Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
എക്കാലവും വിവാദ നായകനാണ് സിലമ്പരസൻ ടി. രാജേന്ദ്രൻ എന്ന സിമ്പു. ആരാധക പിന്തുണയിൽ തമിഴിലെ മറ്റേതൊരു യുവനായകനോളവും കരുത്തുണ്ടായിട്ടും 2011 മുതൽ 2021 വരെ ഒരു വലിയ സോളോ ഹിറ്റ് സൃഷ്ടിക്കാനോ തന്റെ ബോക്സ് ഓഫീസ് പവർ തെളിയിക്കാനോ താരത്തിനായില്ല. ആ കഷ്ടകാലം അവസാനിച്ചത് ‘മാനാട്’ എന്ന ബ്ലോക് ബസ്റ്റർ
‘ലേഡി സൂപ്പർ സ്റ്റാർ’! ഈ വിശേഷണത്തിനു പൂർണയോഗ്യയായിരുന്നു ശ്രീദേവി. ‘കന്ദൻ കരുണൈ’ മുതല്‍ ‘സീറോ’ വരെ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി 301 സിനിമകള്‍. 4 വയസ്സില്‍ ബാലനടിയായി അഭിനയ ജീവിതം തുടങ്ങി. 54 വയസ്സില്‍ മരണം. സിനിമയില്‍ 50 വര്‍ഷം. ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന് എന്ന
പ്രണയം മനുഷ്യരിൽ അതിന്റെ വസന്തം നിറയ്ക്കുമ്പോൾ ഓരോ നോട്ടത്തിലും സ്പർശത്തിലും സന്തോഷം എന്ന നദി പടർന്നൊഴുകും. ആ മനോഹരമായ അനുഭവം കണ്ടറിയുകയായിരുന്നു അമല പോളിനോടും ജീവിതപങ്കാളി ജഗത് ദേശായിയോടും സംസാരിച്ചിരുന്ന മണിക്കൂറുകളിൽ. പരസ്പരം ബഹുമാനിച്ചും ചേർത്തു പിടിച്ചും രണ്ട് മനുഷ്യർ അവരുടെ പ്രണയത്തെ
‘സൂപ്പർതാരങ്ങൾ കയ്യൊപ്പിട്ട കൈനീട്ടം’: നടി മേനക എനിക്കു വിഷുക്കൈനീട്ടം സന്തോഷവും സങ്കടവുമുള്ള ഒരോർമയാണ്. 1983 ലെ വിഷുക്കാലം. കന്നട സിനിമ ‘സമയത് ഗൊമ്പേ’യുടെ ഷൂട്ടിങ് ബെംഗളൂരുവിൽ നടക്കുന്നു. കന്നട സൂപ്പർ ഹീറോ രാജ്കുമാർ സാറാണു നായകൻ. അദ്ദേഹത്തിന് എന്നോടു വലിയ സ്നേഹവും വാത്സല്യവുമായിരുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ‘റിയലസ്റ്റിക് ഗ്യാങ്സ്റ്റർ സിനിമ’യെന്ന് എ.കെ.സാജൻ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലൻസി’നെ വിശേഷിപ്പിക്കാമെങ്കിലും ഒരു ‘ഡ്രമാറ്റിക് ഇന്നർ ലെയർ’ അതിന്റെ അവതരണത്തിലുണ്ട്. സംഭാഷണങ്ങളിലും ചില കഥാപാത്രങ്ങളുടെ നിർമിതിയിലുമൊക്കെ അതു പ്രകടമായിരുന്നു. എങ്കിലും മലയാളത്തിലെ പതിവു
2020 ഡിസംബർ 25. ലോകമാകെ സന്തോഷത്തിന്റെ തിരുപ്പിറവി ആഘോഷിച്ച ക്രിസ്മസ് നാൾ. പക്ഷേ, അന്നു വൈകുന്നേരത്തോടെ സങ്കടത്തിന്റെ ഒരു വലിയ തിര മലയാളികളുടെ മനസ്സുലച്ചു – നടൻ അനിൽ നെടുമങ്ങാട് അന്തരിച്ചു! വാർത്ത സത്യമോ, അതോ ക്രൂരമായൊരു സോഷ്യൽ മീഡിയ തമാശയോ എന്നു സന്ദേഹപ്പെടുമ്പോഴേക്കും ന്യൂസ് ചാനലുകളിലും ആ
‘സംവിധാനം: ഐ.വി. ശശി’ ടെറ്റിൽ കാർഡിൽ ഇതു തെളിയുമ്പോൾ തിയറ്ററുകളിൽ കൈയടിയുടെയും ആരവങ്ങളുടെയും പെരുമ്പറ മുഴങ്ങിയിരുന്നു. അതുകൊണ്ടാണല്ലോ, ശശിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഫോട്ടോ കവർപേജിൽ ഉൾപ്പെടുത്തിയ ഒരു വാരിക അതോടൊപ്പം ഇങ്ങനെ ചേർത്തതും – ‘ഉത്സവം കഴിഞ്ഞു’! ഐ.വി. ശശി എന്ന മനുഷ്യന്റെയും കലാകാരന്റെയും
