Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
ബോളിവുഡിന്റെ ടൈംലെസ് ബ്യൂട്ടിയാണ് രേഖ. താരത്തിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്. സാധാരണ രാജകീയമായ കാഞ്ചീവരം സാരിയിലാണ് രേഖ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ ബോൾഡ് ഗോൾഡ് ആന്‍ഡ് സിൽവർ പോൾക്ക ഡോട്ടുകൾ കൊണ്ട് അലങ്കരിച്ച കറുത്ത സാരി ധരിച്ചാണ് രേഖ
അധികം പണം ചെലവാക്കാതെ കിടിലം ലുക് സ്വന്തമാക്കാൻ എന്താണു വേണ്ടതെന്നോ? കൃത്യമായ ഷോപ്പിങ് പ്ലാനും നടപ്പാക്കലും. ട്രെൻഡുകൾ വരും, പോകും. പക്ഷേ, സ്റ്റൈലിങ്ങിൽ തെല്ലും പിന്നോട്ടു പോകാതെ ഫാഷനബിൾ ആയിരിക്കാൻ ട്രെൻഡ്സിന്റെ മാത്രം പിന്നാലെ പോയിട്ടു കാര്യമില്ല. നമ്മളെ നമ്മൾ അറിയുക എന്നതാണ് ഒന്നാമത്തെ സ്റ്റെപ്.
മത്തായിച്ചേട്ടാ ‘മുണ്ട്’ ‘മുണ്ട്’... ഉടുമുണ്ട്... എന്നൊക്കെ പറഞ്ഞ് നിലം പതിഞ്ഞ മുണ്ടിന്റെ ഇന്നത്തെ സ്ഥാനം എവിടെന്നോ? അങ്ങ് ലാക്മേ ഫാഷൻ വീക്കിൽ! ഇത്തവണ ഡൽഹിയിൽ നടന്ന ഫാഷന്റെ ആഘോഷത്തിമിർപ്പിൽ ഡിസൈനർമാരായ ഏബ്രഹാം–ഠാക്കൂർ അവതരിപ്പിച്ച ‘വാർപ് ആന്റ് വെഫ്റ്റ്’ ( Warp & Weft) കളക്ഷനിൽ ലുങ്കിയും മുണ്ടുമാണ്
ഇതെന്തോന്നഡേയ് വന്നുവന്ന് ആണും പെണ്ണുമൊക്കെ ഒരുപോലായോ തുണിയുടുക്കുന്നേ... എന്നൊക്കെ പതിനാറാം നുറ്റാണ്ടിൽ നിന്നും ബസ്സുകിട്ടാത്ത ചിലരുടെ കമന്റുകൾ ഇന്നത്തെ വസ്ത്രധാരണത്തെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും കേൾക്കാം. ആ കേൾക്കുന്നതിനൊക്കെയും അർഹിക്കുന്ന അവഗണ നൽകി ‘എനിക്കേറ്റവും പ്രധാനം എന്റെ കംഫേർട്ടാണ് അത്
ഒരു കറുത്ത ബ്ലൗസ് ഉണ്ടെങ്കിൽ എല്ലാ സാരിക്കും ഇടാമെന്നു പറയുന്ന അമ്മമാരുടെ സ്റ്റൈലിങ് സൂത്രമില്ലേ അതുതന്നെയാണ് കാപ്സ്യൂള്‍ വാഡ്രോബിന്റെ അടിസ്ഥാനവും. കുറച്ചു വസ്ത്രങ്ങളും ആക്സസറികളുമുള്ള മിനിമലിസ്റ്റിക് വാഡ്രോബാണ് ഇത്. എണ്ണത്തിൽ കുറവുള്ളവയിൽ നിന്നു കൂടുതൽ സ്റ്റൈൽ പരീക്ഷിക്കാം. ഇതിനു വേണ്ടതു കൃത്യമായ
2025 ഫാഷൻ റാംപിലെ ട്രെൻഡിങ് കളറാണ് ഗ്രീൻ. പച്ചയുടെ വിവിധ ഷേഡുകളിലെ കാഷ്വൽസ് അണിഞ്ഞ് എവർഗ്രീൻ പാട്ടിനൊപ്പം അലസമായി ഒന്നു നടന്നു വന്നാലോ? 1. ടെക്സ്ചേർഡ് സ്ട്രെച്ചബിൾ ഫാബ്രിക്കിലുള്ള നൂഡിൽ സ്ട്രാപ് ക്രോപ് ടോപ്പും ഹൈ വെയ്സ്റ്റഡ് സ്കർട്ടും...Shade : DAIQUIRI GREEN 2.കോട്ടൻ ലെയേർഡ് ഫുൾ ലെങ്ത് ഡ്രസ്സിൽ
മോഹൻലാലിന്റെ പുതിയ വൈറൽ പരസ്യത്തിന്റെ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ സംസാരിക്കുന്നു പൗരുഷത്തിന്റെയും സ്ത്രൈണതയുടെയും വരമ്പിലൂടെയായിരുന്നു ആ പരസ്യത്തിൽ മോഹൻലാലിന്റെ വിസ്മയയാത്ര. ബട്ടൻസ് തുറന്നിട്ട കറുത്ത ഷർട്ട്. സിനിമയിൽ ഒരുപാടു നായികമാർ മുഖം ചായ്ച നെഞ്ചില്‍ ചേർന്നു കിടക്കുന്ന ഡയമണ്ട് നെക്ലേസ്.
