Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
July 2025
അന്യനാടുകളിൽ സഞ്ചരിക്കുമ്പോൾ സഹസഞ്ചാരികളോടും ആ നാട്ടിൽ പരിചയപ്പെടുന്നവരോടും കൃത്രിമത്വമില്ലാതെ സ്വാഭാവികമായി ഇടപെടുക എന്നതു പ്രധാനമാണ്. എന്നാൽ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ മിതത്വം പാലിക്കണം. ∙ ഗൈഡ്, ഡ്രൈവർമാർ, സഹയാത്രികർ എന്നിങ്ങനെ ഒരിക്കൽ കണ്ടു പിരിയുന്നവരോട് വിവരങ്ങൾ പൂർണമായും
കർണാടക - തമിഴ്നാട് അതിർത്തിയിൽ മാലെമഹാദേശ്വര മലനിരകളുടെ താഴ്വാരത്തായി നാലുപാടും കാടുകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമുണ്ട്.. ഗോപിനാഥം. ഒരുകാലത്ത് ആളുകൾ ആ ഗ്രാമത്തെ ഏറെ ഭയത്തോടെ നോക്കിയിരുന്നു. ആ വഴി പോകാൻ ഭയന്നിരുന്നു. അധികമാരും അങ്ങനെ കടന്നുവരാത്ത വീതികുറഞ്ഞ കാട്ടുവഴി നമ്മെ കൊണ്ടെത്തിക്കുന്നത്,
അക്കരെ അക്കരെ അക്കരെ എന്ന സിനിമയ്ക്കു വേണ്ടി അമേരിക്കയിൽ പോയ സമയത്താണ് ആദ്യമായി കാനഡ സന്ദർശിച്ചത്. അവിടെ പകൽ സമയത്തും പ്രവർത്തിക്കുന്ന ഡാൻസ് ബാറുകളുണ്ട്. ഞാൻ ഇക്കാര്യം മുകേഷിനെ അറിയിച്ചു. മറ്റാരും അറിയാതെ നൂഡ് ഡാൻസ് കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞാനും മുകേഷും തന്ത്രപരമായി ഹോട്ടലിൽ നിന്നു മുങ്ങി ഡാൻസ്
ആത്മസംഗീതത്തിന്റെ മാധുര്യം നിറഞ്ഞ അജ്മീർ ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ സന്നിധിയിലേക്കുള്ള യാത്രാനുഭവം എഴുതുന്നു നോവലിസ്റ്റും കഥാകൃത്തുമായ അൻവർ അബ്ദുള്ള ആത്മസംഗീതത്തിന്റെ മാധുര്യം നിറഞ്ഞ അജ്മീർ ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ സന്നിധിയിലേക്കുള്ള യാത്രാനുഭവം എഴുതുന്നു നോവലിസ്റ്റും കഥാകൃത്തുമായ അൻവർ
യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്കു സമയം കണ്ടെത്താം എന്നു
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
ഒറ്റയ്ക്ക് പോകാനോ...!! അച്ഛനെ കൂടെ കൂട്ടിക്കോ. അല്ലെങ്കിൽ കൂട്ടുകാരികളോടൊപ്പം പൊയ്ക്കോ. ഇടയ്ക്കിടെ വിളിച്ച് എവിടെയാണെന്നു പറയണേ... കാലം ഏറെ മാറിയെങ്കിലും പെൺകുട്ടികളെ ചുറ്റിപ്പറ്റി നിൽക്കുന്ന ഇത്തരം നിബന്ധനകൾക്ക് മാറ്റമില്ല. അപ്പോഴാണു നമ്മുടെ നാട്ടിൽ നിന്നൊരു മിടു ക്കി പുറത്തൊരു ബാഗും തൂക്കി
മയിൽപ്പീലിക്കണ്ണിലെ കടുംനീല, ആകാശത്തിൽ പടർന്ന നിറസ ന്ധ്യക്കാണ് ആദ്യം മൈലാപ്പൂരിൽ എത്തുന്നത്. പാർവതി മയിലിന്റെ രൂപത്തിൽ പരമശിവനെ തപസ്സു ചെയ്ത നാട്. അവിടെ പീലിക്കണ്ണിലെ അതേ കടും നീലകണ്ഠത്തിലുള്ള കപാലീശ്വരൻ. കഥകളി ൽ പ്രണയവും ഭക്തിയും അതിരിട്ടു നിൽക്കുന്ന കപാലീശ്വര ക്ഷേത്രം. തമിഴ്നാട്ടിലെ
വിഷു ഒരു യാത്രയാണ്. മേടത്തിൽ നിന്ന് അടുത്ത മീനത്തിലേക്കുള്ള പ്രകൃതിയുടെ തീർഥ യാത്ര. വാകപ്പൂക്കളുടെ ചുവപ്പു രാശിയിൽ ചെന്നവസാനിക്കുന്ന നിറ പ്രദക്ഷിണത്തിന്റെ തുടക്കം കണിക്കൊന്നയിലാണ്. പുതുമഴയുടെ ഗന്ധം നിറഞ്ഞ പാടത്തു നിന്നു വിഷുപ്പക്ഷിയുടെ പാട്ടു കേട്ടില്ലേ ? ഇനി, വിളക്കു വയ്ക്കാം. വിഭവങ്ങളൊരുക്കാം.
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച ഒരാൾ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവന്റെ ജീവിതകഥ... ഗുരുവായൂരമ്പലത്തിൽ ഉദയാസ്തമയ പൂജയുടെ തിരക്ക്. തൊഴാനായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ. പടിഞ്ഞാറേ നടയിലൂടെ തൊഴുതിറങ്ങുന്നവരുടെ ഇടയിലേക്കു പെട്ടെന്നാണ് ആ അമ്മ പ്രത്യക്ഷപ്പെട്ടത്.
Results 1-10 of 122