ഇല്ലിക്കൽ കല്ല്... കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം. ഈ ഗ്രാമീണ ടൂറിസം കേന്ദ്രത്തെ തേടി കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ...
‘യുദ്ധത്തിനൊരുങ്ങുന്ന പടയാളികളെ പോലെ ആകാശത്ത് മേഘങ്ങൾ കറുപ്പിന്റെ പടച്ചട്ട വലിച്ചിട്ടു. പോരാട്ടം തുടങ്ങും മുമ്പേ അറിയിപ്പെന്നോണം...
ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകാനൊരുങ്ങുന്നു കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ
<p style="margin-bottom: 0cm; font-style: normal; font-weight: normal;"> അത്രനേരം ശാന്തമായിരുന്നു ആ തീവണ്ടിപ്പാതയിലെ ചന്ത. ചെറിയ ഊന്നുവടികൾ...
കന്യാകുമാരിയിലേക്കാണോ? ട്രെയിൻ യാത്രയിലെ വിരസതയകറ്റാൻ പുറംകാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് സഹയാത്രികയുടെ ഈ ചോദ്യം. ട്രെയിൻ തിരുവനന്തപുരം...
ക്ഷേത്ര നഗരമായ തിരുപ്പതിയിൽ നിന്നും ശ്രീകാള ഹസ്തിയിലേക്കുള്ള യാത്ര, കൃഷി ഭൂമികളുടെ മധ്യത്തിലുള്ള ഹൈവേയിൽ കൂടിയായിരുന്നു. കലംകാരി കലാകാരന്മാരെ...
ഒരേക്കറോളം പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടം. അതിന്റെ ചെരിവിൽക്കൂടി അലസമായി ഒഴുകുന്ന ചെറിയൊരു വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ശിൽപാവിഷ്കാരം...
നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജൻ, ഇന്ത്യയിലും മ്യാൻമറിലുമായി പരന്നു കിടക്കുന്ന ഗോത്രരാജാവിന്റെ കൊട്ടാരം, നാഗാലാന്റിലെ കോനിയാക്...
പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിൽ പടിക്കലെത്തിയ കാലവർഷത്തിന്റെ മഴത്തണുപ്പു തൊട്ടറിഞ്ഞ സുഹൃത്ത് മലമുടിയുടെ മുകളറ്റം വിട്ടിറങ്ങാൻ ധൃതി...
വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം...
ഞാൻ ആദ്യമായി സന്ദർശിച്ച വിദേശരാജ്യം വിയന്നയാണ്. അവിടുത്തെ മലയാളി സംഘടനയുടെ വാർഷികാഘോഷത്തിന് അതിഥിയായാണ് എന്നെ ക്ഷണിച്ചത്. വിമാനം ഭൂമിയിൽ നിന്നു...
പാണാവള്ളി ജെട്ടിയിൽ നിന്ന് ബോട്ട് പുറപ്പെട്ടിട്ട് ഒന്നേകാൽ മണിക്കൂർ ആയി. പെരുമ്പളം മാർക്കറ്റ് ജെട്ടിയിലാണ് ഇതിനിടെ ആദ്യം ബോട്ട് അടുത്തത്....
അഭിനയിച്ച സിനിമകളേക്കാൾ ഹിറ്റാണ് സോഷ്യൽ മീഡിയകളിലെ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ. ഓരോ ചോദ്യത്തിനും കുറിക്ക്കൊള്ളുന്ന തഗ് മറുപടികളുമായി...
2018 നവംബറിലെ ഒരു ഉച്ച സമയത്താണ് രാജസ്ഥാൻ നിയമസഭാ ഇലക്ഷനിൽ നിരീക്ഷകനായി ജോധ്പുർ വിമാനത്താവളത്തിൽ എത്തിയത്. ഔദ്യോഗിക ചുമതലകളുമായി ഇന്ത്യയുടെ...
