Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
November 2025
പ്രധാനറോഡിൽ നിന്ന് അല്പം അകത്തേക്കു നീങ്ങി എട്ട് സെന്റ്. കാടുപിടിച്ചു കിടക്കുന്നതിനാൽ ആ സ്ഥലം വിറ്റുകളഞ്ഞാലോ എന്നായിരുന്നു സഹോദരങ്ങളായ രാഹുലും വിമലും ആദ്യം ചിന്തിച്ചത്. എന്നാൽ അവിടെ ‘വീക്കെൻഡ് ഹോം’ നിർമിക്കാം എന്ന ആലോചനയിലാണ് ചർച്ചകൾ അവസാനിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളായ രാഹുലും
പച്ചപ്പ് തിങ്ങി നിൽക്കുന്ന പറമ്പിനു നടുവിൽ നാൽപത് വർഷം പഴക്കമുള്ള വീട്. ഗൃഹാതുരത നഷ്ടപ്പെടുത്താതെ വീട് പുതുക്കിപ്പണിയാൻ ആകുമോ എന്നാണ് വീട്ടുകാരായ ഗീനർ കെ. ജോണും ബിന്ദുവും ലൈക്ക് ആർക്കിടെക്ട്സിലെ ജിനുവിനോടും ഗീവർഗീസിനോടും ചോദിച്ചത്. വീട്ടുകാർക്ക് പരിചിതമായ ഭിത്തികളും ജനലും വാതിലുമൊന്നും
വീടുവയ്ക്കാൻ വാങ്ങിയ പ്ലോട്ട് നിരപ്പല്ല എന്നതായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശികളായ സിറിളിന്റെയും അനുവിന്റെയും വിഷമം. അതേ നിരപ്പില്ലായ്മ സിറിൾ അനു ദമ്പതിമാരുടെ വീടിനെ ശ്രദ്ധേയമാക്കി എന്നത് തികച്ചും യാദൃശ്ചികം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട കാഞ്ഞിരപ്പള്ളി ആനക്കൽ നല്ലൊരു റെസിഡൻഷ്യൽ ഏരിയയാണ്. ഐടി
കാറ്റും വെളിച്ചവും ആവോളം എന്നതാണ് പുതിയ കാലഘട്ടത്തിലെ വീടുകളുടെ നയം. അതോടെ ജനാലകളുടെ പ്രസക്തിയേറി. കന്റെംപ്രറി വീടുകളുടെ വരവോടെ വലിയ ഗ്ലാസ് ജനാലകൾ വീടിന്റെ ഭാഗമായി മാറി. വലിയ ഗ്ലാസ് ഓപ്പണിങ്ങുകൾ വീടിനുള്ളിലെ ചൂട് കൂട്ടും എന്നൊരു വാദമുണ്ട്. എന്നാൽ അതിനുള്ള പരിഹാരവും വിപണിയിലുണ്ട്. ജനാലകൾക്കായി
ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു കാറും ഒരു ബൈക്കും എന്ന രീതിയിലെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം വേണം എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. ഓട്ടമാറ്റിക് വാഹനങ്ങൾ വിപണി കയ്യേറിയതോടെ മിക്ക വീടുകളിലും രണ്ട് കാർ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എത്ര ചെറിയ സ്ഥലമാണെങ്കിലും ഒന്നോ രണ്ടോ കാർ പാർക്ക് ചെയ്യാനുള്ള
ലിവിങ് റൂം വിശാലമായ ലിവിങ് റൂമിന്റെ ഒരു ചുമരിൽ ബാൽക്കണിയിലെ കാഴ്ചകൾ ആനയിക്കുന്നതിനായി ഗ്ലാസ് നൽകി. ഡൽഹിയിൽ നിന്ന് പ്രത്യേകം പണിയിച്ചെടുത്തതാണ് സോഫയും സെന്റർ ടേബിളും. സെന്റർ ടേബിളിന് സിൽവർ ഫോയിൽ നൽകി ഭംഗിയേകിയിട്ടുണ്ട്. ബിൽഡർമാരിൽ നിന്ന് ഫ്ലാറ്റ് വാങ്ങിയപ്പോഴുള്ള ഫ്ലോറിങ്ങിൽ മാറ്റങ്ങൾ വരുത്തിയില്ല.
ഇവന്റ് പ്ലാനിങ് മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു ജേക്കബിനും തൈബുവിനും വീടിന്റെ ഇന്റീരിയറിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് സ്വാഭാവികം. മിനിമലിസ്റ്റ് ബൊഹീമിയൻ തീമിൽ ഇന്റീരിയർ വേണമെന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത് അക്ഷരംപ്രതി പാലിച്ചാണ് ഡിസൈനർമാരായ കൃഷ്ണദേവും കാർത്തികയും വീട്ടകം
ജനാലകളിൽ വലിയ വിപ്ലവമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ നടന്നത്. ആർക്കിടെക്ചറിലെ മാറ്റങ്ങൾ ജനാലയിലും പ്രതിഫലിച്ചു. കാറ്റും വെളിച്ചവും ആവോളം എന്നതാണ് പുതിയ കാലഘട്ടത്തിലെ വീടുകളുടെ നയം. അതോടെ ജനാലകളുടെ പ്രസക്തിയേറി. കന്റെംപ്രറി വീടുകളുടെ വരവോടെ വലിയ ഗ്ലാസ് ജനാലകൾ വീടിന്റെ ഭാഗമായി. സിസ്റ്റം
മോഡേൺ വീടുകളുടെയെല്ലാം ഭാഗമാണ് ഗ്ലാസ്. ബാൽക്കണി, പാറ്റിയോ തുടങ്ങിയ തുറന്ന ഏരിയകൾക്കെല്ലാം ഗ്ലാസ് വാതിലുകൾ കൊടുക്കുന്നത് നമ്മുടെ സൗന്ദര്യബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രകൃതിയും പുറംകാഴ്ചകളും ആസ്വദിക്കാനും വീടിന്റെ ആകർഷണം കൂട്ടാനും അഴികളില്ലാത്ത ജനലുകളും പല വീടുകളിലും കാണാറുണ്ട്. കോർട്യാർഡിന്
ലളിതമായ പ്ലാനും ഡിസൈനും. ലക്ഷ്വറിയിലേക്കു പോകാത്ത നിർമാണസാമഗ്രികൾ. മലപ്പുറം മക്കരപ്പറമ്പിലുള്ള അഷറഫിന്റെയും ഫസീലയുടെയും 1480 സ്ക്വയർഫീറ്റ് വീട്, 25.5 ലക്ഷത്തിനു പൂർത്തിയായതിനു പിന്നിൽ ലാളിത്യമാണെന്ന് ഡിസൈനർ സക്കറിയ കപ്പാട്ട് പറയുന്നു. ഏറ്റവും ലളിതമായ പ്ലാൻ ആണ് ഈ വീടിനു നൽകിയത്. ഹാളിന്റെ ഭാഗമായി
Results 1-10 of 17