Manorama Arogyam is the largest circulated health magazine in India.
October 2025
September 2025
മറവിപ്രശ്നങ്ങൾ, കുട്ടികളിൽ ഉൾപ്പെടെ അസാധാരണമായ തോതിൽ കൂടുകയാണ്. വർധിച്ചുവരുന്ന മറവിപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും പിന്നിലുള്ള പ്രധാന വില്ലൻ അമിത സ്ക്രീൻ ഉപയോഗമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. അമിത സ്ക്രീൻ ഉപയോഗം കാരണം മറവിക്കു പുറമെ വൈകാരികപ്രശ്നങ്ങളും ശ്രദ്ധക്കുറവും എടുത്തുചാട്ടവും അവരിൽ
ഘനമില്ലാത്ത ഉടൽഭംഗിക്കു വേണ്ടി എത്ര ഡയറ്റിങ് വിപ്ലവങ്ങളാണു ചുറ്റും നടക്കുന്നത്. അഴകളവില്ലാത്ത ശരീരത്താൽ അപമാനത്തിന്റെ മുള്ളു കൊള്ളാതിരിക്കാൻ ഉപവസിച്ചും പ്രിയ രുചികൾ ത്യജിച്ചും ജീവിക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ഈ ആഹാരനിയന്ത്രണങ്ങൾ നല്ല കടുപ്പത്തിലായാലെന്താകും സ്ഥിതി? അതായത് അൽപമെന്തെങ്കിലും
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ അഥവാ അലർജനുകൾക്കെതിരെ ശരീരം പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന നിരവധി ഘടകങ്ങളിലൊന്നാണു ഹിസ്റ്റമിനുകൾ. ശരീരം ചൊറിഞ്ഞു തടിക്കുക, മൂക്കടപ്പുണ്ടാകുക, കൺപോളകൾ ചുവന്നു തടിക്കുക, ശ്വാസനാളികളിൽ നീർക്കെട്ടുണ്ടായി ശ്വാസംമുട്ടലുണ്ടാകുക തുടങ്ങി ഒട്ടേറെ
മുട്ടുവേദനയുടെയും തേയ്മാനത്തിന്റെയും ഒരു പ്രധാന കാരണമാണ് അമിത ശരീരഭാരം. അമിതഭാരം മുട്ടിലേയ്ക്ക് അധിക മർദം നൽകുന്നതിനാൽ വേദനയും നീരും ഉണ്ടാകാറുണ്ട്. സന്ധിബന്ധങ്ങളിൽ വേദനയും വലിച്ചിലും അനുഭവപ്പെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. അമിത ഭാരം ഇവിടെയും ഒരു വില്ലനാണ്. ഭാരം കുറയ്ക്കുന്നത് ഓസ്റ്റിയോ
ചെവിയുടെ ആരോഗ്യത്തിന് അത്ര പ്രാധാന്യമൊന്നും കൽപിക്കാത്തവരാണു നാം. വളരെ ഉദാസീനമായി ചെവികളെ പരിഗണിക്കുന്ന രീതിയാണു പൊതുവെ എല്ലാവർക്കും ഉള്ളത്. എന്തും ഏതും ചെവിയിലിടുമ്പോഴും ചെവിക്ക് എന്തു പ്രശ്നം വരാനാണ് എന്ന മനോഭാവമാണു പ്രകടമാകുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനസ്ഥാനം അർഹിക്കുന്ന ചെവിയുടെ
ഹൃദയത്തെ വരിഞ്ഞു മുറുക്കുന്ന അവസ്ഥയാണു ഹൃദയാഘാതം അഥവാ ഹാർട്ടറ്റാക്ക് . പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയാഘാതം മരണത്തിനു വരെ കാരണമാകുന്നു. അമിത രക്തസമ്മർദം, കൂടിയ കൊളസ്ട്രോൾ നില എന്നിവ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇത്തരം ഘടകങ്ങളെ നിയന്ത്രിച്ചാൽ ഹൃദയാഘാതം വരുന്നത് ഒരുപരിധിവരെ തടയാൻ
ഹൃദയധമനികളിലെ ബ്ലോക്കുകൾ കാരണം ഉണ്ടാകുന്ന ഹൃദയാഘാതമാണ് ഇന്ന് ഏറ്റവുമധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഹൃദ്രോഗം. ഇത്തരമൊരു അവസ്ഥയിൽ ഏറ്റവും വേഗത്തിൽ നൽകേണ്ട ചികിത്സയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി. ഹൃദയാഘാതം സംഭവിച്ച ഉടൻ തന്നെ രോഗിയെ കാത്ത്ലാബിൽ എത്തിച്ച്, പ്രത്യേക ബലൂണുകളും, സ്റ്റെന്റുകളും
