Manorama Arogyam is the largest circulated health magazine in India.
July 2026
May 2026
കൊച്ചി സ്വദേശി രസിത, തന്റെ 12-13 വയസ്സിൽ വെള്ളപ്പാണ്ട് (വിറ്റിലിഗോ) രോഗം ആരംഭിച്ചതു മുതൽ നേരിട്ട കളിയാക്കലുകൾ, പരിഹാസങ്ങൾ, സാമൂഹികമായ വിവേചനം എന്നിവയെ അതിജീവിച്ച് ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായ വ്യക്തിയാണ്. കഴുത്തിൽ രോഗം തുടങ്ങിയ സമയത്ത് കരച്ചിലും വിഷമവുമായി കഴിഞ്ഞിരുന്ന രസിത, രോഗം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ആളുകളുടെ നോട്ടങ്ങളും ഉപദേശങ്ങളും വേദനിപ്പിച്ചിരുന്നു. ഐടി ജോലി സംബന്ധമായി ലണ്ടനിൽ പോയ കാലഘട്ടമാണ് ആത്മവിശ്വാസം തിരികെ നൽകിയത്, അവിടെ ആരും തുറിച്ചുനോക്കിയില്ല. ഒരു വിദേശ വനിതയുടെ വാക്കുകൾ, തന്റെ പാടുകൾ മറയ്ക്കാൻ ശ്രമിക്കുന്നതിലെ തെറ്റ് തിരിച്ചറിയാൻ രസിതയെ സഹായിച്ചു, ഇത് പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിയാൻ പ്രചോദനമായി. വിറ്റിലിഗോ ബാധിച്ച വ്യക്തികൾക്ക് സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും കളിയാക്കലുകളും ഇപ്പോഴും നേരിടേണ്ടി വരുന്നുണ്ടെങ്കിലും, ഇത് നമ്മുടെ കുറ്റമല്ലെന്നും ധൈര്യമായി നേരിടണമെന്നും രസിത മറ്റുള്ളവരെ ഉപദേശിക്കുന്നു, വ്യാജ ചികിത്സകളിൽ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
തൃശ്ശൂർ സ്വദേശിനി ബെൻസി ജോയി, തന്റെ പതിനേഴാം വയസ്സിൽ ചുണ്ടിൽ ആരംഭിച്ച വിറ്റിലിഗോ (വെള്ളപ്പാണ്ട്) രോഗത്തെത്തുടർന്ന് അനുഭവിച്ച മാനസിക സംഘർഷങ്ങളെയും സാമൂഹിക ഒറ്റപ്പെടലിനെയും അതിജീവിച്ച് "വിറ്റിലിഗോ മോഡൽ" എന്ന നിലയിൽ സ്വന്തം വ്യക്തിത്വം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയാണ്. തുടക്കത്തിൽ നാണക്കേടും ഭയവും കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന ബെൻസി, വിന്നി ഹാർലോ പോലുള്ള പ്രചോദനങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് സ്വയം തിരിച്ചറിവോടെയാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. 2018-ൽ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അവർ, തൻ്റെ വിറ്റിലിഗോ ബാധിച്ച ചർമ്മത്തെ മറച്ചുവെക്കാതെ തുറന്നുകാട്ടി ശ്രദ്ധേയയാവുകയും അഞ്ചാറു സിനിമകളിലും അഭിനയിക്കുകയും ചെയ്തു. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്ട്രെസ്സ് കുറയ്ക്കുന്നതിലൂടെ രോഗം വഷളാകുന്നത് തടയാൻ സാധിക്കുമെന്നും അവർ പറയുന്നു. കൂടാതെ, ശരീരത്തിൽ ഇത്തരം നിറവ്യത്യാസങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കണമെന്നും, അനാവശ്യമായ ചികിത്സകൾ നടത്തി സമയം കളയരുതെന്നും അവർ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നു.
