The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
റഷ്യയാണു വേദി. 80 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ മത്സരിക്കുന്ന ഹലാൽ ബിസിനസ് വുമൺ അവാർഡ്. ഖത്തർ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് അവാർഡ് നേടിയത്. ഖത്തറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഡിസൈനർ. ഈ അവാർഡിനെന്താണു നമ്മുടെ നാട്ടിൽ കാര്യം എ ന്നു തോന്നാം. അതു നേടിയത് ഒരു മലയാളിയാണ്. ...മ്മടെ തൃശൂർക്കാരി, ഗിൽസ്
അമ്മയുടെ അലമാരയിൽ നിന്നു പാറിവന്ന നിറങ്ങളാണു പ്രശസ്ത താരം മുത്തുമണിയുടെ സാരി ഇഷ്ടങ്ങളിൽ നിറയെ ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ്
ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണുതന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ... സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി
ലോലമായ ഒാർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും. ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെവസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ... വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ കഴിയും. ഇനിയും നല്ലത് കിട്ടുമോ
കോട്ടൻ : നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചത് കോട്ടനാണ്. വിയർപ്പു വലിച്ചെടുക്കാനും ചൂടിനെ തോൽപ്പിക്കാനും മിടുക്കുള്ള മെറ്റീരിയൽ. ലൂസ് പാന്റ്സ്, കവറപ്സ്, സാരി എന്നിങ്ങനെ പല രീതിയിൽ കോട്ടൻ സ്റ്റൈൽ ചെയ്യാം. സിൽക് : വേനൽക്കാലത്തെ മികച്ച പാർട്ടിവെയർ ഏതെന്നു ചോദിച്ചാൽ അത്
നടിയും അവതാരകയുംഎഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സ്വന്തം സാരികളെ ഒാർമകളിൽ കൊരുത്തിട്ടിരിക്കുകയാണ്... ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഒാർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം. ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു സമ്മാനങ്ങൾ, ബർത്ഡേ കാർഡുകൾ, വിഷുക്കൈ
മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെമിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്.... സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ. അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കും.
സാരിയുടെ നിറങ്ങൾ ജീവിതത്തിന് ഊർജമായി മാറുന്നഅനുഭവം പറയുന്നു രാജ്യത്തെ തന്നെ മികച്ച ഭരതനാട്യം നർത്തകിയുംദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ രാജശ്രീ വാരിയർ ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ
രാജ്യത്തെ ഒാരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച്ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ... കൊൽക്കൊത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം ഹോസ്റ്റൽ മുറിയിൽ കണ്ണാടിയുടെ മുന്നിൽ
ഒരു കറുത്ത ബ്ലൗസ് ഉണ്ടെങ്കിൽ എല്ലാ സാരിക്കും ഇടാമെന്നു പറയുന്ന അമ്മമാരുടെ സ്റ്റൈലിങ് സൂത്രമില്ലേ അതുതന്നെയാണ് കാപ്സ്യൂള് വാഡ്രോബിന്റെ അടിസ്ഥാനവും. കുറച്ചു വസ്ത്രങ്ങളും ആക്സസറികളുമുള്ള മിനിമലിസ്റ്റിക് വാഡ്രോബാണ് ഇത്. എണ്ണത്തിൽ കുറവുള്ളവയിൽ നിന്നു കൂടുതൽ സ്റ്റൈൽ പരീക്ഷിക്കാം. ഇതിനു വേണ്ടതു കൃത്യമായ
ഓൺലൈൻ ഷോപ്പിങ്ങിൽ പണം ലാഭിക്കാൻ സഹായിക്കുന്ന ചില സീക്രട്സ് ഉണ്ട്. ∙ ഒരേ ബ്രാൻഡിലുള്ള വസ്ത്രത്തിനു പല ഷോപ്പിങ് സൈറ്റുകളിൽ വില വ്യത്യസ്തമായിരിക്കാം. അതുകൊണ്ട് പല സൈറ്റുകളിൽ ഒരേ വസ്ത്രത്തിന്റെ വില നോക്കിയ ശേഷം കുറവുള്ളതു മാത്രം വാങ്ങുക. ∙ സീസൺ സെയിൽസ് നോക്കി വിലക്കുറവിൽ വസ്ത്രം വാങ്ങുന്നതു
ഒരു ഫ്രഞ്ച് വാചകമാണ് ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പേജ് ക്യാപ്ഷൻ. Le temps viendra. അ ർഥം, ‘നിങ്ങളുടെ സമയവും വരും’. തൊടുപുഴ മൂലമറ്റത്തെ സ്കൂളിൽ നിന്നു ക്യാമറയ്ക്കു മുന്നിലേക്കുള്ള വഴി തെളിഞ്ഞിട്ടു 18 വർഷം. ആ യാത്രയിൽ എന്നും കൈ നിറയെ സിനിമകളുണ്ടായിരുന്നില്ല. ഒരുപാട് ഉയർച്ച താഴ്ചകൾ. ട്രിവാൻഡ്രം ലോഡ്ജും
സൂപ്പർ നായിക മാത്രമല്ല, ഫാഷന്റെ കാര്യമെടുത്താൽ സൂപ്പർ മോഡൽ കൂടിയാണ് കീർത്തി സുരേഷ്. സോഷ്യല് മീഡിയയിൽ കീർത്തി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരേറെ. സ്റ്റൈലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലാത്ത താരം ഇപ്പോഴിതാ വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങളുമായി എത്തുകയാണ്. കൂൾ ലുക്കിലുള്ള
ഹേയ്.. ഞാൻ മേഘ പത്മകുമാർ. തിരുവനന്തപുരത്താണ് വീട്. ആങ്കറിങ് ആണ് ഇഷ്ടം. വ്യത്യസ്തമായ വേഷങ്ങൾ അണിയാൻ ഇഷ്ടമാണ്. ബിനാലെ നഗരത്തിലേക്ക് വരുമ്പോൾ ആയാസരഹിതമായി നടക്കാൻ പാകത്തിനുള്ള ഈ പിങ്ക് ഡ്രസ്സും ക്രോക്സ് ഷൂസുമാണ് തിരഞ്ഞെടുത്തത്... ഞാൻ ലോറ. ബെൽജിയം സ്വദേശിയായ സാമൂഹിക പ്രവർത്തക. ബോയ്ഫ്രണ്ടുമൊത്ത്
Results 1-15 of 136