Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
മമ്മൂട്ടിയെയും മോഹൻലാലിനെയും നായകൻമാരാക്കി ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് 25 വർഷം ആഘോഷിച്ച വേളയിൽ വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം വീണ്ടും വായിക്കാം – ‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?’ എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ‘ഹരികൃഷ്ണൻസ്’ ഒരുക്കിയത്. മലയാള
മലയാളി മനസ്സുകളിൽ വിങ്ങുന്നൊരോർമയാണ് നടൻ ജയൻ. 41 വയസ്സിൽ, താരപദവിയുടെ ഉന്നതിയിൽ ജീവിക്കേ, കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച ജയൻ ഇന്നും തലമുറകളെ ത്രസിപ്പിക്കുന്ന നായകസാന്നിധ്യമാണ്. മലയാളി ഒരിക്കലും മറക്കാത്ത ഈ അനശ്വര നടന്റെ 45 ആം ചരമവാർഷികമാണ് 2025 നവംബർ 16 നു.
2002 ഏപ്രില്‍ 22 തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ മുറിവു പോൽ നീറുന്ന ഒരു പകലാണ്. അന്നാണ് മരണത്തിന്റെ തണുപ്പ് പെയ്യുന്ന മറ്റൊരു ലോകത്തേക്കു നടി മൊണാൽ സ്വയം കയറിപ്പോയത്. ഇന്നും കാരണം വ്യക്തമാകാത്ത ആത്മഹത്യ. മൊണാലിന്റെ മരണശേഷം കുടുംബം ആരോപിച്ചതു പോലെ പ്രണയപരാജയമാണ് അവളെ തളർത്തിയതെങ്കിൽ, അതിനു
ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും
ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു, 12 വയസ്സുകാരി നശ്വക്ക്. വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും
സാധന ജീവനോടെയുണ്ടോ ? അതോ മരിച്ചോ ? മരിച്ചെങ്കിൽ അതൊരു സ്വാഭാവിക മരണമാണോ ? അതോ കൊലപാതകമോ ? കൊലപാതകമെങ്കിൽ അവരെ ഭർത്താവ് കൊന്നതാണോ ? അതോ... സാധനയോടുള്ള ഭർത്താവ് റാമിന്റെ ക്രൂരതകളുടെ കണക്കെടുക്കുമ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിക്കാനില്ല. പുതിയ തലമുറയ്ക്ക് പരിചിതയല്ലെങ്കിലും ഒരു കാലത്ത്
29 വർഷം മുമ്പായിരുന്നു ആ മരണം...അല്ല ആത്മഹത്യ...1996 സെപ്റ്റംബര്‍ 23 ന്, തന്റെ 36 വയസ്സിൽ, തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിലയേറിയ, ആരാധക പിന്തുണയുണ്ടായിരുന്ന ‘ഗ്ലാമർതാരം’ സ്വന്തം ജീവിതം സ്വയം അവസാനിപ്പിച്ചു. ഇത്രയും വിശദീകരണങ്ങൾ ധാരാളമാണ്, വശ്യമായി ചിരിക്കുന്ന, ലഹരി പടർത്തുന്ന
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മലയാള സിനിമയിൽ, പലകാലങ്ങളിലായി വന്നു പോയ നിരവധി അഭിനേതാക്കളിൽ, ജീവിതം ദുരിതക്കയത്തിലവസാനിപ്പിച്ചവർ കുറവല്ല. അവരിലൊരാളാണ് പ്രേമ. കൂടുതൽ വ്യക്തമാക്കിയാൽ, നടി ശോഭയുടെ അമ്മ. എന്നാൽ മകളുടെ പേരിൽ പ്രശസ്തയാകും മുമ്പേ, മലയാളത്തിലെ ശ്രദ്ധേയയായ അഭിനേത്രിയായിരുന്നു അവർ. 1954 മുതൽ
