Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
‘‘ഞാനും ഫഹദ് ഫാസിലും ഒക്കെ എ.ഡി.എച്ച്.ഡി.’ക്കാരാ എന്നൊക്കെ പറഞ്ഞ് ഒരു മെഡിക്കൽ പരിശോധന പോലുമില്ലാതെ മാനസികാരോഗ്യത്തിന്റെ പേരും പറഞ്ഞ് അറ്റൻഷൻ നേടിയെടുക്കാൻ പണിപ്പെടുന്നവർ ഇന്ന് ധാരാളമുണ്ട്. എന്നാൽ അടങ്ങിയിരിക്കാത്ത ആളുകൾക്കൊക്കെ എ.ഡി.എച്ച്.ഡി.(അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോഡർ) അല്ല.
നാൽപതിനടുത്ത് പ്രായമുള്ള സ്ത്രീയുെട അപേക്ഷയാണ്. അവര്‍ തുടരുന്നു. ‘എെന്റ പ്രശ്നം നിസ്സാരമെന്നു തോന്നാം. എ ന്നാലതു കൊണ്ടു ഞാനനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാകില്ല. എന്തെങ്കിലും കുഴപ്പം സംഭവിച്ച ശേഷം, ഞാന്‍ വേണ്ടവണ്ണം പ്രതികരിച്ചിരുന്നുവെങ്കില്‍ എന്നാലോചിച്ച് തല പുണ്ണാക്കും. ഇനി ഇങ്ങനെയൊരു
ഒന്നു വീഴുമ്പോൾ വരുന്ന സങ്കടമോ ഇഷ്ടമുള്ളൊരു കാര്യം അച്ഛനമ്മമാർ വാങ്ങി തരാത്തതിന്റെ നിരാശയോ ആഗ്രഹിച്ച് വാങ്ങി നുണയാൻ വന്ന ഐസ്ക്രീം താഴേ വീണു പോകുമ്പോഴുണ്ടാകുന്ന വിഷമമോ ഒന്നും ‘ഡിപ്രഷൻ’ ആവണമെന്നില്ല. ഇന്ന് കൊച്ച് കൊച്ച് കാര്യങ്ങൾക്ക് പോലും ആളുകൾ ‘ഐ ആം ഡിപ്രസ്ഡ്’ എന്ന് പറയാറുണ്ട് പോസ്റ്റ്
മുറിയൊക്കെ വൃത്തിയാക്കി വയ്ക്കുന്നത് ഇഷ്ടമാണെന്ന് പറയുന്നൊരാളോട് ചിരിച്ചു കൊണ്ട് ‘ആഹാ... നിനക്ക് ഓ.സി.ഡിയാണല്ലേ?’ എന്നൊക്കെ ചോദിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ പേരിലേക്ക് മാനിസികാരോഗ്യത്തെ കുറിച്ചുള്ള അവബോധമെത്തുന്നത് നല്ല കാര്യം... എന്നാൽ അതിനൊരു മറുവശം കൂടിയുണ്ട്.
രണ്ടു പേർ തമ്മിൽ നേരിട്ട് കാണുമ്പോൾ പറയാത്ത പലതും മുൻപിൻ ചിന്തിക്കാതെ ആളുകൾ സോഷ്യൽ മീഡിയയിൽ എഴുതിയിടാറുണ്ട്. വായിച്ചാലറയ്ക്കുന്ന വാചകങ്ങളുടെ കൂമ്പാരമാകുന്നു പല കമ്ന്റ് സെക്ഷനുകളും. എതിരെ നിൽക്കുന്ന ഒരു വ്യക്തിയോട് അഭിപ്രായങ്ങളോട് വിയോജിപ്പുകൾ ഉള്ളപ്പോഴും ബഹുമാനം വിടാതെ പ്രതികരിക്കാൻ നമ്മൾ മറന്നു
വോട്ട് ചെയ്യാൻ നേരം എന്തൊക്കെയാണ് നിങ്ങൾ വിലയിരുത്തുക? രാഷ്ട്രീയം, ഒരാളുടെ സൽപേര് എന്നതിനൊക്കെയപ്പുറം നമ്മെ നയിക്കാൻ പോകുന്നവരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? ഒരു സ്ഥാനാർഥതിയെ തിരഞ്ഞെടുക്കും മുൻപേ ഇക്കാര്യങ്ങളും കൂടി മനസില്‍ വയ്ക്കാം... പ്രശ്നങ്ങളിൽ പ്രതികരിക്കുകയും അവക്കുള്ള
