Manorama Arogyam is the largest circulated health magazine in India.
December 2025
November 2025
എട്ടുകാലിയുടെ കടിയേറ്റു സൂപ്പർ പവർ നേടിയ സ്പൈഡർമാൻ...മിന്നലേറ്റ് അസാധാരണ ശക്തി നേടിയ മിന്നൽ മുരളി....റേഡിയേഷൻ അമിതമായി ശരീരത്തിലേറ്റ് അസാധാരണ രൂപവും അതിനൊത്ത കരുത്തും നേടിയ പച്ചനിറമുള്ള ഭീമൻ ഹൾക്ക്... ചില പ്രത്യേക സാഹചര്യങ്ങളുടെ പിൻബലത്തിൽ സൂപ്പർ ഹീറോകളായി മാറിയവരാണ് ഇവരെല്ലാം. ഈയടുത്തു വന്ന ‘ലോക’
അലർജി ഇന്നു പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. സാധാരണയായി ഹാനികരമല്ലാത്ത ചില വസ്തുക്കളെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അപകടകരമെന്ന് തെറ്റിദ്ധരിച്ചു പ്രതികരിക്കുന്നതിനാലാണ് അലർജി ഉണ്ടാകുന്നത്. ഈ അനാവശ്യ പ്രതികരണം പല അവയവങ്ങളിലും വിവിധ ലക്ഷണങ്ങളായി പ്രകടമാക്കും.
ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇന്ത്യയുടെ കാര്യമെടുത്താൽ 30 ദശലക്ഷത്തോളം ആളുകൾ ആസ്മ കാരണം കഷ്ടപ്പെടുന്നു. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്മയുണ്ടെന്നും അതു സ്കൂൾ കുട്ടികളിലും കൗമാര
കാൻസർ ചികിത്സാരംഗം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞു. കാൻസറിനുള്ള സമഗ്ര ചികിത്സ നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. കൂടാതെ രോഗികൾക്കു സാമ്പത്തികസഹായം നൽകുന്ന പദ്ധതികളും. ചികിത്സാ പദ്ധതികൾ ∙ ആരോഗ്യകിരണം– കുട്ടികൾക്കുള്ള കാൻസർ സുരക്ഷാ പദ്ധതി : 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ
തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ. വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്. പരുക്കുകളെ തുടർന്നു ദീർഘനാൾ കൈ ചലിപ്പിക്കാതെ വയ്ക്കുക, പ്രമേഹം, വാതരോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഫ്രോസൻ
ശരീരത്തിലെ ഒന്നിലധികം സന്ധികൾക്ക് ഉണ്ടാകുന്ന വീക്കം, വേദന, നീർക്കെട്ടൽ എന്നിവ കാരണം ഉണ്ടാകുന്ന അസുഖമാണ് ആർത്രൈറ്റിസ് അഥവാ വാതരോഗം. നൂറിലധികം വാതരോഗങ്ങൾ ഉള്ളതിൽ പ്രധാനപ്പെട്ടവയാണ്– ∙ സന്ധിവാതം (ഓസ്റ്റിയോ ആർത്രൈറ്റിസ്) ∙ ആമവാതം ( റുമറ്റോയ്ഡ് ആർത്രൈറ്റിസ്) ∙ സോറിയാറ്റിക് ആർത്രൈറ്റിസ്. ഓട്ടോ ഇമ്യൂൺ
പ്രായമാകുമ്പോൾ സംഭവിക്കാവുന്ന പല അത്യാഹിതങ്ങളും ചെറുപ്പക്കാരിൽ ഇന്നു കണ്ടു തുടങ്ങിയിരിക്കുന്നു. അതിലൊന്നാണു പൊടുന്നനെ കുഴഞ്ഞുവീണുള്ള മരണം. കുറച്ചു കാലം മുൻപു വരെ വളരെ അപൂർവമായി മാത്രമെ 20 - 30 വയസ്സിനിെട ഹാർട്ട് അറ്റാക്കുമായി രോഗികൾ വന്നിരുന്നുള്ളു. ഇന്ന് അതല്ല സ്ഥിതിവിശേഷം. സഡൻ ഡെത്ത് എന്നാൽ
ഇന്നു ഭാരതത്തിൽ 110 ദശലക്ഷത്തിലധികം പ്രമേഹരോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കു സൂചിപ്പിക്കുന്നത്. പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാര കൂടി നിൽക്കുകയാണെങ്കിൽ അൽപം പോലും വൈകാതെ ഇൻസുലിൻ ആരംഭിക്കണമെന്ന അറിവു പുതിയതല്ല. എന്നാൽ പലർക്കും ഇൻസുലിൻ കുത്തിവയ്പിനെ ഭയമാണ്. ഈ ഭയം കാരണം കുത്തിവയ്പ് എടുക്കാതെ രോഗം