സ്വപ്നം പോലെ തന്നിലേക്കു വന്നു ചേർന്ന ആ കഥാപാത്രങ്ങളെല്ലാം ശീതളിന്റെ കൈകളിൽ ഭദ്രമായിരുന്നു– ഗോളത്തിലെ നീനയും വളയിലെ വിശാലാക്ഷിയും പ്രകമ്പനത്തിലെ വേദികയുമെല്ലാം. അഴകിലും ആരോഗ്യത്തിലും മനോഭാവത്തിലുമെല്ലാം മേക്കോവർ നൽകിയാണു ശീതൾ ജോസഫ് പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. ആ വിശേഷങ്ങളറിയാം.
അരക്കെട്ടിലെ കൊഴുപ്പു നീക്കി വടിവൊത്ത ശരീരം നേടാൻ മൂന്നു വ്യായാമങ്ങൾ പരിചയപ്പെടാം. ലൗ ഹാൻഡിൽസ് കുറയ്ക്കാം അരക്കെട്ടിന്റെ വശങ്ങളിൽ തൂങ്ങിക്കിടക്കുന്ന മാംസഭാഗമാണു ലൗ ഹാൻഡിൽസ്. ഇതു കുറയ്ക്കാൻ ഉത്തമമായ വ്യായാമം. കസേരയിൽ ഇടതു കൈ നിവർത്തി പിടിച്ച്, കാൽപാദങ്ങൾ തറയിൽ വച്ചുകൊണ്ട് ശരീരം നിവർത്തി പിടിച്ച്,
ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റവും അധികം അന്വേഷിച്ചത് അതിലെ ഡോൺ സെബാസ്റ്റ്യനെയാണ്. മഴവിൽ മനോരമയിലെ തട്ടീം മുട്ടിം എന്ന സീരിയലിലെ ആദി എന്ന കഥാപാത്രത്തിൽ നിന്നു ആരംഭിച്ച സാഗർ സൂര്യയുടെ യാത്ര ഇന്നു പ്രകന്പനത്തിലെ പൂണ്യാളനിൽ വരെ എത്തിനിൽക്കുന്നു. ഫിറ്റ്നസ് വിശേഷങ്ങൾ
ആവറേജ് അമ്പിളി എന്ന വെബ് സീരീസിലെ അമ്പിളിയെ ആരും മറക്കാനിടയില്ല. അമ്പിളിയെ അവതരിപ്പിച്ച ചുരുണ്ടുനീണ്ട മുടിയും നേർത്ത വിഷാദം കലർന്ന മനോഹരമായ കണ്ണുകളുള്ള ആർഷ ബൈജുവിനെയും. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ സിനിമയിലെ മീനാക്ഷി, ‘മധുര മനോഹര മോഹ’ത്തിലെ ശലഭ, ‘തുടരും’ സിനിമയിലെ ‘മേരി’, ഇപ്പോഴിതാ തമിഴിൽ
വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്മ്മം തണുപ്പു കാലത്തു നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്മ സംരക്ഷണം തണുപ്പുകാലത്തില് എങ്ങനെ ചെയ്യാം എന്നു നോക്കാം. ∙ കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ∙ സോപ്പിനു പകരം ക്ലൻസിങ് ലോഷന് ഉപയോഗിക്കുക. പെട്ടെന്നു കുളിച്ചു വരിക.
