Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 2025
December 2025
ചവിണിക്കാമണ്ണിൽ കുട്ടിക്കുഞ്ചായന് നൂറു വയസ്സു തികഞ്ഞു. ഈ പ്രായത്തിലും കുട്ടിക്കുഞ്ചായൻ ഒറ്റയ്ക്കു കാറോടിച്ചാണ് പള്ളിയിൽ പോകാറുള്ളത്. പരിചയക്കാരുടെ വീടു സന്ദർശനത്തിനു മാത്രമല്ല, ബാങ്കിൽ പോകാനും അദ്ദേഹം മറ്റാരുടേയും സഹായം തേടാറില്ല. നൂറു വയസ്സുള്ള ഒരാൾ കാർ ഓടിക്കുമെന്നു പറയുമ്പോൾ വിശ്വാസം വരണില്ല
ഒറ്റയടി വീതിയുള്ള പാടവരമ്പിലൂടെ തെന്നിവീഴാതെ സാഹസികമായി സൈക്കിൾ ചവിട്ടി വീടുവീടാന്തരം കത്തുകളെത്തിക്കുന്ന പോസ്റ്റ്മാന്. അയാളുടെ വിരലുകൾ സൈക്കിൾ ബെല്ലിൽ അമരുമ്പോൾ എവിടെ നിന്നൊക്കെയോ പ്രതീക്ഷയുടെ കണ്ണുകൾ തലയുയർത്തും. കത്തുകൾ കൈമാറിയ ശേഷമുള്ള മടക്കയാത്രയിൽ ഞങ്ങൾ കുട്ടി സംഘം കൂടെ കൂടും. കാലുകൾ
സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചവരോടുള്ള ആരാധന ബാല്യ കാലത്തു മനസ്സിലേക്ക് കുത്തിവച്ചത് മമ്മൂട്ടിയും മോഹൻലാലുമാണ്. മാരുതി എണ്ണൂറിലും കോണ്ടസയിലും ചീറിപ്പാഞ്ഞ് പണക്കാരായി മാറുന്ന കഥാപാത്രങ്ങളുള്ള സിനിമകൾ കുട്ടിക്കാലത്ത് അസൂയയോടെ കണ്ടിരുന്നിട്ടുണ്ട്. വിജയങ്ങൾ മാത്രം സ്വന്തമാക്കിയ ലീലാ ഗ്രൂപ്പ് കൃഷ്ണൻ
ബാക്ക്പാക്കേഴ്സ് ഡയറി ഉയർത്തിയ ഒരു ചോദ്യമുണ്ട്, ‘ഒരു ബാക്ക്പായ്ക്കുമായി അഞ്ജലി തോമസിനു ലോ കം കറങ്ങാമെങ്കിൽ എന്തുകൊണ്ടു നമുക്കും അങ്ങനായിക്കൂടാ?’ മനസ്സിൽ ലഡു പൊട്ടിയ മിക്ക ആളുകൾക്കും ‘ബാക്ക്പാക്കർ’ എന്ന എന്ന സങ്കൽപം ഇങ്ങനെയായിരുന്നു– സ്വന്തം ഉത്തരവാദിത്തം മാത്രം നോക്കി നടക്കുന്ന ഒരു ഫ്രീക്ക്
ശരീരവും മനസ്സും ഒരുപോലെ തണുപ്പിക്കാൻ പ്രകൃതിയൊരുക്കിയ ഇടങ്ങളിലേക്കു പോകണം. ഈ ചിന്തയാണ് കൊെെടക്കനാലിന്റെ മന്നവന്നൂരിലെത്തിച്ചത്. െകാെെടക്കനാലിന്റെ സുന്ദരി എന്നും മന്നവന്നൂരിനെ വിളിക്കാം, അത്ര സൗന്ദര്യവുമായാണ് അവളുടെ നിൽപ്. നനുത്ത മഞ്ഞ് ഈർപ്പം നിറച്ച അന്തീക്ഷം, തണുത്ത കാറ്റ്, ആ കാറ്റ് ഒാളമിടുന്ന
സൗന്ദര്യം ആവോളം അനുഗ്രഹിച്ച നാടാണ് ഹർ കി ദൂൺ. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ദുര്യോധനന്റെ അനുയായികൾ ഇവിടെ അഭയം തേടിയെന്ന് നാട്ടുപുരാണം. ഹിമാലയത്തിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ഈ നാടിനും പ്രകൃതിക്കും അവിടത്തെ മനുഷ്യർക്കും പ്രത്യേകതകൾ ഏറെയുണ്ട്... ഒരായിരം ദേവദാരു പൂവിട്ടു. അരുവികൾ അവയ്ക്കു
ഹിമാചൽപ്രദേശിന്റെ ഉള്ളറകളിൽ അധികമാരും കടന്നുചെല്ലാത്ത മൂന്നു മനോഹര ഗ്രാമങ്ങൾ. കൽഗ,പുൽഗ,തുൽഗ. ആപ്പിൾ തോട്ടങ്ങളും മഞ്ഞു പെയ്യുന്ന വഴികളും ഗ്രാമീണരായ ‘വിദേശി’കളുമുള്ള നാട്ടിലേക്ക് ഒരു യാത്ര... കൽഗ, പുൽഗ, തുൽഗ – കൂട്ടുകാരൻ പറഞ്ഞുകേട്ടപ്പോൾ മൂന്നു സുന്ദരിമാരുടെ മുഖമാണു മനസ്സിൽ
