Manorama Arogyam is the largest circulated health magazine in India.
June 2025
April 26 - May 9, 2025
ഫ്ലൂറൈഡ് കാൻസറിനു കാരണമാകുമെന്നും നമ്മുടെ ടൂത്ത് പേസ്റ്റുകളിലൊക്കെ ഈ ഘടകം അടങ്ങിയിട്ടുണ്ട്, സൂക്ഷിക്കണമെന്നും ഒരു വാട്സാപ് സന്ദേശം കണ്ടു. ശരിയാണോ? 20Ðാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിലെ ആളുകൾക്കിടയിൽ ദന്താരോഗ്യപ്രശ്നങ്ങൾ വളരെ കൂടുതലായിരുന്നു. ആ സമയത്തു നടന്ന ഒരു
ഹോർമോൺ കുത്തിവച്ച കോഴിയിറച്ചി’യാണു മലയാളിയുടെ പ്രധാനപ്പെട്ട ഒരു ഭയം. 36-40 ദിവസങ്ങൾ കൊണ്ടു കോഴിക്കുഞ്ഞുങ്ങൾ വളർന്നു രണ്ടും മൂന്നും കിലോ തൂക്കം വയ്ക്കുന്നതു ഹോർമോൺ തീറ്റ നൽകുന്നതുകൊണ്ടാണ് എന്നൊരു ധാരണ പരക്കെയുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരും പല തട്ടിലാണ്. എന്നാൽ, ഹോർമോൺ തീറ്റയും കുത്തിവയ്പുമൊക്കെ വെറും
‘വേദന വേദന ലഹരിപിടിക്കും വേദന, ഞാനതിൽ മുഴുകട്ടെ...’ എന്നു കരൾ പിളർക്കുന്ന മനോവേദനയെക്കുറിച്ചു കവി പാടി. പക്ഷേ, ശാരീരിക വേദന വന്നാൽ എങ്ങനെയെങ്കിലും അതൊന്നു മാറിക്കിട്ടിയാൽ മതി എന്നായിരിക്കും ആരും വിചാരിക്കുക. നമുക്കു ശല്യവും ദുരിതവുമൊക്കെയാണെങ്കിലും വേദനയ്ക്ക് ഒരു ഉദ്ദേശ്യശുദ്ധിയുണ്ട്- നമ്മുടെ
ശരീരത്തിൽ സംശയകരമായ രീതിയിൽ മുഴകളോ തടിപ്പോ കാണുമ്പോഴാണു ബയോപ്സിയെക്കുറിച്ചു നാം ചിന്തിക്കുന്നത്. സ്കാനുകളിൽ തടിപ്പു തിരിച്ചറിയാനേ സാധിക്കൂ. ത ടിപ്പോ മുഴയോ അർബുദം കൊണ്ടുള്ളതാണോ എന്നുറപ്പിക്കാൻ ബയോപ്സി തന്നെ ചെയ്യണം. അർബുദം സംശയിക്കുന്ന ഭാഗത്തു നിന്നും കോശങ്ങളോ സ്രവമോ എടുത്താണു പരിശോധന
വ്യായാമത്തിനായി കഷ്ടപ്പെട്ടു നടക്കുന്നവരേറെ...എന്നാൽ സ്മാർട്ട് ആയി നടക്കുന്നവർ കുറവാണ്...അതായത് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ സ്മാർട്ടായി നടത്തം ചിട്ടപ്പെടുത്തിയില്ലെങ്കിൽ കാര്യമില്ല. ഇപ്പോൾ വൈറലായിരിക്കുന്നതും ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമായ ഒരു നടത്തമാണ്...ഒരു സ്മാർട്ട്
അതിതീവ്ര വേദന വരുമ്പോഴായിരിക്കും മൂത്രത്തിൽ കല്ലുള്ള കാര്യം അറിയുന്നതു തന്നെ. വൃക്കയുടെ ഭാഗം (Loin) മുതൽ അടിവയർ വരെ വേദന വ്യാപിക്കാം. കഠിനമായ വേദനയുള്ള രോഗികൾക്കു വേദന ശമിപ്പിക്കാനുള്ള മരുന്നുകൾ കഴിക്കാം. പക്ഷേ, വൃക്കയ്ക്കു കേടു വരുത്താത്ത വേദനാസംഹാരികൾ മാത്രമേ ഉപയോഗിക്കാവൂ. സാധാരണ, വേദനയ്ക്കു
മൂത്രാശയ കല്ലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്നു സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ്. ഇത് അസഹനീയമായ വേദന ഉളവാക്കും. വൃക്കകളിലോ മൂത്രാശയത്തിൽ മറ്റെവിടെയെങ്കിലുമോ ലവണങ്ങൾ അടിഞ്ഞുകൂടി ക്രിസ്റ്റലുകളുടെ രൂപം പ്രാപിക്കുന്നതിനെയാണു മൂത്രാശയ കല്ലുകൾ എന്നു പറയുന്നത്. ഈ അവസ്ഥയെ യൂറോലിത്തിയാസിസ്
ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നത് അയഡിൻ അഭാവത്തിനു കാരണമാകുമെന്നു കണ്ടു. ഇതു ശരിയാണോ? ഹിമാലയൻ താഴ്വാരങ്ങളിൽ കാണുന്ന ഒരുതരം കല്ലുപ്പാണു ഹിമാലയൻ ഉപ്പ് അഥവാ പിങ്ക് സാൾട്ട്. കോപ്പർ, സിങ്ക്, മഗ്നീഷ്യം, കാത്സ്യം പോലുള്ള 80 ഒാളം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയതുകൊണ്ടു ഹിമാലയൻ ഉപ്പ് കൂടുതൽ ആരോഗ്യകരമാണെന്നാണ്
പഞ്ചസാരയുടെ അളവ് കുറഞ്ഞ സ്നാക്കുകൾ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നു നമുക്ക് അറിയാം. പക്ഷേ അതു കൃത്യമായി പാലിക്കാനാകുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം. ഈ വേനൽക്കാലത്ത് മധുരമുള്ള സ്നാക്കുകൾക്കൊപ്പം കഴിക്കുന്ന മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ജൂസുകളുമെല്ലാം പഞ്ചസാരയുടെ പ്രധാന
സാധാരണ ന്യുമോണിയയിൽ നിന്നും വ്യത്യസ്തമായി വളരെ ലഘുവായി വന്നുപോന്നിരുന്ന ഒരു ന്യുമോണിയ ആയിരുന്നു മൈക്കോപ്ലാസ്മ ന്യുമോണിയ. നേരിയ പനി–അതു നാലു ദിവസത്തിലധികം നീണ്ടുനിൽക്കാം. ചെറിയ വരണ്ട ചുമ, ക ഫക്കെട്ട്, നെഞ്ചിൽ കുറുങ്ങൽ പോലെ തോന്നുക, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണും. പക്ഷേ, അത്ര ക്ഷീണമോ
വരണ്ട നേത്രങ്ങൾക്കുള്ള പ്രതിവിധിയാണ് ഐ ഡ്രോപ്സ് അഥവാ കൃത്രിമ കണ്ണുനീർ.ഇന്നത്തെ കംപ്യൂട്ടർ യുഗത്തിൽ വരണ്ട നേത്രങ്ങൾ ഇല്ലാത്ത വ്യക്തികൾ ചുരുക്കമാണ്.ഈ പ്രശ്നത്തിനു പല കാരണങ്ങളുണ്ട്.കൂടുതൽ സമയം കോൺടാക്റ്റ് ലെൻസ് ധരിക്കുക,വിഷാദരോഗത്തിനുള്ള ആന്റി ഡിപ്രസന്റ് മരുന്നുകൾ,അലർജിക്കും തുമ്മലിനുമുള്ള ആന്റി
മഞ്ഞപ്പിത്തം എന്ന രോഗവുമായി ബന്ധപ്പെട്ടു നാം അത്ര ശ്രദ്ധിക്കാത്ത ഒരു മേഖലയാണു സെപ്റ്റിക് ടാങ്ക്. സെപ്റ്റിക് ടാങ്കുകളൊക്കെ സുരക്ഷിതമല്ലേ ? മണ്ണിനടിയിൽ അല്ലേ? എന്തു പ്രശ്നമുണ്ടാകാനാണ് എന്നൊരു ചിന്ത പൊതുജനങ്ങൾക്കുണ്ട്. മണ്ണിൽ വിസർജ്യത്തിന്റെ അംശം അധികമായുണ്ടെങ്കിൽ അത് ഏതെങ്കിലും ഒരു ഘട്ടത്തിൽ
പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കത്തിനാണു പാൻക്രിയാറ്റൈറ്റിസ് എന്നു പറയുന്നത്. ഈ രോഗത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് രോഗമാണ്. പിത്തസഞ്ചിയിലെ കല്ല്, ചില വൈറസുകൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങ ൾ, മദ്യം, പാൻക്രിയാസിന്റെ പരുക്ക് എന്നിവ കാരണം ഈ രോഗം
ഗർഭിണി ആകുന്നതു മുതൽ കുഞ്ഞിനു രണ്ടു വയസ്സു വരെയുള്ള കാലത്തെയാണു കുഞ്ഞിന്റെ ആദ്യ 1000 ദിവസമായാണു കണക്കാക്കുന്നത്. ഇപ്പോളിതാ ആ ദിവസങ്ങളിലെ പോഷണവും പ്രമേഹവും സംബന്ധിച്ചു നിര്ണായകമായ വെളിപ്പെടുത്തലുകളുമായി പുതിയ പഠനം വന്നിരിക്കുന്നു
വൈറൽ പനി വ്യാപകമാകുകയാണ്. ഉയർന്നതാപനിലയിലുള്ള പനി തന്നെയാണു ലക്ഷണം. ശരീരം വിയർത്തു പനി കുറയാം. വീണ്ടും കൂടാം. കൂടിയും കുറഞ്ഞും പ്രകടമാകുന്ന പനിയാണ് പ്രധാന ലക്ഷണം. ഒാരോതരം വൈറസിനുമനുസരിച്ചു ലക്ഷണങ്ങൾ വ്യത്യാസപ്പെടും.
Results 1-15 of 349