Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
വനിതാ ദിനത്തിൽ വിജയകരമായ സമൂഹ്യ സംരംഭവുമായി രണ്ടു വനിതകൾ രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറും എന്നു കേട്ടിട്ടില്ലേ.. ഇവിടെ രണ്ടു പേർ കൈകോർത്തോപ്പോഴാണ് ലോകം മാറിത്തുടങ്ങിയിരിക്കുന്നത്. ഒന്നു ചേക്കുട്ടിപ്പാവയുടെ സ്രഷ്ടാവും സാമൂഹ്യ സംരംഭകയുമായ ലക്ഷ്മി എൻ മേനോൻ. അടുത്തയാൾ കോർപ്പറേറ്റ് ലോകത്തു നിന്നും
ഒരേ പേരിൽ തുടങ്ങുന്ന രണ്ടു സന്തോഷങ്ങളാണ് കാവ്യ നായരും കാവ്യ ചെറിയാനും. ഫോബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടം പിടിച്ച രണ്ടു മലയാളികൾ. വിവിധ മേഖലകളിലെ പ്രതിഭകളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പട്ടികയാണിത്. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റെ തിരഞ്ഞെടുപ്പു ലോകം ഉറ്റുനോക്കുന്നതാണ്. ഏഷ്യയിൽ മുപ്പതിനു
മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽചെന്നു ഫെസ്സി മോട്ടിയുടെ ബ്യൂട്ടിപാർലറിലേക്കുള്ള വഴി ചോദിച്ചാൽ അഭിമാനപൂർവമുള്ള ചിരിയുമായി ആരും വഴി പറഞ്ഞു തരും. എന്നാൽ കുറച്ചു വർഷങ്ങൾ മുൻപ് ഇതായിരുന്നില്ല കഥ. നാടും വീടും ജോലിയും ഉപേക്ഷിച്ച് ഇരുപത്തിയേഴാം വയസ്സി ൽ ഫെസ്സിക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു.
ആനയും കാട്ടുപോത്തും കരടിയും മാനും പെരുമ്പാമ്പും വിഹരിക്കുന്ന മറയൂർ കാ ട്. ആ കാട്ടിൽ നിറയെ ചന്ദനമരങ്ങളാണ്. കാവലാളരുടെ ഇമയൊന്നു ചിമ്മിയാൽ ചന്ദനം കടത്താൻ തക്കം പാർത്തിരിക്കുന്ന കൊള്ളക്കാരും. ഇവർക്കെല്ലാമിടയിലാണ്, പേമാരിയും കോടമഞ്ഞും കാറ്റും കൂസാതെ, കുറച്ചു പെൺപുലികൾ രാത്രിയിലും ചന്ദനസുഗന്ധത്തിനു കാവലിരിക്കുന്നത്.
നിങ്ങൾ ചെയ്താൽ ശരിയാകുമോ? എന്നു തുറന്നു ചോദിക്കുന്നവരും ചോദ്യം മുഖത്ത് എഴുതിയൊട്ടിച്ചവർക്കും മുന്നിൽ ഇന്നു ധാരാളം സ്ത്രീ സംരംഭകർ ഉണ്ടായി വരുന്നു. അതൊരു മാറ്റം തന്നെയാണ്. സ്വന്തം അധ്വാനത്താൽ സംശയം പ്രകടിപ്പിച്ചവരെ കൊണ്ടു പോലും ‘മിടുമിടുക്കി’ എന്നു പറയിച്ചു കൊണ്ടു സ്ത്രീ സംരംഭകർ മുന്നേറുന്നു. അത്തരം
സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ദീപ്തി ടിആർ. അവഗണിക്കുന്ന ലക്ഷണങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന ആമുഖത്തോടെയാണ് ഡോക്ടര് കുറിപ്പ് പങ്കുവയ്ക്കുന്നത്. കുറിപ്പിന്റെ
ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഹോം ഷെഫുമാരുടെ
മൂന്നു വർഷം മുൻപാണു ജിലുമോളെ ആദ്യം കണ്ടത്. ഇരുകൈകളുമില്ലെങ്കിലും ഗ്രാഫിക് ഡിസൈനറായ ജിലുമോൾ മാരിയറ്റ് തോമസ് എന്ന അദ്ഭുതക്കുട്ടിയെ. എറണാകുളത്തെ വൈഡബ്ല്യുസിഎ ഹോസ്റ്റലിൽ ഡ്രൈവിങ് ലൈസൻസിനു വേണ്ടിയുള്ള ആ കാത്തിരിപ്പിനിടെ ജിലുമോൾ ഉറച്ച ശബ്ദത്തിൽ വനിതയോടു പറഞ്ഞു, ‘‘എനിക്കു കൈകളില്ല. പക്ഷേ, സ്വപ്നങ്ങൾക്കു
‘‘ഇതു തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയാണ്. എന്തെങ്കിലും ചെയ്യണമെങ്കിൽ കൊച്ചു കുട്ടികളെ പഠിപ്പിക്കണം. എങ്കിൽ മാത്രമേ പ്രയോജനമുണ്ടാവൂ. അതിന് ഞങ്ങളെയല്ല മാറ്റേണ്ടത്. നിങ്ങൾ നിങ്ങളെയാണ് മാറ്റേണ്ടത്...’’ മെഡിക്കൽ ഇൻഫർമേഷൻ നൽകുന്ന ശാന്തിയിലൂടെ സാമൂഹികസേവനരംഗത്ത് എത്തിയ ഉമ പ്രേമനെ വിദ്യാഭ്യാസ
ഗെയ്മിങ് മേഖലയിലെ പ്രമുഖ സ്ഥാനമായ ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത പൂർണിമ സീതാരാമൻ ഫോണിൽ തന്നെ കുത്തിയിരുന്നോ... ഏതു നേരവും ഗെയിം’ എന്നു പറഞ്ഞു മക്കളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ പാലക്കാടുകാരി പൂർണിമ സീതാരാമന്റെ വിജയകഥയൊന്നു കേള്ക്കണം. പിന്നെ, മക്കളോട് ഇങ്ങനെ പറയാൻ
Results 1-10 of 20