Manorama Arogyam is the largest circulated health magazine in India.
July 2025
പ്രചോദനത്തിന്റെ ഒരു കനൽ ഉള്ളിലുണ്ടോ? അതു കെടാതെ കാത്തു സൂക്ഷിക്കുക ലളിതമായ കാര്യമല്ല. കഠിനാധ്വാനവും വേദനയും ചേർത്തുവച്ചാണല്ലോ ഒാരോരുത്തരും പ്രിയപ്പെട്ട സ്വപ്നങ്ങളെ സ്വന്തമാക്കുന്നത്. ലക്ഷ്യബോധത്തോടെ മുൻപോട്ടു നീങ്ങുമ്പോൾ കഠിനാധ്വാനത്തിന്റെ വിയർപ്പണിയുമ്പോൾ ആ കനൽ കെട്ടു പോകില്ല. അത്
സ്ത്രീകൾ ഏറെ ആശങ്കയോടെ നോക്കി കാണുന്ന ഒരു കാലഘട്ടമാണ് ആർത്തവവിരാമം. ശൈശവം കഴിഞ്ഞ് ആർത്തവ ചക്രം ആരംഭിച്ചശേഷം ഗർഭധാരണം തുടങ്ങിയവ എല്ലാം സംഭവിച്ച് സാധാരണയായി 45-55 വയസിന് ഇടയ്ക്കുള്ള കാലഘട്ടത്തിൽ ആണ് ഇത് സംഭവിക്കാറ് ആർത്തവ വിരാമത്തിൽ സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രൈണ ഹോർമോണുകളായ ഈസ്ട്രജനും
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പലനടയിൽ... സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്... കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം നിന്റെ
സ്ത്രീയുടെ ആരോഗ്യം പ്രധാനപ്പെട്ടതാകുന്നത് അതു തലമുറകളുടെ അടിസ്ഥാന ശില ആയതിനാലാണ്. അവളുടെ കായികക്ഷമതയും ആരോഗ്യവുമാണല്ലോ തലമുറകളിലേക്കു പകർന്നെത്തുന്നത്. സ്ത്രീയുടെ ജീവിതചക്രങ്ങളെല്ലാം സങ്കീർണമാണ്. കൗമാരത്തിൽ ആർത്തവം, യൗവനത്തിൽ ഗർഭവും പ്രസവവും പാലൂട്ടലും , മധ്യവയസ്സിൽ ആർത്തവവിരാമം അങ്ങനെ
35 വയസ്സുള്ള യുവതിയാണ്. അടുത്തിടെ കടുത്ത മുടി കൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. മാത്രമല്ല ശരീരഭാരം 59–ൽ നിന്ന് 66 ആയി കൂടി. കടുത്ത ക്ഷീണവും ഉണ്ട്. ഞാൻ ലാബിൽ പോയി TSH പരിശോധിച്ചു. 7 എന്നാണു ഫലം വന്നത്. ഇതു തൈറോയ്ഡ് രോഗം ആണോ? മരുന്നു കഴിക്കാൻ തുടങ്ങണോ? മറ്റു പരിശോധനകൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അർച്ചന
ഗർഭിണികളിൽ വളരെ സാധാരണമായതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അവസ്ഥയാണു ഗർഭകാലത്തെ ഛർദിയും ഓക്കാനവും. മോണിങ് സിക്നസ് (Morning sickness) എന്നറിയപ്പെടുന്ന ഈ ബുദ്ധിമുട്ട് 80% ഗർഭിണികളിലും കാണപ്പെടുന്നു.
