Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 2025
December 2025
സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ,
കുന്നംകുളത്തങ്ങാടിയിൽ തുടങ്ങി ഫ്ലോറൻസോളം സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, കോരപാപ്പനെ തേടി അമേരിക്കയിൽ നിന്ന് വെനിസ്വേലയും പെറുവും കടന്ന് കേരളത്തിലെത്തുന്ന സേവ്യർ കോര, ചേര, ചോള കാലങ്ങളിലെ ദക്ഷിണേന്ത്യയുടെ ഭൂമികയിൽ പിറവികൊണ്ട ആണ്ടാൾ ദേവനായകി, മരതകദ്വീപായ ശ്രീലങ്കയിലെ ഈഴപ്പോരാട്ടങ്ങളുടെ ഭാഗമായി മാറിയ
ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികത കളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന
കിളിമഞ്ചാരോ... ലോകത്ത് ഒറ്റയ്ക്കു നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ളത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, പർവതാരോഹകരുടെ സ്വപ്നമായ സെവൻ സമ്മിറ്റ്സിൽ ഒന്ന്. സംഗീതംപോലെ മധുരതരമാണ് പേരെങ്കിലും അടുക്കുമ്പോഴെ അതിന്റെ കാഠിന്യം മനസ്സിലാകൂ. നടന്നു തീർക്കേണ്ട വഴിത്താരയുടെ ദൈർഘ്യം
കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും ഷിജിന കണ്ടിട്ടില്ല. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും കയറിയിട്ടുമില്ല. എന്നാൽ ഈ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിനു മുൻപേ ഷിജിനയുടെ ശബ്ദം ഓടിയെത്താറുണ്ട്. ‘ഞാൻ പറഞ്ഞാൽ ട്രെയിൻ വരും, എന്റെ ശബ്ദമുയർന്നാൽ ട്രെയിൻ പുറപ്പെടും’ ഇങ്ങനെ പറയാൻ
അന്തിക്കാട്ടെ നാട്ടുവഴികളിലൂടെ സത്യന്റെ കൂടെ കാറിൽപ്പോകുമ്പോൾ ഒരു മോഹം, സൈക്കിളായിരുന്നു നല്ലത് ! അത്ര ലളിതമായാണ് സത്യൻ കാറോടിച്ചത്. തിരക്കഥയെഴുതുന്ന ഒറ്റവരി ബുക്കിൽ നീലമഷിപ്പേന മെല്ലെയൊഴുകുന്ന പോലെ ! വളവുകളിൽപ്പോലും ഹോണടിക്കുന്നില്ല. എതിരെ നടന്നു വരുന്നവർക്കു കടന്നു പോകാനായി കാർ
മധുരൈയിലെ മധുരമൂറും കാഴ്ചകൾ നിർത്താെത വിവരിക്കുന്ന തമിഴ് നൻപനാണ് ദൈവങ്ങളെ സൃഷ്ടിക്കുന്ന വിളചേരി കരകൗശല ഗ്രാമത്തെ പരിചയപ്പെടുത്തുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിലും നവരാത്രികാലത്ത്
ബ്രഹ്മപുത്ര നദിയുടെ ഓരം ചേർന്നുളള നിലാചലകുന്നിൻ മുകളിലാണ് കാമദേവൻ പണി കഴിപ്പിച്ചതെന്ന് കരുതുന്ന കാമാഖ്യ ക്ഷേത്രം. ശക്തിയാണ് ഇവിടുത്തെ ദേവ സങ്കൽപം. സ്ത്രീകൾക്കാണ് ഈ ക്ഷേത്രത്തിൽ പ്രഥമ പരിഗണന. ചില ദിവസങ്ങളിൽ സ്ത്രീകൾക്കു മാത്രമേ പ്രവേശനമുള്ളൂ. സ്ത്രീ ഇവിടെ ശക്തി സ്വരൂപിണിയാണ്, ആരാധ്യയാണ്. അസമിന്റെ
