Manorama Traveller is a travel magazine in Malayalam from the house of Vanitha.
June 2025
June 7-20, 2025
അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ
കുറച്ചു വർഷങ്ങൾക്കു മുൻപ് അങ്കമാലിയിൽ നിന്നു കാക്കനാട്ടേക്ക് ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയ സമയത്ത് വഴിനീളെ ആളുകൾ കൗകുകക്കണ്ണുകളുമായി കാത്തു നിൽക്കുമായിരുന്നു. എട്ടും പത്തും നിലകളുള്ള ക്രൂസ് ഷിപ്പുകൾ തീരമണയുന്നതു കണ്ടിട്ടുണ്ടെങ്കിലും രണ്ടു നിലയുള്ള പേടകം റോഡിലൂടെ ഇരമ്പി നീങ്ങുന്ന കാഴ്ച ആദ്യ
ജപ്പാനിലേക്കുള്ള യാത്ര കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ തന്നെ അടുത്ത ട്രിപ്പ് എവിടേക്കാണെന്ന് തീരുമാനിച്ചിരുന്നു. ഒരു ട്രിപ്പില്‍ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള റൂട്ട് മാപ്പ് ഇരുപതു പേര്‍ക്കും ഇഷ്ടപ്പെട്ടുവെന്നു മാത്രമല്ല, അതിന്റെ കൗതുകം യാത്ര പുറപ്പെടുന്ന ദിവസം വരെയുള്ള കാത്തിരിപ്പിന്
ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള പര്യടനത്തിൽ മൂന്നാമത്തെ രാജ്യത്തിലേക്ക് കടക്കുകയാണ് റോബോട്ടിക്സ് എൻജിനിയറിങ് രംഗത്ത് സ്വന്തം സ്ഥാപനം നടത്തുന്ന, ആലുവ കുറുമാശ്ശേരി സ്വദേശികളായ ലെന്റിൻ ജോസഫ്, അലീന ലെന്റിൻ ദമ്പതികൾ. സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലം, എന്നാൽ ഒരിക്കലും ജനക്കൂട്ടത്തിന്റെ തിരക്ക്
കഴിഞ്ഞ രണ്ടു വർഷത്തിനിടെ എത്ര സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്? ആലുവ സ്വദേശികളായ ലെന്റിൻ ജോസഫിനോടും അലീന ലെന്റിനോടും ചോദിച്ചാൽ അവരുടെ മറുപടി, അധികമൊന്നുമില്ല, നാൽപതു രാജ്യങ്ങളേ കണ്ടുള്ളു എന്നായിരിക്കും. നാൽപത് ഇടങ്ങളല്ല, രാജ്യങ്ങൾ തന്നെ. ആരേയും അസൂയാലുവാക്കുന്ന ഈ നേട്ടം സാധ്യമായതിനു പിന്നിൽ
മക്കയുടേയും മദീനയുടേയും സാന്നിധ്യത്താൽ പുണ്യഭൂമിയായി അറിയപ്പെടുന്ന ഗൾഫ് രാഷ്ട്രം – സൗദി അറേബ്യ. വിശ്വാസ ഹൃദയങ്ങളുടെ വ്രതാചരണത്താൽ വിസ്മയപഥമേറിയിരിക്കുന്നു ഈ നാട്. ആകാശചുംബികളായ മണിഗോപുരങ്ങളും കെട്ടിടസമുച്ചയങ്ങളും കടലിനടിയിൽ നിർമിക്കുന്ന നവഗോപുരങ്ങളും ഈ രാജ്യത്തിന്റെ പ്രശസ്തി വാനോളം
കിഴക്കൻ ആഫ്രിക്കയിലെ മൊസാംബിക് രാജ്യത്തിന്റെ തുറമുഖ നഗരമായ മപ്പുട്ടോയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഒരു നൂറ്റാണ്ടു പഴക്കമുള്ള പായ്ക്കപ്പലിലാണ് യാത്ര. ഒരുപക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറെപ്പേരും സിനിമയിൽ മാത്രമേ ഇങ്ങനെയൊരു പായ്ക്കപ്പൽ കണ്ടിട്ടുണ്ടാകൂ. കാറ്റിന്റെ ഗതിക്കനുസരിച്ച് പായ്