നീണ്ട് കറുത്ത് ഇടതൂർന്ന മുടി അഴകിന്റെ മാറ്റു കൂട്ടും. മലയാളികൾക്കു പണ്ടേ നീളവും കറുപ്പുമുള്ള മുടിയോടു പ്രിയമേറെയാണ്. പക്ഷേ, ഈയിടെയായി അകാലനര വർധിച്ചു വരികയാണ്. ഇരുപതുകളിൽ തന്നെ പലരുടെയും മുടി നരച്ചു തുടങ്ങുന്നു. ഇതിനാണ് അകാലനര എന്നു പറയുന്നത്. അകാലനര പാരമ്പര്യമായി ലഭിക്കാം. കൂടാതെ പലവിധത്തിലുള്ള
മൂക്കിനു താഴെയും താടിയിലുമൊക്കെയുള്ള അമിത രോമവളർച്ച കൊണ്ടു കഷ്ടപ്പെടുന്നവരാണോ? എത്ര കഷ്ടപ്പെട്ടു നീക്കിയാലും രണ്ടാഴ്ച തികയും മുൻപേ രോമം തിരിച്ചുവരും എന്നതാണോ നിങ്ങളുടെ പ്രശ്നം? എങ്കിലിനി ലേസർ ചികിത്സ പരീക്ഷിച്ചു നോക്കാം. ശരീരത്തിലെവിടെയുമുള്ള രോമം നീക്കാം രോമവളർച്ച ദീർഘകാലത്തേക്കു
അവതാരകയായും സിനിമാതാരമായും തൊട്ടതെല്ലാം പൊന്നാക്കിയാണു ജുവലിനു ശീലം. സ്േറ്റജിലേക്കു കയറിയാൽ ചുറ്റുമുള്ളവരിലേക്കും കൂടി ഊർജം പ്രസരിപ്പിക്കുന്ന ജുവലിനെയാണു കാണുക. പക്ഷേ, പെട്ടെന്നൊരു ദിവസം ജുവൽ സ്േറ്റജിൽ നിന്നും വെള്ളിത്തിരയിൽ നിന്നു തന്നെ അപ്രത്യക്ഷയായി. പിന്നെ നാം ജുവലിനെ കാണുന്നതു കാൻസറിനെ
വീട്ടിലെ വർത്തമാനങ്ങളും മക്കളുടെ വിശേഷങ്ങളും ട്രെൻഡി വസ്ത്രങ്ങളും പുതിയ ഭക്ഷണഇടങ്ങളും എന്തും അമിത ജോബിന്റെ വ്ലോഗുകളിൽ കണ്ടിരിക്കാൻ നല്ല രസമാണ്. അതു കൊണ്ടു തന്നെ അമിതയുടെ വ്ലോഗുകൾക്കായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്. ഫാഷൻ , ലൈഫ്സ്റ്റൈൽ , ഫൂഡ് കണ്ടന്റ ് ക്രിയേറ്ററായ ഈ കൊച്ചിക്കാരി പ്രമുഖ
ആൻമരിയ കലിപ്പിലാണ് സിനിമയിലെ പരുക്കനായി, വില്ലൻ സ്വഭാവമുള്ള പിടി സാറിനെ ആരും മറന്നുകാണില്ല. ജോൺ കൈപ്പള്ളിൽ ആയിരുന്നു ആ റോൾ പെർഫെക്ട് ആയി അവതരിപ്പിച്ചത്. 2012ൽ തട്ടത്തിൻമറയത്ത് എന്ന ചിത്രത്തിലൂെട അരങ്ങേറ്റം കുറിച്ച ജോണിനു ബ്രേക്ക് നൽകിയത് നെഗറ്റീവ് ഷേഡ് ഉള്ള പിടി സാറിന്റെ റോൾ ആയിരുന്നു. മെക്കാനിക്കൽ
ലോഹം, കെയർ ഒാഫ് സൈറ ബാനു, പുത്തൻ പണം, ബി ടെക്, പടക്കളം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ആരോഗ്യവിശേഷങ്ങൾ നൃത്തം തന്നെ ജീവിതം നാലാം വയസ്സിൽ തുടങ്ങിയതാണു നൃത്തപരിശീലനം. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. നൃത്തം ഞങ്ങൾക്കൊരു കുടുംബകാര്യം കൂടിയാണ്.
കുട്ടിക്കാലത്തേ ശീലിച്ചുവന്ന കാര്യങ്ങളാണ് ആരോഗ്യത്തിന്റെ അടിത്തറ എന്നാണു നടി സ്രിന്റയുെട വിശ്വാസം. 1983, ഷെർലക് ടോംസ്, ആട് തുടങ്ങിയ സിനിമകളിലൂെട ചിരപരിചിതയായ സ്രിന്റയുെട ആരോഗ്യ വിശേഷങ്ങൾ വായിക്കാം. കുട്ടിക്കാലത്തെ ശീലങ്ങൾ എന്റെ ഇപ്പോഴത്തെ ആരോഗ്യത്തിന്റെ അടിത്തറ ചെറുപ്പകാലത്തിലെ ശീലങ്ങളിൽ നിന്നാണു
Results 1-15 of 149