Manorama Traveller is a travel magazine in Malayalam from the house of Vanitha.
July 2025
August 2025
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു
നിരയായി കാണുന്ന ചെറിയ കുടിലുകളുടെ മുറ്റത്ത് വർണ നൂലുകൾ കൊണ്ട് തുണി നെയ്യുന്ന പെൺകുട്ടികളും സ്ത്രീകളും. ചിലരുടെ മടിയില്‍ ചെറിയ കുഞ്ഞുങ്ങളുണ്ട്. കവിളുകളില്‍ ചന്ദനം പോലെ എന്തോ ഒന്ന് പൂശിയിരിക്കുന്നു. മുടിക്കെട്ടിന്റെ മുക്കാലും മറച്ച് റിബണുകൾ കൊണ്ടുണ്ടാക്കിയ അലങ്കാരം, ആധുനികമെന്നു തോന്നിക്കുന്ന കഫ്താൻ
അഡ്രിയാറ്റിക് കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഡാൽമേഷ്യൻ നഗരമാണ് ഡുബ്രോവ്നിക്. വാസ്തുവിദ്യകളാൽ സമ്പന്നമായ നിര്‍മിതികൾ, മനോഹരമായ ബീച്ചുകൾ, ദ്വീപുകൾ, ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങി സഞ്ചാരികളെ മോഹിപ്പിക്കുന്നതൊക്കെയും ഈ നഗരം കരുതിവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാകും യൂറോപ്പിൽ പ്രത്യേകിച്ചും മെഡിറ്ററേനിയനിലെ
തായ്ലൻഡിലെ മെയ്ഹോങ് പ്രവിശ്യയിൽ മ്യാൻമർ അതിർത്തിക്കടുത്തുള്ള മനോഹരമായൊരു ഗ്രാമമാണ് പായ്. ഗ്രാമം എന്നു പൂർണമായി പറയാൻ കഴിയാത്തവിധം ചെറിയൊരു പട്ടണം. വടക്കുകിഴക്കൻ മലനിരകൾക്കിടയിൽ പടർന്നുകിടക്കുന്ന താഴ്വരയിലാണ് പായ് ഗ്രാമം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വിദേശ വിനോദസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ
നഗരക്കാഴ്ചകളിൽ നിന്ന് മാറി ചെന്നെത്തുന്ന ഓരോ നാടിന്റെയും മിടിപ്പറിയാൻ നല്ലത് ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരമാണ്. അന്നാട്ടിലെ തദ്ദേശീയരെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാനായാൽ അത് അവരുടെ സംസ്കാരത്തെ കുറിച്ചറിയാൻ കൂടി വഴിയൊരുക്കും. ഓസ്ട്രേലിയയിലേക്ക് കുടിയേറിയതു മുതൽ കേൾക്കുന്നതാണ് അവിടത്തെ
ഡിസംബറിന്റെ കുളിർമയുള്ള ദിനങ്ങളിൽ ഭൂമിയിലേക്ക് പിറന്നു വീണവർക്കും ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കും ഗോവയിൽ നിന്ന് എത്തിയ കേവലം തയ്യൽക്കാരൻ മാത്രമായിരുന്ന മാനുവൽ ഡിസൂസയുമായി മറക്കാനാവാത്ത ബന്ധമുണ്ട്, വിലമതിക്കാനാകാത്ത രത്നക്കല്ലിന്റെ ബന്ധം. ലോകസഞ്ചാരിയായ അഞ്ജലി തോമസ് ടാൻസാനിയൻ നഗരമായ അരുഷയുടെ
അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ
കുറച്ചു വർഷങ്ങൾക്കു മുൻപ് അങ്കമാലിയിൽ നിന്നു കാക്കനാട്ടേക്ക് ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയ സമയത്ത് വഴിനീളെ ആളുകൾ കൗകുകക്കണ്ണുകളുമായി കാത്തു നിൽക്കുമായിരുന്നു. എട്ടും പത്തും നിലകളുള്ള ക്രൂസ് ഷിപ്പുകൾ തീരമണയുന്നതു കണ്ടിട്ടുണ്ടെങ്കിലും രണ്ടു നിലയുള്ള പേടകം റോഡിലൂടെ ഇരമ്പി നീങ്ങുന്ന കാഴ്ച ആദ്യ