യാത്രയ്ക്ക് ഒരു ലക്ഷ്യമേയുള്ളൂ – ഹിമശൈലത്തിന്റെ നെറുകയിൽ നിലകൊള്ളുന്ന കൈലാസം കാണുക. അതിനു മഞ്ഞു മൂടിയ മലകളിലൂടെ നടക്കണം. വിശപ്പും ദാഹവും സഹിച്ച്, ഊണും ഉറക്കവുമൊഴിഞ്ഞാണ് നടത്തം. മനസ്സെത്തുന്നിടത്തു ശരീരവും ശരീരത്തിനൊപ്പം മനസ്സും സഞ്ചരിക്കണം, എങ്കിലേ യാത്ര എളുപ്പമാകൂ. അങ്ങനെ കഠിനപാതകളിലൂടെ
കണ്ണൂരിന്റെ മണ്ണിനെ വിമാനം തൊട്ടുണർത്തിയപ്പോൾ പയ്യന്നൂരിലെ കുട്ടനാടായി മാറിയ കായലാണ് കവ്വായ്. പറയാൻ ബ്രിട്ടിഷ് ഭരണത്തിനുമപ്പുറം ചരിത്ര വിശേഷങ്ങളുണ്ടെങ്കിലും എയ്റോ പ്ലെയിനിന്റെ നിഴലു വീണപ്പോഴാണ് കവ്വായ് കായലിന്റെ ഭാഗ്യം
ആറേഴു വർഷം മുൻപു വരെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത കുന്നിൻ ചെരിവായിരുന്നു പാലക്കയം തട്ട്. ഇപ്പോൾ ആ വഴിക്കൊന്നു പോയാൽ കണ്ട കാട് ഇതാണോ എന്നു സംശയം തോന്നും. പരിചിതമായ കണ്ണൂരിന്റെ മുഖചിത്രത്തെ മൂവായിരത്തഞ്ഞൂറ് അടി ഉയരത്തിൽ പൊക്കി പിടിച്ചിരിക്കുകയാണ് നടുവിൽ പഞ്ചായത്തിലെ മലഞ്ചെരിവ്. ഇനി വരുന്നൊരു
സൈക്കിളുകൾക്ക് രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കശ്മീരിലെ ദാൽ തടാകത്തിനു സമീപവും ശ്രീനഗറിലുമൊക്കെ ഒരു കെഎൽ 7 സൈക്കിൾ ചുറ്റിത്തിരിയുന്നതു കാണാം. സൈക്കിൾ മാത്രമല്ല ഒപ്പം എറണാകുളംകാരൻ ജോസ് ഓസ്റ്റിനേയും. കോവിഡ് രോഗവ്യാപനത്തിന് ശമനം കണ്ടു തുടങ്ങുകയും ഇന്ത്യയിലെങ്ങും ജനജീവിതം സാധാരണ
നിങ്ങളുടെ വീടിന്റെ പരിസരത്ത് എത്ര പക്ഷികൾ വന്നു പോകാറുണ്ട് എന്നായിരുന്നു അനൂപിന്റെ ചോദ്യം. അയൽക്കാർ ഇതുകേട്ട് പരസ്പരം നോക്കി. അന്നുവരെ അവരിലൊരാളും ചുറ്റുപാടുമുള്ള പക്ഷികളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അടുത്ത വീട്ടിലുള്ളവരുടെ അമ്പരപ്പ് മനസ്സിലാക്കിയ അനൂപ് ലാപ്ടോപ്പ് തുറന്നു. തലേന്നാൾ വൈകുന്നേരം
സൗത്താഫ്രിക്കയിലെ ടേബിൾ മൗണ്ടെൻ നാഷനൽ പാർക്കിന്റെ ഭാഗമാണ് ബോൾഡേഴ്സ് ബീച്ച്. മനുഷ്യരെക്കാൾ കൂടുതൽ പെൻഗ്വിനുകളെ കാണുന്ന ഇടം. ആഫ്രിക്കൻ പെൻഗ്വിനുകളുടെ സംരക്ഷിത കോളനിയാണ് ഈ കടൽത്തീരം. സൈമൺസ് ടൗണിനു സമീപത്താണ് ബോൾഡേഴ്സ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ‘വെൽക്കം ടു ബോൾഡേഴ്സ്, ഹോം ഓഫ് ദ് ആഫ്രിക്കൻ പെൻഗ്വിൻ’
മനുഷ്യൻ ഉൾപ്പടെയുള്ള ജീവികളെ മനസ്സിലാക്കാൻ ക്യാമറയെ ഒരു മാധ്യമമാക്കുകയാണ് പി. മധുസൂദനൻ എന്ന റിട്ടയേഡ് എൻജിനീയർ. ജീവന്റെ വൈവിധ്യവും ജീവികൾ തമ്മിലുള്ള ബന്ധവും ജീവികൾക്കും പ്രകൃതിക്കും ഇടയിലുള്ള താളവും തേടുകയാണ് തന്റെ ചിത്രങ്ങളിലൂടെ. പരിസ്ഥിതിയും ജീവജാലവും തമ്മിലുള്ള ബന്ധം കൂടുതൽ പഠിക്കുന്നതിനിടെയാണ്
സ്വദേശമായ കേരളവും സ്ഥിരതാമസമാക്കിയ മഹാരാഷ്ട്രയും കഴിഞ്ഞാൽ ഏറെ മോഹിപ്പിച്ച സംസ്ഥാനമാണ് അരുണാചൽപ്രദേശ്. ഇന്ത്യയില് ആദ്യം സൂര്യകിരണങ്ങൾ പതിക്കുന്ന നാട് ഈ സംസ്ഥാനത്താണെന്ന് കോളജ് പഠനകാലത്ത് കേട്ടതാണ്. അതൊരു കൗതുകമായി മനസ്സിൽ കയറിപ്പറ്റിയിരുന്നു. പിന്നീട് ആ കൗതുകം ആവേശത്തിലേക്ക് വഴിമാറി. അന്നു ക്ലാസിൽ
Results 1-15 of 18