Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
“മണൽത്തരികൾ പോലെ കോടാനുകോടി മനുഷ്യരുള്ള ഈ ലോകത്തിൽ,നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും നേട്ടങ്ങളും കോട്ടങ്ങളും, എന്തിന്! ജീവിതം പോലും കഥകൾ മാത്രമാണ് ” അച്ഛൻ പറഞ്ഞ വാക്കുകളുടെ വ്യാപ്തി പൂർണമായി മനസിലാക്കാൻ അന്നത്തെ പന്ത്രണ്ടുകാരിക്ക് സാധിച്ചില്ല. എങ്കിലും പിന്നീട് കണ്ട എല്ലാ കാഴ്ചകളും കേട്ട ഓരോ വാക്കും
വിസ്തൃതമായ പാറക്കെട്ടുകളും അവയ്ക്കിടയിലെ ജലകുംഭങ്ങളും എല്ലാത്തിനെയും വലയംചെയ്യുന്ന വനഭംഗിയും ചേർന്ന കാഴ്ചയുടെ പൂരം. ചരിത്രപരമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായ വിശേഷതകളാലും സമ്പന്നമാണ് മധ്യപ്രദേശിലെ ബുന്ദേൽഖണ്ട് മലനിരകൾ. അതിന്റെ താഴ്വരയിലാണ് ഈ വിസ്മയ പ്രപഞ്ചം, റണേ. ലോക പൈതൃകപ്പട്ടികയിൽ ഇടം
വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും വർഷങ്ങളോളം ചർച്ച നടത്തിയും യാത്ര പോകാൻ പെടാപ്പാടുപെടുന്ന സൗഹൃദങ്ങളേ... നിങ്ങൾക്കിനി ഇവരെ കണ്ടുപഠിക്കാം. കണ്ണൂർ മാതമംഗലം സ്വദേശികളായ 72 വയസ്സുള്ള സരോജിനിയും പത്മാവതിയും സൗഹൃദത്തിന്റെ കരങ്ങൾ ചേർത്തുപിടിച്ച് ലോകം കാണാൻ ഇറങ്ങിയിരിക്കുകയാണ്. ആഗ്രഹങ്ങൾക്ക് മുന്നിൽ പ്രായം
നാഗാലാൻഡിൽ നിന്നും ഗുവാഹത്തിയിലേക്കു വരുന്ന വഴി. നാഗാലാൻഡിലെ മോൻ ജില്ലയിൽ നിന്ന് അസമിന്റെ അതിർത്തിയിൽ എത്തും വരെ റോഡ് ഒരു ഐതിഹ്യം പോലെയായിരുന്നു. അതുണ്ട് എന്നു നമ്മളങ്ങു വിശ്വസിച്ചു. ചെളിക്കുഴമ്പു തെറിക്കുന്ന വഴിയിൽ എവിടെയോ വച്ചാണ് ‘ഇന്ത്യയിലും പിരമിഡുകളുള്ളത് അറിയില്ലേ ചേച്ചിക്ക്’ എന്ന്
സിനിമകളിൽ ഗോവയുടെ മനോഹാരിത കണ്ട് അവിടെ പോകാൻ ഏറെ ആഗ്രഹിച്ചിരുന്നു. ആഘോഷങ്ങളുടെ തീരമായിട്ടാണ് ഗോവയെ ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാറുള്ളത്. ആർത്തുല്ലസിക്കുന്ന നിശകളും മിന്നിത്തിളങ്ങുന്ന പാർട്ടികളും ഷോപ്പിങ് കേന്ദ്രങ്ങളും സ്ക്രീനിൽ കാണുമ്പോൾ അവിടെയൊന്നു പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
ഇതു ലോകത്തെ രണ്ടു സാംസ്കാരിക തലസ്ഥാനങ്ങളെ കോർത്തിണക്കിയ യാത്രയാണ്. ഒന്നു നമ്മുടെ സ്വന്തം തൃശൂർ. രണ്ടാമത്തെ സ്ഥലം ഫ്രാൻസിലെ പാരിസ്. തൃശ്ശിവപേരിനു പൂരത്തോടാണു പ്രണയമെങ്കിൽ, പാരിസിലുള്ളവർക്ക് താളമേളങ്ങളോടാണു പ്രേമം. ആഘോഷത്തിന്റെ രീതികൾ നോക്കുമ്പോൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണു കാണാൻ കഴിയുക. 2024
‘‘നമ്മൾ ജീവിക്കുന്ന സ്ഥലത്തു നിന്നു കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്കു യാത്ര ചെയ്യുമ്പോൾ ജീവിതം എത്രമാത്രം മനോഹരമാണെന്ന് തിരിച്ചറിയാൻ അവസരം ലഭിക്കുന്നു. സ്വന്തം ജീവിതത്തിൽ സന്തോഷം നിറയ്ക്കാനുള്ള എളുപ്പ മാർഗമാണു സഞ്ചാരം. വിമാനം കയറി ആലോചിച്ചു നോക്കൂ, കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് ?
