Manorama Arogyam is the largest circulated health magazine in India.
December 2025
November 2025
ഹൃദയാഘാതം എന്ന ഗുരുതരാവസ്ഥയെ മറികടന്നവർ ഹൃദയത്തെ വീണ്ടും അപകടത്തിലേക്കു തള്ളിവിടാതെ നോക്കണം. അതിനു ജീവിതശൈലിയിൽ ആരോഗ്യകരമായ വ്യതിയാനങ്ങൾ വരുത്തണം ഭക്ഷണഅളവു ശ്രദ്ധിക്കണം ഹൃദയാഘാതം വന്നു എന്നു കരുതി വ്യക്തിക്കു പ്രത്യേക ഡയറ്റ് രൂപപ്പെടുത്തണമെന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണത്തിലുമാണു
അർബുദരോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് പ്രശസ്ത എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ. പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും അദ്ദേഹം യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും അഭിനയത്തിലും
പുരുഷന്മാരിൽ അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. കാരണം ഗുണമേന്മയുള്ള, വേണ്ട അളവിലുള്ള ശുക്ലം ഉൽപാദിപ്പിക്കപ്പെടണമെങ്കിൽ വൃഷണങ്ങളുടെ താപനില ശരീരതാപനിലയേക്കാൾ കുറവായിരിക്കണം. അതുകൊണ്ടാണ് വൃഷണങ്ങളെ ശരീരത്തിനു പുറത്തായിരിക്കുന്നത്. വളരെ മുറുകിയ അടിവസ്ത്രം ധരിക്കുമ്പോൾ വൃഷണങ്ങളുടെ ചൂട്
അർബുദം കണ്ടെത്തുവാൻ വൈകിപ്പോകുമ്പോഴാണ് അത് മാരകവും ജീവന് ആപത്തുമുണ്ടാക്കുന്നതും ആകുന്നത്. മിക്ക അർബുദങ്ങളിലും ആരംഭഘട്ടത്തിൽ തന്നെ ശരീരം ചില സൂചനകളോ ലക്ഷണങ്ങളോ കാണിച്ചുതരും. ഒാരോ അർബുദത്തിനും പ്രത്യേകമായുള്ള ചില ലക്ഷണങ്ങളുണ്ട്. കൂടാതെ അർബുദം കാരണം വരാവുന്ന ചില പൊതുസൂചനകളും ലക്ഷണങ്ങളുമുണ്ട്. ഈ
50 സുവർണ ഹൃദയവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ നിറവിലാണു ഡോ. സി. അശോകൻ നമ്പ്യാർ. മനുഷ്യഹൃദയങ്ങളുടെ അകം പുറം കണ്ട്, അവയുടെ സങ്കീർണമായ മർമരങ്ങൾക്കു ശ്രദ്ധാപൂർവം കാതോർത്ത്, സമർപ്പണത്തോടെ ചെലവിട്ട അതിശയകരമായ 50 വർഷങ്ങൾ... കേരളത്തിലെ തന്നെ മുതിർന്ന ഹൃദ്രോഗ ചികിത്സകനായ അദ്ദേഹം, തലമുറകളുടെ ഹൃദയതാളങ്ങളെ ശ്രുതി
വാസക്ടമി വളരെ ഫലവത്തായ പുരുഷ ഗർഭനിരോധനമാർഗമാണ്. വളരെ എളുപ്പത്തിൽ, ലോക്കൽ അനസ്തീസിയ മാത്രം നൽകി ചെയ്യാവുന്ന സർജറിയാണിത്. വൃഷണത്തിൽ നിന്നും മൂത്രനാളിയിലേക്കു ബീജം കൊണ്ടുപോകുന്ന വാസ് ഡിഫറൻസ് (Vas deferens) എന്ന ട്യൂബ് മുറിക്കുകയോ അതിൽ തടസ്സം വരുത്തുകയോ ചെയ്യുന്നു. തന്മൂലം ശുക്ലത്തിൽ (Semen) ബീജം
സൗന്ദര്യസംരക്ഷണം സ്ത്രീകൾക്കു മാത്രമാണ് എന്നു കരുതുന്നുണ്ടെങ്കിൽ ആ ധാരണ തിരുത്താൻ വൈകരുത്. കാരണം പുരുഷന്മാരും ഇന്നു സൗന്ദര്യമാർഗങ്ങൾ പരീക്ഷിക്കുന്നതിൽ പിന്നിലല്ല. സ്ത്രീകൾ ബ്യൂട്ടി പാർലറിൽ െചയ്യുന്നവർ സൗന്ദര്യസംരക്ഷണം പുരുഷന്മാരും ഇന്നു െചയ്യുന്നുണ്ട്. ഇത്തരം സൗന്ദര്യവർധക, പരിപാലന മാർഗങ്ങൾ
