Manorama Arogyam is the largest circulated health magazine in India.
July 2025
August 2025
മരുന്നു കൊണ്ടു അമിത ബിപി നിയന്ത്രണ ത്തിലാകുന്നുണ്ടോ എന്നറിയാൻ പരിശോധന കൂടിയേ തീരൂ. മരുന്നു കഴിച്ചു തുടങ്ങുമ്പോൾ ചിലരിൽ ബിപി അളവു കൂടിയും കുറഞ്ഞുമൊക്കെ പോകാം. ചിലരിൽ പെട്ടെന്നു ബിപി താഴ്ന്നു പോകാം. ഇടയ്ക്കിടയ്ക്കു ബിപി പരിശോധിച്ചു നോക്കിയാലേ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനും ഡോക്ടറെ കണ്ട്
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 18 ആയ സാഹചര്യത്തിൽ സംസ്ഥാനത്തെ കിണറുകൾ ക്ലോറിനേറ്റു ചെയ്യാനും ജലാശയങ്ങൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും നിർദേശിച്ചിരിക്കുകയാണു സംസ്ഥാന സർക്കാർ. കുടിവെള്ളം അണുവിമുക്തമാക്കാൻ പല മാർഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാർഗ്ഗം ബ്ലീച്ചിങ്
എന്തെങ്കിലും രോഗമോ ആരോഗ്യപ്രശ്നമോ സംഭവിച്ചാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ പ്രകടമാക്കും. ‘എന്തോ പ്രശ്നമുണ്ട്, സഹായം തേടൂ’ എന്ന നിശ്ശബ്ദമായ അഭ്യർഥനയാണത്. ഇത്തരം ചില രോഗ സൂചനകളും ലക്ഷണങ്ങളും അറിയാം. 1. കണ്ണിനു മഞ്ഞനിറം– ഹെപ്പറ്റൈറ്റിസിലും മറ്റു കരൾ സംബന്ധമായ രോഗങ്ങളിലുമാണു കണ്ണിനു മഞ്ഞനിറം
ചുരയ്ക്ക (Bottle Gourd) ജൂസ് ആയോ പറാത്തയിൽ ചേർത്തോ കഴിച്ചാൽ രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം നിർത്താമെന്ന് ഒരു വിഡിയോ കണ്ടു. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ? ചുരയ്ക്ക ജൂസ് കുടിക്കുന്നതു രക്തം കട്ടപിടിക്കുന്നതു തടയുമെന്നും അതുകൊണ്ട് ഹൃദ്രോഗവും പക്ഷാഘാതവുമൊക്കെ തടയാന് ചുരയ്ക്ക
മറക്കാതെ ഒാർമയിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾക്കാണു നാം ചുരുക്കപ്പേരുകൾ കണ്ടെത്തുന്നത്. മെഡിക്കൽ രംഗത്തും അത്തരം ചില സൂത്രവാക്യങ്ങളുണ്ട്. ഒാർമിച്ചു വച്ചാൽ നമ്മുടെ ജീവൻരക്ഷയ്ക്കു തന്നെ ഉതകുന്ന അത്തരം ചില ചുരുക്കരൂപങ്ങളെ കുറിച്ചു വിശദമായി അറിയാം. 1. എബിസി (ABC) എയർവേ- ബ്രീതിങ്-സർക്കുലേഷൻ എന്നുള്ളതിനെ
രാവിലെ മുതൽ മണിക്കൂറുകൾ ഒരേ ഇരിപ്പ് ഇരുന്ന് എഴുന്നേൽക്കുമ്പോൾ പിൻഭാഗത്ത് വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടാറുണ്ടോ? മണിക്കൂറുകൾ ഒരേ ഇരിപ്പിരിക്കുന്നവരിൽ ഉണ്ടാകുന്ന ഗ്ലൂട്ടൽ അംനീഷ്യ അഥവാ ഡെഡ് ബട്ട് സിൻഡ്രം ആകാം കാരണം. പിൻഭാഗത്തുള്ള മൂന്നു പേശികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലൂട്ടൽ പേശികൾ. ദീർഘനേരമുള്ള
കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും വർധിപ്പിക്കുന്നതിനും ദഹനശക്തി ക്രമപ്പെടുത്തുന്നതിനും ചില പ്രത്യേക അനുഷ്ഠാനങ്ങൾ പരമ്പരാഗതമായി കേരളത്തിൽ നടപ്പിലുണ്ട്. ഇതിനെ പൊതുവെ കർക്കടകചര്യ എന്നു പറയുന്നു.ഇതിൽ പ്രധാനപ്പെട്ടതു കർക്കടക കഞ്ഞിയാണ് കർക്കടകത്തിൽ മരുന്നു കഞ്ഞി കുടിക്കുന്നതു കൊണ്ടു ശരീരത്തിലെ