അയ്യപ്പനും കോശിയും സിനിമ റിലീസായപ്പോഴാണ് അട്ടപ്പാടിയുടെ പ്രകൃതി ഭംഗി മലയാളികൾ തിരിച്ചറിഞ്ഞത്. തെളിഞ്ഞ നീലാകാശവും നിശബ്ദതാഴ്വരയും പ്രേക്ഷകർ അദ്ഭുതത്തോടെ കണ്ടിരുന്നു. ഈ സിനിമയിൽ നഞ്ചിയമ്മ പാടിയ ഒരേയൊരു പാട്ടിലൂടെ ഗോത്രവാസികളുടെ സാംസ്കാരിക പൈതൃകം മലയാളികളുടെ മനസ്സിൽ കുടിയേറി. സഞ്ചാരികളുടെ ലിസ്റ്റിൽ
മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പരസ്പരം കണ്ടത്. എല്ലാവരും സഞ്ചാരത്തിന്റെ പുതുവഴികൾ തേടുന്നവരായിരുന്നു. പല സ്ഥലങ്ങളിൽ നിന്ന് എത്തിയവർ കണ്ടു മുട്ടുമ്പോൾ പറയാൻ കഥകൾ ഏറെയുണ്ടാകുമല്ലോ. യാത്ര ചെയ്യാനുള്ള ആഗ്രഹത്തിൽ ഐക്യപ്പെട്ട മനസ്സുകളെ നയിക്കുന്നതു സ്മിതയാണ്. ലേഡി റോവേഴ്സിന്റെ ഏഴാമത്തെ
ജീവിതവഴിയിൽ വലിയൊരു ടേണിങ് പോയിന്റ് ഉണ്ടായത് ഒരു വർഷം മുൻപാണ്. ഗൾഫിലേക്കു പോകുമെന്നോ അവിടെ ജോലി ചെയ്യുമെന്നോ സ്വപ്നത്തിൽ പോലും കുരുതിയിരുന്നില്ല. ദുബായിൽ വന്നിറങ്ങിയപ്പോൾ അതുവരെ കേട്ടറിഞ്ഞതിൽ നിന്നു വ്യത്യസ്തമായ കാഴ്ചകളാണ് വരവേറ്റത്. ഓരോ നിമിഷവും മുഖംമിനുക്കുന്ന രാജ്യങ്ങളുടെ ശൃംഖലയാണ് യുണൈറ്റഡ്
ഈ യാത്ര ലേയിലേക്കാണ്. കശ്മീർ താഴ്വരയിൽ ടിബറ്റിന്റെ അരികിലുള്ള ലേയിലേക്ക്. ചൈനയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന മഞ്ഞു താഴ്വരയിലെ മനോഹരമായ പാതയിലൂടെയാണ് യാത്ര. സമീപത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രം മണാലിയാണ്. ലേയിലേക്കുള്ള സഞ്ചാരികൾ മണാലി വിമാനത്താവളത്തിലാണ് ഇറങ്ങാറുള്ളത്. മല തുരന്നുണ്ടാക്കിയ
അസംകാരൻ ബദ്രേശ്വരാണ് ബൊസിസ്തോ മന്ദിറിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സംസാരം വല്ലാതെ കുഴപ്പിക്കുന്നതായിരുന്നു. രണ്ടിന് തു എന്നു പറഞ്ഞപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും തുടർന്നങ്ങോട്ടുള്ള സംസാരത്തിൽ ' ട ' എന്നു പ്രയോഗിക്കേണ്ടിടത്ത്
ചരിത്രമുറങ്ങുന്ന, വിശുദ്ധിയുടെ കുളിർമയുള്ള കുടമാളൂരിൽ നിന്ന് അക്ഷര നഗരിയായ കോട്ടയത്തേക്കുള്ള സഞ്ചാരം. പകുതി വഴി പിന്നിടുമ്പോൾ ചെറിയൊരു ബഹുനിലക്കെട്ടിടത്തിനു മുന്നിൽ ചെറിയ ആൾക്കൂട്ടം. കെട്ടിടത്തോട് ചേർന്ന് ഇരുമ്പുപൈപ്പുകൾ കെട്ടി വച്ച് അതിൽ നിലയിട്ടു നിന്ന് ചുവരിൽ
കുടുംബവും കുട്ടികളുമൊക്കെയായാൽ പിന്നെ എവിടെ സമയം എന്നു കരുതുന്നവർ നിർബന്ധമായും കവിതയെ പരിചയപ്പെടണം. ഇതിനകം 12 രാജ്യങ്ങളിൽ യാത്ര നടത്തിക്കഴിഞ്ഞു ഈ നാൽപ്പത്തിയൊന്നുകാരി. വെറുതേ രാജ്യങ്ങൾ കാണാൻ പോകുകയല്ല. സാഹസിക സഞ്ചാരിയാണ് കവിത. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ജാരോ പർവതനിരകളിലേക്കായിരുന്നു
Results 1-15 of 28