Manorama Arogyam is the largest circulated health magazine in India.
July 2025
കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും വർധിപ്പിക്കുന്നതിനും ദഹനശക്തി ക്രമപ്പെടുത്തുന്നതിനും ചില പ്രത്യേക അനുഷ്ഠാനങ്ങൾ പരമ്പരാഗതമായി കേരളത്തിൽ നടപ്പിലുണ്ട്. ഇതിനെ പൊതുവെ കർക്കടകചര്യ എന്നു പറയുന്നു.ഇതിൽ പ്രധാനപ്പെട്ടതു കർക്കടക കഞ്ഞിയാണ് കർക്കടകത്തിൽ മരുന്നു കഞ്ഞി കുടിക്കുന്നതു കൊണ്ടു ശരീരത്തിലെ
ഒാൺലൈൻ ആരോഗ്യ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അമിതക്ഷീണം,പിസിഒഎസ് എന്നു വേണ്ട ഹൃദയാരോഗ്യത്തിനു വരെ മഗ്നീഷ്യം കഴിക്കാം എന്നു നിർദേശിച്ചുള്ള വിഡിയോകളും വ്യാപകമാണ്. യഥാർഥത്തിൽ മഗ്നീഷ്യം സപ്ലിമെന്റായി
ശരീരത്തിനു വളരാനുള്ള ഊർജ്ജം തരുന്നതു ഭക്ഷണമാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളും ഇന്നു ഭക്ഷണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഭക്ഷണത്തിലെ പ്രശ്നങ്ങൾ കാരണം ഉദരരോഗങ്ങൾ ഇന്നു സാധാരണമാണ്. നമ്മളെ പൊതുവായി അലട്ടുന്ന ഉദരരോഗങ്ങളിൽ ഭക്ഷണകാരണം ഉണ്ടാകുന്നത് ഏതൊക്കെയാണ് എന്നു നോക്കാം. പുളിച്ചുതികട്ടൽ
അമിതവണ്ണം എന്നതു വലിയൊരു വിഭാഗം ജനങ്ങളെയും ഇപ്പോൾ അലട്ടുന്ന ഒരു വിഷയമാണ്. കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവയിലൂെട അമിതവണ്ണത്തെ പിടിച്ചുകെട്ടാൻ കഴിയുന്നതാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാൻ നമ്മുെട തനതു ചികിത്സാ ശാഖയായ ആയുർവേദ ചില മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം ‘ഹിതാഹാരം
ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള രോഗമാണു കാൻസർ എന്നാണു പൊതുവേയുള്ള ധാരണ. എന്നാൽ തൈറോയ്ഡ് കാൻസർ അങ്ങനെയല്ല ; ലളിതമായും വളരെ കുറവു ചികിത്സകളിലൂടെയും ഭേദമാക്കാനാകുന്ന കാൻസറാണ്. തൈറോയ്ഡ് കാൻസറിൽ, തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് ഒരു ട്യൂമറായി രൂപാന്തരപ്പെടുന്നു. മറ്റു
ഫ്ലൂറൈഡ് കാൻസറിനു കാരണമാകുമെന്നും നമ്മുടെ ടൂത്ത് പേസ്റ്റുകളിലൊക്കെ ഈ ഘടകം അടങ്ങിയിട്ടുണ്ട്, സൂക്ഷിക്കണമെന്നും ഒരു വാട്സാപ് സന്ദേശം കണ്ടു. ശരിയാണോ? 20Ðാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിലെ ആളുകൾക്കിടയിൽ ദന്താരോഗ്യപ്രശ്നങ്ങൾ വളരെ കൂടുതലായിരുന്നു. ആ സമയത്തു നടന്ന ഒരു
ഹോർമോൺ കുത്തിവച്ച കോഴിയിറച്ചി’യാണു മലയാളിയുടെ പ്രധാനപ്പെട്ട ഒരു ഭയം. 36-40 ദിവസങ്ങൾ കൊണ്ടു കോഴിക്കുഞ്ഞുങ്ങൾ വളർന്നു രണ്ടും മൂന്നും കിലോ തൂക്കം വയ്ക്കുന്നതു ഹോർമോൺ തീറ്റ നൽകുന്നതുകൊണ്ടാണ് എന്നൊരു ധാരണ പരക്കെയുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരും പല തട്ടിലാണ്. എന്നാൽ, ഹോർമോൺ തീറ്റയും കുത്തിവയ്പുമൊക്കെ വെറും
‘വേദന വേദന ലഹരിപിടിക്കും വേദന, ഞാനതിൽ മുഴുകട്ടെ...’ എന്നു കരൾ പിളർക്കുന്ന മനോവേദനയെക്കുറിച്ചു കവി പാടി. പക്ഷേ, ശാരീരിക വേദന വന്നാൽ എങ്ങനെയെങ്കിലും അതൊന്നു മാറിക്കിട്ടിയാൽ മതി എന്നായിരിക്കും ആരും വിചാരിക്കുക. നമുക്കു ശല്യവും ദുരിതവുമൊക്കെയാണെങ്കിലും വേദനയ്ക്ക് ഒരു ഉദ്ദേശ്യശുദ്ധിയുണ്ട്- നമ്മുടെ