സമൂഹമാധ്യമത്തിൽ സഞ്ചാരവുമായി ബന്ധപ്പെട്ട ഫോറത്തിൽ ഒരു ചോദ്യം, കാറിൽ കൊൽക്കത്തയിൽ നിന്ന് തൃശൂരിലേക്ക് എളുപ്പമെത്താൻ സാധിക്കുന്ന നല്ല റൂട്ട്...
എന്നിട്ടും കാറ്റിന് കലി തീരാത്തതുപോലെ. കുംഭച്ചൂടിൽ ഉരുകിക്കിടന്ന ശങ്കരൻകോവിലിനു മുകളിൽ പെയ്യാനോങ്ങിനിന്ന മഴമേഘങ്ങളെ ആ കാറ്റ് തട്ടിയെടുത്തു....
ആരവങ്ങളും മേളങ്ങളുമുയർന്നു. പൊട്ടിപ്പോയ മാലമുത്തുപോലെ, അത്രനേരം അങ്ങിങ്ങായി നിന്ന ജനങ്ങൾ ആർപ്പുവിളിയോടെ കൂട്ടംകൂടി. പെട്ടെന്ന്...
‘വെനീസ്, വെറോണ, വാൾഗാഡേന എന്നിങ്ങനെ മൂന്നു സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള ഹണിമൂൺ യാത്രയിലാണ്. ശൈത്യക്കാലത്തിന്റെ വരവറിയിച്ച്...
നീലക്കടലിനു മീതെ അമ്പിളിക്കല പുഞ്ചിരിച്ചു. തണുത്തകാറ്റിന്റെ ശീൽക്കാരത്തിനപ്പുറം അവിടം നിശബ്ദമായിരുന്നു. ഇരുട്ടിന്റെ പുതപ്പിനടിയിലിരുന്ന്...
ആയിരത്തി തൊള്ളായിരത്തി അൻപതുകളുടെ അവസാനം. പുരാതന ഈജിപ്ത്–നൂബിയ പ്രദേശങ്ങളുടെ അതിർത്തിയായിരുന്ന ഭാഗത്ത് ആഫ്രിക്കയിലെ വലിയ നദി നൈലിനു കുറുകെ...
ഷിംലയിൽ നിന്നുള്ള സ്പിതി യാത്ര തുടങ്ങിയിട്ട് ഇതിപ്പോൾ അഞ്ചാമത്തെ ദിവസമാണ്. അറുപത്തൊൻപതുകാരനായ അശോക്കുമാർ ആണ് ഞങ്ങളുടെ ഡ്രൈവർ. അദ്ദേഹത്തേക്കാൾ...
അരിപ്പൊടിക്കോലം മുറ്റത്തെഴുതിയാണ് അഗ്രഹാരങ്ങളിൽ നേരം പുലരുക. ഐശ്വര്യത്തിന്റെ പ്രതീകം പടിപ്പുരയിൽ ചാർത്തി സ്വാഗതമരുളുന്നു അവിടെയുള്ളവരുടെ...
ഇന്ത്യ–നേപ്പാൾ–ബംഗ്ലദേശ്–ഭൂട്ടാൻ ബൈക്ക് യാത്രയ്ക്കിടെ സിക്കിമിൽ നിന്നു പശ്ചിമ ബംഗാളിലൂടെ ഭൂട്ടാൻ അതിർത്തിയിലേക്കു സഞ്ചരിക്കുമ്പോഴാണ് വേറിട്ട ആ...
‘ഭാവിയെ ഭയപ്പെടരുത്, ഭൂതകാലത്തിനായി കരയരുത്’, എന്ന ആപ്തവാക്യം മനസ്സിലുറപ്പിച്ച് ജീവിക്കുന്നൊരു ജനത. കംബോഡിയ കാഴ്ചകൾ കൊണ്ടും രുചികൾ...
കണ്ണുകാണാത്ത മഴയാണ്. തട്ടിയും തടഞ്ഞും പ തുക്കെ മാത്രമേ മുന്നോട്ട് പോകാനാകൂ. പകലിന് പ്രായം കൂടി വരുന്നേയുള്ളൂ. എങ്കിലും റോ ഡിൽ നല്ല...
