The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 2025
June 7-20, 2025
കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിലൂടെ സുഫ്ന ജാസ്മിൻ എന്ന പത്താം ക്ലാസ്സുകാരി നടക്കുന്നു. കോച്ചിന്റെ നിർദേശപ്രകാരം വെയ്റ്റ് ലിഫ്റ്റിങ്ങിൽ ‘ഒരു കൈ’ നോക്കാനുള്ള ആ നടപ്പിനിടെ സുഫ്ന പൊട്ടിക്കരഞ്ഞു. ജിമ്മിലേക്കു പോകാതെ ഓടി രക്ഷപ്പെട്ടാലോ എന്നു വരെ അവൾ ചിന്തിച്ചു. 2025
മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഒാരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഒാർമകൾ ഒാടിത്തുടങ്ങും. അതുകൊണ്ടാവാം പഴയ
അഹമ്മദാബാദ് വിമാനാപകടത്തിന്റെ വാർത്തകൾ രാജ്യത്തെ കണ്ണീരണിയിക്കുമ്പോൾ കേരളം ഓർക്കുന്നൊരു പേരുണ്ട്. റാണി ചന്ദ്ര... വർഷങ്ങൾക്കു മുമ്പുള്ളൊരു വിമാനാപകടം കവർന്ന ആ ജീവന്റെ തുടിപ്പുകൾ മലയാളിയുടെ ഓർമകളിലുണ്ട്. റാണി ചന്ദ്രയുടെ ഓർമകളിലൂടെ... ഒപ്പം ആ വിമാനാപകടത്തിന്റെ തീവ്രതയും... 1976 ഒക്ടോബർ 12. ബോംബെ
ലോലമായ ഒാർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... ഒപ്പം പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഹൃദ്യമായ ഓർമകളും നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ.
കൊച്ചി മാമംഗലത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്ന തിരക്കിലാണു സംഗീത സംവിധായകൻ രാഹുൽ രാജും ഭാര്യ മിറിയവും. പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും വാൽക്കണ്ണാടിയുമൊക്കെ അടുക്കി വയ്ക്കുന്ന മിറിയത്തെ നോക്കി കുസൃതിയോടെ രാഹുൽ മൂളി, ‘മിഴിയഴകു
കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു. ‘പരിപാടികൾ ഹിറ്റാണെങ്കിലും ജീവിതം
കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഞാനോ നിങ്ങളോടു പറയുന്നു. നിന്റെ വലത്തേ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക. ഒരുത്തൻ നിന്നോട് ഒരു നാഴിക വഴിപോകുവാൻ
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റിന് അത് പുനർജന്മമായി. പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ
കീർത്തിചക്രയുടെ ചിത്രീകരണം ആരംഭിച്ച ദിവസം കശ്മീരിലെ പ്രമുഖ പത്രത്തിൽ ഒരു എക്സ്ക്ലൂസിവ് വാർത്ത. ‘‘മേജർ രവി തിരിച്ചെത്തിയിരിക്കുന്നു, രണ്ടാംവരവിൽ ആയുധം തോക്കല്ല; ക്യാമറയാണ്.’’ അതിരാവിലെ പത്രം വായിച്ച മേജർ രവി വാർത്തയിലെ അപകടം തിരിച്ചറിഞ്ഞു. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ലേഖകൻ എക്സ്ക്ലൂസിവായി
മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് മാർച്ച് ആറിന് 9 വര്ഷം തികഞ്ഞിരുന്നു. മണിയുടെ ശബ്ദവും ഓര്മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്ക്ക് വേദന മാത്രമാണ് ആ വേര്പാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. തന്റെ വഴികള്
കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ,
കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി.<br> <br> ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നു ലത ർ സാധനങ്ങളുടെ വലിയ കെട്ടുകളുമായി നാട്ടിൽ വന്നിറങ്ങിയാലും ഇന്നസെന്റിന് വിശ്രമിക്കാനുള്ള നേരമൊന്നുമില്ല. കൊണ്ടുവന്ന സാധനങ്ങളുടെ വിതരണമാണ് അടുത്ത ജോലി. സ്കൂട്ടറിലാണ് യാത്ര. അതിനു പിന്നിൽ ഒരാൾ പൊക്കത്തിൽ സാധനങ്ങൾ അടുക്കി കെട്ടിവയ്ക്കും. പിന്നിൽ നിന്നു നോക്കിയാൽ ആളെ കാണാൻ
കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.
അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും
Results 1-15 of 295