ഞാൻ ആദ്യമായി സന്ദർശിച്ച വിദേശരാജ്യം വിയന്നയാണ്. അവിടുത്തെ മലയാളി സംഘടനയുടെ വാർഷികാഘോഷത്തിന് അതിഥിയായാണ് എന്നെ ക്ഷണിച്ചത്. വിമാനം ഭൂമിയിൽ നിന്നു പൊങ്ങിയപ്പോൾ ഉടലാകെ തരിപ്പു തോന്നി. അത്രയും കാലം ബസിലും ജീപ്പിലുമൊക്കെ ആയിരുന്നല്ലോ യാത്ര. വിമാനം അങ്ങനെയല്ല, നിലം വിട്ടുള്ള കളിയാണ്. അടുത്ത
പോർച്ചുഗലിന്റെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുവാനാണ് തെക്കൻ യൂറോപ്പിലെ ഈ കൊച്ചുരാജ്യത്ത് നവംബറിൽ ഞാൻ എത്തിയത്. അപ്പോൾ ക്രിസ്മസ് ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ. കാതലിക് രാജ്യമായ പോർച്ചുഗലിൽ ക്രിസ്മസ് വലിയ ആഘോഷമാണ്. തലസ്ഥാനമായ ലിസ്ബണിൽ ആണ് ഏറ്റവും വലിയ ആഘോഷം
ആർട്ടിക് സർക്കിൾ ഫിൻലൻഡിലെ സാന്താ ഗ്രാമത്തിന്റെ കഥ ***************************************** ഫിൻലൻഡ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ‘സാന്ത ക്ലോസിന്റെ നാട്’ എന്ന വിശേഷണമാണ് . ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തുന്ന ഫിൻലൻഡിലെ ആർട്ടിക് സർക്കിളിനോട് ചേർന്ന്
പാറക്കെട്ടുകളും പർവതങ്ങളും നിറഞ്ഞ നാട്. ഹിമാലയൻമലനിരകളുടെ ഭാഗമായി നിൽക്കുന്ന കൊച്ചുരാജ്യം. നെല്ലും ബാർലിയും കൃഷി െചയ്തും കന്നുകാലികളെ വളർത്തിയും തങ്ങളുടെ വിശ്വാസത്തെ, മതത്തെ, ഒരുമയെ മുറുക്കെപിടിച്ച്
നേപ്പാളിലെ കുഷ്മയിൽ നിന്നു മസ്തങ്ങിലേക്കാണ് യാത്ര. കാളിഗണ്ഡകി നദിക്കു കുറുകേയുള്ള കൂറ്റൻ തൂക്കുപാലം ഈ പാതയിലെ പ്രധാന ആകർഷണമാണ്. വാഹനങ്ങൾക്കും ഇതിലൂടെ സഞ്ചരിക്കാം. പൂർണമായും ഇരുമ്പു കമ്പികളിൽ നിർമിച്ച തൂക്കുപാലത്തിൽ നിൽക്കുമ്പോൾ താഴെ വെള്ളി വരപോലെ കാളിഗണ്ഡകി നദി. ചൈന ബോർഡറിനു സമീപമുള്ള
2010 ലെ വേനൽക്കാലത്താണ് ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നിന്ന് അഞ്ചു മണിക്കൂർകൊണ്ട് പോയി വരാവുന്ന ആഢംബരക്കപ്പൽ യാത്ര ആദ്യമായി നടത്തുന്നത്. എേസ്റ്റാണിയയുടെ തലസ്ഥാനമായ ടാലിനിലേക്ക് ആയിരുന്നു ആ യാത്ര. ടാലിൻ കാഴ്ചകള്‍ ആസ്വദിക്കാൻ
യൂറോപ്പിലെ ഏറെ പുരാതനമായ ജനവാസകേന്ദ്രങ്ങളിലൊന്നാണ് വടക്കൻ മസിഡോണിയയിലെ ഓഹ്റിഡ് നഗരം. സ്ലാവിക് സംസ്കാരത്തിന്റെ കേന്ദ്രങ്ങളിലൊന്നുകൂടിയായ അത് ഓഹ്റിഡ് തടാകതീരത്തെ വലിയ നഗരം കൂടിയാണ്. ബാൾക്കൻ പ്രദേശത്തിന്റെ ജറുസലം എന്ന വിളിപ്പേരുകൂടിയുള്ള ഓഹ്റിഡ് പ്രകൃതിയും സംസ്കാരവും ചരിത്രവും നാഗരികതയും
സാന്റാക്ലോസിന്റെ രാജ്യമായ ഫിൻലൻഡിൽ എത്തിയിട്ട് രണ്ടാം ദിവസമാണ് സാന്റാ ക്ലോസ് വില്ലേജിലേക്കു പുറപ്പെട്ടത്. റോവാനിമിയിൽ നിന്ന് ഏതാണ്ട് 8 കിലോ മീറ്റർ ദൂരം മഞ്ഞു മൂടിയ വഴികളിലൂടെ സഞ്ചരിച്ചാണ് ഞങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനു മുന്നില്‍ എത്തിയത്. ആർട്ടിക് സർക്കിളിനുള്ളിൽ ആളുകളൊക്കെ വന്നു
Results 1-15 of 77