അവനോസിലെ മുടി ഗുഹ കാണാനായി കപഡോഷ്യയിലെ ഗുഹാ ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ റിസപ്ഷനിസ്റ്റ് വിഷാദത്തോടെ പറഞ്ഞു, ‘‘ഒട്ടേറെ സുന്ദരിമാർ തങ്ങളുടെ ആഗ്രഹം...
ടൂറിസം അക്കാദമിഷ്യനും റിസർച്ചറുമായ ഡോ. ദിലീപ് എം. ആർ.-നെ കിറ്റ്സ്-ന്റെ ഡയറക്ടറായി സർക്കാർ നിയമിച്ചു. പുൽപള്ളി പഴശ്ശിരാജാ കോളേജിലെ ടൂറിസം...
എനിക്കിപ്പോ കോങ്മു ഖാം കാണണം." സമയം ഒൻപത് കഴിഞ്ഞിട്ടേയുള്ളൂ എങ്കിലും നട്ടുച്ച മട്ടാണ് അസമിലെ ദിബ്രുഗഡിൽ. സൂര്യൻ വൈകിട്ടു മൂന്നുമണിയോടെ ഗുഡ്...
വർഷം 1982. പർവതാരോഹണത്തിനിടെ വഴി തെറ്റിയ ഒരു കൂട്ടം യാത്രികർ ദേവദാരു വൃക്ഷങ്ങളാൽ നിബിഢമായ ഹിമാചലിലെ ദോദ്ര ഗ്രാമത്തിൽ എത്തിപ്പെട്ടു. അതൊരു...
ട്രെക്കിങ് എന്നാൽ മലകളിലൂടെയോ മഞ്ഞുകട്ടകളിലൂടെയോ കാടുകളിലൂടെയോ മാത്രം നടക്കുന്നതാണ് എന്നു കരുതേണ്ട. മനുഷ്യൻ ‘കെട്ടി ഉറപ്പിച്ച’ പാതയിൽക്കൂടി...
കാടിനു നടുവില് നദിക്കരയോടു ചേർന്ന് തടിയിൽ പണിത മനോഹരമായൊരു വീട്. അവിടെ താമസിച്ച്, നദിയിലൂടെ വള്ളം തുഴയാം, സൗന ബാത്ത്...
കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ ഗോവയ്ക്ക്! വേണമെങ്കിൽ നമുക്കിപ്പോൾ പോയി വരാം!...ഗോവ കാണാൻ ആഗ്രഹം പറഞ്ഞപ്പോൾ സുഹൃത്തിന്റെ...
വലിയ മതിൽക്കെട്ടോ ഇരുമ്പുവേലിയോ ഒന്നുമില്ല. മഞ്ഞിൽ നാട്ടിയ ഏതാനും ബോർഡുകളും കൂട്ടിയിട്ട കുറേ കല്ലുകളും മാത്രം. ഞങ്ങളെ ഒരടി കൂടി മുന്നിലേക്ക്...
നോട്ടം പാളിയാൽ, ശ്രദ്ധയൊന്നു പിഴച്ചാൽ കാൽ വഴുതി വീഴുന്നത് രണ്ടായിരം അടി താഴ്ചയിലേക്ക്. മലയുടെ അടിവാരത്തുകൂടി ചെനാബ്...
ആനകളുടെ ജീവിതം നേരിൽ കണ്ടറിയാൻ അവസരം നൽകുന്ന കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം.. ഒന്നല്ല, രണ്ടല്ല, ഒരു ഡസനിലേറെ ആനകൾ... ഘടാഘടിയൻമാരായ കൊമ്പൻമാർ,...
കാഴ്ചകളും കാണണം, വയറും നിറയ്ക്കണം, ഇത്തരമൊരു ടൂറിസം പാക്കേജ് തേടിയുള്ള യാത്ര അവസാനിച്ചത് എറണാകുളത്തെ കടലോരഗ്രാമമായ...
'ഉണ്ണിക്കൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്?'- ഉളനാട് ബാലഗോപാലനെ ഒരുനോക്ക് കണ്ടാൽ അറിയാതെയെങ്കിലും മനസ്സിൽ പാടിപോകും ഈ...