ഒാൺലൈൻ ആരോഗ്യ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അമിതക്ഷീണം,പിസിഒഎസ് എന്നു വേണ്ട ഹൃദയാരോഗ്യത്തിനു വരെ മഗ്നീഷ്യം കഴിക്കാം എന്നു നിർദേശിച്ചുള്ള വിഡിയോകളും വ്യാപകമാണ്. യഥാർഥത്തിൽ മഗ്നീഷ്യം സപ്ലിമെന്റായി
ശരീരത്തിനു വളരാനുള്ള ഊർജ്ജം തരുന്നതു ഭക്ഷണമാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളും ഇന്നു ഭക്ഷണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഭക്ഷണത്തിലെ പ്രശ്നങ്ങൾ കാരണം ഉദരരോഗങ്ങൾ ഇന്നു സാധാരണമാണ്. നമ്മളെ പൊതുവായി അലട്ടുന്ന ഉദരരോഗങ്ങളിൽ ഭക്ഷണകാരണം ഉണ്ടാകുന്നത് ഏതൊക്കെയാണ് എന്നു നോക്കാം. പുളിച്ചുതികട്ടൽ
അമിതവണ്ണം എന്നതു വലിയൊരു വിഭാഗം ജനങ്ങളെയും ഇപ്പോൾ അലട്ടുന്ന ഒരു വിഷയമാണ്. കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവയിലൂെട അമിതവണ്ണത്തെ പിടിച്ചുകെട്ടാൻ കഴിയുന്നതാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാൻ നമ്മുെട തനതു ചികിത്സാ ശാഖയായ ആയുർവേദ ചില മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം ‘ഹിതാഹാരം
ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള രോഗമാണു കാൻസർ എന്നാണു പൊതുവേയുള്ള ധാരണ. എന്നാൽ തൈറോയ്ഡ് കാൻസർ അങ്ങനെയല്ല ; ലളിതമായും വളരെ കുറവു ചികിത്സകളിലൂടെയും ഭേദമാക്കാനാകുന്ന കാൻസറാണ്. തൈറോയ്ഡ് കാൻസറിൽ, തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് ഒരു ട്യൂമറായി രൂപാന്തരപ്പെടുന്നു. മറ്റു
ഫ്ലൂറൈഡ് കാൻസറിനു കാരണമാകുമെന്നും നമ്മുടെ ടൂത്ത് പേസ്റ്റുകളിലൊക്കെ ഈ ഘടകം അടങ്ങിയിട്ടുണ്ട്, സൂക്ഷിക്കണമെന്നും ഒരു വാട്സാപ് സന്ദേശം കണ്ടു. ശരിയാണോ? 20Ðാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിലെ ആളുകൾക്കിടയിൽ ദന്താരോഗ്യപ്രശ്നങ്ങൾ വളരെ കൂടുതലായിരുന്നു. ആ സമയത്തു നടന്ന ഒരു
ഹോർമോൺ കുത്തിവച്ച കോഴിയിറച്ചി’യാണു മലയാളിയുടെ പ്രധാനപ്പെട്ട ഒരു ഭയം. 36-40 ദിവസങ്ങൾ കൊണ്ടു കോഴിക്കുഞ്ഞുങ്ങൾ വളർന്നു രണ്ടും മൂന്നും കിലോ തൂക്കം വയ്ക്കുന്നതു ഹോർമോൺ തീറ്റ നൽകുന്നതുകൊണ്ടാണ് എന്നൊരു ധാരണ പരക്കെയുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരും പല തട്ടിലാണ്. എന്നാൽ, ഹോർമോൺ തീറ്റയും കുത്തിവയ്പുമൊക്കെ വെറും
‘വേദന വേദന ലഹരിപിടിക്കും വേദന, ഞാനതിൽ മുഴുകട്ടെ...’ എന്നു കരൾ പിളർക്കുന്ന മനോവേദനയെക്കുറിച്ചു കവി പാടി. പക്ഷേ, ശാരീരിക വേദന വന്നാൽ എങ്ങനെയെങ്കിലും അതൊന്നു മാറിക്കിട്ടിയാൽ മതി എന്നായിരിക്കും ആരും വിചാരിക്കുക. നമുക്കു ശല്യവും ദുരിതവുമൊക്കെയാണെങ്കിലും വേദനയ്ക്ക് ഒരു ഉദ്ദേശ്യശുദ്ധിയുണ്ട്- നമ്മുടെ
ശരീരത്തിൽ സംശയകരമായ രീതിയിൽ മുഴകളോ തടിപ്പോ കാണുമ്പോഴാണു ബയോപ്സിയെക്കുറിച്ചു നാം ചിന്തിക്കുന്നത്. സ്കാനുകളിൽ തടിപ്പു തിരിച്ചറിയാനേ സാധിക്കൂ. ത ടിപ്പോ മുഴയോ അർബുദം കൊണ്ടുള്ളതാണോ എന്നുറപ്പിക്കാൻ ബയോപ്സി തന്നെ ചെയ്യണം. അർബുദം സംശയിക്കുന്ന ഭാഗത്തു നിന്നും കോശങ്ങളോ സ്രവമോ എടുത്താണു പരിശോധന
Results 1-15 of 360