Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
October 2025
രുചിയും കലയും സൗഹൃദവും ചേർത്തു വയ്ക്കുകയാണു മലയാളിയായ ആർഷ മോഹന്റെ ‘പെപ്പർ ആൻഡ് ലില്ലി’ സപ്പർക്ലബ്. ‘‘ആളുകൾക്കൊപ്പമിരിക്കാനുള്ള ഇഷ്ടം കൊണ്ടു കൂടിയാണു സപ്പർ ക്ലബ് തുടങ്ങിയത്. രുചിയും കഥകളും ഒരേ ഇഷ്ടങ്ങളുമായി ആളുകൾക്ക് ഒത്തുകൂടാനുളള ഇടമാണു സപ്പർ ക്ലബ്. ’’ തിരുവനന്തപുരം സ്വദശിയും ആർക്കിടെക്ടുമായ ആർഷ
കൂർക്കയുടെ വലുപ്പത്തിൽ പോർക്കിന്റെ ഇറച്ചി വെട്ടിക്കൂട്ടുമ്പോൾ അങ്കമാലിക്കാരുടെ ചുണ്ടിലൊരു പുഞ്ചിരി വിടരാറുണ്ട്. അതു കണ്ടാൽ നളപാചകത്തിൽ ബിരുദമെടുത്തവരും ചട്ടുകം വച്ചു കീഴടങ്ങും. ചേമ്പും ചക്കക്കുരുവും ചേർത്ത് ഇറച്ചി പാകം ചെയ്യുന്ന അധ്യായം മറ്റൊരു സിലബസിലും ഇല്ലല്ലോ. കല്ലുപ്പും മഞ്ഞളും പുരുട്ടി
യാത്ര പോകുമ്പോൾ ആ നാട്ടിലെ തനിനാടൻ രുചി തന്നെ ആസ്വദിക്കേണ്ടേ? റസ്റ്ററന്റിലെ ഭക്ഷണവും സ്ട്രീറ്റ് ഫൂഡും വീട്ടിലെ ഭക്ഷണത്തിനു പകരമാകില്ലല്ലോ. യാത്ര െചയ്യുന്ന നാട്ടിലെ വീട്ടിലിരുന്നു തനിനാടൻഭക്ഷണവും സൗഹൃദവും രുചിച്ചാലോ? ഭക്ഷണവും സൗഹൃദവും കഥകളും വിളമ്പുന്ന ഗംഭീര വിരുന്നേകുന്ന സപ്പർ ക്ലബുകൾ
ഓണം കഴിഞ്ഞപ്പോഴാണ് പച്ചക്കറി വില അൽപമൊന്നു താഴ്ന്നത്. പാവയ്ക്ക കിലോ 25 രൂപ. പടവലങ്ങ 40. മത്തനും പയറും അങ്ങോട്ടോ ഇങ്ങോട്ടോ ചായേണ്ടതെന്നറിയാതെ മുപ്പതിൽ നിൽക്കുന്നു. വിലപ്പട്ടിക തലകുത്തിയപ്പോഴും തക്കാളിയുടെ തട്ട് കരിങ്കല്ലിനു കാറ്റുപിടിച്ച പോലെ – 50 രൂപ. ആണ്ടറുതി കഴിഞ്ഞ് വിരുന്നുകാർ മടങ്ങിയിട്ടും
‘‘കവരടിച്ചു കിടക്കണെണ്ട് കൊണ്ടോയി കാണിക്കാൻ പാടില്ലേ ?’’ കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ബോണിയുടെ ഈ ഡയലോഗിന് ശേഷമുള്ള ദൃശ്യങ്ങൾ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. സിനിമയ്ക്കൊപ്പം ഹിറ്റായ പ്രതിഭാസമാണ് കവര്. രാത്രിയിൽ കായലിൽ തെളിയുന്ന നീലവെളിച്ചത്തിനു കുമ്പളങ്ങിക്കാർ പറയുന്ന
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു പറഞ്ഞപ്പോൾ ഇവ്ജിനിയയും കൂടെ കൂടി. മഞ്ഞു പെയ്യുന്ന സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നു മലയാളനാട്ടിൽ വന്നിറങ്ങിയ റഷ്യക്കാരെ വരവേറ്റത് വേനലിന്റെ അവസാന ദിനങ്ങളായിരുന്നു. മഴ കണ്ടിട്ടേ മടങ്ങൂ എന്നുറപ്പിച്ച് കുറച്ചു ദിവസം ആയുർവേദ
മിഥുനം–കർക്കടകമാസത്തെ പേമാരിവറുതി കഴിഞ്ഞ് വരുന്ന പ്രതീക്ഷയുടെ പുലരിയാണ് ഓണക്കാലം. കളമെഴുതി പൂവിട്ട് തുടങ്ങുന്ന അത്തം മുതൽ തിരുവോണനാളിലെ ഓണസദ്യ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. നാല് കൂട്ടം വറവ്, നാല് കൂട്ടം
