Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
February 2026
January 2026
ആരെങ്കിലും വർഷങ്ങൾക്കു മുൻപു പറഞ്ഞ കുറ്റപ്പെടുത്തൽ, പഴയൊരു പരാജയം, അല്ലെങ്കിൽ നാളെയെക്കുറിച്ചുള്ള വേവലാതികൾ... ഇങ്ങനെ നെഗറ്റീവ് ചിന്തകളുടെ വലിയ ശേഖരം തന്നെ പലരുടെയും മനസ്സിന്റെ കോണുകളിൽ കാണും.
‘സർവ്വം മായ’ കണ്ട ഒട്ടുമിക്കയാളുകളും അർഥം അറിഞ്ഞും അറിയാതെയും നേഞ്ചേറ്റിയ ഒരു വാക്കാണ് ‘ഡെലൂലു’. ജൻസി തലമുറ ‘ഡെല്യൂഷൻ’ എന്ന മാനസികാവസ്ഥയ്ക്ക് നൽകിയ ട്രെന്റി ചുരുക്കപ്പേര്! സിനിമയ്ക്കു മുൻപും ഡെലൂലു എന്ന വാക്ക് സാഷ്യൽ മീഡിയയിലാകെ പടർന്നിരുന്നെങ്കിലും സിനിമ വന്നതോടെയാണ് പുട്ടിന് പീരയിടും പോലെ ഈ
ഒരു പ്രത്യേക മണമോ, കുറച്ചുയർന്നൊരു ശബ്ദമോ, ചില തുണിത്തരങ്ങളോ അങ്ങനെ നമ്മിൽ പലർക്കും വളരെ സ്വാഭാവികമായി തോന്നുന്ന കാര്യങ്ങൾ ചുറ്റും നിൽക്കുന്ന ചിലർക്കെങ്കിലും മാനസിക സമ്മർദ്ദം ഉണ്ടാക്കാറുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? ന്യൂറോ ഡൈവർജെന്റായ പലർക്കും മറ്റുള്ളവരെ തീർത്തു ബാധിക്കാത്ത കുഞ്ഞു കാര്യങ്ങൾ
സന്തോഷം കണ്ടെത്താൻ അൽപസമയം മാറ്റിവച്ചാലോ? ∙ സന്തോഷം നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. ചെറിയ കാര്യങ്ങളിൽ അവ കണ്ടെത്താൻ ശ്രമിച്ചാൽ സന്തോഷിക്കാനുള്ള ഒരു കാരണമെങ്കിലും എല്ലാ ദിവസവും നിങ്ങൾക്കുണ്ടാകും. മറ്റൊരാളിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയുമരുത്. ∙ മൈൻഡ്ഫുൾനെസ് ശീലിക്കാം. ശാന്തമായ ഒരു സ്ഥലത്തിരുന്ന്
പലതും അടിച്ചു പൊട്ടിക്കുക, കണ്ണുപൊട്ടുന്ന ചീത്ത ഓൺലൈനിലും ഓഫ്ലൈനിലും പറയുക, വണ്ടി വഴിയിൽ കുറുകെയിട്ട് മാസ് കാണിക്കുക, മിണ്ടാപ്രാണികളോടും കുട്ടികളോടും പോലും അതിക്രമം കാണിക്കുക.... തുടങ്ങി കുറച്ച് നാൾ വരെ എല്ലാവരും ഇത് തെറ്റാണെന്ന് പറഞ്ഞിരുന്ന കാര്യങ്ങൾ വരെ ഇന്ന് ‘കട്ട കലിപ്പാകുന്നു’. കലിപ്പിന് ഒരു
ജനുവരി തീരുമാനമെടുക്കാനും ഫെബ്രുവരി അത് ഉപേക്ഷിക്കാനുമുള്ള മാസങ്ങളാണെന്ന് പറയാറുണ്ട്. പക്ഷേ, എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു വിജയിച്ചവരുടെ കഥകളും ഒരുപാടുണ്ട്. തീരുമാനമെടുക്കുക എന്നതാണു മേക്ക് ഓവറിലേക്കുള്ള ആദ്യ സ്റ്റെപ്. രണ്ടാമത്തെ പടി മാറാൻ തയാറാകുക എന്നതും. മാറ്റം വേദന ഉണ്ടാക്കും, സുഖം കളയും.
സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിലെ അതിജീവിത ഈയിടയ്ക്ക് അവരുടെ പങ്കാളിയെ കുറിച്ച് പറഞ്ഞൊരു വാചകമുണ്ട് ‘അദ്ദേഹം എനിക്ക് സ്പെയിസ് തരും... ഓകെയാകൂ ചിരിക്കൂ എന്നൊന്നും പറയില്ല. നമുക്കൊക്കെ നമ്മുടേതായ സമയം വേണമല്ലോ... അത് മനസിലാക്കി പ്രവർത്തിക്കും.’ എന്നായിരുന്നു അത്. പലതരം ട്രോമകളിലൂടെ കടന്നു
‘‘അതങ്ങ് കയ്യിൽ കൊടുത്താൽ പിന്നെ മിണ്ടാതിരുന്നോളും.... കഴിപ്പിക്കാനും ഷോപ്പിങ്ങിനു പോകുമ്പോഴും ഒക്കെ ഞങ്ങൾ ഫോൺ അങ്ങ് കൊച്ചിന് കൊടുത്തേക്കും.. കൊച്ചും ഹാപ്പി ഞങ്ങളും.’’ ഈയിടെ മാളിൽ തുണികെട്ടുകൾക്കു താഴേയിരുന്ന് ഫോൺ നോക്കിക്കൊണ്ടിരുക്കുന്ന രണ്ട് കുട്ടികളെ കണ്ടു. ചുറ്റുമുള്ളതൊന്നും അറിയാതെ അടുത്തുള്ള
യാതൊരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഇല്ലാത്ത കളിചിരികൾ മാത്രമുള്ള സ്നേഹബന്ധങ്ങൾ ഒരുപക്ഷേ, പഴയ സിനിമകളിലോ നോവലുകളിലോ മാത്രം കാണുന്ന ഒന്നാകും. രണ്ടു വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ചു വന്ന രണ്ടു വ്യക്തികൾ ഒരുമിച്ചുള്ളപ്പോൾ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും വരിക സ്വാഭാവികമാണ്. അത്
‘മോൻ നന്നായി പഠിക്കണോട്ടോ... അമ്മ പറയുന്നതൊക്കെ കേൾക്കണം. ഇനി എ ന്നാ അമ്മൂമ്മയെ കാണാൻ വരണേ?’ ‘ഞാൻ ഓടി വരാം അമ്മൂമ്മേ...’ ‘അപ്പൂപ്പൻ അങ്ങോട്ടു വരാട്ടൊ കാണാൻ...’ അവധി കഴിഞ്ഞു മടങ്ങുന്ന കൊച്ചുമകനോടു യാത്ര പറഞ്ഞ്, നിറ കണ്ണുകളോടെ തിരിഞ്ഞു നടക്കുന്ന അപ്പൂപ്പനും ഓട്ടോറിക്ഷ അകലേക്കു നീങ്ങുന്നതു നോക്കി
എനിക്കെന്ന വളരെയിഷ്ടമാണ് എന്നൊക്കെയൊരാൾ പറഞ്ഞാലോ പോസ്റ്റിട്ടാലോ ഉടനെ തന്നെ ചിലരെങ്കിലും വന്ന് തമാശയ്ക്കും അല്ലാതെയും കമന്റടിക്കും ‘നാർസിസ്റ്റാണെന്ന് അങ്ങ് പറഞ്ഞാ പോരേ?’ എന്നൊക്കെ. അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം കമന്റുകളും പറച്ചിലുകളുമൊക്കെ വരുന്നത്. എല്ലാ മനുഷ്യർക്കും അവനവനോട് സ്നേഹമുണ്ട്. അത്
‘‘ഞാനും ഫഹദ് ഫാസിലും ഒക്കെ എ.ഡി.എച്ച്.ഡി.’ക്കാരാ എന്നൊക്കെ പറഞ്ഞ് ഒരു മെഡിക്കൽ പരിശോധന പോലുമില്ലാതെ മാനസികാരോഗ്യത്തിന്റെ പേരും പറഞ്ഞ് അറ്റൻഷൻ നേടിയെടുക്കാൻ പണിപ്പെടുന്നവർ ഇന്ന് ധാരാളമുണ്ട്. എന്നാൽ അടങ്ങിയിരിക്കാത്ത ആളുകൾക്കൊക്കെ എ.ഡി.എച്ച്.ഡി.(അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോഡർ) അല്ല.
Results 1-12 of 25