Manorama Traveller is a travel magazine in Malayalam from the house of Vanitha.
July 2025
August 2025
ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ആനകൾ സുലഭമാണ്. എന്നാൽ അതിൽ ചിലർ അതി പ്രശസ്തരാണ്. അങ്ങിനെ പ്രശസ്തരായ കാറ്റുകൊമ്പന്മാരെ തേടി ചിത്രം പകർത്തിയ ജീന അനൂപിന്റെ കാഴ്ച്ചകളും ചിത്രങ്ങളും... ആദ്യമായി ക്യാമറയിൽ പകർത്താൻ ശ്രമിച്ച വന്യമൃഗം ആയതിനാലാണോ അതോ മലയാളി ആയതിനാലാണോ ഞാന് കാട്ടാനപ്രേമി ആയതെന്നു ചോദിച്ചാൽ അത്
മഡഗാസ്കർ... ലോകത്തെ വലിയ ദ്വീപുകളിൽ നാലാമത്തേത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെന്ന് രേഖപ്പെടുത്തുമ്പോഴും മറ്റു ഭൂഖണ്ഡങ്ങളിലുള്ളവയുമായി സാമ്യത പുലർത്തുന്ന മനുഷ്യരും ജീവികളും സസ്യജാലങ്ങളും വളരുന്ന ഇടം. നൂറോളം സ്പീഷിസുകളുണ്ടായിട്ടും ഭൂമിയിൽ മറ്റെങ്ങും കാണാത്ത ഒരു ജീവിവർഗത്തെ കാണാനും ഈ ദ്വീപിൽ
ഏഴു കടലും കടന്ന് ഏഴ് വൻകരകളിൽക്കൂടി സഞ്ചരിക്കുക. പോരാ, ഭൂപടത്തിൽ അതിരടയാളങ്ങൾ കോറിയിട്ട എല്ലാ രാജ്യങ്ങളും കാണുക. അതും ബൈക്കിൽ സഞ്ചരിച്ച്. അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ പാതയിൽ ബൈക്ക് ആക്സിലറേറ്റു ചെയ്യുകയാണ് ഈ പീ ജോസ് എന്ന തൃശൂർകാരൻ. മനുഷ്യായുസ്സിന്റെ മുകളറ്റമെന്ന് 120 വയസ്സിനെ കണക്കാക്കിയാൽ അതിന്റെ
കോട്ട ഗോപുരം പോലെ ആകാശം തൊടാൻ വെമ്പി നിൽക്കുകയാണ് കരിമ്പാറക്കെട്ടുകൾ – ഇന്നത്തെ മുംബൈയുടെ, പഴയ ബോംബെയുടെ, മഹാരാഷ്ട്രയുടെ അതിർത്തി കാക്കുന്ന പടയാളികളെ പോലെ. മഹാരാഷ്ട്രയിലെ പൂർവഭരണാധികാരികളായ മറാത്ത രാജാക്കന്മാർ സഹ്യാദ്രി മലനിരയിൽ നൂറിലേറെ കോട്ടകൾ നിർമിച്ചതായി കരുതപ്പെടുന്നു. അതിലൊന്നാണ് മൂന്നു മലകൾ
ഏത് ട്രിപ്പിലും സാധാരണ കാഴ്ചകളിൽ നിന്ന് വേറിട്ടത് എന്തെങ്കിലും കാണാൻ സാധിക്കുമോ എന്നന്വേഷിക്കുക പതിവാണ്. അങ്ങനെ ഹംപി യാത്രയ്ക്കിടയിൽ കേട്ട സ്ഥലപ്പേര് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതാണ് ഹിരെ ബനകൽ എന്ന യുഗാന്തരങ്ങൾ കഴിഞ്ഞ ശ്മശാന ഭൂമി. ഹംപിയുടെ സമീപ പട്ടണമായ ഹോസ്പെട്ടിൽ നിന്ന് 35
ചില സ്ഥലങ്ങൾ അറിയപ്പെടുന്നതു ഭക്ഷണത്തിന്റെ പേരിലാണ്. രാമശ്ശേരിയെന്ന പേര് ഇഡലിയുടെ പേരിലാണു പ്രശസ്തമായത്. തിരുവനന്തപുരം ബാലരാമപുരത്തിനടുത്തു കട്ടച്ചാൽക്കുഴി എന്ന ഗ്രാമത്തിന്റെ പേര് തിരുവനന്തപുരത്തുകാർ പോലും അറിയുന്നതു കോഴിപ്പെരട്ടിന്റെ പേരിലാണ്. തലശേരി ബിരിയാണി, കോഴിക്കോടൻ ഹൽവ, അമ്പലപ്പുഴ
നൂറു കിലോയോളം ഭാരം വരുന്ന കൊമ്പും ചുമന്ന് നടക്കുന്ന കൂറ്റൻ ആഫ്രിക്കൻ ആന ക്രെയ്ഗ്... ഇന്ന് ലോകത്തുള്ള ആനകളിൽ ഏറ്റവും വലിയ കൊമ്പുകളുടെ ഉടമയെ അംബോസിലിയിൽ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് സ്കോട്ലൻഡിൽ ഐ റ്റി പ്രഫഷനൽ ആയി ജോലി നോക്കുന്ന വൈൽഡ്ലൈഫ് ഫൊട്ടോഗ്രഫർ കൂടിയായ കൊല്ലം സ്വദേശി ഹരികുമാർ
മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ എന്നും കൊതിപ്പിച്ച നാടാണ് മേഘാലയ. പതിവ് മേഘാലയൻ കാഴ്ചകളിൽ നിന്ന് മാറി പുത്തൻ ദൃശ്യാനുഭവം തേടിയായിരുന്നു ഞങ്ങളുടെ യാത്ര. മലഞ്ചെരുവുകളിലെ മനോഹരമായ റോഡുകളിലൂടെ ആസ്വദിച്ച് വണ്ടിയോടിച്ച് ജോവയ്
ജർമനി എന്നൊരു മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന ജനതയെ രണ്ടു പ്രദേശങ്ങളാക്കി മാറ്റിയ ബർലിൻ മതിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിന്നാണു യാത്ര പുറപ്പെടുന്നത്. ഇവിടെ നിന്നു ഷ്വെറിനിലെത്താൻ രണ്ടരമണിക്കൂർ സഞ്ചരിക്കണം. ചരിത്ര നഗരം തണുപ്പിൽ നിന്നു പുറത്തു വരുന്നതേയുള്ളൂ. ഷെറിനിലേക്കുള്ള ബസ് തണുപ്പിനെ
ഉത്തരേന്ത്യൻ കാടുകളിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിച്ചപ്പോൾ മനസ്സിലെത്തിയത് കോർബറ്റ്, കാസിരംഗ, തഡോബ ഒക്കെ ആയിരുന്നു. എന്നാൽ സഞ്ചരിച്ചതാകട്ടെ സിംഹങ്ങളുടെ മടയിലേക്കും. ഗുജറാത്തിലെ ഗിർ വനത്തിലേക്ക്. പക്ഷികളുടെ ചിത്രങ്ങളിൽ തുടങ്ങി കബനിയിൽ പലവട്ടം കാടു കയറി വലിയ മൃഗങ്ങളെ ക്യാമറയിൽ പകർത്തി, എങ്കിലും
തൃശൂരിൽ നിന്നു സ്കൂട്ടറിലാണു പുറപ്പെട്ടത്. മണ്ണുത്തിയും പട്ടിക്കാടും കുതിരാൻ തുരങ്കവും പിന്നിട്ട് പാലക്കാടിന്റെ സമീപഗ്രാമങ്ങളിലേക്ക് പ്രവേശിച്ചു. സൂര്യോദയത്തിന്റെ പൊൻകതിരിൽ തിളങ്ങുകയാണ് ഈ നാട്. നെൽപാടങ്ങൾ, നാട്ടുപാതകൾ, വീടുകൾ, കന്നുകാലികൾ... എത്ര കണ്ടാലും ആവർത്തനത്തിന്റെ വിരസത തോന്നാത്ത
ഓരോ ചുവടും ഇരുട്ടിലേക്കാണ്. ടോർച്ച് തെളിച്ചപ്പോൾ പാറക്കെട്ടുകളുടെ ഇടയിലൂടെ വിടവു കണ്ടു. അതു ഗുഹയിലേക്കുള്ള വഴിയാണ്, വളഞ്ഞു പുളഞ്ഞ് അങ്ങകലേക്കു നീണ്ടു കിടക്കുന്ന ഗുഹാമാർഗം. ഇരുട്ടിന്റെ മടകളിൽ നിന്നു നരിച്ചീറുകളുടെ ചിറകടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഗുഹാകവാടത്തിൽ നിന്നുള്ള വെളിച്ചം അകലേയ്ക്കു
മാർജാര വർഗത്തിൽപെട്ട പുള്ളിപ്പുലി, കടുവ, ചീറ്റപ്പുലി, സിംഹം തുടങ്ങിയ ബിഗ് ക്യാറ്റ്സ് മൃഗങ്ങൾ കാട്ടിൽ മരം കയറുന്നതും മരക്കൊമ്പുകളിൽ പതുങ്ങി കിടക്കുന്നതും പുതുമയുള്ള കാര്യമല്ല. ആഫ്രിക്കയിലെ വിശാലമായ പുൽമേടുകളിൽ ഏറെ ദൂരെയുള്ള ഇരകളെ കണ്ടെത്താൻ വൃക്ഷങ്ങളുടെ ഉയരങ്ങളിൽ നിന്നുള്ള കാഴ്ച സഹായിക്കുമെങ്കിൽ
ആധുനിക ലോകത്തെ മഹാദ്ഭുതങ്ങളായി അംഗീകരിച്ചിരിക്കുന്ന ചൈനയിലെ വൻമതിൽ, ആഗ്രയിലെ താജ് മഹൽ, ജോർദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദ് റെഡീമർ, പെറുവിലെ മചു പിചു, മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ എന്നിവ കാണാൻ എത്ര സമയം വേണ്ടിവരും? ഒരൊറ്റ യാത്രയിൽ ആയാൽപോലും അത്
പുലർവെട്ടത്തിനൊപ്പം പ്രഭാതഭേരി മുഴക്കുന്ന കിളിക്കൊഞ്ചലുകളും മധ്യാഹ്നത്തില് മരച്ചില്ലകൾക്കിടയിൽ താളത്തിലുള്ള കുറുകലുകളും സായംസന്ധ്യക്ക് ചക്രവാളത്തിലെവിടെയോ ചേക്കേറുന്ന കിളികളുടെ ‘കലപില’യും കേൾക്കാത്തവരുണ്ടോ? ആവർത്തിച്ചു കേൾക്കുമ്പോൾ ആ പക്ഷികളെ ശപിച്ചുകൊണ്ട് അവിടെ
Results 1-15 of 62