Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
May 2025
December 2025
തോളിനു പരുക്കേറ്റുള്ള വിശ്രമം നീണ്ടാലും പ്രശ്നം, പ്രമേഹരോഗികളിലും അപകടസാധ്യത– ഫ്രോസൻ ഷോൾഡർ തടയാൻ അറിയേണ്ടത് തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ. വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്. പരുക്കുകളെ തുടർന്നു
ഒാരോ വ്യക്തിയും ജീവിക്കേണ്ട നിർദേശങ്ങൾ ആയുർവേദം നമുക്കു മുൻപിൻ വരച്ചുകാട്ടുന്നു.ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂെട പ്രതിരോധശക്തി വർധിപ്പിച്ചു രോഗങ്ങളെ ചെറുക്കാം. ∙ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക ഉണരുന്നതിൽ നിന്നു തന്നെ ആരംഭിക്കാം.ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുക. രാവിലെ മൂന്നു മുൽ ആറ് വരെയുള്ള സമയമാണ് ബ്രാഹ്മ
നെറ്റ് അഡിക്ഷൻ ഉണ്ടോയെന്നു തിരിച്ചറിയാൻ എളുപ്പമാണ്. പിൻമാറ്റലക്ഷണങ്ങളടക്കം മറ്റ് അഡിക്ഷനുകൾക്കുള്ള പല പ്രശ്നങ്ങളും ഇതിനും ഉണ്ടാകും. ഇനി പറയുന്ന ആറുലക്ഷണങ്ങൾ ശ്രദ്ധിക്കുക. 1. മിക്കസമയവും ഇന്റർനെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം. ഉദാ:- രാവിലെ ഉണരുന്നതുപോലും
വേനല്ച്ചൂടു കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കുമുള്ള സാധ്യത ഏറെയാണ്. സൂര്യാഘാതം, സണ്‍ ബേണ്‍ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി ചിക്കന്‍പോക്സ് പോലെയുള്ള പകര്ച്ചാരോഗങ്ങളും വയറിളക്കം, കോളറ പോലെയുള്ള ജലജന്യരോഗങ്ങളും നേരിടേണ്ടതെങ്ങനെ എന്നു വിശദമാക്കുകയാണ്
ലോക ഗ്ലോക്കോമ ദിനം 2024 ഗ്ലോക്കോമയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 12നു ലോക ഗ്ലോക്കോമ ദിനം ആചരിക്കുന്നു. കൃത്യമായ നേത്രപരിശോധന, നേരത്തെയുള്ള കണ്ടെത്തല്‍, ഗ്ലോക്കോമ ചികിത്സ എന്നിവയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന ഒരു സുപ്രധാന ദിനമാണിത്. ഗ്ലോക്കോമ അന്ധതയ്ക്കെതിരെ
ചൈനയിൽ വവ്വാലുകളിൽ എച്ച്കെയു 5– കോവ് 2 (HKU5-CoV) എന്ന വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നതോടെ പലരും പരിഭ്രാന്തിയിലാണ്. പക്ഷേ, പേടിയുടെ ആവശ്യമില്ല എന്നതാണു യാഥാർഥ്യം. എച്ച്കെയു5 കോവ് 2 വൈറസ് വവ്വാലുകളിൽ കാണുന്ന ഒരു വൈറസാണ്. വവ്വാലുകളിൽ കാണുന്ന അനേകം വൈറസുകളിൽ ഒന്നായ ഈ വൈറസ് ഇതുവരെ
കൊറോണവൈറസ് ബാധിക്കുന്നത് നമ്മുടെ ശ്വസനവ്യവസ്ഥയെയാണ്. ചിലർക്ക് അത് ന്യൂമോണിയ ആയി മാറുകയും ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് പോലെ ശ്വാസകോശരോഗമുള്ളവർക്ക് പെട്ടെന്നു തന്നെ ഗുരുതരാവസ്ഥയിലേക്കു പോകുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. മറ്റു
“ഈ കേസ് നിങ്ങൾ ഒരു മാതൃകയായി എടുത്തോളൂ. സുഹൃത്തുക്കളല്ല; അടുത്ത ബന്ധുക്കളാണെങ്കിൽ പോലും എന്റെ സർജറി ഫീസൊന്നും ബില്ലിൽ കുറയ്ക്കരുത്. ബന്ധങ്ങളെയൊക്കെ പ്രഫഷനലായാണു നമ്മൾ കൈകാര്യം ചെയ്യേണ്ടത്.” ജോൺ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഡോക്ടർ വാതാപി അപ്പോൾ
ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും അത് വളരുന്ന സ്ഥലത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാൻസർ. കാന്‍സറിനെയും അതിന്റെ ചികിത്സയേയും സംബന്ധിച്ച് ഒട്ടേറെ തെറ്റിധാരണകള്‍ ഇന്നും ഉണ്ട്. അവയെക്കുറിച്ചറിയാം.
