Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
ജോലി കാരണം വ്യക്തിജീവിതം ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിക്കു പരിഹാരമായി ഉയർന്നു വന്ന പുതിയ തൊഴിൽസംസ്കാരത്തിന്റെ തുടക്കമാണ് ‘ലേസി ഗേൾ ജോബ്സ്’ എന്ന ചിന്താഗതി.
മുന്നോട്ടു പോകുന്തോറും തകരാൻ സാധ്യതയുള്ള ബന്ധങ്ങളിൽ വെറുതെ സമയം കളയാതിരിക്കാനാണു പലരും ഈ രീതി തിരഞ്ഞെടുക്കുന്നത്. അതുവരെ പ്രണയിക്കാം എന്നതാണ് ഡീൽ.
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ മനസ് തുറക്കുന്നു... മുടി കണ്ടു വന്ന വിളി ഒരു ദിവസം ഉണ്ണി മുകുന്ദൻ ചേട്ടന്റെ മെസേജ് വന്നു. ഒരു പ്രൊജക്ട് തുടങ്ങുന്നു, അതിനു വേണ്ടി സംസാരിക്കാനാണെന്ന്. ഞാൻ വിളിച്ചപ്പോൾ ഹനീഫ് അദേനി സാറുമായി കണക്ട് ചെയ്തു. മുടിയും താടിയുമൊക്കെ
അമേരിക്കയിലെ നാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ആസ്ട്രോഫിസിസിറ്റായ ഊര്‍മിള ചടയംമുറിക്ക് താന്‍ പഠിച്ച യുെെണറ്റഡ് േവള്‍ഡ് േകാളജിനെ കുറിച്ചു പറയാൻ നൂറുനാവാണ്. ‘‘മറ്റൊരു സ്കൂളിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത പഠനാനുഭവമാണ് അവിെട. ഏറെ സ്വാതന്ത്യവും ചുറ്റുമുള്ളവരിൽ നിന്നു പഠിക്കാനുള്ള ആർജവവും അവിടെ നിന്നാണ്
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേസമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന തന്ത്രങ്ങൾ പറയാം.. നാൽപതു കഴിഞ്ഞ പലരോടും ചോദിച്ചു നോക്കൂ. നിങ്ങൾക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന്. നോട്ട്ബുക്കിൽ എഴുതിയാൽ തീരാത്ത കൂട്ടുകാരുണ്ടായിരുന്ന പലർക്കും
ഓസ്ട്രേലിയയിൽ പെർമനന്റ് റസിഡന്റ്വീസ ലഭിക്കാനുള്ള പോയിന്റ്സ്എങ്ങനെയാണു കണക്കു കൂട്ടുന്നത്? ഓസ്ട്രേലിയയിൽ സ്കിൽഡ് മൈഗ്രഷനിലൂടെ പിആർ (പെർമനന്റ് റസിഡന്റ്) വീസ ലഭിക്കാനായി 65 പോയിന്റ്സ് ആണു വേണ്ടത്. ഇതിനു പല ഘടകങ്ങളുണ്ട്. പ്രായം, അക്കാദമിക് യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം അങ്ങനെ പല
കൗമാരത്തിലും യൗവനത്തിലും മനസ്സൊരുക്കേണ്ടത് ശ്രദ്ധാപൂർവമാകണം. സ്ത്രീ എന്ന അഭിമാനം മനസ്സിലൊരുക്കാനുള്ള ആദ്യ ചുവട് ഇവിടെ നിന്നാണു തുടങ്ങുന്നത്. ∙ വ്യക്തിത്വ രൂപീകരണത്തിന്റെയും സ്വയം ബോധത്തിന്റെയും പ്രധാന ഘട്ടമാണു കൗമാരം. പെൺകുട്ടിയായതു കൊണ്ടു രണ്ടാമതാണ് എന്ന ബോധം വേരോടെ പിഴുതെറിയേണ്ട ആദ്യ ഘട്ടമാണ്
നാലുവർഷ ബിരുദ പ്രോഗ്രാമുകളിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരുപാടു ചോദ്യങ്ങളുമുണ്ട്. പൊതുവായ സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടിയും ഇതാ. പരമ്പരാഗത ബിരുദ പഠനത്തിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ് ? കേരളത്തിലെ ബിരുദ പഠനത്തിൽ കാതലായ
മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശി സഫ്രീന ലത്തീഫിന് (Safrina Latheef) ഏറെ സവിശേഷമായിരുന്നു. അന്നു പുലർച്ചെ എന്നല്ല, 17 നു പാതിരാവു മുതൽ തന്നെ. എന്നാൽ, സ്വന്തം നാട്ടിലോ കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 8000 മീറ്ററിൽ അധികം മുകളിൽ,
ഇന്നു മുതൽ വ്യായാമം ചെയ്യും, വിദേശയാത്രയ്ക്കു പോകും, അല്ലെങ്കിൽ ഡയറ്റ് കൃത്യമാക്കും. ഇതൊക്കെ നിങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ ഉണ്ടായിരിക്കാം. എന്നാൽ അതിനൊപ്പം ഹോബിയും കൂടി ചേർക്കാവുന്നതാണ്. അതും നിങ്ങളുടെ സന്തോഷത്തിലേക്കുള്ള താക്കോലാണ്. 90 കിഡ്സിന് വരെ നൊസ്റ്റാൾജിയയുടെ പെട്ടിയിൽ പല തരം ഹോബികൾ
ജോലിസമ്മർദങ്ങളോടു ‘കടക്ക് പുറത്ത്’ എന്നു പറയാനാകാത്ത സാഹചര്യമാണു മിക്കവർക്കും. എല്ലാം സഹിച്ച് ഒരു ദിവസം പൊട്ടിത്തെറിക്കുമ്പോഴേ ചുറ്റുമുള്ളവർ പോലും സംഗതി തിരിച്ചറിയൂ. സമ്മർദം ഇല്ലാത്ത ജോലികളൊന്നുമില്ല. അതുകൊണ്ടു സമ്മർദം നേരിടാൻ വഴികൾ കണ്ടുവയ്ക്കണം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവത്തിൽ നിന്നു പറഞ്ഞു
തണലത്തു നിന്നിരുന്ന ഒരു പൂച്ചെടി പറിച്ചെടുത്തു വെയിലിൽ നടുന്നു. വീണ്ടും അതു തളിർത്തു കരുത്തോടെ വളർന്നു വരണമെങ്കിൽ അത്രയേറെ ആത്മാർപ്പണം ആവശ്യമുണ്ട്. അതുപോലെത്തന്നെയാണു വളരെ നാൾ ജോലി ചെയ്യുന്ന മേഖലയിൽ നിന്നും മറ്റൊന്നിലേക്കുള്ള ചുവടുവയ്പ്പ് . പരിചിതമായ ചുറ്റുപാടിൽ നിന്നു മറ്റൊരിടത്തേക്കു
‘പണ്ട് ഞാനൊരുപാടു വായിച്ചിരുന്നു... ഇന്നിപ്പൊ ഒന്നിനും സമയമില്ല!’ എന്നു പറയുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. എത്രയൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാലും വായനയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനെ ആരോഗ്യകരമായി വയ്ക്കാൻ വായന
എല്ലാം പഠിച്ചതാണ് അമ്മാ... പക്ഷേ, ചോദ്യപേപ്പർ കിട്ടിയപ്പോഴേക്കും ആകെ ബ്ലാങ്ക് ആയ പോലെ. ഒന്നും ഓർത്തെടുക്കാനായില്ല.’’ പരീക്ഷക്കാലമായാൽ മിക്ക വീടുകളിലും കേട്ടുവരുന്ന പല്ലവിയാണിത്. കുട്ടികളെ വഴക്കു പറഞ്ഞിട്ടോ തല്ലിയിട്ടോ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകില്ല. മറിച്ച് എന്താണ് അവരുടെയുള്ളിലെ യഥാർഥ
റജിസ്ട്രേഷൻ കഴിഞ്ഞപ്പോഴാണ് മോഡൽ ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്നു മനസ്സിലായത്. അങ്ങനെ അന്വേഷിച്ചൊടുവിൽ ഒരാളെ കിട്ടി. ആ കുട്ടിയാണ് ഈ കുട്ടി...
Results 1-15 of 832