കഥ ഏറെ ചർച്ചചെയ്യപ്പെട്ടു. ഗർഭപാത്രത്തിലിരുന്ന് സംസാരിക്കുന്നു, സ്വവർഗ്ഗം,
മലയാളികളുടെ ജീവിതവുമായും ചരിത്രഘട്ടങ്ങളുമായും ഏറെ ചേർന്നു നിൽക്കുന്ന ദേശമാണ് മുംബൈ. അല്ലെങ്കിൽ പഴയ ബോംബെ. രാഷ്ട്രീയവും സിനിമയും സാഹിത്യവും സംഗീതവും തുടങ്ങി വിവിധ മേഘലകളിൽ മലയാളികൾ അടയാളപ്പെടുത്തിയ മുംബൈ കാലങ്ങളെത്രയോ. സാഹിത്യത്തിലേക്കു നോക്കിയാൽ ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവലാണ് മുംബൈ
മലയാളത്തിലെ യുവ സാഹിത്യനിരൂപകനും കോളമിസ്റ്റുമാണ് സുനിൽ സി ഇ. ഒരു പുരോഹിതൻ കൂടിയായ അദ്ദേഹം സിനിമ, പാട്ട്, സാഹിത്യം, ചിത്രകല, ശിൽപ്പകല എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു തുടർച്ചയായി എഴുതുന്നു. 2018 ൽ, സിനിമ ലേഖനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ
സർഗാത്മകതയുടെ ഒഴുക്കാണ് ജേക്കബ് ഏബ്രഹാമിന്റെ ജീവിതം. കഥകളായും നോവലുകളായും വിവർത്തനങ്ങളായും വായനാനുഭവങ്ങളായും എഴുത്തിന്റെ വിവിധ ധാരകളിലൂടെ ഇടമുറിയാതെ അതൊഴുകിപ്പടരുന്നു. വായനയിലൂടെ എഴുത്തിലേക്കെത്തി, ശ്രദ്ധേയമായ ഒരിടം കണ്ടെത്തിയ ശേഷം ദീർഘകാലം എഴുതാനാകാത്തതിന്റെ പിടച്ചിലിൽ കുടുങ്ങിപ്പോയ ജേക്കബിന്റെ
ചരിത്രത്തെയും വ്യക്തികളെയും നോവലിന്റെ ക്യാൻവാസിലേക്കു പകർത്തുകയെന്ന ശ്രമകരമായ ഉദ്യമം വളരെ മികവോടെ സാധ്യമാക്കുന്നയാളാണ് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അഭിനാഷ് തുണ്ടുമണ്ണില്‍. യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയായ, ആഫ്രിക്കയിലെ ഖോയ് ഖോയ് വംശജയായ സാട്ട്ജി
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരികളിൽ ഏറെ ശ്രദ്ധേയയാണ് ഷബ്ന മറിയം. പിഗ്മെൻറ്, ആയതി എന്നീ നോവലുകളിലൂടെയും ഹവ്വ എന്ന ബാലസാഹിത്യ കൃതിയിലൂടെയും ഇതിനോടകം വായനക്കാരുടെ ശ്രദ്ധയാകർഷിച്ച ഷബ്നയുടെ ആദ്യ കഥാസമാഹാരമാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘ചുറ്റ്’. ‘ഉള്ളറിഞ്ഞ് മറ്റാർക്കും വേണ്ടിയല്ലാതെ മനുഷ്യർ അവരവരിൽ
‘തന്റേതായ ആ നീണ്ട പാലത്തിലൂടെ ആ ദിവാസ്വപ്നക്കാരന്‍ നടന്നു. ഓടിയോടിപ്പോയി. പ്രതിബന്ധത്തിന്റെ പുറംതോടു പൊളിച്ചു പുറത്തുവന്ന ചിത്രശലഭത്തെപ്പോലെ ആരാരുമറിയാതെ സൈമന് എറണാകുളത്തെത്തി. അവിടെയുള്ള ഗംഭീരമനോഹരങ്ങളായ അനേകമനേകം കാഴ്ചകള്‍! കൊച്ചേട്ടന്റെ വര്‍ണനകള്‍ ജനിപ്പിച്ചിട്ടുള്ള ധാരണകളോടെ സൈമന് ഓരോ
ടി.എം. രാമചന്ദ്രന്റെ ‘സാഹിത്യം ഉടലുരിയുന്നു’ എന്ന പുസ്തകത്തിന്റെ വായന ‘മലയാളി നാൾവഴികൾ’ എന്ന സാമൂഹികശാസ്ത്ര പഠനങ്ങളുടെ സമാഹാരം പുറത്തുവന്നിട്ട് ഒന്നര ദശകം പിന്നിട്ടിരിക്കുന്നു. ടി.എം രാമചന്ദ്രൻ സമാഹരിച്ച ആ പുസ്തകത്തിലെ പഠനങ്ങളും വിചാരങ്ങളും കേരള സമൂഹരൂപീകരണത്തിന്റെ ബഹുവിധ മാനങ്ങളാണ് ചർച്ച ചെയ്തത്.
ഡോ. ജോർജ് വർഗീസ് കൊപ്പാറ എഴുതിയ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകത്തെക്കുറിച്ച്. സാധാരണ മനുഷ്യന്റെ ബോധസീമകൾക്കപ്പുറമാണ് പ്രപഞ്ച നിഗൂഢതകൾ. മനുഷ്യനുണ്ടായ കാലം മുതലേ പ്രപഞ്ചാന്വേഷണവും ആരംഭിച്ചതാണ്. ആദ്യം പ്രകൃതി ദൈവങ്ങളെയും പിന്നെ പ്രകൃത്യാതീത ദൈവങ്ങളെയും അന്വേഷിച്ചു നടന്ന മനുഷ്യൻ,
Results 1-12 of 162