Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 2025
December 2025
ഇതു ലോകത്തെ രണ്ടു സാംസ്കാരിക തലസ്ഥാനങ്ങളെ കോർത്തിണക്കിയ യാത്രയാണ്. ഒന്നു നമ്മുടെ സ്വന്തം തൃശൂർ. രണ്ടാമത്തെ സ്ഥലം ഫ്രാൻസിലെ പാരിസ്. തൃശ്ശിവപേരിനു പൂരത്തോടാണു പ്രണയമെങ്കിൽ, പാരിസിലുള്ളവർക്ക് താളമേളങ്ങളോടാണു പ്രേമം. ആഘോഷത്തിന്റെ രീതികൾ നോക്കുമ്പോൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണു കാണാൻ കഴിയുക. 2024
‘‘നമ്മൾ ജീവിക്കുന്ന സ്ഥലത്തു നിന്നു കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്കു യാത്ര ചെയ്യുമ്പോൾ ജീവിതം എത്രമാത്രം മനോഹരമാണെന്ന് തിരിച്ചറിയാൻ അവസരം ലഭിക്കുന്നു. സ്വന്തം ജീവിതത്തിൽ സന്തോഷം നിറയ്ക്കാനുള്ള എളുപ്പ മാർഗമാണു സഞ്ചാരം. വിമാനം കയറി ആലോചിച്ചു നോക്കൂ, കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് ?
അയ്യപ്പനും കോശിയും സിനിമ റിലീസായപ്പോഴാണ് അട്ടപ്പാടിയുടെ പ്രകൃതി ഭംഗി മലയാളികൾ തിരിച്ചറിഞ്ഞത്. തെളിഞ്ഞ നീലാകാശവും നിശബ്ദതാഴ്വരയും പ്രേക്ഷകർ അദ്ഭുതത്തോടെ കണ്ടിരുന്നു. ഈ സിനിമയിൽ നഞ്ചിയമ്മ പാടിയ ഒരേയൊരു പാട്ടിലൂടെ ഗോത്രവാസികളുടെ സാംസ്കാരിക പൈതൃകം മലയാളികളുടെ മനസ്സിൽ കുടിയേറി. സഞ്ചാരികളുടെ ലിസ്റ്റിൽ
മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പരസ്പരം കണ്ടത്. എല്ലാവരും സഞ്ചാരത്തിന്റെ പുതുവഴികൾ തേടുന്നവരായിരുന്നു. പല സ്ഥലങ്ങളിൽ നിന്ന് എത്തിയവർ കണ്ടു മുട്ടുമ്പോൾ പറയാൻ കഥകൾ ഏറെയുണ്ടാകുമല്ലോ. യാത്ര ചെയ്യാനുള്ള ആഗ്രഹത്തിൽ ഐക്യപ്പെട്ട മനസ്സുകളെ നയിക്കുന്നതു സ്മിതയാണ്. ലേഡി റോവേഴ്സിന്റെ ഏഴാമത്തെ
ജീവിതവഴിയിൽ വലിയൊരു ടേണിങ് പോയിന്റ് ഉണ്ടായത് ഒരു വർഷം മുൻപാണ്. ഗൾഫിലേക്കു പോകുമെന്നോ അവിടെ ജോലി ചെയ്യുമെന്നോ സ്വപ്നത്തിൽ പോലും കുരുതിയിരുന്നില്ല. ദുബായിൽ വന്നിറങ്ങിയപ്പോൾ അതുവരെ കേട്ടറിഞ്ഞതിൽ നിന്നു വ്യത്യസ്തമായ കാഴ്ചകളാണ് വരവേറ്റത്. ഓരോ നിമിഷവും മുഖംമിനുക്കുന്ന രാജ്യങ്ങളുടെ ശൃംഖലയാണ് യുണൈറ്റഡ്
ഈ യാത്ര ലേയിലേക്കാണ്. കശ്മീർ താഴ്വരയിൽ ടിബറ്റിന്റെ അരികിലുള്ള ലേയിലേക്ക്. ചൈനയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന മഞ്ഞു താഴ്വരയിലെ മനോഹരമായ പാതയിലൂടെയാണ് യാത്ര. സമീപത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രം മണാലിയാണ്. ലേയിലേക്കുള്ള സഞ്ചാരികൾ മണാലി വിമാനത്താവളത്തിലാണ് ഇറങ്ങാറുള്ളത്. മല തുരന്നുണ്ടാക്കിയ
അസംകാരൻ ബദ്രേശ്വരാണ് ബൊസിസ്തോ മന്ദിറിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സംസാരം വല്ലാതെ കുഴപ്പിക്കുന്നതായിരുന്നു. രണ്ടിന് തു എന്നു പറഞ്ഞപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും തുടർന്നങ്ങോട്ടുള്ള സംസാരത്തിൽ ' ട ' എന്നു പ്രയോഗിക്കേണ്ടിടത്ത്
ചരിത്രമുറങ്ങുന്ന, വിശുദ്ധിയുടെ കുളിർമയുള്ള കുടമാളൂരിൽ നിന്ന് അക്ഷര നഗരിയായ കോട്ടയത്തേക്കുള്ള സഞ്ചാരം. പകുതി വഴി പിന്നിടുമ്പോൾ ചെറിയൊരു ബഹുനിലക്കെട്ടിടത്തിനു മുന്നിൽ ചെറിയ ആൾക്കൂട്ടം. കെട്ടിടത്തോട് ചേർന്ന് ഇരുമ്പുപൈപ്പുകൾ കെട്ടി വച്ച് അതിൽ നിലയിട്ടു നിന്ന് ചുവരിൽ
