Manorama Arogyam is the largest circulated health magazine in India.
December 2025
November 2025
അറിഞ്ഞും അറിയാതെയും എെഎ നമ്മുടെ ആരോഗ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. നിർമിതബുദ്ധിയിൽ മെനഞ്ഞെടുത്ത ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ രോഗനിർണയത്തിനൊരുങ്ങുന്ന കുറേപ്പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. രോഗലക്ഷണങ്ങൾ ടൈപ്പു ചെയ്തും രോഗബാധിത ഭാഗത്തിന്റെ ചിത്രം അയച്ചും ലാബ് റിപ്പോർട്ട് അപ്ലോഡു
ജീവിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എങ്ങനെ ജീവിക്കുന്നു എന്നത്. സ്വാസ്ഥ്യവും സന്തോഷവും സംതൃപ്തിയും സമാധാനവുമൊക്കെ ചേരുംപടി ചേരുമ്പോഴാണല്ലോ ജീവിതത്തിനു ഗുണമേൻമ ഉണ്ടാകുന്നത്. പ്രമേഹത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചു രോഗിയോടു ചോദിക്കുമ്പോൾ ‘അങ്ങനെ പോകുന്നു’ എന്ന മറുപടി കേട്ടാൽ അറിയുക,
പഴങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമാണ്. കൊഴുപ്പ്, ഉപ്പ്... അങ്ങനെയൊന്നും പേടിക്കാതെ സ്വാഭാവികമായി ആസ്വദിച്ചു കഴിക്കാവുന്ന പ്രകൃതിയുടെ സ്വന്തം രുചികൾ. പഴങ്ങൾ ധാരാളമായി കഴിക്കാം എന്നു പൊതുവെ പറയുമെങ്കിലും ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്– ഊർജം അഥവാ കാലറി കൂടുതലുള്ള പഴമാണോ എന്ന് അറിയണം.
ഉച്ചയ്ക്കു വയറുനിറയേ രുചികരമായ ബിരിയാണി കഴിച്ചശേഷം എന്താണ് നിങ്ങൾ കുടിക്കുന്നത്? ജൂസ് ആണോ അതോ ഐസ്ക്രീം നുണയുമോ? ഇങ്ങനെ െചയ്യുന്നത് നാവിനു നല്ലതാണെങ്കിലും ആരോഗ്യത്തിനു അത്ര ഗുണകരമല്ല. അത് എന്തുകൊണ്ടാണെന്നു നോക്കാം. കാലറി കൂടുന്നു ബിരിയാണി, ഇറച്ചി വറുത്തത്, പോലെ കൊഴുപ്പു കൂടുതൽ ഉള്ള ഭക്ഷണത്തോടൊപ്പം
അമിതവണ്ണവും വണ്ണം കുറയ്ക്കലും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണു ക്ഷീണത്തിനു കാരണമാകുന്നത്. കൃത്യമായ ഇടപെടലുകൾ ഈ രണ്ടു തലത്തിലും നടത്തിയില്ലെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പൊണ്ണത്തടി ക്ഷീണത്തിലേക്ക് ഒബിസിറ്റി അഥവാ പൊണ്ണത്തടി ഉള്ളവരിൽ അധികമായി ക്ഷീണം കണ്ടുവരുന്നുണ്ട്. അവരിൽ
മുടിയിലും മുഖത്തും ഉടലിലും ജീനുകൾ എഴുതിച്ചേർക്കുന്ന ചില അഭംഗികളുണ്ട്. അതിലുമേറെയാണുകാലവും പ്രായവും ജീവിതശൈലിയും അഴകിൽ ഏൽപിക്കുന്ന ക്ഷതങ്ങൾ. കഷണ്ടിയിലേക്കു മെല്ലെ ചാഞ്ഞു കയറുന്ന മുടിയിഴകൾ, രൂപഭംഗിയില്ലാതെ തളർന്നു തൂങ്ങിയ കവിൾത്തടങ്ങൾ, കൊഴുപ്പടിഞ്ഞ കൺതടങ്ങൾ, മങ്ങിമാഞ്ഞ താടിയെല്ലിന്റെ രൂപരേഖ, അയഞ്ഞു
ഹൃദ്രോഗങ്ങളുെട കാര്യത്തിൽ ചികിത്സ പോലെ തന്നെ പ്രധാനമാണ് തുടർപരിചരണവും. ഹൃദയാഘാതത്തിനു പ്രധാനമായും മൂന്നു തരത്തിലാണു ചികിത്സ. പ്രൈമറി ആൻജിയോപ്ലാസ്റ്റി, ഹൃദയത്തിലെ രക്തകട്ട അലിയിക്കുന്ന ത്രോംബോലിറ്റിക് ചികിത്സ അഥവാ മരുന്ന് ചികിത്സ, അപൂർവമായി െചയ്യുന്ന ബൈപാസ്. പ്രൈമറി ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാൽ ശരാശരി
കേരള ഹെൽത് ഇൻസ്പെക്ടേഴ്സ് യൂണിയൻ (KHIU) ഏർപ്പെടുത്തിയ മികച്ച ആരോഗ്യമാസികയ്ക്കുള്ള പുരസ്കാരം മനോരമ ആരോഗ്യം ചീഫ് ഡസ്ക് എഡിറ്റർ സന്തോഷ് ശിശുപാൽ ഏറ്റുവാങ്ങി. ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് പുരസ്കാരം നൽകിയത്. രാമക്കൽമേടു വച്ചു നടന്ന കേരള ഹെൽത്
മറവിപ്രശ്നങ്ങൾ, കുട്ടികളിൽ ഉൾപ്പെടെ അസാധാരണമായ തോതിൽ കൂടുകയാണ്. വർധിച്ചുവരുന്ന മറവിപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും പിന്നിലുള്ള പ്രധാന വില്ലൻ അമിത സ്ക്രീൻ ഉപയോഗമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. അമിത സ്ക്രീൻ ഉപയോഗം കാരണം മറവിക്കു പുറമെ വൈകാരികപ്രശ്നങ്ങളും ശ്രദ്ധക്കുറവും എടുത്തുചാട്ടവും അവരിൽ
ഘനമില്ലാത്ത ഉടൽഭംഗിക്കു വേണ്ടി എത്ര ഡയറ്റിങ് വിപ്ലവങ്ങളാണു ചുറ്റും നടക്കുന്നത്. അഴകളവില്ലാത്ത ശരീരത്താൽ അപമാനത്തിന്റെ മുള്ളു കൊള്ളാതിരിക്കാൻ ഉപവസിച്ചും പ്രിയ രുചികൾ ത്യജിച്ചും ജീവിക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ഈ ആഹാരനിയന്ത്രണങ്ങൾ നല്ല കടുപ്പത്തിലായാലെന്താകും സ്ഥിതി? അതായത് അൽപമെന്തെങ്കിലും
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ അഥവാ അലർജനുകൾക്കെതിരെ ശരീരം പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന നിരവധി ഘടകങ്ങളിലൊന്നാണു ഹിസ്റ്റമിനുകൾ. ശരീരം ചൊറിഞ്ഞു തടിക്കുക, മൂക്കടപ്പുണ്ടാകുക, കൺപോളകൾ ചുവന്നു തടിക്കുക, ശ്വാസനാളികളിൽ നീർക്കെട്ടുണ്ടായി ശ്വാസംമുട്ടലുണ്ടാകുക തുടങ്ങി ഒട്ടേറെ
Results 1-15 of 557