Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
ക്രിസ്മസ് െഎലൻഡ്! ആ പേരിലുളള കൗതുകമാണ് ഈ സഞ്ചാരത്തിനു പിന്നിൽ. വിമാനം താഴേക്കിറങ്ങുമ്പോള്‍ ജനാലയിലൂടെ കണ്ട കാഴ്ച ! ഇന്ദ്രനീല നിറമുള്ള സമുദ്രത്തിനു നടുവില്‍ മരതകനിറമുള്ള ദ്വീപ്! ഹൃദയം കവരുന്ന വിസ്മയക്കാഴ്ചകളുടെ തുടക്കം മാത്രമാണതെന്ന് അപ്പോൾ അറിഞ്ഞില്ല. ചരിത്രമുറങ്ങും ദ്വീപ് ഓസ്ട്രേലിയയില്‍ നിന്ന്
മിയാസാക്കി നഗരത്തിന്റെ തെക്കുഭാഗത്തു കടൽത്തീരങ്ങൾക്കു സമീപം സ്ഥിതി ചെയ്യുന്ന ചെറുതും സുന്ദരവുമായഅഓഷിമ ദ്വീപിലേക്കാണു യാത്ര. ദ്വീപിന്റെ മധ്യത്തിലെ വനവും ചുറ്റുമുള്ള വെളുത്ത മണൽത്തീരവുമാണ് ഈ ദ്വീപിനെ ആകർഷകമാക്കുന്നത്. പ്രണയത്തിന്റെ ദേവാലയം ദ്വീപിന്റെ മധ്യത്തിലാണ്അഓഷിമ ജിഞ്ച ദേവാലയം സ്ഥിതി
‘സുന്ദരമായൊരു സ്വപ്നത്തിലേക്കെന്ന പോലെ വിമാനം പറന്നുയർന്നു. താഴെ ഹിമാലയനിരകളുടെ മേൽ സൂര്യപ്രകാശം തട്ടിത്തിളങ്ങുന്ന അവർണനീയ ദൃശ്യം പ്രകടമായി തുടങ്ങിയപ്പോൾ അവളെന്റെ കൈകൾ ചേർത്തുപിടിച്ചു. ആ കണ്ണുകളിൽ മുഴുവൻ ഹിമാലയത്തോളം സ്നേഹം ഞാൻ കണ്ടു. അവിടെ മുതൽ ഞങ്ങൾ ജീവിതം തുടങ്ങുകയായിരുന്നു’... നേപ്പാളിലേക്ക്
ജപ്പാനിലേക്കു യാത്ര ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു മുൻപെപ്പോഴോ വായിച്ചറിഞ്ഞ ‘ക്യാറ്റ് ഐലൻഡ്’ എന്ന പേര് ഓർമയിെലത്തിയത്. പൂച്ചകളോടും നായ്ക്കളോടും വാത്സല്യമേറെയാണ്. ആ തവണ യാത്ര ജപ്പാനിലേക്കാക്കിയതിനു പിന്നിൽ ഈ പൂച്ചസ്നേഹം ഒളിഞ്ഞിരുന്നു. സ്വപ്നസമാനം അഒാഷിമ അഒാഷിമ ദ്വീപിനെക്കുറിച്ച്
മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ട് മൂന്ന് സൈക്കിളുകൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം “വീലി” എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്ന് പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അവിശ്വാസം
ട്വീറ്റുകളിലും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധ നേടിയ കടമക്കുടിയിലേക്കാണ് ഈ സഞ്ചാരം. വേമ്പനാട്ടു കായലിനു നടുവിലുള്ള സുന്ദരമായ തുരുത്തുകളാണു കമടക്കുടി ദ്വീപുകൾ. കൊച്ചിയിൽ നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണു പ്രകൃതിഭംഗിയണിഞ്ഞ ഈ ദ്വീപസമൂഹം. കാഴ്ചകൾ കണ്ട്... എറണാകുളം മറൈൻഡ്രൈവിൽ നിന്ന് ഉച്ചയ്ക്കു
മേഘങ്ങളെ തൊട്ടുനിൽക്കുന്ന കൊടുമുടിയുടെ മുകളിൽ നിന്നു കാടിന്റെ ഭംഗി ആസ്വദിക്കണോ? ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെമ്പ്ര പീക്കിലേക്കു പോകാം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് സ്ഥലങ്ങളിലൊന്നാണു വയനാട് സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി. പ്രകൃതിയെ അറിഞ്ഞ്... കാടിനെ
‘എട്ടുവർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട ദിനം, ദൈവം ഞങ്ങളെ അത്രമേൽ അനുഗ്രഹിച്ചിരിക്കുന്നു. അവന്റെ കുഞ്ഞുമുഖത്ത് ചുംബിച്ച ആ നിമിഷത്തോളം വലുതായി ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടോ. എല്ലാ അമ്മമാരും ഇങ്ങനെയാവും അല്ലേ! പക്ഷേ, എന്റെ കഥയില്‍ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും പൊട്ടിക്കരഞ്ഞത് ആ നിമിഷത്തിലല്ല.
തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും സൗന്ദര്യം നിറഞ്ഞ കിണ്ണക്കോരൈയിലൂടെയുള്ള യാത്രയിലാണ്. തോഡരുടെ കഥകൾ കേട്ടു കഴിഞ്ഞു. ഇനി അറിയേണ്ടതു ബഡഗരുടെ ലോകത്തെക്കുറിച്ചാണ്. ബഡഗരുടെ ഗ്രാമം തിരികെ വരുമ്പോൾ വഴിയിൽ നിറയെ കൃഷിയിടങ്ങൾ കണ്ടു. ഇതെല്ലാം ബഡഗരുടെ കൃഷിയാണ്. വണ്ടി നിർത്തിച്ചു വഴികാട്ടിയായ സുദേശൻ
കിണ്ണക്കോരൈയിലെ മനോഹരമായ പൂക്കൾ നിറഞ്ഞ ആ ഹോംസ്റ്റേയിലേക്കാണു യാത്ര. വൈകുന്നേരമാകുന്നു. റോഡിൽ പുലി ഇറങ്ങാറുണ്ടത്രേ. വളവു തിരിയുമ്പോൾ മുന്നിൽ കാട്ടുപോത്തുകളുടെ കൂട്ടം... വള്ളിച്ചെടികളും അതിൽ നിറയെ പൂക്കളും ചേക്കേറിയ കുരുവികളും ഒക്കെ ചേർന്നു സുന്ദരമാണു താമസസ്ഥലം. കുറച്ചു താഴേക്കു നടന്നാൽ പ്രധാന
‘ഉമിങ് ലാ ചുരം കയറുകയെന്ന സ്വപ്നവുമായി സഞ്ചരിക്കുമ്പോഴാണ് ആ അപകടമുണ്ടായത്. ’ വീലി’ എന്ന സ്റ്റണ്ട് പൊസിഷനിൽ ഒറ്റചക്ര സൈക്കിളിൽ സഞ്ചരിച്ചപ്പോൾ അപകടം മുന്നിൽ കണ്ട അനുഭവം പങ്കിടുകയാണ് കണ്ണൂർ സ്വദേശിയും സഞ്ചാരിയുമായ സനീദ് പി. പി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഹൻലെ ഗ്രാമത്തിൽ വച്ച് ഒരു
മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ടു മൂന്നു സൈക്കിളുകൾ സാവധാനം നീങ്ങുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം ‘വീലി’ എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്നു പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. ആ സൈക്കിളിന്റെ മുൻചക്രത്തിന്റെ സ്ഥാനം
സിറിയയുടെ ഇതുവരെ കാണാത്ത മുഖം തേടിയാണ് ഇനിയുള്ള യാത്ര. ബോംബുകളും മിസൈലുകളും വീണ ആഭ്യന്തര യുദ്ധത്തിൽ തകർന്നടിഞ്ഞ സിറിയ. അലെപ്പോയും പാല്മിറയും നാമാവശേഷമായി. അങ്ങോട്ടു പോകാനുള്ള സമയമില്ല. നഗരത്തിൽ നിന്ന് പതിനഞ്ചു മിനിറ്റ് അകലെയുള്ള ജൌബർ സന്ദർശിക്കാമെന്നു തീരുമാനിച്ചു. യുദ്ധം വിതച്ച ദുരിതത്തിന്റെ
ഒരു നാടുമുഴുവൻ ‘മഞ്ഞ’പൂശി നിൽക്കുന്ന കാഴ്ച വെറുതെ സങ്കൽപ്പിച്ച് നോക്കി. കല്യാണത്തലേന്ന് മണവാട്ടിയും കൂട്ടുകാരും ഹൽദി നടത്തുന്ന പോലെ ഒരു ഗ്രാമം മുഴുവൻ മഞ്ഞയുടെ ചേലണിയുന്നു... യാത്രകളിൽ പങ്കാളിയാകുന്ന സുഹൃത്തിൽ നിന്നാണ് പട്ടൻ കൊഡോളി ഉത്സവത്തെക്കുറിച്ച് അറിയുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ്
ഉമ്മയ്യദ് മസ്ജിദിൽ സ്ത്രീകൾക്കുള്ള ഗേറ്റിലൂടെ പ്രവേശിച്ചു. റോമാക്കാരുടെ കാലത്തു ജുപിറ്റർ ദേവന്റെ ക്ഷേത്രമായിരുന്നു ഇത്. ക്രൈസ്തവ ഭരണാധികാരികളുടെ കാലത്ത് അത് സ്നാപകയോഹന്നാന്റെ പേരിലുള്ള ദേവാലയമായി. ഓട്ടോമൻ ഭരണം വന്നപ്പോൾ ചർച്ചിന്റെ ഒരു ഭാഗം ഇസ്ലാം മതക്കാർക്കും മറ്റൊരു ഭാഗം ക്രിസ്ത്യാനികൾക്കും
Results 1-15 of 284