Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
January 2026
November 2025
1986 ഒക്ടോബർ 20. അന്നു ചെന്നൈ നഗരത്തിന്റെ പകലിനെ ഞെട്ടലിലേക്കും ഭീതിയിലേക്കും തള്ളിയിട്ടു ഒരു വാർത്ത തീ പോലെ പടർന്നു: വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവിൽ, നടി റാണി പത്മിനിയുടെയും അമ്മ ഇന്ദിര കുമാരിയുടെയും അഴുകി ജീർണിച്ച മൃതശരീരങ്ങള്‍ കണ്ടെത്തി! ക്രൂരമായ കൊല, ബലാത്സംഗം! വൈകാതെ
അഹമ്മദാബാദ് വിമാനാപകടത്തിന്റെ വാർത്തകൾ രാജ്യത്തെ കണ്ണീരണിയിക്കുമ്പോൾ കേരളം ഓർക്കുന്നൊരു പേരുണ്ട്. റാണി ചന്ദ്ര... വർഷങ്ങൾക്കു മുമ്പുള്ളൊരു വിമാനാപകടം കവർന്ന ആ ജീവന്റെ തുടിപ്പുകൾ മലയാളിയുടെ ഓർമകളിലുണ്ട്. റാണി ചന്ദ്രയുടെ ഓർമകളിലൂടെ... ഒപ്പം ആ വിമാനാപകടത്തിന്റെ തീവ്രതയും... 1976 ഒക്ടോബർ 12. ബോംബെ
അഭിനയജീവിതം അവസാനിപ്പിച്ച നാളുകളിലൊന്നില്‍ സാധന തീരുമാനിച്ചു - ഇനിയൊരിക്കലും ആരും തന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണ്ട. അഭിനയത്തില്‍ തിളങ്ങി നിന്ന കാലത്തു പ്രേക്ഷകരുടെ മനസ്സുകളില്‍ പതിഞ്ഞ രൂപം മതി തന്നെയെന്നുമോർക്കാൻ... ആ തീരുമാനം വര്‍ഷങ്ങളൊളം തെറ്റാതെ പാലിക്കാനും സാധനക്കായി. അങ്ങനെ ഇന്ത്യന്‍
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ? നിസ്സംശയം മറുപടി പറയാം – വിജയ്! കഴിഞ്ഞ ദിവസം മലേഷ്യയിലെ ‘ജനനായകന്’ ഓഡിയോ ലോഞ്ചിലേക്ക് ഒഴുകിയെത്തിയ മനുഷ്യരും അതാണ് തെളിയിക്കുന്നത്. സിനിമയിൽ തന്റെ ‘വൺ ലാസ്റ്റ് ടൈം’ എന്നാണ് ഈ സിനിമയെ വിജയ് വിശേഷിപ്പിക്കുന്നത്. അതിന്റെ വേദന
‘പടയപ്പ’ സിനിമയിൽ രമ്യ കൃഷ്ണന്റ നീലാംബരി എന്ന കഥാപാത്രം രജനികാന്തിന്റെ പടയപ്പയെ നോക്കിപ്പറയുന്ന ഒരു ഡയലോഗുണ്ട്: ‘വയസ്സാനാലും ഇൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ...’ അതൊരു വലിയ ജനക്കൂട്ടത്തിനു രജനിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. വർഷമിത്ര കഴിഞ്ഞിട്ടും ആ
ഡിസംബർ 11 നു രഘുവരന്റെ ജൻമദിനം...ആ മഹാനടന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം... ഒരാളെപ്പോലെ ഏഴു പേരുണ്ടെന്ന പറച്ചിൽ ചിലരുടെ കാര്യത്തിൽ അത്ര ശരിയല്ലെന്നു തോന്നും. അങ്ങനെയൊരു ‘യുണീക്’ സാന്നിധ്യമായിരുന്നു രഘുവരൻ. ഒഴുകി നീങ്ങുന്ന ഒരു നേർത്ത കാറ്റിനെയാണ് രൂപത്തിലും ശൈലിയിലും അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും നായകൻമാരാക്കി ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് 25 വർഷം ആഘോഷിച്ച വേളയിൽ വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം വീണ്ടും വായിക്കാം – ‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?’ എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ‘ഹരികൃഷ്ണൻസ്’ ഒരുക്കിയത്. മലയാള
മലയാളി മനസ്സുകളിൽ വിങ്ങുന്നൊരോർമയാണ് നടൻ ജയൻ. 41 വയസ്സിൽ, താരപദവിയുടെ ഉന്നതിയിൽ ജീവിക്കേ, കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച ജയൻ ഇന്നും തലമുറകളെ ത്രസിപ്പിക്കുന്ന നായകസാന്നിധ്യമാണ്. മലയാളി ഒരിക്കലും മറക്കാത്ത ഈ അനശ്വര നടന്റെ 45 ആം ചരമവാർഷികമാണ് 2025 നവംബർ 16 നു.