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വ്യായാമത്തിനു നിർണായക പങ്കുണ്ട്. സ്ഥിരമായ ശാരീരിക വ്യായാമം ഒരു മരുന്നുപോലെ പ്രവർത്തിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എങ്ങനെയാണു വ്യായാമം രക്തസമ്മർദത്തെ സ്വാധീനിക്കുന്നത്, ഏതൊക്കെ തരം വ്യായാമങ്ങളാണ് ഏറ്റവും ഫലപ്രദം,
കോട്ടയത്തു വാഴൂരിനടുത്ത് 19-ാം മൈലിൽ റോഡരികത്തു തന്നെ കാണാം വലിയ ബോർഡ്. ഏഞ്ചൽസ് ഷോപ് ആൻഡ് ബേക്കറി...മാലാഖമാരുടെ ബേക്കറി.. ബേക്കറിയിലേക്കു കടന്നു ചെല്ലുമ്പോൾ ചുണ്ടിൽ ‘തിങ്കൾതെല്ലിനു തുല്യമൊരു പുഞ്ചിരിയുമായി’ മൂന്നു പേരെ കാണാം. ടിൻസ് കുര്യാക്കോസ്, അമൽ ടി. ജോൺ, അഖിൽ ടി. ജോൺ...അമലും അഖിലും
രക്തസമ്മർദവും കൊളസ്ട്രോളും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. രണ്ടും ഒറ്റയ്ക്കൊറ്റയ്ക്കു തന്നെ ഹൃദയത്തെ തകർക്കാൻ പര്യാപ്തമാണ്. അതിൽ തന്നെ അമിത ബിപിയാണു കൂടുതൽ അപകടകാരി. രക്തസമ്മർദം (ബിപി) എന്നു പറയുന്നതു രക്തമൊഴുകുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണ്.
കേരളീയ ഭക്ഷണത്തിൽ മത്സ്യത്തിനു വളരെ വലിയ പങ്കു തന്നെയുണ്ട്. കടലിനോടു ചേർന്നു കിടക്കുന്ന സംസ്ഥാനമായതിനാൽ തന്നെ മത്സ്യസമ്പത്തിനാൽ സമൃദ്ധമാണു നമ്മുെട നാട്. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും കാണപ്പെടുന്ന മത്സ്യങ്ങൾ അവയുടെ ആകൃതിയിലും പ്രകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്തമാണ്. രുചിയിലും ചില
ആഴ്ചയിൽ മൂന്നു ദിവസത്തിൽ കുറവുള്ളതും കടുപ്പവും ആയാസകരവുമായതും തൃപ്തികരമല്ലാത്തതുമായ മലവിസർജന രീതിയെയാണു ശാസ്ത്രീയമായി മലബന്ധമെന്നു വിശേഷിപ്പിക്കുന്നത്. ദിവസേനയുള്ള സുഗമവും കൃത്യവുമായ മലവിസർജനം ആരോഗ്യത്തിന്റെ ലക്ഷണമായി ആയുർവേദം പ്രതിപാദിക്കുന്നു. ലക്ഷണങ്ങൾ ശ്രദ്ധിക്കാം മലബന്ധത്തിന്റെ ലക്ഷണങ്ങൾ
കയ്യിലും മുഖത്തുമായി ചുവന്ന പാടുകൾ കാണുന്നുണ്ടോ? ചിലപ്പോൾ വല്ലാത്ത ചൊറിച്ചിലും. ഇതു ചിലപ്പോൾ സൂര്യപ്രകാശം ഏറ്റതു കാരണമുള്ള അലർജിയാകാം. സൂര്യപ്രകാശത്തിലെ അൾട്രവയലറ്റ് അഥവാ യൂവി രശ്മികളാണ് അലർജി വരുത്തുന്നത്. സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്താണു സാധാരണയായി അലർജി ഉണ്ടാകാറ്. കൈകളുെട പുറംഭാഗം, നെഞ്ചിന്റെ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒട്ടേറെ പേർ ചികിത്സയിലായിരിക്കുന്ന സാഹചര്യമാണ്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണ് ഉള്ളത്. എങ്ങനെയാണ് ഈ മസ്തിഷ്ക ജ്വരം വരുന്നതെന്നു നോക്കാം. നെഗ്ലേരിയ ഫൗലേരി അഥവാ തലച്ചോറു തീനി അമീബ ആണ് രോഗകാരണം.
ബിപി കൂടുതലായിരുന്നു. ഡോക്ടര്‍ മരുന്നൊക്കെ എഴുതി തന്നിട്ടുണ്ട്. പക്ഷേ, ഞാനതു കഴിച്ചില്ല. ബിപിക്കു മരുന്നു കഴിച്ചിട്ടു വേണം ഉള്ള വൃക്കയും കരളും പോകാന്‍.... ബിപി മരുന്നു കഴിച്ചു തുടങ്ങി രണ്ടു വര്‍ഷമായി..ഇപ്പോള്‍ ബിപിയൊക്കെ നോര്‍മലാണ്...ഇനിയെന്തിനാ മരുന്ന് ? പിള്ളേരു വിളിക്കുമ്പോഴൊക്കെ പറയും,
Results 1-15 of 545