Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ട് മൂന്ന് സൈക്കിളുകൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം “വീലി” എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്ന് പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അവിശ്വാസം
ട്വീറ്റുകളിലും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധ നേടിയ കടമക്കുടിയിലേക്കാണ് ഈ സഞ്ചാരം. വേമ്പനാട്ടു കായലിനു നടുവിലുള്ള സുന്ദരമായ തുരുത്തുകളാണു കമടക്കുടി ദ്വീപുകൾ. കൊച്ചിയിൽ നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണു പ്രകൃതിഭംഗിയണിഞ്ഞ ഈ ദ്വീപസമൂഹം. കാഴ്ചകൾ കണ്ട്... എറണാകുളം മറൈൻഡ്രൈവിൽ നിന്ന് ഉച്ചയ്ക്കു
മേഘങ്ങളെ തൊട്ടുനിൽക്കുന്ന കൊടുമുടിയുടെ മുകളിൽ നിന്നു കാടിന്റെ ഭംഗി ആസ്വദിക്കണോ? ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെമ്പ്ര പീക്കിലേക്കു പോകാം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് സ്ഥലങ്ങളിലൊന്നാണു വയനാട് സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി. പ്രകൃതിയെ അറിഞ്ഞ്... കാടിനെ
‘എട്ടുവർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട ദിനം, ദൈവം ഞങ്ങളെ അത്രമേൽ അനുഗ്രഹിച്ചിരിക്കുന്നു. അവന്റെ കുഞ്ഞുമുഖത്ത് ചുംബിച്ച ആ നിമിഷത്തോളം വലുതായി ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടോ. എല്ലാ അമ്മമാരും ഇങ്ങനെയാവും അല്ലേ! പക്ഷേ, എന്റെ കഥയില് സന്തോഷം കൊണ്ടും സങ്കടം കൊണ്ടും പൊട്ടിക്കരഞ്ഞത് ആ നിമിഷത്തിലല്ല.
തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും സൗന്ദര്യം നിറഞ്ഞ കിണ്ണക്കോരൈയിലൂടെയുള്ള യാത്രയിലാണ്. തോഡരുടെ കഥകൾ കേട്ടു കഴിഞ്ഞു. ഇനി അറിയേണ്ടതു ബഡഗരുടെ ലോകത്തെക്കുറിച്ചാണ്. ബഡഗരുടെ ഗ്രാമം തിരികെ വരുമ്പോൾ വഴിയിൽ നിറയെ കൃഷിയിടങ്ങൾ കണ്ടു. ഇതെല്ലാം ബഡഗരുടെ കൃഷിയാണ്. വണ്ടി നിർത്തിച്ചു വഴികാട്ടിയായ സുദേശൻ
കിണ്ണക്കോരൈയിലെ മനോഹരമായ പൂക്കൾ നിറഞ്ഞ ആ ഹോംസ്റ്റേയിലേക്കാണു യാത്ര. വൈകുന്നേരമാകുന്നു. റോഡിൽ പുലി ഇറങ്ങാറുണ്ടത്രേ. വളവു തിരിയുമ്പോൾ മുന്നിൽ കാട്ടുപോത്തുകളുടെ കൂട്ടം... വള്ളിച്ചെടികളും അതിൽ നിറയെ പൂക്കളും ചേക്കേറിയ കുരുവികളും ഒക്കെ ചേർന്നു സുന്ദരമാണു താമസസ്ഥലം. കുറച്ചു താഴേക്കു നടന്നാൽ പ്രധാന
‘ഉമിങ് ലാ ചുരം കയറുകയെന്ന സ്വപ്നവുമായി സഞ്ചരിക്കുമ്പോഴാണ് ആ അപകടമുണ്ടായത്. ’ വീലി’ എന്ന സ്റ്റണ്ട് പൊസിഷനിൽ ഒറ്റചക്ര സൈക്കിളിൽ സഞ്ചരിച്ചപ്പോൾ അപകടം മുന്നിൽ കണ്ട അനുഭവം പങ്കിടുകയാണ് കണ്ണൂർ സ്വദേശിയും സഞ്ചാരിയുമായ സനീദ് പി. പി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഹൻലെ ഗ്രാമത്തിൽ വച്ച് ഒരു
മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ടു മൂന്നു സൈക്കിളുകൾ സാവധാനം നീങ്ങുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം ‘വീലി’ എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്നു പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. ആ സൈക്കിളിന്റെ മുൻചക്രത്തിന്റെ സ്ഥാനം