കുടുംബവും കുട്ടികളുമൊക്കെയായാൽ പിന്നെ എവിടെ സമയം എന്നു കരുതുന്നവർ നിർബന്ധമായും കവിതയെ പരിചയപ്പെടണം. ഇതിനകം 12 രാജ്യങ്ങളിൽ യാത്ര നടത്തിക്കഴിഞ്ഞു ഈ നാൽപ്പത്തിയൊന്നുകാരി. വെറുതേ രാജ്യങ്ങൾ കാണാൻ പോകുകയല്ല. സാഹസിക സഞ്ചാരിയാണ് കവിത. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ജാരോ പർവതനിരകളിലേക്കായിരുന്നു
സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീസഞ്ചാരികൾക്കായുള്ള ഗ്രൂപ്പുകളുടെ പ്രളയമാണ് ഇപ്പോൾ, യാത്രകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളാകട്ടെ പെൺകൂട്ടങ്ങള്ക്കു പ്രത്യേകം പദ്ധതികളവതരിപ്പിക്കുന്നു. അറുപതോളം രാജ്യങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിച്ചിട്ടുള്ള മലയാളി സഞ്ചാരി അഞ്ജലി തോമസ് മാറുന്ന ഫീമെയിൽ സോളോ
ബോട്ട് തുഴഞ്ഞുനീങ്ങിയപ്പോൾ ജലപ്പരപ്പിൽ നീണ്ടു കിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കിനിന്നുകൊണ്ട് അവൾ പിറുപിറുത്തു: വരാതിരിക്കില്ല. ’’ മഞ്ഞ്, എം.ടി. വാസുദേവൻ നായർ എം ടി വാസുദേവൻ നായരുടെ ‘മഞ്ഞ്’ ആദ്യമായി വായിച്ചത് ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തിലാണ്. പിന്നീട് പലവട്ടം വായിച്ചു. ഓരോ തവണയും ‘മഞ്ഞി’ന്റെ നനുത്ത സ്പർശത്തിൽ നൈനിതാൽ എന്ന മോഹനഭൂമിയിലേക്ക് എത്തി. പിൽക്കാലത്ത് ഉത്തരേന്ത്യൻ യാത്രയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ നഗരം പലവട്ടം മനസ്സിലെത്തി. എന്നാൽ ഒരിക്കലും യാഥാർത്ഥ്യമായില്ല. ‘മഞ്ഞി’ലെ നായിക വിമല ടീച്ചറിന്റെ കാത്തിരിപ്പു
രൂപം പോലെ സുന്ദരമായിരുന്നു അവരുടെ പേരും–റിന്സെന് പേമ. ‘ബുദ്ധിമതി’ യെന്നാണ് റിന്സെന്റെ അര്ഥം. പേമയെന്നാല് താമര. ബുദ്ധമതവിശ്വാസികള്ക്കിടയില് പരിചിതമായ പെണ്പേരുകളാണ് രണ്ടും. നാലു വ യസ്സുകാരനായൊരു കുട്ടിയെയും തോളിലിരുത്തി റിന്സെന് പേമയെന്ന വീട്ടമ്മ െെടഗേഴ്സ് നെസ്റ്റ് സന്യാസിമഠത്തിേലക്കുള്ള
നേരിട്ട് പരിചയമില്ലാത്ത, മുൻപ് കണ്ടിട്ടുപോലും ഇല്ലാത്ത 50 പേർ. വിവിധ പ്രായത്തിലുള്ളവർ, വ്യത്യസ്ത ചുറ്റുപാടിലുള്ളവർ... ഇനിയങ്ങോട്ടുള്ള ഒരാഴ്ച്ച ഒരുമിച്ച് കാഴ്ചകൾ കാണാൻ വന്നവർ. ഇവരെ ബന്ധിപ്പിക്കുന്ന രണ്ടേ രണ്ടു കണ്ണികൾ... കശ്മീർ എന്ന കൗതുകവും ആമിയെന്ന പെൺകുട്ടിയും. ഡൽഹി പാലം എയർപോർട്ടിൽ നിന്ന്
പിറന്നുവീണപ്പോൾ ചിറ്റപ്പൻ വാത്സല്യത്തോടെ വിളിച്ചു തുമ്പീ...’ തുമ്പിക്കുട്ടി തുമ്പിപ്പെണ്ണ്, തുമ്പിഅമ്മ... <span
മൗനവ്രതം നോൽക്കുന്ന തമിഴ് പെൺകുട്ടിയെ പോലെ കാവേരി നദി നിശബ്ദം. വളവു തിരിഞ്ഞ് ഇരമ്പി നീങ്ങിയ ബസ്സ് പാലത്തിലേക്കു കയറി. ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹത്തിലേക്ക് അധിക ദൂരമില്ല. എത്രയും വേഗം തിരുസന്നിധിയിലെത്തണം, ശ്രീരംഗനാഥനെ കാണണം. അതിനു മുൻപ് കടന്നു പോയ പാതയിൽ കണ്ടു തീർത്ത വിഗ്രഹങ്ങളെ
Results 1-15 of 22