ഭീമനാടു കടന്ന് അരക്കുപറമ്പിലേക്കു തിരിഞ്ഞപ്പോള്‍ കരിമേഘക്കെട്ടഴിച്ച് ആകാശം കണ്ണിറുക്കി, തോരാതെ മിഴി വാര്‍ത്തു. വേനലിന്റെ സങ്കടം മാറ്റാനെന്ന വണ്ണം കോരിച്ചൊരിഞ്ഞ മഴയില്‍ നീര്പുത്തൂരിലേക്ക് ജലം പ്രവാഹിച്ചു. ഇതാ, നേരില്‍ കണ്ടു നില്‍ക്കുകയാണ് ഉമാമഹേശ്വര സന്നിധിയിലെ ഗംഗയുടെ
വടക്കൻ തായ്ലൻഡിലെ ദീൻ ലാവോ മലനിരകളിലെ കൊടുമുടി. ഉദയം കാത്തിരിക്കുന്ന പ്രകൃതി ഉറക്കം വിട്ടു പുറത്തു വന്നിട്ടില്ല. മാനത്ത് സൂര്യനുദിക്കും മുൻപ് മണ്ണിൽ കൊത്തിപ്പെറുക്കാൻ വരുന്ന പക്ഷികളെ കാത്ത് അവിടെ ക്യാംപ് ടെന്റിൽ സമയം തള്ളി നീക്കുകയാണ് ഡോ. ശ്യാംകുട്ടിയും ജയ ശ്യാംകുട്ടിയും. മുതിർന്ന പൗരൻമാരായ
മതത്തിന് അതീതമായി മനുഷ്യരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ കരുണാകര ഗുരു. സത്യത്തിന്റെ സാഹോദര്യത്തിന്റെ സൗഹാർദ്ദത്തിന്റെ ഗുരുമാർഗം തേടിയാണ് ഈ യാത്ര. കോഴിക്കോട്, കക്കോടിയ്ക്ക് അടുത്ത് ആനാവുകുന്ന് കയറുമ്പോൾ മനസ്സ്
മഴക്കാലത്താണ് പ്രകൃതി ഏറ്റവും സുന്ദരിയാകുന്നത്. മഴ ശമിച്ച് ഉടനെ തന്നെ സഞ്ചരിക്കുകയാണെങ്കിൽ പല മൺസൂൺ ഡെസ്റ്റിനേഷനും അതിന്റെ പൂർണസൗന്ദര്യത്തോടെ തന്നെ കാണാൻ സാധിക്കും. വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങുകളുമൊക്കെ മനോഹരമായ അനുഭൂതിയാകുന്നത് ഇക്കാലത്താണ്. കാഴ്ചയും അനുഭവങ്ങളും ആസ്വാദനവും ഒത്തിണങ്ങുന്ന ചില
താളത്തിൽ ഛുക്, ഛുക് ശബ്ദം മുഴക്കി, കാതു തുളയ്ക്കുന്ന ചൂളം വിളിയോടെ കുതിച്ചെത്തുന്ന ട്രെയിനുകൾ ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് ഹരമാണ്, ആവേശമാണ്. പഴമയെയും പ്രൗഢിയെയും പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളുടെ അനുഭൂതിയെയും കോർത്തിണക്കുന്ന ഒരുപിടി റെയിൽ പാതകൾ എന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം
ആദിത്യ ഹൃദയമന്ത്രജപത്തിന്റെ താളത്തിനൊത്ത് തലയാട്ടുന്ന അരയാലിലകൾ. പ്രകാശത്തിന്റെയും ജീവന്റെയും സൃഷ്ടാവിനെ ആരാധിക്കുന്ന ഇടം. ഈ ലോകത്തിന്റെ ഉടയോൻ പ്രത്യക്ഷ ദൈവമായ സൂര്യനെ ആരാധിക്കുകയെന്നത് പണ്ടുമുതല്‍ തന്നെ
മക്കയുടേയും മദീനയുടേയും സാന്നിധ്യത്താൽ പുണ്യഭൂമിയായി അറിയപ്പെടുന്ന ഗൾഫ് രാഷ്ട്രം – സൗദി അറേബ്യ. വിശ്വാസ ഹൃദയങ്ങളുടെ വ്രതാചരണത്താൽ വിസ്മയപഥമേറിയിരിക്കുന്നു ഈ നാട്. ആകാശചുംബികളായ മണിഗോപുരങ്ങളും കെട്ടിടസമുച്ചയങ്ങളും കടലിനടിയിൽ നിർമിക്കുന്ന നവഗോപുരങ്ങളും ഈ രാജ്യത്തിന്റെ പ്രശസ്തി വാനോളം
Results 1-15 of 215