Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
പ്രണയത്തിന്റെയും വിരഹത്തിന്റെയും നിരാശയുടെയും വിഷാദത്തിന്റെയും നിസ്സഹായതയുടെയും പുരുഷഭാവം. കരയാനും പരാജയപ്പെടാനും ആത്മഹത്യയിൽ അഭയം തേടാനും വെമ്പുന്ന നായകശരീരം. ഇതൊക്കെച്ചേരുന്നതായിരുന്നു വേണു നാഗവള്ളി എന്ന നടൻ: ഒരു ‘നിത്യയൗവ്വന കാമുക മുഖം’! ഇതിനൊക്കെയപ്പുറം പോകുന്ന ഒരു മികച്ച കഥാപാത്രത്തെ മലയാള
‘‘നവ്യയുടെ മകൻ സായ്കൃഷ്ണന് സാമ്പാർ വലിയ ഇഷ്ടമാണ്. സാമ്പാർ മാത്രമല്ല ഇലയിൽ സദ്യയുണ്ണാനും അവന് ഇഷ്ടമാണ്. അതു കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമാകും, മുംബൈയിൽ ജനിച്ചുവളർന്ന കുട്ടിയായിട്ടും അവനിൽ നാടിന്റെ രുചിയിഷ്ടം ഉണ്ടല്ലോ എന്ന സന്തോഷം. ചേപ്പാട് നിറയെ മരങ്ങളുള്ള സ്ഥലത്തു തന്നെയാണ് ഞങ്ങളിപ്പോഴും
വാമനൻ മഹാബലിയോടു മൂന്നടി മണ്ണു ദാനം ചോദിച്ചതുപോലെ ഓണത്തിനു പ്രമാണങ്ങളും മൂന്നാണ്.‘അത്തം തൊട്ടു പൂക്കളമിടുക, മൂലം തൊട്ടു പപ്പടം കാച്ചുക, കാണം വിറ്റും ഓണമുണ്ണുക.’ ഇങ്ങനെയിങ്ങനെ ഓണത്തെക്കുറിച്ചു മലയാളത്തിൽ വാർന്നു വീണിട്ടുള്ള പഴഞ്ചൊല്ലുകൾ ചില്ലറയൊന്നുമല്ല. അതിൽ ചിങ്ങത്തിന്റെ തെളിവും ഓണത്തിന്റെ
ഓർമകളുടെ ഉത്സവം കൂടിയാണ് ഓണം. അതിരുകൾക്കപ്പുറത്ത് ജീവിതം തേടി പോയവന്റെ ഓർമകൾക്കാകട്ടെ തിളക്കം കൂടും. മണ്ണും നാടിന്റെ നന്മയും നൈർമല്യവും അന്യമായിപ്പോയവൻ സങ്കൽപങ്ങളും സ്വപ്നങ്ങളും കൊണ്ട് നെയ്തെടുക്കുന്നൊരു, ഓണം ഓർമയുടെ കഥയാണിത്. സ്മരണയുടെ മച്ചകങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്ന മനോഹരമായ നിമിഷങ്ങളുടെ
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനവർഷങ്ങളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി, മോഡൽ, വിഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയസാന്നിധ്യമറിയിച്ച്, ബി ടൗണിലേക്ക് ഒരു സൂപ്പർ എൻട്രി ലഭിക്കും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു നഫീസ ജോസഫിന്. എന്നാൽ ആ സ്വപ്നങ്ങളിലേക്കൊന്നും പറന്നുയരാൻ കാത്തു നിൽക്കാതെ,
2005 ജൂണ്‍ 16ന്, തന്റെ 22 വയസിലാണ് മയൂരി ജീവനൊടുക്കിയത്. ചെന്നൈ അണ്ണാനഗറിലെ വസതിയില്‍ തൂങ്ങിമരിക്കും മുമ്പ്, വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. അതിൽ, മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ്
‘‘മോഹൻലാലും മഞ്ജുവും േചര്‍ന്നൊരു ഫാന്റസി സീന്‍ ഷൂട്ട് െചയ്തിരുന്നു, പക്ഷേ, ആദ്യ േഷാ കഴിഞ്ഞപ്പോള്‍ എനിക്കൊരു േകാള്‍ വന്നു...’’ ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം സിബി മലയിൽ തുറന്നു പറയുന്നു... കഥ പറഞ്ഞു തുടങ്ങിയാൽ കണ്ണു നനയിച്ചിട്ടേ സിബി മലയിൽ വർത്തമാനം നിർത്തൂ. മുൻപി ൽ നിൽക്കുന്നയാൾ സങ്കടത്തിലായെന്നു
ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ
കൊച്ചി മാമംഗലത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്ന തിരക്കിലാണു സംഗീത സംവിധായകൻ രാഹുൽ രാജും ഭാര്യ മിറിയവും. പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും വാൽക്കണ്ണാടിയുമൊക്കെ അടുക്കി വയ്ക്കുന്ന മിറിയത്തെ നോക്കി കുസൃതിയോടെ രാഹുൽ മൂളി, ‘മിഴിയഴകു
25വർഷം മുമ്പ് തിയറ്ററുകളിലെത്തി, ഇപ്പോഴും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ചലച്ചിത്രങ്ങളിലൊന്നായി തുടരുന്ന‘മുതൽവൻ’ തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ് ഉപേക്ഷിച്ച സിനിമയാണെന്ന് എത്രയാളുകൾക്കറിയാം. വിജയ്യുടെ ആ ‘നോ’ പിന്നീട് ആക്ഷൻ കിങ് അർജുൻ സർജയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി എന്നതു ചരിത്രം.
2005 ജനുവരി 20 ശനി. മുംബൈ ജുഹുവിലെ കടലോരത്തോടു ചേർന്ന ഫ്ലാറ്റിൽ പർവീൺ ബാബിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ആ മൃതദേഹത്തിനു 72 മണിക്കൂർ പഴക്കമുണ്ടായിരുന്നുവെന്നു പിന്നീടുള്ള പരിശോധനയില്‍ തെളിഞ്ഞു. ആത്മഹത്യയോ സ്വാഭാവിക മരണമോ....? അസ്വഭാവികമായതൊന്നും ആ മരണത്തിലില്ലെന്നു പൊലീസും വൈദ്യശാസ്ത്രവും
ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ച്, ആ വാർത്ത രാജ്യമാകെ പടർന്നു – ബോളിവുഡിന്റെ യുവനായിക ജിയ ഖാനെ മുംബൈ, ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി! ‘അപ്രതീക്ഷിതം’ എന്നല്ലാതെ ആ സംഭവത്തിന് മറ്റൊരു നിർവചനമുണ്ടായില്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ എന്ന നിഗമനത്തിലെത്തിയതോടെ, ‘ജിയ
തമിഴ് സിനിമയിലെ ‘സുപ്രീം സ്റ്റാർ’ ശരത് കുമാറിനോട് തന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധം ഏതെന്ന് ചോദിച്ചാൽ ഒരു പക്ഷേ അദ്ദേഹം ഒരു മടിയും കൂടാതെ പറയും,‘ജെന്റിൽമാൻ’ ഉപേക്ഷിച്ചത് എന്ന്. അതിൽ പ്രേക്ഷകർക്കും സംശയമില്ല, ശരത് കുമാറിന്റെ ആ തീരുമാനം ഒരു വലിയ അബദ്ധമായിരുന്നു! ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും
മലയാള സിനിമയിൽ, ‘ഭരതൻ ടച്ച്’ എന്നത് ഒരു വിശേഷണം മാത്രമല്ല, അനുഭവമാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹം പകർത്തിവച്ച ദൃശ്യചാരുതകളോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന്റെ ആമുഖവാചകവുമാണത്. അതുകൊണ്ടാണല്ലോ, മരിച്ച് 27 വർഷം പിന്നിടുമ്പോഴും ഭരതൻ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച സിനിമകളും മലയാളികളുടെ കാഴ്ചാശീലങ്ങളിലെ
നൊടിയിടയിൽ മിന്നിത്തിളങ്ങി മാഞ്ഞു പോയ ഒരു നക്ഷത്രമായിരുന്നു അവൾ. കുസൃതി തെളിയുന്ന കണ്ണുകളും പൂ വിരിയും പോലെ ചന്തമുള്ള ചിരിയുമായി, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നായികാസാന്നിധ്യം – ദിവ്യ ഭാരതി. തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലായി 3 വർഷത്തെ കരിയർ, 19
Results 1-15 of 319