Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
March 2026
May 2026
പഴയ വീട്ടിൽ സൗകര്യങ്ങൾ കുറവാണെന്നു തോന്നുമ്പോഴാണ് പുതുക്കിപ്പണിയലിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ പുതിയൊരു വീടുവച്ച് അത് പഴയതിനോടു കൂട്ടിച്ചേർത്ത് സൗകര്യം കൂട്ടുക എന്ന ബുദ്ധിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള സജി ചെയ്തത്. തിരുവനന്തപുരത്തുതന്നെയുള്ള ‘സ്ട്രിയ ആർക്കിടെക്ട്സി’ലെ ശ്രീകുമാറും
പഴങ്ങളുടെ കാലമാണിത്. ഉയരമുള്ള മാവിൽ നിന്നും പ്ലാവിൽ നിന്നുമൊക്കെ പഴങ്ങളും കായ്കളും പറിക്കാൻ ആളെ കിട്ടാത്ത പ്രശ്നമുണ്ട്. ഉയരമുള്ള മരത്തിൽ കയറുമ്പോഴുള്ള റിസ്ക് വേറെ. താഴെ വീഴാതെ പഴങ്ങൾ പറിക്കാവുന്ന വിവിധതരം തോട്ടികളാണ് തൃശൂർ ജില്ലയിലെ അക്കിക്കാവിലുള്ള ഹരിത അഗ്രിടെക് ഉപയോക്താക്കളിൽ എത്തിക്കുന്നത്.
പുതിയൊരു വീടുവച്ച് ആദ്യത്തെ ഒന്നോ രണ്ടോ കൊല്ലം വൃത്തിയായി സൂക്ഷിക്കാൻ മിക്കവർക്കും താൽപര്യമൊക്കെ കാണും. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചു നിർമിച്ചതല്ലേ, കൂടാതെ പുതുമയും. എന്നാൽ, മറ്റൊരു കൂട്ടരുണ്ട്. വീട് ഭംഗിയായി വയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ. ഏതു കാലത്തും, എത്ര പഴയ വീടും ഭംഗിയായി
ജനലുകൾ തുറക്കാത്തതാണ് മിക്ക വീടുകളിലെയും ചൂടിനു പ്രധാന കാരണം. ക്രോസ് വെന്റിലേഷന് ചൂട് കുറയ്ക്കുന്നതിൽ പ്രധാന റോളുണ്ട്. വീട്ടിൽ ആളുള്ള സമയത്ത് ജനൽ തുറന്നിടുക. കട്ടിയുള്ള കർട്ടൺ ഒഴിവാക്കുക. കാഴ്ച മാത്രം മറയ്ക്കാൻ പാകത്തിന് സെമി ട്രാൻസ്പരന്റ് ആയ കർട്ടണോ ബ്ലൈൻഡോ ഉപയോഗിക്കാം. ഇതിലൂടെ വായുസഞ്ചാരം ചെറിയ
മൺനിർമിതികൾക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന നിർമാണവസ്തു എന്നതിലുപരി, കെട്ടിടത്തിനുള്ളിലെ നല്ല കാലാവസ്ഥയാണ് മണ്ണിനെ മികച്ച നിർമാണസാമഗ്രിയായി അംഗീകരിക്കുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ നിർമാണവസ്തു എന്ന
‘‘ചുറ്റും കെട്ടിടങ്ങളുള്ള 5.6 സെന്റ്. ഇവിടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെ കാറ്റും വെളിച്ചവും നിറഞ്ഞ വീട് നിർമിക്കാമെന്ന ആലോചനയിലാണ് ഞങ്ങൾ ‘ഫിൻ സിസ്റ്റം’ വികസിപ്പിച്ചെടുക്കുന്നത്.’’ വനിത വീട് ആർക്കിടെക്ചർ അവാർഡ്സ് 2026 ലെ മികച്ച വീടിനുള്ള ഗോൾഡ് പുരസ്കാരം രണ്ട് പ്രോജക്ടുകൾ പങ്കിട്ടെടുത്തു.
റസിഡൻസ് വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ വീടിനു പിന്നിലെ കഥകൾ ആർക്കിടെക്ട് അമൃത കിഷോർ പങ്കുവയ്ക്കുന്നു: ‘‘ ഈ വീട്ടിലെ ഓരോ ചുമരും മാക്കത്തിന്റെ കഥ പറയുന്നു. അതിനുള്ള നിയോഗം എന്നിലേക്കെത്തി ചേരുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വീട്ടുടമസ്ഥരായ കണ്ണൂരിലെ കല്യാട്ട് രേണുÐരേഖ സഹോദരിമാർ
ഡിസൈനർ ഷിന്റോ വർഗീസിന്റെ പ്രോജക്ടുകൾ കണ്ട് ഇഷ്ടപ്പെട്ടാണ് സുഭാഷും സ്മിതയും കോൺസെപ്റ്റ് ഡിസൈൻ സ്റ്റുഡിയോയിൽ എത്തുന്നത്. 2019 ൽ ആദ്യം കാണുമ്പോൾ ഒട്ടേറെ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു ഷിന്റോ. അതിനിടയിൽ കോവിഡ് കാലവും വന്നു. ഷിന്റോയുടെ തിരക്കു തീരുംവരെ കാത്തിരിക്കാൻ സുഭാഷും സ്മിതയും തയാറായതിനാൽ 2022
പച്ചപ്പ് തിങ്ങി നിൽക്കുന്ന പറമ്പിനു നടുവിൽ നാൽപത് വർഷം പഴക്കമുള്ള വീട്. ഗൃഹാതുരത നഷ്ടപ്പെടുത്താതെ വീട് പുതുക്കിപ്പണിയാൻ ആകുമോ എന്നാണ് വീട്ടുകാരായ ഗീനർ കെ. ജോണും ബിന്ദുവും ലൈക്ക് ആർക്കിടെക്ട്സിലെ ജിനുവിനോടും ഗീവർഗീസിനോടും ചോദിച്ചത്. വീട്ടുകാർക്ക് പരിചിതമായ ഭിത്തികളും ജനലും വാതിലുമൊന്നും
വീടുവയ്ക്കാൻ വാങ്ങിയ പ്ലോട്ട് നിരപ്പല്ല എന്നതായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശികളായ സിറിളിന്റെയും അനുവിന്റെയും വിഷമം. അതേ നിരപ്പില്ലായ്മ സിറിൾ അനു ദമ്പതിമാരുടെ വീടിനെ ശ്രദ്ധേയമാക്കി എന്നത് തികച്ചും യാദൃശ്ചികം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട കാഞ്ഞിരപ്പള്ളി ആനക്കൽ നല്ലൊരു റെസിഡൻഷ്യൽ ഏരിയയാണ്. ഐടി
Results 1-10 of 24