Manorama Traveller is a travel magazine in Malayalam from the house of Vanitha.
June 2025
April 26 - May 9, 2025
‘പോകുന്ന വഴിയിൽ ചിലപ്പോൾ കാട്ടാനയുണ്ടാകും. പേടിക്കേണ്ട വഴിയിൽ ആനമയക്കിയുമുണ്ട്’ ട്രെക്കിങ്ങിനു പോകും മുൻപ് വനംവകുപ്പ് വാച്ചറായ സുരേഷ് ചേട്ടൻ പറഞ്ഞു. ആനമയക്കി(ആനയെ വിരട്ടി)യെന്ന ചെടിയുണ്ടെങ്കിൽ അതിനടുത്തേക്ക് കാട്ടാനയെത്തില്ലെന്നാണ് കരുതുന്നത്. വേനലിൽ ഇലകൾ തളിർത്ത വനത്തിലേക്കാണ് മൺസൂൺ മഴയെത്തുന്നത്.
സിനിമയിൽ എത്തുന്നതിനു മുൻപുള്ള യാത്രകളെക്കുറിച്ചു ചോദിച്ചപ്പോൾ ഗുജറാത്തിൽ താമസിക്കുമ്പോൾ നടത്തിയ ട്രിപ്പുകളെ കുറിച്ചാണ് ഉണ്ണി മുകുന്ദൻ പറഞ്ഞു തുടങ്ങിയത്. ഇൻഡോറിൽ താമസിച്ചിരുന്ന ചെറിയച്ഛന്റെ വീട്ടിലേക്കു വിരുന്നു പോയത് ഇന്നലെയെന്ന പോലെ ഉണ്ണി ഓർത്തു. ദീപാവലി വെക്കേഷന് മിക്കവാറും ഇൻഡോറിലേക്കു പോകും.
ഗ്രാമഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുരാണ ഭാഗങ്ങളുടെ കഥാഭിനയങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചിരുന്നിടത്തു നിന്നാണ്് ആന്ധ്രയിൽ കുച്ചിപ്പുഡി എന്ന ക്ലാസിക് നൃത്തരൂപം ഉറവിടുന്നത്. ആ കുച്ചിപ്പുഡിയിലെ ശ്രദ്ധേയയായ മലയാളി സാന്നിധ്യം ശ്രീലക്ഷ്മി ഗോവർധന്റെ ജീവിതത്തിലും സഞ്ചാരത്തിനുള്ള സ്ഥാനം ചെറുതല്ല. ‘ഈ ലോകം
ലോകത്ത് ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യത്തെ മലയാളി വനിതയായി കണ്ണൂർ സ്വദേശിനി സഫ്രീന ലതീഫ്. മേയ് 18 ഞായറാഴ്ച രാവിലെയായിരുന്നു സഫ്രീന ഈ നേട്ടം കൈവരിച്ചത്. എവറസ്റ്റ് ബേസ്ക്യാംപിൽ നിന്ന് അക്ലൈമറ്റൈസേഷനു ശേഷം 14ന് ആണ് കൊടുമുടിയിലേക്കുള്ള ട്രെക്കിങ് ആരംഭിച്ചത്. ഏതാനും ദിവസങ്ങൾ
സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ,
കുന്നംകുളത്തങ്ങാടിയിൽ തുടങ്ങി ഫ്ലോറൻസോളം സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, കോരപാപ്പനെ തേടി അമേരിക്കയിൽ നിന്ന് വെനിസ്വേലയും പെറുവും കടന്ന് കേരളത്തിലെത്തുന്ന സേവ്യർ കോര, ചേര, ചോള കാലങ്ങളിലെ ദക്ഷിണേന്ത്യയുടെ ഭൂമികയിൽ പിറവികൊണ്ട ആണ്ടാൾ ദേവനായകി, മരതകദ്വീപായ ശ്രീലങ്കയിലെ ഈഴപ്പോരാട്ടങ്ങളുടെ ഭാഗമായി മാറിയ
ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികത കളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന
കിളിമഞ്ചാരോ... ലോകത്ത് ഒറ്റയ്ക്കു നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ളത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, പർവതാരോഹകരുടെ സ്വപ്നമായ സെവൻ സമ്മിറ്റ്സിൽ ഒന്ന്. സംഗീതംപോലെ മധുരതരമാണ് പേരെങ്കിലും അടുക്കുമ്പോഴെ അതിന്റെ കാഠിന്യം മനസ്സിലാകൂ. നടന്നു തീർക്കേണ്ട വഴിത്താരയുടെ ദൈർഘ്യം
കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും ഷിജിന കണ്ടിട്ടില്ല. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും കയറിയിട്ടുമില്ല. എന്നാൽ ഈ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിനു മുൻപേ ഷിജിനയുടെ ശബ്ദം ഓടിയെത്താറുണ്ട്. ‘ഞാൻ പറഞ്ഞാൽ ട്രെയിൻ വരും, എന്റെ ശബ്ദമുയർന്നാൽ ട്രെയിൻ പുറപ്പെടും’ ഇങ്ങനെ പറയാൻ
അന്തിക്കാട്ടെ നാട്ടുവഴികളിലൂടെ സത്യന്റെ കൂടെ കാറിൽപ്പോകുമ്പോൾ ഒരു മോഹം, സൈക്കിളായിരുന്നു നല്ലത് ! അത്ര ലളിതമായാണ് സത്യൻ കാറോടിച്ചത്. തിരക്കഥയെഴുതുന്ന ഒറ്റവരി ബുക്കിൽ നീലമഷിപ്പേന മെല്ലെയൊഴുകുന്ന പോലെ ! വളവുകളിൽപ്പോലും ഹോണടിക്കുന്നില്ല. എതിരെ നടന്നു വരുന്നവർക്കു കടന്നു പോകാനായി കാർ
മധുരൈയിലെ മധുരമൂറും കാഴ്ചകൾ നിർത്താെത വിവരിക്കുന്ന തമിഴ് നൻപനാണ് ദൈവങ്ങളെ സൃഷ്ടിക്കുന്ന വിളചേരി കരകൗശല ഗ്രാമത്തെ പരിചയപ്പെടുത്തുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിലും നവരാത്രികാലത്ത്
ബ്രഹ്മപുത്ര നദിയുടെ ഓരം ചേർന്നുളള നിലാചലകുന്നിൻ മുകളിലാണ് കാമദേവൻ പണി കഴിപ്പിച്ചതെന്ന് കരുതുന്ന കാമാഖ്യ ക്ഷേത്രം. ശക്തിയാണ് ഇവിടുത്തെ ദേവ സങ്കൽപം. സ്ത്രീകൾക്കാണ് ഈ ക്ഷേത്രത്തിൽ പ്രഥമ പരിഗണന. ചില ദിവസങ്ങളിൽ സ്ത്രീകൾക്കു മാത്രമേ പ്രവേശനമുള്ളൂ. സ്ത്രീ ഇവിടെ ശക്തി സ്വരൂപിണിയാണ്, ആരാധ്യയാണ്. അസമിന്റെ
ഭീമനാടു കടന്ന് അരക്കുപറമ്പിലേക്കു തിരിഞ്ഞപ്പോള്‍ കരിമേഘക്കെട്ടഴിച്ച് ആകാശം കണ്ണിറുക്കി, തോരാതെ മിഴി വാര്‍ത്തു. വേനലിന്റെ സങ്കടം മാറ്റാനെന്ന വണ്ണം കോരിച്ചൊരിഞ്ഞ മഴയില്‍ നീര്പുത്തൂരിലേക്ക് ജലം പ്രവാഹിച്ചു. ഇതാ, നേരില്‍ കണ്ടു നില്‍ക്കുകയാണ് ഉമാമഹേശ്വര സന്നിധിയിലെ ഗംഗയുടെ
വടക്കൻ തായ്ലൻഡിലെ ദീൻ ലാവോ മലനിരകളിലെ കൊടുമുടി. ഉദയം കാത്തിരിക്കുന്ന പ്രകൃതി ഉറക്കം വിട്ടു പുറത്തു വന്നിട്ടില്ല. മാനത്ത് സൂര്യനുദിക്കും മുൻപ് മണ്ണിൽ കൊത്തിപ്പെറുക്കാൻ വരുന്ന പക്ഷികളെ കാത്ത് അവിടെ ക്യാംപ് ടെന്റിൽ സമയം തള്ളി നീക്കുകയാണ് ഡോ. ശ്യാംകുട്ടിയും ജയ ശ്യാംകുട്ടിയും. മുതിർന്ന പൗരൻമാരായ
മതത്തിന് അതീതമായി മനുഷ്യരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ കരുണാകര ഗുരു. സത്യത്തിന്റെ സാഹോദര്യത്തിന്റെ സൗഹാർദ്ദത്തിന്റെ ഗുരുമാർഗം തേടിയാണ് ഈ യാത്ര. കോഴിക്കോട്, കക്കോടിയ്ക്ക് അടുത്ത് ആനാവുകുന്ന് കയറുമ്പോൾ മനസ്സ്
Results 1-15 of 219