വീട്ടിലും സുഹൃത്തുക്കൾക്കിടയിലും ഒക്കെ ശക്തമായ അതിർവരമ്പുകൾ (ബൗണ്ടറീസ്) വയ്ക്കുന്നവർ പോലും ജോലിക്കാര്യം വരുമ്പോൾ അതു പാടെ മറക്കുന്ന രീതിയാണ് കാണാറ്. പേടി കൊണ്ടും, മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിട്ടും, ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്താനും ഒക്കെ വേണ്ടി പലരും ജോലി സ്ഥലത്ത് ‘നോ’ പറയാൻ
അതിയായ ഉന്മാദവും അതിനുശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരുതരം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരാണ് ബൈപോളാർ ഡിസോർഡർ രോഗികൾ. ഒരായുഷ്ക്കാലം മുഴുവൻ ഇവര്‍ ദുരന്തം പേറി ജീവിക്കുന്നു, പലപ്പോഴും ചെറിയ ഇടവേളകളിൽ മാത്രം സാധാരണ
ഒരു മുറി നിറയെ ആളുകൾ തനിക്കെതിരെ നിന്നിട്ടും ഉറച്ച ശബ്ദത്തിൽ ‘നിങ്ങളീ ചെയ്യുന്നത് ബോഡി ഷെയിമിങ്ങ് ആണ്. അത് തെറ്റാണെന്ന്’ വിളിച്ചു പറഞ്ഞ നടി ഗൗരി കിഷന്റെ വീഡിയോ നമ്മളിൽ പലരും കണ്ടതാണ്. ഇന്നാട്ടിൽ കുശലാന്വേഷണം പോലും ഒരാളുടെ പൊക്കത്തേയും ശാരീരികഘടനയേയും നിറത്തേയും ഒക്കെ കളിയാക്കുന്ന രീതിയിൽ നോർമലൈസ്
ജോലിക്കാര്യം ജോലിസ്ഥലത്ത് ഉപേക്ഷിച്ചിട്ട് വരണം. അത് വീട്ടിലേക്ക് കൊണ്ടുവരരുത് എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും സാധ്യമാണോ? പ്രത്യേകിച്ചും വളരെയധികം സമ്മർദ്ദമുള്ള ജോലി ചെയ്യുന്നവർക്ക് സ്വിച്ച് ഇട്ട പോലെ ജോലിക്കാര്യം ഇത്ര സമയം കഴിഞ്ഞ് ചിന്തിക്കില്ലെന്ന് വിചാരിക്കാൻ നല്ല
ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു കുട്ടി മനോവിഷമം കാരണം ജീവനൊടുക്കിയൊരു വാർത്ത നമുക്ക് മുന്നിലെത്തിയിട്ട് ഏറെ ദിവസമായിട്ടില്ല. മാതാപിതാക്കൾ സ്കൂൾ അധികൃതരേയും സ്കൂൾ അധികാരികൾ മാതാപിതാക്കളെയും പഴിചാരിക്കൊണ്ടിരിക്കുന്നു. പഴികൾക്കൊക്കെയപ്പുറം തിരികെ കിട്ടാത്തൊരു ജീവൻ പൊലിഞ്ഞു... തീർത്തും വേദനാജനകവും
ഒരു ചാറ്റ് ബോട്ട് സംഭാഷണത്തിൽ നിന്നു തുടങ്ങാം. ചാറ്റ് ബോട്ടുകളിലെ പ്രമുഖൻ ചാറ്റ് ജിപിറ്റിയുടെ ആപ് ഐക്കണിൽ വിരലൊന്നു തൊട്ടതും എന്തിനും ഏതിനും ഞാനുണ്ടെന്ന മട്ടിൽ മുന്നിലെത്തി ചാറ്റ് ജിപിറ്റി. (വേഗത്തിൽ ടൈപ് ചെയ്തു) വല്ലാതെ നിരാശ തോന്നുന്നു. നെഞ്ചിനൊരു ഭാരം പോലെ. എന്താണെന്ന് അറിയില്ല. (ഉടനെത്തി
Results 1-12 of 14