Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
August 2025
ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ
കൊച്ചി മാമംഗലത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്ന തിരക്കിലാണു സംഗീത സംവിധായകൻ രാഹുൽ രാജും ഭാര്യ മിറിയവും. പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും വാൽക്കണ്ണാടിയുമൊക്കെ അടുക്കി വയ്ക്കുന്ന മിറിയത്തെ നോക്കി കുസൃതിയോടെ രാഹുൽ മൂളി, ‘മിഴിയഴകു
25വർഷം മുമ്പ് തിയറ്ററുകളിലെത്തി, ഇപ്പോഴും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ചലച്ചിത്രങ്ങളിലൊന്നായി തുടരുന്ന‘മുതൽവൻ’ തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ് ഉപേക്ഷിച്ച സിനിമയാണെന്ന് എത്രയാളുകൾക്കറിയാം. വിജയ്യുടെ ആ ‘നോ’ പിന്നീട് ആക്ഷൻ കിങ് അർജുൻ സർജയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി എന്നതു ചരിത്രം.
2005 ജനുവരി 20 ശനി. മുംബൈ ജുഹുവിലെ കടലോരത്തോടു ചേർന്ന ഫ്ലാറ്റിൽ പർവീൺ ബാബിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ആ മൃതദേഹത്തിനു 72 മണിക്കൂർ പഴക്കമുണ്ടായിരുന്നുവെന്നു പിന്നീടുള്ള പരിശോധനയില് തെളിഞ്ഞു. ആത്മഹത്യയോ സ്വാഭാവിക മരണമോ....? അസ്വഭാവികമായതൊന്നും ആ മരണത്തിലില്ലെന്നു പൊലീസും വൈദ്യശാസ്ത്രവും
ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ച്, ആ വാർത്ത രാജ്യമാകെ പടർന്നു – ബോളിവുഡിന്റെ യുവനായിക ജിയ ഖാനെ മുംബൈ, ജുഹുവിലെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി! ‘അപ്രതീക്ഷിതം’ എന്നല്ലാതെ ആ സംഭവത്തിന് മറ്റൊരു നിർവചനമുണ്ടായില്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ എന്ന നിഗമനത്തിലെത്തിയതോടെ, ‘ജിയ
തമിഴ് സിനിമയിലെ ‘സുപ്രീം സ്റ്റാർ’ ശരത് കുമാറിനോട് തന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധം ഏതെന്ന് ചോദിച്ചാൽ ഒരു പക്ഷേ അദ്ദേഹം ഒരു മടിയും കൂടാതെ പറയും,‘ജെന്റിൽമാൻ’ ഉപേക്ഷിച്ചത് എന്ന്. അതിൽ പ്രേക്ഷകർക്കും സംശയമില്ല, ശരത് കുമാറിന്റെ ആ തീരുമാനം ഒരു വലിയ അബദ്ധമായിരുന്നു! ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും
മലയാള സിനിമയിൽ, ‘ഭരതൻ ടച്ച്’ എന്നത് ഒരു വിശേഷണം മാത്രമല്ല, അനുഭവമാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹം പകർത്തിവച്ച ദൃശ്യചാരുതകളോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന്റെ ആമുഖവാചകവുമാണത്. അതുകൊണ്ടാണല്ലോ, മരിച്ച് 27 വർഷം പിന്നിടുമ്പോഴും ഭരതൻ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച സിനിമകളും മലയാളികളുടെ കാഴ്ചാശീലങ്ങളിലെ
നൊടിയിടയിൽ മിന്നിത്തിളങ്ങി മാഞ്ഞു പോയ ഒരു നക്ഷത്രമായിരുന്നു അവൾ. കുസൃതി തെളിയുന്ന കണ്ണുകളും പൂ വിരിയും പോലെ ചന്തമുള്ള ചിരിയുമായി, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നായികാസാന്നിധ്യം – ദിവ്യ ഭാരതി. തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലായി 3 വർഷത്തെ കരിയർ, 19