2002 ഏപ്രില്‍ 22 തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ മുറിവു പോൽ നീറുന്ന ഒരു പകലാണ്. അന്നാണ് മരണത്തിന്റെ തണുപ്പ് പെയ്യുന്ന മറ്റൊരു ലോകത്തേക്കു നടി മൊണാൽ സ്വയം കയറിപ്പോയത്. ഇന്നും കാരണം വ്യക്തമാകാത്ത ആത്മഹത്യ. മൊണാലിന്റെ മരണശേഷം കുടുംബം ആരോപിച്ചതു പോലെ പ്രണയപരാജയമാണ് അവളെ തളർത്തിയതെങ്കിൽ, അതിനു
ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും
ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു, 12 വയസ്സുകാരി നശ്വക്ക്. വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും
സാധന ജീവനോടെയുണ്ടോ ? അതോ മരിച്ചോ ? മരിച്ചെങ്കിൽ അതൊരു സ്വാഭാവിക മരണമാണോ ? അതോ കൊലപാതകമോ ? കൊലപാതകമെങ്കിൽ അവരെ ഭർത്താവ് കൊന്നതാണോ ? അതോ... സാധനയോടുള്ള ഭർത്താവ് റാമിന്റെ ക്രൂരതകളുടെ കണക്കെടുക്കുമ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിക്കാനില്ല. പുതിയ തലമുറയ്ക്ക് പരിചിതയല്ലെങ്കിലും ഒരു കാലത്ത്
29 വർഷം മുമ്പായിരുന്നു ആ മരണം...അല്ല ആത്മഹത്യ...1996 സെപ്റ്റംബര്‍ 23 ന്, തന്റെ 36 വയസ്സിൽ, തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിലയേറിയ, ആരാധക പിന്തുണയുണ്ടായിരുന്ന ‘ഗ്ലാമർതാരം’ സ്വന്തം ജീവിതം സ്വയം അവസാനിപ്പിച്ചു. ഇത്രയും വിശദീകരണങ്ങൾ ധാരാളമാണ്, വശ്യമായി ചിരിക്കുന്ന, ലഹരി പടർത്തുന്ന
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മലയാള സിനിമയിൽ, പലകാലങ്ങളിലായി വന്നു പോയ നിരവധി അഭിനേതാക്കളിൽ, ജീവിതം ദുരിതക്കയത്തിലവസാനിപ്പിച്ചവർ കുറവല്ല. അവരിലൊരാളാണ് പ്രേമ. കൂടുതൽ വ്യക്തമാക്കിയാൽ, നടി ശോഭയുടെ അമ്മ. എന്നാൽ മകളുടെ പേരിൽ പ്രശസ്തയാകും മുമ്പേ, മലയാളത്തിലെ ശ്രദ്ധേയയായ അഭിനേത്രിയായിരുന്നു അവർ. 1954 മുതൽ
പ്രണയത്തിന്റെയും വിരഹത്തിന്റെയും നിരാശയുടെയും വിഷാദത്തിന്റെയും നിസ്സഹായതയുടെയും പുരുഷഭാവം. കരയാനും പരാജയപ്പെടാനും ആത്മഹത്യയിൽ അഭയം തേടാനും വെമ്പുന്ന നായകശരീരം. ഇതൊക്കെച്ചേരുന്നതായിരുന്നു വേണു നാഗവള്ളി എന്ന നടൻ: ഒരു ‘നിത്യയൗവ്വന കാമുക മുഖം’! ഇതിനൊക്കെയപ്പുറം പോകുന്ന ഒരു മികച്ച കഥാപാത്രത്തെ മലയാള
Results 1-15 of 333