കല്ലിൽ കൊത്തിയ വിസ്മയമാണ് ഹംപി. തുംഗഭദ്ര നദിയുടെ തെക്കെ കരയിൽ സ്ഥിതി ചെയുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഹംപിക്കു ചരിത്ര പ്രസിദ്ധി...
നിർത്താതെ കോടമഞ്ഞിറങ്ങുന്ന മലയായിരിക്കണം. ആശിക്കുമ്പോൾ മനസ്സുകുളിർപ്പിക്കാൻ മഴപെയ്യുന്ന ഇടം. കണ്ണ് ചെന്നെത്തുന്നിടത്തെല്ലാം പച്ചപ്പ് വേണം....
ഒരു നിമിഷം ശ്രദ്ധിക്കുക: സന്ദർശക കേന്ദ്രത്തിനു പിന്നിലെ കോസ്റ്റല് റെഡ് വുഡ്മരത്തിന്റെ ഉയരം 200 അടി. അഥവാ, ഇരുപതു നിലകളുള്ള കെട്ടിടത്തിന്റെ...
ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി വൈകുന്നേരം ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ ഫ്ലാറ്റിന്റെ എതിർവശത്തെ അക്കേഷ്യാ മരക്കൊമ്പിൽ ഒരു ഓപ്പൺ ബിൽ...
വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമാണ് കൊച്ചി. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പേരും പെരുമയുമായി തലയുയർത്തിനിൽക്കുന്ന അറബിക്കടലിന്റെ റാണി. കടലും കായലും...
രാമന്റെ നഷ്ടപ്പെട്ട മോതിരം തേടി ഹനുമാൻ പാതാളത്തിലെത്തി. ഒന്നിനു പകരം ഒരു താലം നിറയെ മോതിരങ്ങളാണ് തിരികെ കിട്ടിയത്. ഇതെന്താ ഇത്രയും...
കൊച്ചിയിൽ നിന്നു പുറപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ അതിർത്തികൾ കടന്ന ബൈക്ക് യാത്രയിൽ ഇനി രാജ്യത്തിന്റെ അതിർത്തി തന്നെ കടക്കണം. നേപ്പാളിന്റെ...
നാലു വർഷം മുൻപുള്ള ഒരു രാത്രി. തിരുവല്ലയിൽ പൊതു പരിപാടി കഴിഞ്ഞ് രാമപുരത്തേക്കു മടങ്ങുകയായിരുന്നു റോഷി. വീട്ടിലെന്തോ അത്യാവശ്യം പറഞ്ഞ്...
മരം കോച്ചുന്ന തണുപ്പിൽ രാവിലെ ആറരയോടെ യാത്ര തിരിച്ച സംഘം അഞ്ചു മണിക്കൂർ യാത്ര ചെയ്താണ് ഗ്രാൻഡ് കാന്യനിലെത്തിയത്. അരിസോനയിൽ നിന്ന് ഗ്രാൻഡ്...
നീല ജലപ്പരപ്പിനു താഴെ ഒഴുകി നടക്കുന്ന, ശത്രുവിനെ തകർക്കാൻ ടൊർപിഡോകൾ പായിക്കുന്ന, കടൽ മൈൻ നിക്ഷേപിക്കുന്ന
നിങ്ങൾ ഈയൊരു മന്ദിരം കാണാൻവേണ്ടി മാത്രം വന്നതാണോ? അതേയെന്ന് തലയാട്ടിയപ്പോൾ സർദാർജിയുടെ മുഖത്ത് കൗതുകവും ആഹ്ലാദവും! അതിർത്തിയിൽ നിന്ന്...
തിരുവിതാംകൂറിന്റെ കഥ പറയാൻ സി രാമൻപിള്ള എഴുതിയ ‘ധർമരാജാ’ എന്ന കഥയിലെ സ്ത്രീ കഥാപാത്രങ്ങളിലൊരാളുടെ പേരാണ് ത്രിപുരസുന്ദരി മൂന്നു ലോകങ്ങളുടെയും...