സൂര്യ നായകനായ ‘അയൻ’ എന്ന ബ്ലോക് ബസ്റ്ററിലൂടെ തെന്നിന്ത്യയിൽ വൻ ജനപ്രീതി നേടിയ സംവിധായകൻ കെ.വി ആനന്ദിന്റെ വലിയ മോഹമായിരുന്നു വിജയ് നായകനാകുന്ന ഒരു സിനിമ ഒരുക്കണമെന്നത്. ജീവ നായകനായ ‘കോ’, സൂര്യ നായകനായ ‘മാട്രാൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം അദ്ദേഹം അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിജയ്യുടെ സ്ഥിരം
തമിഴ്നാട്ടിൽ തഞ്ചാവൂർ ജില്ലയിലാണ് പ്രശസ്ത തീർത്ഥാടന കേന്ദ്രമായ നാഗൂർ ദർഗ. വിശുദ്ധ ഷാഹുൽ ഹമീദി (മീരാൻ സാഹിബ്) ന്റെ അന്ത്യവിശ്രമകേന്ദ്രമായ ഇവിടം നാഗപട്ടണത്തു നിന്ന് 10 കിലോമീറ്റർ വടക്കാണ്. ആ വിശുദ്ധ ഇടത്തിന്റെ സമീപത്താണ്, 2005 ൽ, പുഴുവും ഉറുമ്പും അരിച്ച്, വികൃത രൂപിയായ ഒരു സ്ത്രീയെ തെരുവിൽ
തമിഴ് സിനിമയിലെ താരചക്രവർത്തി അജിത് കുമാർ ഉപേക്ഷിച്ച ചില ചിത്രങ്ങൾ മറ്റു നടൻമാർ അഭിനയിച്ച് സൂപ്പർഹിറ്റുകളും ബ്ലോക് ബസ്റ്ററുകളുമായ സംഭവങ്ങൾ കോളിവുഡിൽ കുറവല്ല. അതിലൊന്നാണ് ‘ഗജിനി’. ‘ദീന’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അജിത്തിന്റെ ആക്ഷൻനായക പദവി അരക്കിട്ടുറപ്പിച്ച്, അദ്ദേഹത്തെ ആരാധകരുടെ ‘തല’യാക്കി
യൂട്യൂബിൽ ‘സ്റ്റാറിംഗ് പൗർണ്ണമി’ എന്നു തിരയുക. അതി മനോഹരമായ ഒരു ട്രെയിലർ കാണാം. ട്രെയിലറിലെ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ട് ഹരം കയറി ഈ സിനിമയൊന്നു കാണണമെന്നു കരുതിയാൽ നിങ്ങൾ നിരാശരാകും. ഒരിക്കലും പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത ഒരു മലയാള സിനിമയുടെ ട്രെയിലറാണിത്. അത്തരമൊരു ദുർവിധിയാണ് സ്റ്റാറിംഗ്
വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? വർഷം 51 കഴിഞ്ഞിട്ടും വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യം. ആത്മഹത്യയെങ്കിൽ എന്തിന് ? കൊലപാതകമെങ്കിൽ ആര് ? തേടിച്ചെന്നാൽ ഈ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ കുടുങ്ങുക മലയാള സിനിമയിലെ ‘ഇതിഹാസ’ങ്ങളാകുമെന്നതാണ് സത്യം. അക്കാലത്തെ ചില റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇതു
‘അഴകാന നീലിമയിൽ കണ്ണാടി നോക്കി വരും ടോണിക്കുട്ടാ...’ ഇൗ പാട്ടു കേൾക്കുമ്പോഴൊക്കെ ‘നമ്പർ ട്വന്റി മദ്രാസ് മെയിൽ’ മനസ്സിലേക്കു ചൂളം വിളിച്ചെത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളുടെ കൂട്ടത്തിലാണ് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ന്റെ സ്ഥാനം. നായകനായി മോഹൻലാലും അതിഥി വേഷത്തിൽ
നട്ടെല്ലിനെ ബാധിച്ച കാൻസറിന്റെ വേദനയിൽ പിടഞ്ഞു മരണമെന്ന അവസാന രംഗത്തിലേക്കെത്തുമ്പോൾ, ശ്രീവിദ്യയുടെ പ്രായം 53 വയസ്സായിരുന്നു. സിനിമയിൽ 36 വർഷം പിന്നിട്ടിരുന്നു അപ്പോഴേക്കും അവർ. എങ്കിലും മധ്യവയസ്സു കഴിഞ്ഞ ഒരു മികച്ച അഭിനേത്രിയെ സംബന്ധിച്ചു കരിയറിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കകാലമാണല്ലോ ആ പ്രായം.
Results 1-15 of 312