Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
ഒപ്പം താമസിക്കുന്ന യുവതിയുടെ തലയിൽ, ലഹരിക്കു അടിമപ്പെട്ട് ചവിട്ടിയ ശേഷം രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ എടുത്തെറിഞ്ഞ സംഭവത്തിൽ ആൺസുഹൃത്തായ താമരക്കുളം കിഴക്ക്മുറി കാവുങ്കൽ തറയിൽ സജുഭവനം ശ്യാംകുമാറിനെ (45) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. എരുമക്കുഴി ഹരിമംഗലത്ത് പടിഞ്ഞാറ്റേത് മേഖലയിലാണ് ശ്യാംകുമാര്‍
എറണാകുളം ഇരുമ്പനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം. തകരാറായ ടാങ്കര്‍ ലോറിയുടെ അറ്റകുറ്റപ്പണിക്കിടെ തനിയെ നീങ്ങിയ മറ്റൊരു ടാങ്കര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയില്‍ വീട്ടില്‍ ജിഷ്ണു (23) ആണ് മരിച്ചത്.
എറണാകുളം മലയാറ്റൂരില്‍ പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയതു ആണ്‍സുഹൃത്തെന്ന് ഉറപ്പിച്ച് പൊലീസ്. ആണ്‍സുഹൃത്തായ അലന് (21) കുറ്റം സമ്മതിച്ചു. ഡ്രൈവറായ അലന് വെല്‍ഡിങ് ജോലിയും ചെയ്തിരുന്നെന്നാണ് വിവരം. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങിനായാണ് നാട്ടില്‍ വന്നത്.
കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തിയ കേസില്‍ പ്രതി സ്ഥിരമായി ലഹരിക്കടിമയെന്ന് പൊലീസ്. ചവറ വട്ടത്തറയിൽ സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലായ ഷഹനാസ് (28) ലഹരിക്ക് അടിമയാണ്. വീട്ടിൽ ഷഹനാസും ഉമ്മയും സഹോദരിയും മുത്തശ്ശിയുമാണ് ആണ്
22 വയസുകാരിയായ എംഎസ്സി വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്സി
മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന് സമ്മതിച്ചുവെന്നാണ് വിവരം. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല്
മഞ്ജു വാരിയര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം വളച്ചൊടിക്കലെന്ന് ഉമാ തോമസ് എംഎല്‍എ. ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നത്. നീക്കം കാര്യങ്ങള്‍ വഴിതിരിച്ചുവിടാനാണ്. അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്നും ഉമ തോമസ് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിച്ചേര്‍ക്കാന്‍ തനിക്കെതിരായി
മദ്യപനായ അച്ഛന്റെ ക്രൂരമര്‍ദ്ദനം സഹിക്കാനാകാതെ ഒന്‍പതാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി
നടിയെ അക്രമിച്ച കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു വിധി പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ആദ്യ ആറു പ്രതികളും കുറ്റക്കാരാണെന്നായിരുന്നു കോടതി വിധി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവരുന്നത്. ഇക്കാലമത്രയും
പെരുമ്പാവൂർ ഐമുറി നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്- ശോഭന ദമ്പതികളുടെ മകനാണ് പൾസർ സുനി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പൾസർ ബൈക്ക് മോഷ്ടിച്ചതോടെയാണ് ‘പൾസർ സുനി’ എന്ന ഇരട്ടപ്പേരു വീണതെന്നു പിതാവ് പറഞ്ഞു. ഇയാൾക്ക് വീടുമായി ബന്ധമില്ലെന്നും സഹോദരിയുടെ വിവാഹത്തിനു പോലും സുനി എത്തിയില്ലെന്നും വീട്ടുകാർ
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കു പിന്നാലെ അപ്പീലുമായി പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത്
ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാണിച്ച് ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. അതിജീവിതയുടെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു. ക്രൂരമായ പീഡനത്തിന്
Results 1-12 of 603