കൗമാരപ്രായത്തിൽ സ്തനങ്ങൾ രൂപപ്പെടുമ്പോൾ പലപ്പോഴും ചെറിയ വേദനയും ( ആർത്തവ സമയത്ത്) തടിപ്പും ശ്രദ്ധയിൽപെടാറുണ്ട്. അതു മാസാമാസങ്ങളിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോണിന്റെ നിരക്കിനെ ആശ്രയിച്ചിരിക്കുന്ന സാധാരണ പ്രക്രിയയാണ്. എന്നാൽ വളരെ വ്യക്തമായ മുഴകളോ, അതിന്റെ വളർച്ചയോ, തൊലിപ്പുറത്തുള്ള നിറവ്യത്യാസങ്ങളോ,
പ്രസവശേഷം, നഷ്ടപ്പെട്ടു പോയ ആലില വയറിനെക്കുറിച്ചോർത്ത് വിഷമിക്കാത്ത അമ്മമാർ ഉണ്ടാവില്ല. ചാടിയ വയർ കുറയ്ക്കാമെങ്കിലും തൊലിപ്പുറത്തുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാൻ ബുദ്ധിമുട്ടാണ്. എന്നാലിപ്പോൾ സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാനും മരുന്നുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന അഞ്ചു
<i><b>29 വയസ്സുള്ള യുവതി ആ ണ്. എനിക്ക് അടുത്തിടെയായി ആർത്തവദിനങ്ങളി ൽ ഭയങ്കര വേദനയാണ്. ഇതു കൂടാതെ കടുത്ത നടുവേദനയും അനുഭവപ്പെടുന്നുണ്ട്. ഞാൻ ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ സ്കാൻ െചയ്യാൻ പറഞ്ഞു. എൻഡോമെട്രിക് സിസ്റ്റ് ആണെന്നു കണ്ടുപിടിച്ചു. ഇതു ശസ്ത്രക്രിയ ചെയ്തു നീക്കാം എന്നു പറഞ്ഞു. ഈ ശസ്ത്രക്രിയ
Q ആർത്തവവിരാമത്തിന്റെ സൂചനകളായ ലക്ഷണങ്ങൾ? ആർത്തവവിരാമത്തിന് എത്ര കാലം മുൻപേ ഈ ലക്ഷണങ്ങൾ പ്രകടമാകും ? ആർത്തവവിരാമത്തിന്റെ ഏകദേശ പ്രായം 51 എന്നാണ് അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതു 46 ആയി കണക്കാക്കുന്നു. ഇതിന് ഏകദേശം നാലു വർഷം മുൻപു മുതൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. ലക്ഷണങ്ങൾ ഇവയാണ് : ∙ ആർത്തവം
അമ്മയ്ക്ക് പിസിഒഎസ് ഉണ്ടെങ്കിൽ മകൾക്ക് വരാനുള്ള സാധ്യതയുണ്ടോ?: ഡയറ്റും പ്രധാന ഘടകം അറിയേണ്ടതെല്ലാം മുഖത്ത് പുരുഷന്മാരുടേതുപോലെ രോമം വളരുന്നു. ഒപ്പം ആർത്തവം ക്രമം തെറ്റി ഒന്നര – രണ്ടു മാസം കൂടുമ്പോൾ വരുന്നു. അമിതവണ്ണവും അടിക്കടി മൂഡ് സ്വിങ്സും ഉണ്ട്. ഇതെല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞാൽ ‘ഇനി
29 വയസ്സ്. അഞ്ചു വയസ്സുള്ള മകൻ ഉണ്ട്. ഇപ്പോൾ രണ്ടാമതും ഗർഭിണിയായി. ഡോക്ടറെ കണ്ടു പരിശോധന നടത്തിയപ്പോൾ ഗർഭപാത്രത്തിനു പുറത്താണു കുഞ്ഞ് എന്നാണു പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. ഇനിയും ഇതുപോലെ ആകാൻ സാധ്യതയുണ്ടോ? ഇക്കാര്യത്തിൽ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? ഗർഭപാത്രത്തിനു പുറത്തു
സ്ട്രെസ് വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാൻ തോന്നുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ. സ് ട്രെസ് ഈറ്റിങ് പലരും നേരിടുന്ന പ്രശ്നമാണ്. ഓഫീസ് പ്രശ്നങ്ങൾ, വീട്ടുകാര്യങ്ങൾ, ബന്ധങ്ങളിലെ സംഘർഷം, കുന്നു കൂടുന്ന ജോലികൾ, സാമ്പത്തിക പ്രശ്നം, എന്തും പെർഫെക്ട് ആയി ചെയ്യാനുള്ള വാശി .. ഇതെല്ലാം പലപ്പോഴും സമ്മർദത്തിനു
ഡയറ്റിങ് ചെയ്യുന്ന അഞ്ചുപേരിൽ രണ്ടുപേർ ആദ്യ 7 ദിവസത്തിനുള്ളിൽ ഡയറ്റ് നിർത്തുന്നു എന്നാണ് കണക്കുകൾ. മാസങ്ങൾക്കു ശേഷവും ഡയറ്റ് തുടരുന്നത് ഒരാൾ മാത്രമാണ്. എന്താണു കാരണമെന്നു നോക്കാം. <b>∙ വിൽപവർ ഇല്ല</b> ശരീരം മാറണമെങ്കിൽ ആദ്യം മനസ്സ് മാറണം. നമ്മൾ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ ചിത്രം ആദ്യം മനസ്സിൽ
വികസ്വര രാജ്യങ്ങളിലെ മരണ കാരണങ്ങളില്‍ രണ്ടാം സാഥാനത്താണ് ക്യാന്‍സര്‍ രോഗം. ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം ക്യാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, ക്യാന്‍സര്‍ രോഗികളെ മാനസികവും
Results 1-15 of 253