Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
വാലെന്റൈൻ ദിനത്തിൽ നാനോ കാറിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് കുറിപ്പ്. മാധ്യമപ്രവർത്തകയായ സീന ടോണി ജോസ് എഴുതിയ രസകരമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീന ടോണി ജോസ് എഴുതിയ കുറിപ്പ് വായിക്കാം; ഹാപ്പി വാലെന്റൈൻസ് ഡേ മൈ ഡിയർ നാനൂ.. അന്നൊരു ദിവസം മിട്ടു പെണ്ണ് ഏതോ സിനിമേടെ ട്രയ്ലർ
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻഞാൻ കാത്തിരുന്ന ദിനംപ്രണയം ചൊല്ലിടാൻ വയ്യാതെ ഞാൻ നിന്നെപ്രണയിക്കുമീ സുദിനം...;- പ്രണയം തുറന്ന് പറയാൻ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോ എന്ന, കാലകാലങ്ങളായുള്ള ധാരണ പൊളിച്ചെഴുതിയത് 'തെർനി' എന്ന കൊച്ചുപട്ടണം സന്ദർശിച്ചതോടെയാണ്. പ്രണയിതാക്കളുടെ ദിനമായി
പരന്നൊഴുകുന്ന ജീവിതത്തിൽ പെയ്തിറങ്ങുന്ന മധുരമാണ് പ്രണയം. എരിവും പുളിയും കയ്പും എത്രയേറെയുണ്ടെങ്കിലും പ്രണയമധുരം അൽപമൊന്നു കിനിഞ്ഞിറങ്ങേണ്ട താമസം... അതു വരെയുള്ളതെല്ലാം ആ നിമിഷത്തിലേക്ക് വന്നു ചേരും. പ്രണയം ഇതൾ വിരിയുന്ന വാലന്റൈൻ ദിനത്തിന് ചേരുംപടിയായി എന്താണ് നമ്മൾ കരുതി വച്ചിരിക്കുന്നത്. ഒരു
ജനുവരി കുളിരോടെയല്ല ഇക്കൊല്ലം ഉണർന്നത്. ഇരുപത്തിയൊന്നുകാരിയെ കഴുത്തറുത്തു കൊന്നുവെന്ന വാർത്തയുടെ പൊള്ളലായിരുന്നു പുതുവർഷത്തിലെ ആദ്യ ആഴ്ച നൽകിയത്. തിരുവനന്തപുരം കാരക്കോണത്തെ അഷിതയെന്ന പെൺകുട്ടിയെ അനു എന്ന ചെറുപ്പക്കാരൻ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യ
‘‘അയ്യോ ഈ കുഞ്ഞ് ഇതെന്താ ഇങ്ങനെ, ഇതിന് അമ്മയുടെ സൗന്ദര്യമൊന്നും കിട്ടിയിട്ടില്ലല്ലോ’’ എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്കുകളാണിത്. അത്ര മനസ്സു വേദനിച്ചിട്ടുണ്ട്. അതു സത്യവുമായിരുന്നു. ഇന്ന് കാണുന്ന ഈ വീണയായിരുന്നില്ല പതിനേഴ് വയസ്സുവരെ. വല്ലാതെ മെലിഞ്ഞ്, ഒട്ടിയ
പ്രണയം അറിയാൻ നമ്മൾ തന്നെ പ്രണയിക്കണമെന്നില്ല. പ്രണയിക്കുന്ന കൂട്ടുകാർക്കു ചങ്ക് ആയി നിന്നാലും മതി. എന്റെ പ്രണയത്തിന്റെ ആദ്യ ഓർമ കൂട്ടുകാരന്റെ പ്രണയത്തിനൊപ്പമാണ്. ഹൈസ്കൂളിൽ പഠിക്കുന്ന സമയം. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് ഒരു പെൺകുട്ടിയോട് പ്രണയം. അവള് വേറെ ക്ലാസിലാണ്. പരസ്പരം ഇഷ്ടമൊക്കെ
പ്രണയമില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം. പക്ഷേ, ആദ്യ പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ ഓർമ വരുന്ന ഒരാളുണ്ട്. കുറച്ചു കാലം മുൻപ് അടുപ്പമുള്ള ഒരു ചേച്ചി എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നിഖിലയുടെ നമ്പർ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കൊടുത്തോട്ടെ’ എന്ന്. സ്വാഭാവികമായും നമ്മൾ വേണ്ട എന്നല്ലേ
അന്ന് ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. എല്ലാ ക്ലാസിലും കുറച്ചു നല്ല കുട്ടികളും കുറെയേറെ തല്ലുകൊള്ളികളും ഉണ്ടാകുമല്ലോ. ഈ നല്ല കുട്ടികളിൽ തന്നെ പഠിപ്പിസ്റ്റുകൾ, സെമി പഠിപ്പിസ്റ്റുകൾ തുടങ്ങിയ കാറ്റഗറികളുമുണ്ട്. പഠിപ്പിസ്റ്റ് കാറ്റഗറിയിൽ ഒരു പയ്യനുണ്ടായിരുന്നു. ഞാനും അവനും മിക്ക ദിവസവും വഴക്കാണ്.
കലർപ്പില്ലാത്ത പ്രണയത്തിനെന്നും മധുരപ്പതിനേഴാണ് പ്രായം. ജരാനരകൾ ബാധിച്ചാലും സുഗന്ധം പരത്തി അതങ്ങനെ പൂത്തു തളിർത്തു നിൽപ്പുണ്ടാകും. പ്രണയം നേരമ്പോക്കാക്കുന്നവർക്ക് വിശ്വസിക്കാന് പ്രയാസമുള്ള...ചുളിവുകൾ വീഴാത്ത പ്രണയം കൈമുതലായുള്ള രണ്ട് പേരുടെ കഥയാണ് ഇനി പറയാൻ പോകുന്നത്. ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന
പ്രണയദിനം പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ വേറിട്ട ആശംസ പങ്കുവയ്ക്കുകയാണ് ഡോക്ടർ സിജെ ജോൺ. ആരുടേയും മനസ്സിനും ശരീരത്തിനും പരുക്ക് ഏൽപ്പിക്കാതെയുള്ള അക്രമ രഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ പിറക്കട്ടേയെന്നാണ് ഡോക്ടർ സിജെ ജോണിന്റെ ആശംസ. പരസ്പരം നന്നായി അറിഞ്ഞുള്ള അടുപ്പവും ,സൃഷ്ടിക്കപ്പെടുന്ന
പ്രണയം പൂത്തുലയുന്ന മാസമാണ് ഫെബ്രുവരി. പറയാൻ മറന്നതും പറഞ്ഞു തീർക്കാനാകാത്തതുമായ ഇഷ്ടങ്ങൾ ഇതൾ വിരിയുന്ന ദിനം. കണ്ണിമ ചിമ്മാതെ ആ ദിനത്തിനായി കാത്തിരിക്കുന്ന ഓരോ വാലന്റൈനും ഒന്ന് മാത്രമാണ് ചിന്ത, എന്റെ പ്രണയത്തിനായി എന്ത് കരുതി വയ്ക്കും ഞാൻ? പ്രണയത്തിന്റെ തീവ്രത പകർന്നു നൽകാൻ എന്തു നൽകണം ഞാൻ...?
Results 1-11