Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
March 2026
January 2026
പാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയിലെ പാട്ട് ഓർമ്മയില്ലേ? പാഞ്ചിയേട്ടന്റെ ജീവിതത്തിന് പുതിയൊരു തുടക്കം സമ്മാനിക്കുന്ന‘കിനാവിലെ ജനാലകൾ’ എന്നു തുടങ്ങുന്ന എന്ന പാട്ട്, വെറുമൊരു പാട്ടല്ല അത്! ഒരു വീടും ചുറ്റുപാടുകളും ഒരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്നതു കൃത്യമായി പറഞ്ഞുതരുന്നതാണ് ആ
ഓക്സൈഡ് എന്നും മലയാളിയുടെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ മറ്റു പല ഫ്ലോറിങ് മെറ്റീരിയലുകൾ ഉണ്ടായിരുന്നിട്ടും നന്നായി പണി അറിയാവുന്നവർ കുറവായിട്ടും ഓക്സൈഡ് ഫ്ലോറിങ് ചെയ്യാൻ എത്ര വേണമെങ്കിലും കാത്തിരിക്കാൻ നമ്മൾ തയാറാണ്. പണ്ടത്തെ വീടുകളിൽ ഓക്സൈഡ് നിലത്ത് മാത്രമായിരുന്നില്ല, ഭിത്തിയിലും
വീടിനുള്ളിലേക്ക് ഒരേ നിറത്തിലും ഡിസൈനിലുമുള്ള വിട്രിഫൈഡ് ടൈൽ തിരഞ്ഞെടുക്കുന്ന ട്രെൻഡ് പതുക്കെ ഇല്ലാതാകുന്ന കാഴ്ചയാണ് 2025ൽ നമ്മൾ കണ്ടത്. അതിന്റെ തുടർച്ചയാകും വരുംവർഷങ്ങളിലും കാണാൻ കഴിയുക. ഇന്റീരിയർ ആകർഷകമാക്കാൻ മാത്രമല്ല, മെയിന്റനൻസ് കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് ഇപ്പോൾ ഫ്ലോറിങ്
ജോലിയിലെ മടുപ്പകറ്റാനാണ് മനു മാത്യു ‘ഡെക്കോപാഷ്’ (decoupage) പഠിക്കുന്നത്. അതോടെ മനു ജോലി വിട്ട് ഡെക്കോപാഷിലേക്ക് പൂർണമായും തിരിഞ്ഞു. ഇന്നിപ്പോൾ ആറ് വർഷം പിന്നിടുമ്പോൾ ‘ഹാൻഡാർട്ടിക്ക’ (Handartica) എന്ന പേരിൽ ഡെക്കോപാഷ്, റെസിൻ ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്ന സംരംഭകയാണ് മനു. സമ്മർദങ്ങളില്ല, ഭർത്താവിനും
ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ. എത്രയെത്ര നിറങ്ങൾ, പല വേഷങ്ങള്, പല രൂപങ്ങൾ, പല ഭാഷകൾ, പല ഭൂപ്രദേശങ്ങൾ... അങ്ങനെ വ്യത്യസ്തതകളുടെ സമ്മേളനമാണ് ഈ ലോകം. എല്ലാം ഒരേ പോലിരുന്നാൽ ‘നിശ്ചലം ശൂന്യമീ ലോകം’ എന്ന അവസ്ഥയായേനെ. ചുമരിന്റെ കാര്യത്തിലും ഇതു പ്രസക്തമാണ്. ചുമരുകളുടെ വിരസതയകറ്റാൻ അവതരിച്ച ടെക്സ്ചർ
നാല് വർഷം മുൻപ് സീറോ സ്റ്റുഡിയോയിലെ ആർക്കിടെക്ട് ഹഫീഫിന്റെ തലയിലുദിച്ച ആശയം... ന്യായമായ വിലയിൽ പ്രീമിയം, ഡിസൈനർ ഫർണിച്ചർ നിർമിക്കാമെന്ന ആ ആശയം ഹഫീഫ് അടുത്ത സുഹൃത്തായ ആർക്കിടെക്ട് അമീനോടു പങ്കുവച്ചു. അമീന്റെ കുടുംബം 1996 മുതൽ ഫർണിച്ചർ രംഗത്തുള്ളവരായതിനാൽ കുട്ടിക്കാലം കൂടുതലും ചെലവഴിച്ചത് തടി
വീടിന്റെ ഇന്റീരിയർ അലങ്കരിക്കുന്നത് റീൽസ് ആക്കി പണമുണ്ടാക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ? വില കൂടിയ കർട്ടനോ കുഷനോ ഉപയോഗിച്ചൊന്നുമായിരിക്കില്ല അവരിൽ പലരും ഇന്റീരിയർ അലങ്കരിക്കുന്നത്. എന്നാൽപ്പോലും അവരുടെ അകത്തളം കാണാൻ നല്ല ഭംഗിയായിരിക്കും. പഴയ സാരി കൊണ്ട് കർട്ടൻ, ചുരിദാറിന്റെ ഷോൾ കൊണ്ട് കുഷൻ കവർ, പഴയ
പഴമയും കലയും രുചിയും മേളിക്കുന്ന ഇടം- അതാണ് മട്ടാഞ്ചേരിയിലെ ‘‘ആരോമാർക്ക്’ (Arrowmark- The Art Arena) . 200 വർഷം പഴക്കമുള്ള ജൂതഗൃഹമാണ് ആർട് കഫേയായി രൂപാന്തരം പ്രാപിച്ചത്. അന്ന് ഈ വീടിനു പിന്നിൽ വെയർഹൗസ് ആയിരുന്നു. അതിനുമപ്പുറം കായലാണ്. കായൽ വഴി വെയർഹൗസിലേക്ക് ചരക്കുകൾ എത്തുകയും അയയ്ക്കുകയും
കറുപ്പിലും വെളുപ്പിലും വിരിഞ്ഞ ഒരു പെയിന്റിങ്ങിലേക്കു കാലെടുത്തു വയ്ക്കുന്ന പ്രതീതിയാണ് ഈ കഫേയിലേക്ക് പ്രവേശിക്കുമ്പോൾ. കൊച്ചി ഇടപ്പള്ളിയിലെ ‘ബുളാഞ്ചെറി ആർട് കഫേ ബൈ ചാക്കോളാസ് ഹോസ്പിറ്റാലിറ്റി’ (Boulangerie Art Cafe by Chakolas Hospitality) കേരളത്തിലെ രണ്ടാമത്തെ 2D ആർട് കഫേയാണ്. പോൾ ചാക്കോളയും
പ്രായമാകുമ്പോൾ, മക്കൾ വളർന്ന് വീട് വിട്ടുപോകുമ്പോൾ വീടിന്റെ വലുപ്പം പ്രാരാബ്ധമാകും. എന്നാൽ, ചെറിയ കുട്ടികളും മാതാപിതാക്കളുമൊക്കെ ഉള്ളപ്പോൾ വീട്ടിൽ സ്ഥലം തികയുകയുമില്ല. ഡെഡ് സ്പേസുകൾ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രസക്തി അത്തരം സന്ദർഭങ്ങളിലാണ്. ഡെഡ് സ്പേസിനെ (Dead space) മലയാളത്തിലേക്ക് മൊഴിമാറ്റം
Results 1-10 of 222