അൽസ്ഹൈമർ രോഗത്തെ ചിലർ മറവിരോഗമെന്നു പറയാറുണ്ട്. യഥാർഥത്തിൽ മറവിരോഗമെന്ന ഡിമൻഷ്യയും അൽസ്ഹൈമർ രോഗവും ഒന്നല്ല. ഡിമൻഷ്യയുടെ ഒരു കാരണം മാത്രമാണ് അൽസ്ഹൈമർ രോഗം. ഡിമൻഷ്യയിൽ ഒാർമക്കുറവിനൊപ്പം മറ്റു ബൗദ്ധീകവ്യാപാരങ്ങളിലും (cognitive functions) കുറവു വരാം. അൽസ്ഹൈമർ രോഗത്തിൽ മറവിയാണ് പ്രധാനമായി
തൃപ്തികരമായ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമായ ലിംഗോദ്ധാരണം നേടാനോ, ബന്ധം പൂര്‍ത്തീകരിക്കുന്നതുവരെ അതു നിലനിര്‍ത്താനോ സാധിക്കാത്ത അവസ്ഥയാണ് ഉദ്ധാരണക്കുറവ് അഥവാ ഇ.ഡി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇറക്ടൈൽ ഡിസ്ഫങ്ഷന്. ഇതു വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുമ്പോഴല്ല, സ്ഥിരമായോ ആവര്‍ത്തിച്ചോ
പുരുഷന്മാരിൽ സാധാരണ കാണുന്ന ഒരു ലൈംഗിക വൈകല്യമാണു ശീഘ്രസ്ഖലനം (Premature ejaculation/Speedy ejaculation/Fast ejaculation). വൈവാഹിക ജീവിതത്തിൽ ശീഘ്രസ്ഖലനം ഒരു വലിയ പ്രശ്നമാണ്. ഭർത്താവിന്റെ ശീഘ്രസ്ഖലനം കൊണ്ടു ലൈംഗികസുഖം ആസ്വദിക്കാനാ കാതെ വിവാഹബന്ധം വേർപെടുത്തിയവർ ഉണ്ട്. 25% മുതൽ 35% വരെ പുരുഷന്മാരിൽ
സോഡിയം അളവു താഴുക അഥവാ ഹൈപ്പോനട്രീമിയ പ്രായമായവരിൽ വളരെ സാധാരണമായ ഒരു പ്രശ്നമാണ്. പ്രായമേറുന്നതു സോഡിയം കുറയാനുള്ള സാധ്യത വർധിപ്പിക്കാം. തന്നെയുമല്ല, വയോജനങ്ങളിൽ സോഡിയം കുറയുന്നതുകൊണ്ടുള്ള ലക്ഷണങ്ങൾ കൂടുതൽ ഗുരുതരവും ജീവിതഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതുമാകാം. വാർധക്യം വൃക്കകളുടെ ജലവിസർജന ശേഷി
അയൺമാനെ അറിയില്ലേ... വെള്ളിത്തിരയിലെ സൂപ്പർ ഹീറോ... എന്നാൽ അങ്ങു ഹോളിവുഡിൽ മാത്രമല്ല അയൺമാനുള്ളത്...നമ്മുെട കേരളത്തിലുമുണ്ട് ഡോക്ടർ അയൺമാൻ– ഡോ. ബിബിൻ പി. മാത്യു. വ്യക്തിഗത കായികമത്സരങ്ങളിൽ ഏറ്റവും കഠിനമെന്ന വിശേഷണമുള്ള വേൾഡ് ട്രയാത്ലൺ ഫെഡറേഷൻ ഒമാനിലെ മസ്കത്തിൽ സംഘടിപ്പിച്ച അയൺമാൻ 70.3 മത്സരത്തിൽ
’’ ഒരു കോൺഫ്രൻസിൽ വച്ചാണ് ഞാന്‍ അയൺമാൻ മത്സരത്തെ കുറിച്ച് വിശദമായി അറിയുന്നത്. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ചേരുന്ന മത്സരമാണിത്. അതിൽ പങ്കെടുക്കണമെന്ന് അഗ്രഹം മനസ്സിലുദിച്ചു. എന്നാൽ ഒരു അപകടത്തെ തുടർന്നു കാലിനു പരുക്കു പറ്റി ശസ്ത്രക്രിയ നടത്തിയിരുന്നു. ഓടാൻ സാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു.
തുടർച്ചയായി മൂന്നു വർഷങ്ങളിൽ ‘അയൺമാൻ’ ആയതിന്റെ സന്തോഷത്തിലാണ് തൃശൂർ സ്വദേശിയായ ഡോ. വരുൺ പി. മേനോന്. പേരു കേൾക്കുമ്പോൾ മിസ്റ്റർ ഇന്ത്യ പോലെയൊക്കെ ഒരു ടൈറ്റിലാണോ അയൺമാൻ എന്നു സംശയം തോന്നാം. അങ്ങനെയല്ല...3.8 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്കിളോട്ടം, 42.2 കിലോമീറ്റർ ഒാട്ടം....ഈ
Results 1-15 of 123