പ്രണയത്തിന്റെയും വിരഹത്തിന്റെയും നിരാശയുടെയും വിഷാദത്തിന്റെയും നിസ്സഹായതയുടെയും പുരുഷഭാവം. കരയാനും പരാജയപ്പെടാനും ആത്മഹത്യയിൽ അഭയം തേടാനും വെമ്പുന്ന നായകശരീരം. ഇതൊക്കെച്ചേരുന്നതായിരുന്നു വേണു നാഗവള്ളി എന്ന നടൻ: ഒരു ‘നിത്യയൗവ്വന കാമുക മുഖം’! ഇതിനൊക്കെയപ്പുറം പോകുന്ന ഒരു മികച്ച കഥാപാത്രത്തെ മലയാള
‘‘നവ്യയുടെ മകൻ സായ്കൃഷ്ണന് സാമ്പാർ വലിയ ഇഷ്ടമാണ്. സാമ്പാർ മാത്രമല്ല ഇലയിൽ സദ്യയുണ്ണാനും അവന് ഇഷ്ടമാണ്. അതു കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമാകും, മുംബൈയിൽ ജനിച്ചുവളർന്ന കുട്ടിയായിട്ടും അവനിൽ നാടിന്റെ രുചിയിഷ്ടം ഉണ്ടല്ലോ എന്ന സന്തോഷം. ചേപ്പാട് നിറയെ മരങ്ങളുള്ള സ്ഥലത്തു തന്നെയാണ് ഞങ്ങളിപ്പോഴും
വാമനൻ മഹാബലിയോടു മൂന്നടി മണ്ണു ദാനം ചോദിച്ചതുപോലെ ഓണത്തിനു പ്രമാണങ്ങളും മൂന്നാണ്.‘അത്തം തൊട്ടു പൂക്കളമിടുക, മൂലം തൊട്ടു പപ്പടം കാച്ചുക, കാണം വിറ്റും ഓണമുണ്ണുക.’ ഇങ്ങനെയിങ്ങനെ ഓണത്തെക്കുറിച്ചു മലയാളത്തിൽ വാർന്നു വീണിട്ടുള്ള പഴഞ്ചൊല്ലുകൾ ചില്ലറയൊന്നുമല്ല. അതിൽ ചിങ്ങത്തിന്റെ തെളിവും ഓണത്തിന്റെ
ഓർമകളുടെ ഉത്സവം കൂടിയാണ് ഓണം. അതിരുകൾക്കപ്പുറത്ത് ജീവിതം തേടി പോയവന്റെ ഓർമകൾക്കാകട്ടെ തിളക്കം കൂടും. മണ്ണും നാടിന്റെ നന്മയും നൈർമല്യവും അന്യമായിപ്പോയവൻ സങ്കൽപങ്ങളും സ്വപ്നങ്ങളും കൊണ്ട് നെയ്തെടുക്കുന്നൊരു, ഓണം ഓർമയുടെ കഥയാണിത്. സ്മരണയുടെ മച്ചകങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്ന മനോഹരമായ നിമിഷങ്ങളുടെ
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനവർഷങ്ങളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി, മോഡൽ, വിഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയസാന്നിധ്യമറിയിച്ച്, ബി ടൗണിലേക്ക് ഒരു സൂപ്പർ എൻട്രി ലഭിക്കും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു നഫീസ ജോസഫിന്. എന്നാൽ ആ സ്വപ്നങ്ങളിലേക്കൊന്നും പറന്നുയരാൻ കാത്തു നിൽക്കാതെ,
2005 ജൂണ്‍ 16ന്, തന്റെ 22 വയസിലാണ് മയൂരി ജീവനൊടുക്കിയത്. ചെന്നൈ അണ്ണാനഗറിലെ വസതിയില്‍ തൂങ്ങിമരിക്കും മുമ്പ്, വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. അതിൽ, മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ്
‘‘മോഹൻലാലും മഞ്ജുവും േചര്‍ന്നൊരു ഫാന്റസി സീന്‍ ഷൂട്ട് െചയ്തിരുന്നു, പക്ഷേ, ആദ്യ േഷാ കഴിഞ്ഞപ്പോള്‍ എനിക്കൊരു േകാള്‍ വന്നു...’’ ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം സിബി മലയിൽ തുറന്നു പറയുന്നു... കഥ പറഞ്ഞു തുടങ്ങിയാൽ കണ്ണു നനയിച്ചിട്ടേ സിബി മലയിൽ വർത്തമാനം നിർത്തൂ. മുൻപി ൽ നിൽക്കുന്നയാൾ സങ്കടത്തിലായെന്നു
Results 1-15 of 327