മാജിക്കൽ ലാൻഡ്, മണിപ്പൂരിനെ അങ്ങനെ വിശേഷിപ്പിക്കാം. ഓരോ കോണിലും വൈവിധ്യങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്ന നാടാണ് മണിപ്പൂർ. ജീവിതരീതികളും സംസ്കാരവും പ്രകൃതിയുമെല്ലാം ചേർന്നൊരുക്കുന്ന മാസ്മരികത. ലോകത്തിലെ തന്നെ ഏക ‘ഒഴുകുന്ന ദേശീയോദ്യാനം’ മണിപ്പൂരിലാണെന്ന അറിവാണ് ആ നാടുകാണാനുള്ള ആഗ്രഹത്തിന് ആക്കം
കേരളത്തിൽ നിന്നും ഒറ്റ ദിനം കൊണ്ട് ‘ഓടിയെത്താവുന്ന ദൂര’ത്താണ് തമിഴ്നാട്ടിലെ ശങ്കരൻകോവിലും കോവിൽപ്പെട്ടിയും തിരുനെൽവേലിയും. തിരുവനന്തപുരത്ത് നിന്ന് രാവിലെ ആറ് മണിയോടെ യാത്രപുറപ്പെട്ടാൽ ഉച്ച ഭക്ഷണത്തിന്റെ സമയമാകുമ്പോഴേക്കും ശങ്കരൻകോവിൽ സുൽത്താൻ ബിരിയാണി ഷോപ്പിന്റെ
മണലാരണ്യത്തിനു നടുവിൽ പടുത്തുയർത്തിയ സ്വർഗം! ഒറ്റവാക്കിൽ അതാണ് ദുബായ്. ആഡംബരത്തിന്റെയും ഉല്ലാസത്തിന്റെയും വാണിജ്യവ്യവസായങ്ങളുടേയും അംബരചുംബികളായ കെട്ടിടങ്ങളുടെയും ഹബ്ബ്. മലയാളികൾക്ക് ദുബായിയും ആയുള്ള ആത്മബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിവ്
ലോകം കീഴടക്കിയ നിരവധി രുചികളുടെ ജന്മദേശം, പ്രകൃതി ഭംഗിയും ചരിത്ര സ്മാരകങ്ങളും സംസ്കാരവും സുന്ദരിയാക്കുന്ന ഇറ്റലി. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യം. പ്രിയപ്പെട്ട ഭക്ഷണമായ പീത്സയുടെ നാടായ നേപ്പിൾസ് കാണുക, പരമ്പരാഗത റോമൻ രുചികൾ ആസ്വദിക്കുക എന്ന ഉദ്ദേശ്യവുമായാണ്
കൊച്ചിയിലെ കായൽത്തീരങ്ങളെ തഴുകിയെത്തുന്ന കാറ്റ് ഇത്തിരി നേരം വിശ്രമത്തിനിറങ്ങുന്ന കടൽത്തീരമാണു ചെല്ലാനം. ചേറു പൊതിഞ്ഞു വരമ്പുണ്ടാക്കിയ പാടങ്ങൾക്കു നടുവിലൂടെ ചെല്ലാനത്തേക്കു നീണ്ടു കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്താൽ ‘മീൻ കെട്ടുകൾ’ കാണാം. തിരുതയും കാരച്ചെമ്മീനും
കേരളത്തിലെ പാചകവിദഗ്ധർ ഇന്നുവരെ കോപ്പിയടിച്ചിട്ടില്ലാത്ത ലോകപ്രശസ്ത വിഭവമാണു ഹോട്ട് ഡോഗ്. അമേരിക്ക സന്ദർശിക്കുന്ന വിദേശികൾ നിർബന്ധമായും കഴിക്കേണ്ട വിഭവങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു ഹോട്ട് ഡോഗ്. ബണ്ണിന്റെ നടുപിളർന്ന് നീളത്തിൽ ഇറച്ചിക്കഷണം വച്ചു തയാറാക്കുന്ന വിഭവമാണു ഹോട്ട് ഡോഗ്.
ഒരിക്കലെങ്കിലും പോകണം എന്ന് സ്വപ്നം കാണുന്ന കുറെ സ്ഥലങ്ങൾ എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉണ്ടാവും. എന്റെ ആഗ്രഹങ്ങളുടെ ആ പട്ടികയിൽ ആദ്യത്തെ അക്കത്തിൽ വരുന്ന രണ്ട് രാജ്യങ്ങളാണ് ബ്രസീലും ജപ്പാനും. പക്ഷെ, ഒരിക്കൽ പോലും എന്റെ മനസ്സിൽ
റോഷ്ഗുളയെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. ബംഗാളിലും പോയിട്ടുള്ളവർ പറഞ്ഞും ബംഗാളി സാഹിത്യത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഇന്ത്യയിലെവിടേയും പരിചിതമാണ് മധുരം തുളമ്പുന്ന ഈ പലഹാരം. ഇന്ത്യൻ ഫൂഡ്സിൽ മറ്റു പല പ്രശസ്ത വിഭവങ്ങളിൽ നിന്നു റോഷ്ഗുളയെ വ്യത്യസ്തമാക്കുന്നത് അതിനു കൃത്യമായൊരു ചരിത്രമുണ്ട്
Results 1-15 of 52