ജപ്പാനിലേക്കുള്ള യാത്ര കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ തന്നെ അടുത്ത ട്രിപ്പ് എവിടേക്കാണെന്ന് തീരുമാനിച്ചിരുന്നു. ഒരു ട്രിപ്പില്‍ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള റൂട്ട് മാപ്പ് ഇരുപതു പേര്‍ക്കും ഇഷ്ടപ്പെട്ടുവെന്നു മാത്രമല്ല, അതിന്റെ കൗതുകം യാത്ര പുറപ്പെടുന്ന ദിവസം വരെയുള്ള കാത്തിരിപ്പിന്
ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള പര്യടനത്തിൽ മൂന്നാമത്തെ രാജ്യത്തിലേക്ക് കടക്കുകയാണ് റോബോട്ടിക്സ് എൻജിനിയറിങ് രംഗത്ത് സ്വന്തം സ്ഥാപനം നടത്തുന്ന, ആലുവ കുറുമാശ്ശേരി സ്വദേശികളായ ലെന്റിൻ ജോസഫ്, അലീന ലെന്റിൻ ദമ്പതികൾ. സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലം, എന്നാൽ ഒരിക്കലും ജനക്കൂട്ടത്തിന്റെ തിരക്ക്
കഴിഞ്ഞ രണ്ടു വർഷത്തിനിടെ എത്ര സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്? ആലുവ സ്വദേശികളായ ലെന്റിൻ ജോസഫിനോടും അലീന ലെന്റിനോടും ചോദിച്ചാൽ അവരുടെ മറുപടി, അധികമൊന്നുമില്ല, നാൽപതു രാജ്യങ്ങളേ കണ്ടുള്ളു എന്നായിരിക്കും. നാൽപത് ഇടങ്ങളല്ല, രാജ്യങ്ങൾ തന്നെ. ആരേയും അസൂയാലുവാക്കുന്ന ഈ നേട്ടം സാധ്യമായതിനു പിന്നിൽ
മക്കയുടേയും മദീനയുടേയും സാന്നിധ്യത്താൽ പുണ്യഭൂമിയായി അറിയപ്പെടുന്ന ഗൾഫ് രാഷ്ട്രം – സൗദി അറേബ്യ. വിശ്വാസ ഹൃദയങ്ങളുടെ വ്രതാചരണത്താൽ വിസ്മയപഥമേറിയിരിക്കുന്നു ഈ നാട്. ആകാശചുംബികളായ മണിഗോപുരങ്ങളും കെട്ടിടസമുച്ചയങ്ങളും കടലിനടിയിൽ നിർമിക്കുന്ന നവഗോപുരങ്ങളും ഈ രാജ്യത്തിന്റെ പ്രശസ്തി വാനോളം
കിഴക്കൻ ആഫ്രിക്കയിലെ മൊസാംബിക് രാജ്യത്തിന്റെ തുറമുഖ നഗരമായ മപ്പുട്ടോയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഒരു നൂറ്റാണ്ടു പഴക്കമുള്ള പായ്ക്കപ്പലിലാണ് യാത്ര. ഒരുപക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറെപ്പേരും സിനിമയിൽ മാത്രമേ ഇങ്ങനെയൊരു പായ്ക്കപ്പൽ കണ്ടിട്ടുണ്ടാകൂ. കാറ്റിന്റെ ഗതിക്കനുസരിച്ച് പായ്
ഞാൻ ആദ്യമായി സന്ദർശിച്ച വിദേശരാജ്യം വിയന്നയാണ്. അവിടുത്തെ മലയാളി സംഘടനയുടെ വാർഷികാഘോഷത്തിന് അതിഥിയായാണ് എന്നെ ക്ഷണിച്ചത്. വിമാനം ഭൂമിയിൽ നിന്നു പൊങ്ങിയപ്പോൾ ഉടലാകെ തരിപ്പു തോന്നി. അത്രയും കാലം ബസിലും ജീപ്പിലുമൊക്കെ ആയിരുന്നല്ലോ യാത്ര. വിമാനം അങ്ങനെയല്ല, നിലം വിട്ടുള്ള കളിയാണ്. അടുത്ത
പോർച്ചുഗലിന്റെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുവാനാണ് തെക്കൻ യൂറോപ്പിലെ ഈ കൊച്ചുരാജ്യത്ത് നവംബറിൽ ഞാൻ എത്തിയത്. അപ്പോൾ ക്രിസ്മസ് ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ. കാതലിക് രാജ്യമായ പോർച്ചുഗലിൽ ക്രിസ്മസ് വലിയ ആഘോഷമാണ്. തലസ്ഥാനമായ ലിസ്ബണിൽ ആണ് ഏറ്റവും വലിയ ആഘോഷം
Results 1-15 of 83
You can always sign back in at any time.