സിറിയയുടെ ഇതുവരെ കാണാത്ത മുഖം തേടിയാണ് ഇനിയുള്ള യാത്ര. ബോംബുകളും മിസൈലുകളും വീണ ആഭ്യന്തര യുദ്ധത്തിൽ തകർന്നടിഞ്ഞ സിറിയ. അലെപ്പോയും പാല്മിറയും നാമാവശേഷമായി. അങ്ങോട്ടു പോകാനുള്ള സമയമില്ല. നഗരത്തിൽ നിന്ന് പതിനഞ്ചു മിനിറ്റ് അകലെയുള്ള ജൌബർ സന്ദർശിക്കാമെന്നു തീരുമാനിച്ചു. യുദ്ധം വിതച്ച ദുരിതത്തിന്റെ
ഒരു നാടുമുഴുവൻ ‘മഞ്ഞ’പൂശി നിൽക്കുന്ന കാഴ്ച വെറുതെ സങ്കൽപ്പിച്ച് നോക്കി. കല്യാണത്തലേന്ന് മണവാട്ടിയും കൂട്ടുകാരും ഹൽദി നടത്തുന്ന പോലെ ഒരു ഗ്രാമം മുഴുവൻ മഞ്ഞയുടെ ചേലണിയുന്നു... യാത്രകളിൽ പങ്കാളിയാകുന്ന സുഹൃത്തിൽ നിന്നാണ് പട്ടൻ കൊഡോളി ഉത്സവത്തെക്കുറിച്ച് അറിയുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ്
ഉമ്മയ്യദ് മസ്ജിദിൽ സ്ത്രീകൾക്കുള്ള ഗേറ്റിലൂടെ പ്രവേശിച്ചു. റോമാക്കാരുടെ കാലത്തു ജുപിറ്റർ ദേവന്റെ ക്ഷേത്രമായിരുന്നു ഇത്. ക്രൈസ്തവ ഭരണാധികാരികളുടെ കാലത്ത് അത് സ്നാപകയോഹന്നാന്റെ പേരിലുള്ള ദേവാലയമായി. ഓട്ടോമൻ ഭരണം വന്നപ്പോൾ ചർച്ചിന്റെ ഒരു ഭാഗം ഇസ്ലാം മതക്കാർക്കും മറ്റൊരു ഭാഗം ക്രിസ്ത്യാനികൾക്കും
കാണണമെന്നു മനസ്സിൽ കരുതിയ രണ്ടു സ്ഥലങ്ങളും കണ്ടു കഴിഞ്ഞു. ഇനി ലിക്റ്റൻസ്റ്റെയ്നിലെ ഗ്രാമീണഭംഗി ആസ്വദിക്കാൻ കാടു കയറാൻ തീരുമാനിച്ചു. നഗരവീഥികളിൽ നിന്നു വ്യത്യസ്തമായി പച്ചപ്പിന്റെ സാന്നിധ്യം കൂടിക്കൂടി വന്നുതുടങ്ങി. അങ്ങകലെ വെളുപ്പും കറുപ്പും പുള്ളികളുള്ള പശുക്കളെ കാണാം. ക്യാമറക്കണ്ണുകൾ തുറന്നില്ല. ആ
സോഷ്യൽ മീഡിയയിൽ വൈറലായ ആ നാട് ഞങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കാതിരിക്കുന്നതെങ്ങനെ? ലോകത്തിലെ ആറാമത്തെയും യൂറോപ്പിലെ നാലാമത്തെയും കുഞ്ഞൻ രാജ്യം. ലിക്റ്റൻസ്റ്റെയ്ൻ (Liechtenstein). പ്രകൃതിഭംഗിയും വാസ്തുകലയും വിസ്മയദൃശ്യങ്ങളൊരുക്കുന്ന ആ നാട്ടിലേക്കാണ് ഈ സഞ്ചാരം. നദീതീരത്തെ സ്വർഗം ഭൂമിയിലെ സ്വർഗം
ലബനനിലെ ബാൽബക്കിലേക്കുള്ള ടൂർ ബസിൽ വച്ചാണു ധാനിയയെ പരിചയപ്പെട്ടത്. അമേരിക്കയിൽ ജോലി ചെയ്യുന്ന സിറിയക്കാരി. സിറിയ ട്രിപ്പ് എന്ന മോഹം വീണ്ടും തളിരിട്ടു. നിങ്ങളുടെ രാജ്യം ഇപ്പോൾ എങ്ങനെ? സേഫ് ആണോ? എന്ന എന്റെ ചോദ്യത്തിനു ‘തലസ്ഥാനമായ ഡമാസ്കസ് സുരക്ഷിതമാണ്’ എന്നു മറുപടി. സിറിയയിലെ വിശേഷങ്ങൾ കൗതുകത്തോടെ
ഡൽഹിയുടെ മുഖം എന്ന് വിളിക്കാവുന്ന ഇന്ത്യാഗേറ്റിൽ നിന്ന് സഞ്ചാരം ആരംഭിക്കാം. ഇതിന്റെ പരിസരത്ത് നിന്നാണ് ഡൽഹിയിലെ പ്രധാന റോഡുകളെല്ലാം തുടങ്ങുന്നത്. ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്നാണ് ഇന്ത്യാഗേറ്റിന്റെ യഥാർഥ പേര്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്സൈന്യത്തിന് വേണ്ടി പോരാടി മരിച്ച 70000 സേനാനികളുടെ
Results 1-15 of 280