Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
January 2026
കോഴിക്കോട് ‘ഡിഫറന്റ് ഡിസൈനേഴ്സിന്റെ’ ഉടമകളിലൊരാളും സിവിൽ എൻജിനീയറുമായ അശ്വിന് വീടിന് വെറൈറ്റി ലുക്ക് വേണമെന്നായിരുന്നു ആഗ്രഹം. സഹപാർട്നർമാരും ഡിസൈനർമാരുമായ ബിജിനോഷും ലഖിയയും ആ ആഗ്രഹം ഏറ്റെടുത്തു. മൂന്നുപേരും തല പുകച്ചപ്പോൾ വീട് ഒന്നൊന്നര വെറൈറ്റി തന്നെയായി! ഇവരുടെയടുത്ത് വീടു പണിയാനെത്തുന്ന
സുഖകരമായി ജീവിക്കാനുതകുന്ന വീട്. കോട്ടയം തൃക്കൊടിത്താനത്തെ സുഭാഷ് കുമാരസ്വാമിയ്ക്കു വേണ്ടി ആർക്കിടെക്ട് ധനുജ് വേണുഗോപാൽ നിർമിച്ച ഈ വീടിന് അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. വീട്ടിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ഛായാഗ്രഹകനായ സുഭാഷ് ആർക്കിടെക്ടിനെ സമീപിച്ചത്.
മാലിന്യസംസ്കരണം നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ താമസിക്കുന്നവർക്ക്. മിക്കയിനം പാഴ്വസ്തുക്കളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അതിലൊന്നും പെടാത്ത ചില സാധനങ്ങളും ഉണ്ടാകുമല്ലോ. അത് കത്തിച്ചുതന്നെ കളയേണ്ടിവരും. മിക്ക വീടുകളിലും
മുൻപ് പഴയ ഓടിന് ആവശ്യക്കാർ കുറവായിരുന്നു. രണ്ടു രൂപയും മൂന്ന് രൂപയും മാത്രമായിരുന്നു ഒരു ഓടിന്റെ വില! എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. പഴയ ഓടിന് ആവശ്യക്കാർ കൂടി. വില രണ്ട് രൂപയിൽ നിന്ന് ആറ് രൂപയിലെത്തി. സിംഗിൾ ഗാഡി ഓടാണ് ആറ് രൂപയ്ക്ക് ലഭിക്കുന്നത്. ഡബിൾ ഗാഡി ഓടിന് 10–12 രൂപയാണ് വില. ഡബിൾ ഗാഡി പുതിയതിന്
മേൽക്കൂര വാർക്കുന്നതാണോ ഓടിടുന്നതാണോ ലാഭം എന്നത് എപ്പോഴും തർക്കത്തിൽ കലാശിക്കാറുണ്ട്. വാർക്കുന്നതാണ് എളുപ്പവും ചെലവു കുറവും എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ചരിഞ്ഞ മേൽക്കൂരയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ചേർന്നതെന്നും താരതമ്യേന ചെലവു കുറവെന്നും മറുഭാഗം ഉറപ്പുപറയുന്നു. നേരിട്ടു കാണുമ്പോൾ വാർക്കുന്നത്
വഴിക്കിരുവശവും സ്കൂൾ അസംബ്ലിക്ക് കുട്ടികൾ നിൽക്കുന്നതുപോലെ നിരനിരയായി വീടുകൾ. അതിലെ വേറിട്ട കുട്ടിയാണ് ‘പാർത്ഥിപം’; എഫ്എം റേഡിയോയിൽ ക്രിയേറ്റീവ് ഡയറക്ടറായ പ്രവീൺ എസ്. ചെറുതറയുടെയും കോളജ് അധ്യാപികയായ അനുവിന്റെയും മകൻ പാർത്ഥന്റെയും വീട്. ജോലിസംബന്ധമായി കൊച്ചിയിൽ സ്ഥിരതാമസമാക്കേണ്ടി വന്നതിനാലാണ്
സെറാമിക്കിൽ കവിത വിരിയിക്കുന്ന അനു ഡിസൈനിങ്ങിനോടുള്ള ഇഷ്ടം മൂത്താണ് ഈ രംഗത്തേക്ക് എത്തുന്നത്. തൃശൂർ സ്വദേശിയായ അനു ചീരൻ NIFT ചെന്നൈ, NID അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ഡിസൈനിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സ്വന്തമായി പോട്ടറി സ്റ്റുഡിയോ തുടങ്ങുന്നത്. പ്രകൃതിയിൽ നിന്ന് പ്രചോദനം
ചെലവ് കുറയുമ്പോള് ഗുണം കുറയരുത്. ഇത് മനസ്സിൽ വച്ചുവേണം വീടുപണിക്കിറങ്ങാന്. വീടുപണിയിൽ പോക്കറ്റ് കാലിയാക്കുന്ന ഒന്നാണ് വാഡ്രോബ്. വീട് വൃത്തിയായും അടുക്കോടെയും ഇരിക്കാൻ സ്റ്റോറേജ് മുഖ്യമാണുതാനും. കുറഞ്ഞ ചെലവിൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ വാഡ്രോബ് പണിയാൻ ഇതാ മൂന്ന് മെറ്റീരിയലുകൾ ഫെറോസിമന്റ്
തടിക്കു പൊന്നുംവിലയായതിനാൽ ഫർണിച്ചറിൽ പുതിയ പല മെറ്റീരിയലുകളും പരീക്ഷിക്കുന്നത് ട്രെൻഡാകുന്നു. തടി പോലെ തോന്നിക്കുന്നവയും കൊത്തുപണി ചെയ്യാവുന്നവയും ഏത് ആകൃതിയിലും നിർമിക്കാവുന്നതുമായ മെറ്റീരിയലുകൾ വിപണിയിലുണ്ട്. അവയിൽ കുറഞ്ഞ ചെലവിലുള്ള രണ്ടെണ്ണം പരിചയപ്പെടാം. ഡബ്ല്യുപിസി ഡയമണ്ട് പ്ലസ്
പരിമിതികൾ മറികടക്കാനാണ് ഏറ്റവുമധികം കണ്ടെത്തലുകൾ ഉണ്ടാകുന്നത് . മൂന്നോ നാലോ സെന്റിലാണെങ്കിലും പോ ർച്ച് വീട്ടിൽ ഒഴിവാക്കാനാവില്ല. കാർ കൂടാതെ , ബൈക്കും സ്കൂട്ടറുമെല്ലാം ഉള്ള വീടുകളിൽ പോർച്ചിന്റെ വലുപ്പം പ്രശ്നം തന്നെയാണ്. പോർച്ചിന്റെ വലുപ്പക്കുറവായിരുന്നു കോട്ടയം മാങ്ങാനത്തുള്ള സൂരജ് – ദിവ്യ
Results 1-10 of 129