Manorama Arogyam is the largest circulated health magazine in India.
October 2025
പടികയറാനോ നടക്കാനോ പറ്റുന്നില്ല, കാല് ഒന്ന് അനക്കാൻ പോലും വയ്യാത്ത വേദനയാണ്. കസേരയിൽ ഇരിക്കാൻ പോലും പ്രയാസം... 60 വയസ്സു കഴിഞ്ഞുള്ള ഒരാളോടു സംസാരിച്ചാൽ ഏറ്റവുമധികം കേൾക്കുന്ന പരാതി ഇതായിരിക്കും. മുട്ടുതേയ്മാനമാണ് നമ്മുടെ നാട്ടിൽ മുട്ടുവേദനയുടെ ഒരു പ്രധാനകാരണം. കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലം മുൻപു വരെ
സ്കിൻ ക്ലിനിക് ശ്യംഖലയായ ഡോക്ടർ സ്കിൻ, മനോരമ ആരോഗ്യവുമായി സഹകരിച്ചു നടത്തുന്ന സൗജന്യ സ്കിൻ കെയർ ഡയഗ്നോസിസ് ക്യാംപിൽ പങ്കെടുക്കാൻ അവസരം. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഡോക്ടർ സ്കിൻ ക്ലിനിക്കിൽ നേരിട്ടും ഒാൺലൈൻ കൺസൽറ്റേഷനിലൂെടയും പങ്കെടുക്കാം. നവംബർ 1 വരെയാണ് ക്യാംപ്. കുട്ടികളുെട ചർമരോഗങ്ങൾ,
മനുഷ്യന് ഏറ്റവും ആവശ്യമുള്ള കഴിവുകളിൽ ഒന്നാണു കേൾവി. എന്നാൽ ഇന്ന് അധികം ചർച്ച െചയ്യപ്പെടാത്ത വിഷയമാണു ചെറുപ്പക്കാർക്കിടയിൽ കേൾവിപ്രശ്നങ്ങൾ വർധിക്കുന്നു എന്നത്. പ്രായമാകുമ്പോൾ കാണപ്പെടുന്ന കേൾവിക്കുറവു ചെറുപ്പത്തിലേ ആരംഭിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ലോകാരോഗ്യ സംഘടനയുെട പഠനങ്ങൾ പ്രകാരം
ഏതൊരു മുറിവുണ്ടായാലും ഉടനെ തന്നെ തൊലിയുടെ പുറത്തും മണ്ണിലും അഴുക്കിലുമുള്ള ബാക്ടീരിയ അതിനകത്തേക്കു തീർച്ചയായും കയറും. എന്നാൽ രക്തത്തിലെ ശ്വേതരക്താണുക്കളും ആന്റിബോഡികളും ചേർന്നു ഈ രോഗാണുക്കളെ ഫലപ്രദമായി പ്രതിരോധിക്കുന്നതു കാരണം പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലാതെ മുറിവുണങ്ങും. എന്നാൽ ധാരാളം അണുക്കൾ
ചുമ ചെറിയൊരു രോഗമോ സംഭവമോ അല്ല. ശരീരത്തിലേക്കു കടക്കാൻ ശ്രമിക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി തുടങ്ങിയവയെ പുറംതള്ളാൻ ശരീരം കണ്ടെത്തുന്ന കുറുക്കുവഴിയാണ് ചുമ. എന്നാൽ ചുമ അധികമായാൽ അപകടമാണ്. കാരണം പലവിധ ശ്വാസകോശങ്ങളുടെ തുടക്ക ലക്ഷണമാണു ചുമ. നമ്മുടെ ശരീരം മനസ്സറിയാതെ ചെയ്തുപോകുന്ന ചില
ഇതെത്രാമത്തെ തവണയാണ് അച്ഛാ വണ്ടി നിർത്തുന്നത്? അസഹ്യതയോടെ മകൻ ചോദിച്ചു. കുടുംബസമേതം മൂന്നാർ യാത്രയ്ക്കിറങ്ങിയതാണ് അവർ. രണ്ടു മ ണിക്കൂറിനിടയിൽ ഇതിപ്പോൾ നാലാം തവണയാണ് അച്ഛനു മൂത്രശങ്ക നിവർത്തിക്കാനായി വണ്ടി നിർത്തുന്നത്...‘‘ ഇതുകൊണ്ടാണ് ഞാൻ ദൂരയാത്രയ്ക്കില്ല എന്നു പറഞ്ഞത്....’’ അച്ഛൻ ആത്മഗതം
രാവിലെ സ്കൂളിൽ പോകാൻ ധൃതിവച്ചൊരുക്കുന്നതിനിടയിൽ കഴിക്കാനൊന്നും വേണ്ട എന്നു വാശി പിടിക്കുമ്പോൾ ഒരു വലിയ ഗ്ലാസ്സ് പാലുമായി വന്ന് അമ്മ പറയും–‘അമ്മയുടെ പുന്നാരക്കുട്ടിയല്ലേ, ഈ പാലെങ്കിലും കുടിക്കൂ...’ മിക്കവരുടെയും ബാല്യകാല ഒാർമകളിലെ മറക്കാത്തൊരു ചിത്രമാകുമിത്. രാവിലെ വേറെ ഒന്നും കഴിച്ചില്ലെങ്കിലും
വൃക്കരോഗം ഒരു ദീര്‍ഘകാല രോഗമാണ്. അതിന്റെ ചികിത്സയില്‍ മരുന്നു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണു പോഷക സമ്പുഷ്ടമായ ആഹാരവും. വൃക്കരോഗികള്‍ക്കു രോഗപ്രതിരോധശേഷി കുറവായതിനാലും വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറയുന്നതു കാരണം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതിനാലും (രക്ത ഉത്പാദനത്തില്‍ വൃക്കകള്‍ക്ക്