ഒരു നായകനടന് വേണ്ടതെന്ന് സിനിമ വ്യവസായം കരുതിയിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുറത്തായിരുന്നു വിജയരാജ് അഴഗർസാമി എന്ന മധുരൈക്കാരൻ. കറുപ്പഴകുള്ള, ഉരുണ്ട ശരീരഘടനയോടു കൂടിയ ദ്രാവിഡവീരമായിരുന്നു അത്. വളഞ്ഞുയർന്ന വലത് പുരികവും ചെമപ്പിന്റെ രാശി പടർന്ന കണ്ണുകളും തുളച്ചു കയറുന്ന നോട്ടവും അലസമായി
ഹാസ്യകഥാപ്രസംഗകലയിലെ ഇതിഹാസം വി.ഡി. രാജപ്പന്റെ ഓർമകൾക്ക് 2026 മാർച്ച് 24-നു 10 വയസ്സ്... വേദികളില്‍ സാംബശിവനും, കെടാമംഗലം സദാനന്ദനുമൊക്കെ മിന്നിത്തിളങ്ങി നിന്ന കാലത്തിനു േശഷം കഥാപ്രസംഗം എന്ന കല ജനങ്ങളുടെ ആസ്വാദന മണ്ഡലത്തില്‍ നിന്നു പതിയെപ്പതിയേ അകന്നു തുടങ്ങിയപ്പോഴായിരുന്നു, അതിനെ ഹാസ്യത്തിന്റെ
മരിക്കുമ്പോൾ 47 വയസ്സായിരുന്നു ദീപന്റെ പ്രായം. തന്റെ സംവിധാനത്തിലൊരുങ്ങിയ അവസാനത്തെ സിനിമ ‘സത്യ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവേയാണ് രോഗം മൂർച്ഛിച്ച് അദ്ദേഹം ആശുപത്രിയിലായതും വൈകാതെ മരണപ്പെട്ടതും. 20 വർഷത്തെ ചലച്ചിത്രജീവിതത്തിൽ, സഹസംവിധായകനായും മുഖ്യസംവിധാനസഹായിയായും 7 സിനിമകളുടെ
2016 ഫെബ്രുവരി 27 ശനി. രാവിലെ 10 മണിയോടെ ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’! രോഗം മൂർഛിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നറിയാമായിരുന്നതിനാൽ വാർത്ത വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ടായില്ല. പിന്നാലെ
പശുപുലേതി രാമറാവു എഴുതിയ ‘മെഗാ ചിരംജീവിതം’ എന്ന പുസ്തകത്തില്‍, തെലുങ്ക് സിനിമയിലെ താരചക്രവർത്തിയായ ചിരഞ്ജീവി ഇങ്ങനെ പറയുന്നു – ‘‘നൃത്തത്തിൽ ഞാൻ ഗുരുവായി പരിഗണിക്കുന്നത് ജ്യോതിലക്ഷ്മിയെയാണ്. കോളജിൽ പഠിക്കുമ്പോൾ, സിനിമകളില്‍ ജേ്യാതിലക്ഷ്മിയുടെ നൃത്ത രംഗങ്ങള്‍ ആവര്‍ത്തിച്ചു കണ്ട ശേഷം വീട്ടിലെത്തി അതു
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനവർഷങ്ങളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി, മോഡൽ, വിഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയസാന്നിധ്യമറിയിച്ച്, ബി ടൗണിലേക്ക് ഒരു സൂപ്പർ എൻട്രി ലഭിക്കും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു നഫീസ ജോസഫിന്. എന്നാൽ ആ സ്വപ്നങ്ങളിലേക്കൊന്നും പറന്നുയരാൻ കാത്തു നിൽക്കാതെ,
1986 ഒക്ടോബർ 20. അന്നു ചെന്നൈ നഗരത്തിന്റെ പകലിനെ ഞെട്ടലിലേക്കും ഭീതിയിലേക്കും തള്ളിയിട്ടു ഒരു വാർത്ത തീ പോലെ പടർന്നു: വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവിൽ, നടി റാണി പത്മിനിയുടെയും അമ്മ ഇന്ദിര കുമാരിയുടെയും അഴുകി ജീർണിച്ച മൃതശരീരങ്ങള്‍ കണ്ടെത്തി! ക്രൂരമായ കൊല, ബലാത്സംഗം! വൈകാതെ
അഹമ്മദാബാദ് വിമാനാപകടത്തിന്റെ വാർത്തകൾ രാജ്യത്തെ കണ്ണീരണിയിക്കുമ്പോൾ കേരളം ഓർക്കുന്നൊരു പേരുണ്ട്. റാണി ചന്ദ്ര... വർഷങ്ങൾക്കു മുമ്പുള്ളൊരു വിമാനാപകടം കവർന്ന ആ ജീവന്റെ തുടിപ്പുകൾ മലയാളിയുടെ ഓർമകളിലുണ്ട്. റാണി ചന്ദ്രയുടെ ഓർമകളിലൂടെ... ഒപ്പം ആ വിമാനാപകടത്തിന്റെ തീവ്രതയും... 1976 ഒക്ടോബർ 12. ബോംബെ
Results 1-15 of 346