Manorama Arogyam is the largest circulated health magazine in India.
May 2026
November 2025
‘കുടിച്ചു വെറുതെ കരളു വാട്ടണ്ട കേട്ടോ...’ ഒരു പെഗ്ഗടിക്കാൻ ഗ്ലാസ് കയ്യിലെടുക്കുമ്പോൾ കേൾക്കുന്ന ഈ മുന്നറിയിപ്പിനു മറുപടിയായി ‘എത്ര അടിച്ചാലും എന്റെ കരളിന് ഒരു ചുക്കും പറ്റില്ല’ എന്നു വീമ്പിളക്കും. പക്ഷേ, അപ്പോൾ മുതൽ മനസ്സിൽ ആശങ്ക മുളപൊട്ടുകയായി– ഇനിയെങ്ങാനും കരളിനു പ്രശ്നം വരുമോ? കരളു
നെഞ്ചുവേദനയിൽ നല്ലൊരു പങ്കും ഹൃദയാഘാതം കൊണ്ടാകണമെന്നില്ല. എങ്കിലും ആ വേദനയുടെ യഥാർഥ കാരണം ഉറപ്പാക്കണം. നെഞ്ചിനു വേദനയും അസ്വാസ്ഥ്യവും വരുത്തുന്ന ചില രോഗാവസ്ഥകൾ അറിഞ്ഞിരിക്കാം. വൈറസും പരുക്കും നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയൽ അണുബാധകൾ, റേഡിയേഷൻ തെറപ്പി, നെഞ്ചിലേൽക്കുന്ന പരുക്ക്, അർബുദം തുടങ്ങിയവ
വേനൽച്ചൂട് പരിധിവിട്ട് ഉയരുകയാണ്. പലയിടങ്ങളിലും സൂര്യാതപവും മറ്റും റിപ്പോർട്ടു ചെയ്തു കഴിഞ്ഞു. ചൂടുമായി നേരിട്ടു ബന്ധമുള്ള സൂര്യാഘാതം പോലെയുള്ള അത്യാഹിതങ്ങൾ മാത്രമല്ല വേനലിൽ നമ്മെ കാത്തിരിക്കുന്നത്. തലവേദന, മൈഗ്രെയ്ൻ, ചൂടും പൊടിയുമായി ബന്ധപ്പെട്ട അലർജി തുടങ്ങി മൂത്രാശയപ്രശ്നങ്ങളും ഉറക്കക്കുറവും
വേനൽക്കാലം പാനീയ രുചികളുടെ കാലമാണ്. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം ശമിപ്പിക്കാൻ, ഉള്ളം തണുപ്പിക്കാൻ ഒാരോ വർഷവും പുതു പാനീയരുചികൾ വിപണിയിലേക്കെത്തുകയായി. ചേരുവകളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വലിയ ഉറപ്പില്ലാത്തതുകൊണ്ട് ടളിൽ നിന്നും പാനീയങ്ങൾ കണ്ണുംപൂട്ടി വാങ്ങി കുടിക്കുന്നത്
പാമ്പുകടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിൽ കൂടിവരികയാണ്. എന്നാൽ പാമ്പു കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾക്കു വ്യക്തത കുറവുമാണ്. പാമ്പു കടിയേറ്റാൽ മുറിവു കെട്ടണോ? തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണോ കൊണ്ടുപോകേണ്ടത്? കടിപ്പാട് എങ്ങനെ തിരിച്ചറിയാം? വിശദമായി അറിയാം.
പ്രമേഹത്തിനു മരുന്നുകൾ കഴിച്ചാൽ ക്ഷീണം വരുമോ? പലരുടെയും സംശയമാണ്. പ്രമേഹ ചികിത്സയ്ക്ക് ഇപ്പോൾ ഒരു ഡസനിലേറെ ഔഷധങ്ങൾ ലഭ്യമാണ്. ഓരോ രോഗിയുടെയും പ്രത്യേകതകൾ മാനിച്ചാണു ചികിത്സ നൽകുന്നത്. വളരെ സമയമെടുത്ത് ഈ വിധത്തിൽ ഔഷധങ്ങൾ തിരഞ്ഞെടുക്കുന്നതിനെയും ചികിത്സാ നിർദേശം നൽകുന്നതിനെയും, ‘പേഴ്സണലൈസ്ഡ് ഡയബറ്റിസ്
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം കരൾ രോഗങ്ങൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കരൾ ആയതിനാൽ കരളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ആരോഗ്യത്തെ ബാധിക്കാറുണ്ട്. മദ്യപാനം, കൊഴുപ്പ് അടിഞ്ഞുകൂടൽ , വൈറസ് അണുബാധ, തുടങ്ങിയവ കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട്.