പുട്ട് പോലെയാണു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. എന്തിനോടും ചേരും. പുട്ടും കടലയും, പുട്ടും പയറും, പുട്ടും പരിപ്പും, പുട്ടും പപ്പടവും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും, പുട്ടും മുട്ടയും, പുട്ടും ഇറച്ചിയും, പുട്ടും മീൻകറിയും.. എന്തിന് ഒന്നുമില്ലെങ്കിൽ പുട്ടുമാത്രം കഴിക്കാം. <b>പുട്ട് ഇഷ്ടവിഭവം
പ്രായോഗികമായി ചിന്തിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നുകൾ ഇന്നും സ്റ്റാറ്റിൻ തന്നെയാണ്. അറ്റോർവ സ്റ്റാറ്റിൻ, റോസുവാ സ്റ്റാറ്റിൻ, പിറ്റവ സ്റ്റാറ്റിൻ തുടങ്ങിയവയാണു സാധാരണ ഉപയോഗിച്ചു കാണുന്നത്. ഇവ കൂടാതെ പല പുതിയ മരുന്നുകളും വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം പിസിഎസ്കെ–9
ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്<br> <br> ഒരു ജലദോഷപ്പനി പോലെ ആരുമറിയാതെ വന്നുപോയിക്കൊണ്ടിരുന്ന ഒരു പനി ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.പറഞ്ഞുവരുന്നത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) കാരണമുണ്ടാകുന്ന പനിയെക്കുറിച്ചാണ്.എച്ച്എംപിവി വൈറസ് പുതിയൊരു വൈറസല്ല. 2001 ലാണ് ഈ വൈറസ്
<i><b>28 വയസ്സുള്ള ഒരു സർക്കാ ർ ജീവനക്കാരിയാണ്. വിവാഹം കഴിഞ്ഞ് നാലുവർഷമായി. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്നു. ഭർത്താവിനു നാട്ടിൽ തന്നെ ബിസിനസ് ആണ്. ആറു മാസം മുൻപ് ഡോക്ടറെ കണ്ടു. പിസിഒഡി ഉണ്ട് എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും ഇല്ല. ചില മരുന്നുകൾ തന്നു. അതു കഴിക്കുന്നുണ്ട്.
പുതുവർഷം വലിയ തീരുമാനങ്ങളുടെ സമയമാണല്ലൊ. ഈ പുതുവർഷത്തിൽ മറ്റെല്ലാറ്റിനുമുപരി ആരോഗ്യത്തിനു ശ്രദ്ധ കൊടുക്കാം. കോവിഡ് വന്നുപോയ ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇന്നും ആളുകളെ അലട്ടുന്നുണ്ട്. കൂടാതെ പുതിയ പനികളും അണുബാധകളും ജീവിതശൈലീ രോഗങ്ങളുടെ വർധനവുമായി ആളുകൾ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍
വൻകുടൽ മലാശയ കാൻസർ സാധാരണ കാണുന്നതു 50 വയസ്സിനു മുകളിലുള്ളവരാണ്. പാരമ്പര്യമായി വൻകുടൽ- മലാശയ കാൻസറിനു സാധ്യതയുള്ളവരിൽ മാത്രമാണു ചെറുപ്പത്തിലേ കാൻസർ വന്നിരുന്നത്. പക്ഷേ, ഇപ്പോൾ കുടുംബപാരമ്പര്യമില്ലാത്തവരിൽ പോലും വൻകുടൽ കാൻസർ മുപ്പതുകളിലോ നാൽപതുകളിലോ തന്നെ വരുന്നു. മലവിസർജനത്തിലെ മാറ്റങ്ങൾ വൻകുടൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
Results 1-15 of 506