വായും തൊണ്ടയുമൊക്കെ ശുചിയാക്കി വച്ചു വായനാറ്റവും ദന്തക്ഷയവും പ്രതിരോധിക്കുന്നതിനെ കുറിച്ചു നാം ചെറുപ്പം മുതലേ കേൾക്കുന്നുണ്ട്. പക്ഷേ, വായ ആരോഗ്യത്തോടെ സൂക്ഷിക്കുക വഴി വദനാർബുദം തടയാമെന്നതിനെ കുറിച്ചു നാം അത്ര ബോധവാന്മാരല്ല. ഇന്ന് ഇന്ത്യയിൽ ഉണ്ടാകുന്ന 10 മരണകാരണങ്ങളിൽ ഒന്നാണു വദനാർബുദം അഥവാ
പ്രമേഹം പോലുള്ള ഗുരുതരമായ രോഗം ബാധിച്ചവർ മരുന്നിനൊപ്പം ഭക്ഷണവും ശ്രദ്ധിക്കണം. അനാരോഗ്യകരമായ ഭക്ഷണക്രമം ഉപേക്ഷിച്ചാൽ തന്നെ പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. പ്രീ ഡയബറ്റിസ് അവസ്ഥയിൽ ഉള്ളവർക്കും ചിട്ടയായ ഭക്ഷണരീതി പ്രയോജനകരമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ∙ ചിട്ടയില്ലാത്ത ഭക്ഷണശീലം അമിതഭാരം
പടികയറാനോ നടക്കാനോ പറ്റുന്നില്ല, കാല് ഒന്ന് അനക്കാൻ പോലും വയ്യാത്ത വേദനയാണ്. കസേരയിൽ ഇരിക്കാൻ പോലും പ്രയാസം... 60 വയസ്സു കഴിഞ്ഞുള്ള ഒരാളോടു സംസാരിച്ചാൽ ഏറ്റവുമധികം കേൾക്കുന്ന പരാതി ഇതായിരിക്കും. മുട്ടുതേയ്മാനമാണ് നമ്മുടെ നാട്ടിൽ മുട്ടുവേദനയുടെ ഒരു പ്രധാനകാരണം. കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലം മുൻപു വരെ
സ്കിൻ ക്ലിനിക് ശ്യംഖലയായ ഡോക്ടർ സ്കിൻ, മനോരമ ആരോഗ്യവുമായി സഹകരിച്ചു നടത്തുന്ന സൗജന്യ സ്കിൻ കെയർ ഡയഗ്നോസിസ് ക്യാംപിൽ പങ്കെടുക്കാൻ അവസരം. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഡോക്ടർ സ്കിൻ ക്ലിനിക്കിൽ നേരിട്ടും ഒാൺലൈൻ കൺസൽറ്റേഷനിലൂെടയും പങ്കെടുക്കാം. നവംബർ 1 വരെയാണ് ക്യാംപ്. കുട്ടികളുെട ചർമരോഗങ്ങൾ,
മനുഷ്യന് ഏറ്റവും ആവശ്യമുള്ള കഴിവുകളിൽ ഒന്നാണു കേൾവി. എന്നാൽ ഇന്ന് അധികം ചർച്ച െചയ്യപ്പെടാത്ത വിഷയമാണു ചെറുപ്പക്കാർക്കിടയിൽ കേൾവിപ്രശ്നങ്ങൾ വർധിക്കുന്നു എന്നത്. പ്രായമാകുമ്പോൾ കാണപ്പെടുന്ന കേൾവിക്കുറവു ചെറുപ്പത്തിലേ ആരംഭിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ലോകാരോഗ്യ സംഘടനയുെട പഠനങ്ങൾ പ്രകാരം
ഏതൊരു മുറിവുണ്ടായാലും ഉടനെ തന്നെ തൊലിയുടെ പുറത്തും മണ്ണിലും അഴുക്കിലുമുള്ള ബാക്ടീരിയ അതിനകത്തേക്കു തീർച്ചയായും കയറും. എന്നാൽ രക്തത്തിലെ ശ്വേതരക്താണുക്കളും ആന്റിബോഡികളും ചേർന്നു ഈ രോഗാണുക്കളെ ഫലപ്രദമായി പ്രതിരോധിക്കുന്നതു കാരണം പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലാതെ മുറിവുണങ്ങും. എന്നാൽ ധാരാളം അണുക്കൾ
ചുമ ചെറിയൊരു രോഗമോ സംഭവമോ അല്ല. ശരീരത്തിലേക്കു കടക്കാൻ ശ്രമിക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി തുടങ്ങിയവയെ പുറംതള്ളാൻ ശരീരം കണ്ടെത്തുന്ന കുറുക്കുവഴിയാണ് ചുമ. എന്നാൽ ചുമ അധികമായാൽ അപകടമാണ്. കാരണം പലവിധ ശ്വാസകോശങ്ങളുടെ തുടക്ക ലക്ഷണമാണു ചുമ. നമ്മുടെ ശരീരം മനസ്സറിയാതെ ചെയ്തുപോകുന്ന ചില
Results 1-15 of 381