ചക്കര മോൾക്കൊപ്പം ഓണാഘോഷം പൊടിപൂരമാക്കാൻ കൊതിക്കുന്ന അമ്മയും ചുന്ദരിയമ്മയ്ക്കൊപ്പം ഓണമേളത്തിന് ഓളം വയ്ക്കുന്ന മകളും. ഇവർക്കു പരസ്പരം ആ ലോചിച്ചും അഭിപ്രായങ്ങൾ പറഞ്ഞും ഓണക്കോടി തിരഞ്ഞെടുക്കാം. ഇണങ്ങുന്ന ആഭരണമേതെന്ന് കൺഫ്യൂഷൻ വന്നാൽ അനോന്യം ചോദിക്കാം. ഇതെല്ലാം പെണ്ണൊരുക്കത്തിന്റെ രസങ്ങളാണ്. മാച്ചിങ്
1.ഹാൻഡ്ലൂം ഹാൻഡ് പെയിന്റഡ് കേരള സാരിയുടെ മുന്താണിയിൽ തിരുവാതിര കളി 2. മഹാബലിയെയും വാമനനെയും മുന്താണിയിൽ വരച്ചു ചേർത്ത ഹാൻഡ്ലൂം കേരള സാരി 3. പഫ് സ്ലീവ്ഡ് സിൽക് ടോപ്പിനൊപ്പം എംബ്രോയ്ഡറി ബോർഡറുള്ള സ്ട്രൈപ് സ്കർട്ട് 4. ഗോൾഡൻ – പർപ്പിൾ കോംബിനേഷനിൽ ബ്രൊക്കേഡ് ദാവണി സെറ്റ് 5. കാഞ്ചീപുരം ടിഷ്യു
ഓട്ടോറിക്ഷയുടെ ഡിസൈനില്‍ ഹാന്‍ഡ്ബാഗുമായി ലോകപ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍. 2026 മെന്‍സ്/ സ്പ്രിങ് കലക്ഷനിലാണ് ലൂയി വിറ്റോണ്‍ ഓട്ടോറിക്ഷ ഡിസൈനിലുള്ള ഹാന്‍ഡ്ബാഗ് പുറത്തിറക്കിയത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ്
ആകര്‍ഷകവും ഈടു നില്ക്കുന്നതുമായ ത്രീഡി പ്രിന്റഡ് ലോഫറുകൾ പുറത്തിറക്കി ജർമ്മൻ ഫാഷൻ ബ്രാൻഡായ ഹ്യൂഗോ ബോസ്. ത്രീഡി പ്രിന്റിങ് ഷൂ നിർമ്മാതാവായ സെല്ലർഫെൽഡുമായി സഹകരിച്ചാണ് ഹ്യൂഗോ ബോസിന്റെ ഹ്യൂഗോ ലൈൻ ത്രീഡി പ്രിന്റഡ് ലോഫറുകൾ പുറത്തിറക്കിയത്. പാദരക്ഷാ വ്യവസായത്തെ ജനാധിപത്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നതായി
റഷ്യയാണു വേദി. 80 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ മത്സരിക്കുന്ന ഹലാൽ ബിസിനസ് വുമൺ അവാർഡ്. ഖത്തർ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് അവാർഡ് നേടിയത്. ഖത്തറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഡിസൈനർ. ഈ അവാർഡിനെന്താണു നമ്മുടെ നാട്ടിൽ കാര്യം എ ന്നു തോന്നാം. അതു നേടിയത് ഒരു മലയാളിയാണ്. ...മ്മടെ തൃശൂർക്കാരി, ഗിൽസ്
അമ്മയുടെ അലമാരയിൽ നിന്നു പാറിവന്ന നിറങ്ങളാണു പ്രശസ്ത താരം മുത്തുമണിയുടെ സാരി ഇഷ്ടങ്ങളിൽ നിറയെ ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ്
ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണുതന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ... സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി
ലോലമായ ഒാർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും. ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ
Results 1-15 of 147