Manorama Arogyam is the largest circulated health magazine in India.
July 2025
August 2025
രക്തസമ്മർദവും കൊളസ്ട്രോളും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. രണ്ടും ഒറ്റയ്ക്കൊറ്റയ്ക്കു തന്നെ ഹൃദയത്തെ തകർക്കാൻ പര്യാപ്തമാണ്. അതിൽ തന്നെ അമിത ബിപിയാണു കൂടുതൽ അപകടകാരി. രക്തസമ്മർദം (ബിപി) എന്നു പറയുന്നതു രക്തമൊഴുകുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണ്.
കേരളീയ ഭക്ഷണത്തിൽ മത്സ്യത്തിനു വളരെ വലിയ പങ്കു തന്നെയുണ്ട്. കടലിനോടു ചേർന്നു കിടക്കുന്ന സംസ്ഥാനമായതിനാൽ തന്നെ മത്സ്യസമ്പത്തിനാൽ സമൃദ്ധമാണു നമ്മുെട നാട്. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും കാണപ്പെടുന്ന മത്സ്യങ്ങൾ അവയുടെ ആകൃതിയിലും പ്രകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്തമാണ്. രുചിയിലും ചില
ആഴ്ചയിൽ മൂന്നു ദിവസത്തിൽ കുറവുള്ളതും കടുപ്പവും ആയാസകരവുമായതും തൃപ്തികരമല്ലാത്തതുമായ മലവിസർജന രീതിയെയാണു ശാസ്ത്രീയമായി മലബന്ധമെന്നു വിശേഷിപ്പിക്കുന്നത്. ദിവസേനയുള്ള സുഗമവും കൃത്യവുമായ മലവിസർജനം ആരോഗ്യത്തിന്റെ ലക്ഷണമായി ആയുർവേദം പ്രതിപാദിക്കുന്നു. ലക്ഷണങ്ങൾ ശ്രദ്ധിക്കാം മലബന്ധത്തിന്റെ ലക്ഷണങ്ങൾ
കയ്യിലും മുഖത്തുമായി ചുവന്ന പാടുകൾ കാണുന്നുണ്ടോ? ചിലപ്പോൾ വല്ലാത്ത ചൊറിച്ചിലും. ഇതു ചിലപ്പോൾ സൂര്യപ്രകാശം ഏറ്റതു കാരണമുള്ള അലർജിയാകാം. സൂര്യപ്രകാശത്തിലെ അൾട്രവയലറ്റ് അഥവാ യൂവി രശ്മികളാണ് അലർജി വരുത്തുന്നത്. സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്താണു സാധാരണയായി അലർജി ഉണ്ടാകാറ്. കൈകളുെട പുറംഭാഗം, നെഞ്ചിന്റെ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒട്ടേറെ പേർ ചികിത്സയിലായിരിക്കുന്ന സാഹചര്യമാണ്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണ് ഉള്ളത്. എങ്ങനെയാണ് ഈ മസ്തിഷ്ക ജ്വരം വരുന്നതെന്നു നോക്കാം. നെഗ്ലേരിയ ഫൗലേരി അഥവാ തലച്ചോറു തീനി അമീബ ആണ് രോഗകാരണം.
ബിപി കൂടുതലായിരുന്നു. ഡോക്ടര്‍ മരുന്നൊക്കെ എഴുതി തന്നിട്ടുണ്ട്. പക്ഷേ, ഞാനതു കഴിച്ചില്ല. ബിപിക്കു മരുന്നു കഴിച്ചിട്ടു വേണം ഉള്ള വൃക്കയും കരളും പോകാന്‍.... ബിപി മരുന്നു കഴിച്ചു തുടങ്ങി രണ്ടു വര്‍ഷമായി..ഇപ്പോള്‍ ബിപിയൊക്കെ നോര്‍മലാണ്...ഇനിയെന്തിനാ മരുന്ന് ? പിള്ളേരു വിളിക്കുമ്പോഴൊക്കെ പറയും,
നമ്മൾ രോഗങ്ങളിൽ നിന്നു രക്ഷ നോടാനാണ് ആശുപത്രികളെ അഭയം പ്രാപിക്കുന്നത്. എന്നാൽ ചില ദൗർഭാഗ്യകരമായ സന്ദർഭങ്ങളിൽ ആശുപത്രികളിൽ നിന്നു രോഗങ്ങളും അണുബാധകളും പിടിപെടാറുണ്ട്. രോഗനിർണയത്തിനും ചികിത്സയ്ക്കും ധാരാളം ഉപകരണങ്ങൾ ആശുപത്രിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് കത്തീറ്ററുകൾ, വെന്റിലേറ്ററുകൾ