ഡോക്ടറെ കാണാനായി ഒപി ചീട്ട് എടുക്കാൻ ക്യൂ നിൽക്കേണ്ടതില്ല. പുതിയൊരു ഡോക്ടറെ കാണുമ്പോൾ മുൻപു നടത്തിയിരുന്ന ചികിത്സകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ലാബ് റെക്കോർഡുകൾ ആശുപത്രിയിൽ നിന്നു ചോദിച്ചു വാങ്ങേണ്ടി വരില്ല. പറഞ്ഞുവരുന്നത് ഇ ഹെൽത് സംവിധാനത്തിന്റെ
പ്രമേഹമെന്ന രോഗം സമയവുമായി ബന്ധപ്പെട്ട ഒരു പ്രഹേളികയാണ്. തീരുമാനങ്ങൾ എടുക്കുവാൻ വൈകുന്ന ഓരോ നിമിഷവും മരണത്തെ മാടിവിളിക്കലാണ്. പ്രത്യക്ഷത്തിൽ ഒരു രോഗിയെ കാണുന്പോൾ ആരോഗ്യമുള്ള ഒരാളാണെന്നു തോന്നിയേക്കാമെങ്കിലും പ്രമേഹമുള്ളപ്പോൾ അത് അങ്ങനെയാകണം എന്നില്ല. പ്രമേഹം കണ്ടെത്തി ആദ്യത്തെ അഞ്ചു വർഷങ്ങൾ
വളരെ സാധാരണമായി ചെയ്യപ്പെടുന്ന ഒരു ശസ്ത്രക്രിയയാണു ഗർഭപാത്രം നീക്കം ചെയ്യൽ അഥവാ ഹിസ്റ്ററക്ടമി. ഗർഭാശയവും അനുബന്ധ അവയവങ്ങളും (ഗർഭപാത്രം, ഫാലോപിയൻ ട്യൂബുകൾ, അണ്ഡാശയം, ഗർഭാശയ ഗളം) പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന ഈ ശസ്ത്രക്രിയ പല തരത്തിൽ ഉണ്ട്. ∙ ടോട്ടൽ ഹിസ്റ്ററക്ടമി (Total Hysterectomy) –
പുതിയ കാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് ഉറക്കമില്ലായ്മ. സ്ക്രീൻ നോക്കിയും മറ്റും ഉറക്കം നഷ്ടപ്പെടുത്തുന്നവർ ഓർത്തോളൂ, നിങ്ങൾക്കു വേഗം വയസ്സാകും. ആഴമുള്ള ഉറക്കം നമ്മുടെ ശരീരത്തിന്റെ പ്രായം നിർണയിക്കുന്ന പ്രധാന ഘടകമാണ്. ഉറക്കം നമ്മുടെ ആകെ ആരോഗ്യത്തിനും ജീവിതശൈലിക്കും അത്യന്താപേക്ഷിതമാണ്. നല്ല ഉറക്കം
പരീക്ഷ അടുക്കാറാകുന്പോൾ പനിയും വയറളിക്കവും വരുന്ന കുട്ടികൾ, ഓഫിസിൽ ഇൻസ്പെക്ഷൻ ഉള്ള ദിവസം വയറുവേദന വരുന്നവർ... മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ വരുന്പോൾ അതെങ്ങനെയാണു വയറിനെ ബാധിക്കുന്നത്? മനസ്സും ദഹനാരോഗ്യവും അത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്നതിനു വേറെ തെളിവു വേണ്ട. നമ്മുടെ ദഹനവ്യവസ്ഥയും
പണ്ട് അർബുദത്തിനുള്ള കീമോ തെറപ്പിയും റേഡിയേഷനുമൊക്കെ ഫലം കണ്ടില്ലെങ്കിൽ പിന്നെ ചികിത്സയൊന്നുമില്ല. രോഗി മരണം കാത്തിരിക്കുന്ന അവസ്ഥയായിരുന്നു. ഇന്ന് അർബുദത്തിന്റെ പ്രാഥമികതല ചികിത്സകൾ പരാജയപ്പെട്ടവർക്കു പുതുപ്രതീക്ഷയായ് കൈമറിക് ആന്റിജൻ റിസപ്റ്റർ തെറപ്പി (Chimeric Antigen Receptor Therapy) എന്ന
പ്രതിരോധ കുത്തിവയ്പുകൾ എന്നു കേൾക്കുന്പോൾ, കുഞ്ഞുങ്ങൾക്കു നൽകുന്ന വാക്സിനേഷനാണെന്നാണു പലരും ധരിച്ചിരിക്കുന്നത്! എന്നാൽ പതിറ്റാണ്ടുകളായി, മുതിർന്നവരിലും പ്രതിരോധ കുത്തിവയ്പുകൾ കൊടുത്തുവരുന്നു. പ്രമേഹരോഗികൾക്കു പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ചു പല രോഗങ്ങളും രണ്ടു മുതൽ - മൂന്നു മടങ്ങു കൂടുതലായി വരുന്നു.
അലർജി ഉള്ളവർക്കു വീടിനുള്ളിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നത് അൽപം വെല്ലുവിളിയാണെങ്കിലും, ചില മുൻകരുതലുകൾ എടുത്താൽ ഇതു സാധ്യമാണ്. എന്നാൽ അലർജി വളരെ കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുന്നത് എപ്പോഴും നല്ലതാണ്. അലർജിയുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: 1. ശ്രദ്ധിക്കേണ്ട
Results 1-15 of 598