പാൽ മികച്ചൊരു പോഷകാഹാരമാണെന്നതിൽ തർക്കമില്ല. എന്നാൽ എല്ലാവർക്കും പാൽ കുടിക്കാൻ സാധിക്കില്ല. ലാക്ടോസ് ഇൻടോളറൻസ് (പാലിലെ ലാക്ടോസ് എന്ന ഘടകത്തെ ദഹിപ്പിക്കാനാകാത്ത അവസ്ഥ) ഉള്ളവർ പാൽ ഒഴിവാക്കേണ്ടിവരും. കൂടാതെ വീഗൻ ഡയറ്റിന്റെ ഭാഗമായും പശു, ആട് പോലുള്ള മൃഗങ്ങളുെട പാൽ കുടിക്കാൻ സാധിക്കില്ല. ഈ കുറവു
മിക്കവാറും ആളുകളിലും ഇന്നു കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് യൂറിക് ആസിഡ് കൂടുന്നത് (ഹൈപ്പർ യുറീസീമിയ). രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവു വര്‍ധിക്കുന്നതാണ് ഇതിന് കാരണം. പ്യൂരിനുകള്‍ എന്നറിയപ്പെടുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ നമ്മുടെ ശരീരം വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു
തൊലിപ്പുറത്തെ പാടുകൾ, മുറിവുകൾ, നിറഭേദങ്ങൾ, ചൊറിച്ചിൽ തുടങ്ങിയ ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഒരുമിച്ച് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 14 ഞായറാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനിൽ വച്ചാണ് സമാനമനസ്കരും തുല്യ പ്രശ്നങ്ങൾ നേരിടുന്നവരുമായ ഈ സമൂഹം ഒന്നിച്ചു കൂടുന്നത്. സോറിയാസിസ്, എക്നി, ഇ േക്ത്യാ
മരുന്നു കൊണ്ടു അമിത ബിപി നിയന്ത്രണ ത്തിലാകുന്നുണ്ടോ എന്നറിയാൻ പരിശോധന കൂടിയേ തീരൂ. മരുന്നു കഴിച്ചു തുടങ്ങുമ്പോൾ ചിലരിൽ ബിപി അളവു കൂടിയും കുറഞ്ഞുമൊക്കെ പോകാം. ചിലരിൽ പെട്ടെന്നു ബിപി താഴ്ന്നു പോകാം. ഇടയ്ക്കിടയ്ക്കു ബിപി പരിശോധിച്ചു നോക്കിയാലേ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനും ഡോക്ടറെ കണ്ട്
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 18 ആയ സാഹചര്യത്തിൽ സംസ്ഥാനത്തെ കിണറുകൾ ക്ലോറിനേറ്റു ചെയ്യാനും ജലാശയങ്ങൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും നിർദേശിച്ചിരിക്കുകയാണു സംസ്ഥാന സർക്കാർ. കുടിവെള്ളം അണുവിമുക്തമാക്കാൻ പല മാർഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാർഗ്ഗം ബ്ലീച്ചിങ്
എന്തെങ്കിലും രോഗമോ ആരോഗ്യപ്രശ്നമോ സംഭവിച്ചാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ പ്രകടമാക്കും. ‘എന്തോ പ്രശ്നമുണ്ട്, സഹായം തേടൂ’ എന്ന നിശ്ശബ്ദമായ അഭ്യർഥനയാണത്. ഇത്തരം ചില രോഗ സൂചനകളും ലക്ഷണങ്ങളും അറിയാം. 1. കണ്ണിനു മഞ്ഞനിറം– ഹെപ്പറ്റൈറ്റിസിലും മറ്റു കരൾ സംബന്ധമായ രോഗങ്ങളിലുമാണു കണ്ണിനു മഞ്ഞനിറം
ചുരയ്ക്ക (Bottle Gourd) ജൂസ് ആയോ പറാത്തയിൽ ചേർത്തോ കഴിച്ചാൽ രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം നിർത്താമെന്ന് ഒരു വിഡിയോ കണ്ടു. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ? ചുരയ്ക്ക ജൂസ് കുടിക്കുന്നതു രക്തം കട്ടപിടിക്കുന്നതു തടയുമെന്നും അതുകൊണ്ട് ഹൃദ്രോഗവും പക്ഷാഘാതവുമൊക്കെ തടയാന്‍ ചുരയ്ക്ക
Results 1-15 of 371