Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 2025
December 2025
കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിസിടിവിയും റിമോട്ട് കൺട്രോൾ ഗേറ്റും ഉണ്ടായിരുന്നു. പക്ഷേ, മതിൽ ചാടിക്കടന്ന അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ട് വിടവുണ്ടാക്കി ജനൽ തുറന്നു. തുടർന്ന് വാതിലിന്റെ കൊളുത്തും തുറന്ന് വീടിനുള്ളിൽ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ വധിച്ചു. വീട്ടിലെ
മാണിയും ജോളിയും വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ ഒരു കാര്യം ഉറപ്പായിരുന്നു ട്രെഡീഷണൽ രീതിയിലുള്ള വീടു മതിയെന്ന്. ചെറുപ്പമായ മനസ്സുകളുടെ പുതിയ ആശയങ്ങളാവട്ടെ എന്ന കണക്കുകൂട്ടലിൽ യുവതലമുറക്കാരിയായ ആർക്കിടെക്ട് അക്വിലിനെ വീടൊരുക്കാൻ ഏൽപിച്ചു. തൃശൂരിൽ മണ്ണുത്തി ചിറക്കേക്കോട് റോഡിലാണ് 39 സെന്റുള്ള
മൂവായിരം ചതുരശ്രയടി വലുപ്പമുള്ള വീട് പണിയാൻ പ്ലാൻ തയാറാക്കിയതായിരുന്നു ഫവാസും സനയും. പക്ഷേ, വീടുപണി തുടങ്ങുന്നതിനു തൊട്ടുമുൻപ് തീരുമാനം മാറ്റി. തൽക്കാലം 1000- 1200 സ്ക്വയർഫീറ്റിനുള്ളിൽ രണ്ട് കിടപ്പുമുറികളുള്ള വീട് മതി എന്നായിരുന്നു അത്. ആദ്യ പ്ലാൻ തയാറാക്കിയ സുഹൃത്ത് വാജിദ് റഹിമാനെത്തന്നെ
കഴിഞ്ഞ പത്തിരുപത് വർഷമായി ഞങ്ങളും വീടെന്ന സ്വപ്നത്തിനു പിറകേയായിരുന്നു. സന്തോഷവും ആശങ്കയുമെല്ലാം ഇടകലർന്ന ചേർന്ന സ്വപ്നയാത്ര ഒടുവിൽ ഹരിപ്പാട്ടെ ഞങ്ങളുടെ പ്രിയ വീട് ‘കൃഷ്ണഭദ്ര’ ത്തിൽ എത്തിനിൽക്കുന്നു. വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് നാട്ടിൽ സ്ഥിരതാമസമല്ലാത്തവർക്ക് ഞങ്ങളുടെ ഗൃഹനിർമാണ
വീടുകളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസ്സ് സെക്രട്ടറിയേറ്റിനു പിന്നിലെ ആ വീട്ടുമുറ്റത്തേക്കെത്തും! നഗരത്തിനു നടുവിലാണെങ്കിലും തിരക്കുകളൊന്നും തനിക്കുള്ളതല്ല എന്ന മട്ടിൽ ഒതുങ്ങി നിൽക്കുന്ന ചെറിയൊരു വീട്. വഴിയിലേക്കിറങ്ങിയാൽ കൊടിവെച്ച കാറുകളും നേതാക്കൻമാരും. ചെറിയ മതിൽക്കെട്ട് കടന്നാൽ പിന്നെ
കലൂർ ജോർജ് ഇൗഡൻ റോഡിലെ വീട്ടിൽ വെള്ളക്കെട്ട് സ്ഥിരം കലാപരിപാടിയായതോടെ എറണാകുളം എംപി ഹൈബി ഇൗഡന്റെ ഭാര്യ അന്ന പുതിയ വീടിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതേക്കുറിച്ച് അന്ന തന്നെ പറയുന്നു.. ‘‘ഞങ്ങൾ ഒരു വീടു പണിയുന്നതിനെക്കുറിച്ചുള്ള പ്ലാനിങ്ങിലാണ്. ഒാരോരുത്തർക്കും അവരുടെ വീടിന്റ വലുപ്പത്തെക്കുറിച്ച്
ബാംഗ്ലൂർ നഗരത്തിലെ തിരക്കുകൾക്കിടയിൽ ജീവിക്കുമ്പോഴാണ് അഗസ്റ്റിൻ കുര്യനും ഭാര്യ ജിനുവിനും നാട്ടിൻപുറത്ത് ഒരു വീടു വയ്ക്കണം എന്ന ആഗ്രഹം ഉദിച്ചത്. നാട്ടിൽ കൂത്താട്ടുകുളത്തിനടുത്ത് മണ്ണത്തൂരിലെ തറവാടിനോടു ചേർന്ന് 80 സെന്റ് സ്ഥലം വാങ്ങി. വശങ്ങൾ കെട്ടി പ്ലോട്ട് നിരപ്പാക്കിയെടുത്തു. അതിന് അൽപം
തടി ഫിനിഷിലുള്ള ഇൗ പിരിയൻ ഗോവണി, ഗ്ലാസ് ഹാൻഡ്റെയിലിനെ ആശ്ലേഷിച്ച് ശിൽപഭംഗിയോടെ ഇന്റീരിയറിന് അഴകു പകരുന്നു. തടി ഇന്റീരിയറിന് ഒരു പൈതൃകഛായ കൊടുക്കുമ്പോൾ ഗ്ലാസ്സിന്റെ സാന്നിധ്യം സമകാലിക സൗന്ദര്യം കൊടുക്കുന്നു. ആർക്കിടെക്ചറൽ സൗന്ദര്യത്തിൽ എന്നും വിസ്മയമാവാറുണ്ട് പിരിയൻ ഗോവണികൾ. കൊളോണിയൽ
നല്ലതുപോലെ വായൂസഞ്ചാരം വേണം; പക്ഷേ, എപ്പോഴും ജനൽ തുറന്നിടുക പ്രായോഗികമല്ല. ഇതിനു ഡിസൈനർ കണ്ട പ്രതിവിധിയാണ് അടൂരിലെ ‘പത്മശ്രീ’ വീടിന്റെ ഹൈലൈറ്റ്. എന്താണാ പ്രിതിവിധി എന്ന ചോദ്യത്തിന് ‘പൂജാമുറി’ എന്നാണ് ഉത്തരം. പൂജാമുറി എന്നാൽ വെറുമൊരു പൂജാമുറിയല്ല; ഡബിൾഹൈറ്റിൽ ‘ചിമ്മിനി’ പോലെയാണ് പൂജാമുറിയുടെ
അലസമായിരുന്ന് കിനാവു കാണാൻ ഒരിടം. അതാണ് കനവ്. അങ്കമാലി മഞ്ഞപ്രയിലുള്ള ഈ എൻആർെഎ (NRI) ഹോളിഡേ ഹോം പുതിയൊരു ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇന്റീരിയർ ഡിസൈനറും കനവിന്റെ ഉടമയുമായ ഷിന്റോ വർഗീസിന്റെ അഭിപ്രായത്തിൽ ഈ െഎഡിയ ആർക്കും പ്രാവർത്തികമാക്കാം. ‘‘മലയാളികൾ കൂടുതലും വിദേശത്തേക്കു ചേക്കേറുകയാണ്.
Results 1-10 of 101