1. മിഥ്യാധാരണ: ജീവിക്കാൻ രണ്ട് വൃക്ക ആവശ്യമാണ് വസ്തുത: ശരിയല്ല! ഒരു വൃക്കയുമായി ആരോഗ്യകരമായ സാധാരണ ജീവിതം നയിക്കാൻ കഴിയും.നിങ്ങൾക്ക് ഒരു വൃക്കയാകാനുള്ള ചില കാരണങ്ങളുണ്ട്. 1,000 പേരിൽ ഒരാൾ ഒറ്റ വൃക്കയുമായി ജനിക്കുന്നു. ചിലർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ഒരെണ്ണം നീക്കം ചെയ്യേണ്ടിവരാം. ചിലർ അവരുടെ
ഈയിടെയായി എന്തൊരു മറവിയാണെന്നോ? സാധനങ്ങൾ വച്ച സ്ഥലം മറക്കുന്നു, എന്തെങ്കിലും ചെയ്യാൻ പോയി പകുതി വഴിയാകുമ്പോൾ അതെന്തായിരുന്നെന്നു മറന്നുപോകും... പരിചയമുള്ള ചില വാക്കുകൾ നാക്കിൻതുമ്പത്തുണ്ടെന്നു തോന്നും...പക്ഷേ,ഒാർമ കിട്ടുന്നില്ല. ശരിയാണ്...നിനക്ക് ഈയിടെയായി മറവി കുറച്ചു കൂടുതലാണ്. മറക്കാതിരിക്കാൻ
വിശ്രമവും ഊണും ഉറക്കവുമില്ലാതെ നൂറു ശതമാനം സ്ട്രെസ്സോടെ രാവുകൾ പകലാക്കി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി ഇതാ കാത്തിരിക്കുന്നു–കരോഷി സിൻഡ്രം. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രം. 26 വയസുള്ള എറണാകുളം സ്വദേശിനി
പ്രീബയോട്ടിക്സ്, പ്രോബയോട്ടിക്സ് എന്നീ വാക്കുകൾ സമീപകാലത്തായി നാം കേൾക്കുന്നുണ്ട്. ഗട്ട് ഹെൽത്തിനെ പിന്തുണയ്ക്കുന്ന ആഹാരത്തിന്റെ രണ്ടു വിഭാഗങ്ങളാണിവ. പ്രീബയോട്ടിക്സ് എന്നാൽ പൊതുവെ നാരുകൾ എന്നാണർഥമാക്കുന്നത്. പ്രോബയോട്ടിക്സ് എന്നാൽ പുളിപ്പിച്ചു തയാറാക്കുന്ന ആഹാരമെന്നും. പഴങ്ങളും പച്ചക്കറികളും
എൻജിനീയറിങ് വിദ്യാർഥിനിയായ പെൺകുട്ടിയെ പോഷകാഹാര വിദഗ്ധയുടെ കൺസൽറ്റേഷനു വേണ്ടി അമ്മ ഒപിയിൽ കൊണ്ടു വന്നതാണ്. അമ്മ കാണാതെ ബ്രേക്ഫാസ്റ്റ് കളയുന്ന കുട്ടി രാത്രിയിൽ ഭക്ഷണം ഒഴിവാക്കി പഴങ്ങൾ മാത്രം കഴിക്കും. അങ്ങനെ ഒരു വർഷത്തോളം വളരെ രഹസ്യമായി ആഹാരനിയന്ത്രണത്തിലായിരുന്നു. അതിനു ശേഷം കുട്ടിക്കു
വൃക്കകളുെട ആരോഗ്യം സംരക്ഷിക്കാൻ നിത്യജീവിതത്തിൽ പാലിക്കാവുന്ന 10 കാര്യങ്ങൾ പരിശോധന പ്രധാനം എല്ലാവരും ഒരു പ്രായം കഴിഞ്ഞാൽ വൃക്കകളുെട പ്രവർത്തന പരിശോധനകൾ ചെയ്യണം. ചെറുപ്രായം ആണെന്നു കരുതി ഒഴിവാക്കരുത്. ജനിച്ചയുടൻ തന്നെ പരിശോധനകൾ നടത്താറുണ്ട്. തുടർന്നു പത്തു വയസ്സാകുമ്പോൾ െചയ്യാം. പരിശോധനാഫലങ്ങളിൽ
സോഷ്യൽ മീഡിയയിൽ ഗ്ലൂട്ടത്തയോൺ കുത്തിവയ്പിനെ അനുകൂലിച്ചു കേട്ട പ്രതികരണമാണ്–‘ ഗ്ലൂട്ടത്തയോൺ നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉള്ള ആന്റി ഓക്സിഡന്റാണ്. അപ്പോൾ പിന്നെ എന്തു പേടിക്കാനാണ്? ’ എന്നാൽ, ഗ്ലൂട്ടത്തയോൺ എടുത്തു പണി കിട്ടിയ ഒരു പെൺകുട്ടി തന്റെ അനുഭവം പറഞ്ഞതിങ്ങനെ–മലപ്പുറത്തെ പ്രസിദ്ധമായ
നമുക്ക് ഉള്ള പോലെയുള്ള ബാല്യകാലസ്മരണകളായിരുന്നില്ല പാലക്കാട് മഞ്ഞളൂർ സ്വദേശിയായ അർച്ചനയുടേത്. അർച്ചനയുടെ ഒാർമചിത്രങ്ങളിൽ കൂടുതലും ആശുപത്രികിടക്കകളും മരുന്നിന്റെ ഗന്ധവും ഫിസിയോതെറപ്പി ഉപകരണങ്ങളും ആയിരുന്നു. സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗത്തിനെതിരെയുള്ള പോരാട്ടമായിരുന്നു അർച്ചനയുെട ബാല്യകാലം...
Results 1-15 of 536