ശരീരത്തിൽ സംശയകരമായ രീതിയിൽ മുഴകളോ തടിപ്പോ കാണുമ്പോഴാണു ബയോപ്സിയെക്കുറിച്ചു നാം ചിന്തിക്കുന്നത്. സ്കാനുകളിൽ തടിപ്പു തിരിച്ചറിയാനേ സാധിക്കൂ. ത ടിപ്പോ മുഴയോ അർബുദം കൊണ്ടുള്ളതാണോ എന്നുറപ്പിക്കാൻ ബയോപ്സി തന്നെ ചെയ്യണം. അർബുദം സംശയിക്കുന്ന ഭാഗത്തു നിന്നും കോശങ്ങളോ സ്രവമോ എടുത്താണു പരിശോധന
വ്യായാമത്തിനായി കഷ്ടപ്പെട്ടു നടക്കുന്നവരേറെ...എന്നാൽ സ്മാർട്ട് ആയി നടക്കുന്നവർ കുറവാണ്...അതായത് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ സ്മാർട്ടായി നടത്തം ചിട്ടപ്പെടുത്തിയില്ലെങ്കിൽ കാര്യമില്ല. ഇപ്പോൾ വൈറലായിരിക്കുന്നതും ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമായ ഒരു നടത്തമാണ്...ഒരു സ്മാർട്ട്
അതിതീവ്ര വേദന വരുമ്പോഴായിരിക്കും മൂത്രത്തിൽ കല്ലുള്ള കാര്യം അറിയുന്നതു തന്നെ. വൃക്കയുടെ ഭാഗം (Loin) മുതൽ അടിവയർ വരെ വേദന വ്യാപിക്കാം. കഠിനമായ വേദനയുള്ള രോഗികൾക്കു വേദന ശമിപ്പിക്കാനുള്ള മരുന്നുകൾ കഴിക്കാം. പക്ഷേ, വൃക്കയ്ക്കു കേടു വരുത്താത്ത വേദനാസംഹാരികൾ മാത്രമേ ഉപയോഗിക്കാവൂ. സാധാരണ, വേദനയ്ക്കു
മൂത്രാശയ കല്ലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്നു സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ്. ഇത് അസഹനീയമായ വേദന ഉളവാക്കും. വൃക്കകളിലോ മൂത്രാശയത്തിൽ മറ്റെവിടെയെങ്കിലുമോ ലവണങ്ങൾ അടിഞ്ഞുകൂടി ക്രിസ്റ്റലുകളുടെ രൂപം പ്രാപിക്കുന്നതിനെയാണു മൂത്രാശയ കല്ലുകൾ എന്നു പറയുന്നത്. ഈ അവസ്ഥയെ യൂറോലിത്തിയാസിസ്
ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നത് അയഡിൻ അഭാവത്തിനു കാരണമാകുമെന്നു കണ്ടു. ഇതു ശരിയാണോ? ഹിമാലയൻ താഴ്വാരങ്ങളിൽ കാണുന്ന ഒരുതരം കല്ലുപ്പാണു ഹിമാലയൻ ഉപ്പ് അഥവാ പിങ്ക് സാൾട്ട്. കോപ്പർ, സിങ്ക്, മഗ്നീഷ്യം, കാത്സ്യം പോലുള്ള 80 ഒാളം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയതുകൊണ്ടു ഹിമാലയൻ ഉപ്പ് കൂടുതൽ ആരോഗ്യകരമാണെന്നാണ്
പഞ്ചസാരയുടെ അളവ് കുറഞ്ഞ സ്നാക്കുകൾ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നു നമുക്ക് അറിയാം. പക്ഷേ അതു കൃത്യമായി പാലിക്കാനാകുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം. ഈ വേനൽക്കാലത്ത് മധുരമുള്ള സ്നാക്കുകൾക്കൊപ്പം കഴിക്കുന്ന മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ജൂസുകളുമെല്ലാം പഞ്ചസാരയുടെ പ്രധാന
സാധാരണ ന്യുമോണിയയിൽ നിന്നും വ്യത്യസ്തമായി വളരെ ലഘുവായി വന്നുപോന്നിരുന്ന ഒരു ന്യുമോണിയ ആയിരുന്നു മൈക്കോപ്ലാസ്മ ന്യുമോണിയ. നേരിയ പനി–അതു നാലു ദിവസത്തിലധികം നീണ്ടുനിൽക്കാം. ചെറിയ വരണ്ട ചുമ, ക ഫക്കെട്ട്, നെഞ്ചിൽ കുറുങ്ങൽ പോലെ തോന്നുക, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണും. പക്ഷേ, അത്ര ക്ഷീണമോ
Results 1-15 of 354