Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
February 2026
November 2025
ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി
അവതാരകയായും സിനിമാതാരമായും തൊട്ടതെല്ലാം പൊന്നാക്കിയാണു ജുവലിനു ശീലം. സ്േറ്റജിലേക്കു കയറിയാൽ ചുറ്റുമുള്ളവരിലേക്കും കൂടി ഊർജം പ്രസരിപ്പിക്കുന്ന ജുവലിനെയാണു കാണുക. പക്ഷേ, പെട്ടെന്നൊരു ദിവസം ജുവൽ സ്േറ്റജിൽ നിന്നും വെള്ളിത്തിരയിൽ നിന്നു തന്നെ അപ്രത്യക്ഷയായി. പിന്നെ നാം ജുവലിനെ കാണുന്നതു കാൻസറിനെ
മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറാൻ ഒരവസരം കെ.എസ്. പ്രസാദിനു കിട്ടിയത്. അതു മിമിക്രി മത്സരത്തിനല്ല, ഡാൻസിനായിരുന്നു. ഉച്ചയ്ക്കു രണ്ടു മണിക്കു മത്സരം. പക്ഷേ, സ്കൂളിലേക്ക് ഒാടിപ്പിടഞ്ഞു ചെന്നപ്പോഴേക്കും കണ്ട കാഴ്ച– നൃത്ത സംഘത്തിലെ കുട്ടികൾ സ്റ്റേജിലേക്കു കയറുന്നു. ആദ്യ വേദി തന്നെ
ഷൂട്ടിങ് തീരുന്ന ദിവസം പ്രൊഡക്ഷൻ കൺട്രോളർ വന്നു പറഞ്ഞു, ‘സൂര്യ സർ വിളിക്കുന്നു.’ കാരവാനിൽ ചെന്നപ്പോൾ ‘നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ’ എന്നു പറഞ്ഞ് ഒരു ബോക്സ് സമ്മാനമായി തന്നു. തിരികെ വന്നു തുറന്നു നോക്കിയപ്പോഴാണ് അതൊരു സ്വർണമാല ആണെന്നു മനസ്സിലായത്.
വീട്ടുജോലികളുമായി തിരക്കിട്ടു നിന്ന ഒരു ദിവസം മകൻ നെവിൻ പറഞ്ഞു, ‘അമ്മ വിന്റേജ് മൂഡിൽ ഒരു പാട്ടു പാടി തരണം’ എന്ന്. എന്തിനാണ് എന്നൊന്നും വ്യക്തമായി പറഞ്ഞില്ല. സംഗീത സംവിധായകൻ മുജീബ് മജീദിന്റെ അഡീഷനൽ പ്രോഗ്രാമറാണ് നെവിൻ. മോന്റെ ഹോം സ്റ്റുഡിയോയിൽ നിന്നു പാടി അയച്ചുകൊടുത്തു. പാട്ടിന്റെ അണിയറ പ്രവർത്തകർ
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്, ഹൃദയ സംബന്ധമായ അസുഖമായിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ അമ്മയും പോയി.
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു. കൊച്ചിൻ കലാഭവന്റെ സെക്രട്ടറിയായ കെ എസ് പ്രസാദ് ആബേലച്ചന്റെ ഒാർമകളിലൂടെ യാത്ര ചെയ്തപ്പോൾ ‘‘മഹാരാജാസിൽ വച്ച് അൻസാറിനെ ഞാൻ വീണ്ടും കണ്ടു. ഞങ്ങളൊരുമിച്ച് ചില ‘തട്ടിക്കൂട്ട്’ പരിപാടികൾ തുടങ്ങി.
കോളജ് ഡേയ്സ് ഒരിക്കലും മിസ് ചെയ്യരുത് എന്നാണ് ഡെലൂലുവായി മനം കവർന്ന റിയ ഷിബുവിന് പറയാനുള്ളത്. എന്റെ കോളജ് കഥ പറഞ്ഞാൽ ഞാൻ വീണ്ടും പപ്പയ്ക്കും ഉമ്മയ്ക്കും മുന്നിൽ ചമ്മേണ്ടി വരും... എന്നാലും പറഞ്ഞേക്കാം.... പ്ലസ്ടു കഴിഞ്ഞപ്പോൾ ഞാൻ പപ്പയോടും ഉമ്മയോടും പറഞ്ഞു എനിക്ക് സിംഗപ്പൂർ, അല്ലെങ്കിൽ യുഎസിൽ
കോമഡിയമിട്ടിന്റെ വർണക്കാഴ്ചകളുമായി കെ എസ് പ്രസാദ് നാട്ടുകാരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. കൂടെയുള്ളവരൊക്കെ വഴിമാറിപ്പോയിട്ടും ചിരി തന്നെ മാറിപ്പോയിട്ടും ആ ചിരിക്കു മാറ്റു കുറഞ്ഞില്ല.കെ.എസ്. പ്രസാദ് മിമിക്രി മേഖലയിൽ പലതിന്റെയും തുടക്കക്കാരനാണ്. ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്ത്
‘‘പ്രേമം റിലീസാകും മുന്‍പ് തന്നെ ‘കാതലും കടന്തു പോകും’ എന്ന തമിഴ് സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് ടോളിവുഡിൽ അരങ്ങേറുന്നത്. 10 വര്‍ഷത്തിനുള്ളില്‍ 20 ലധികം സിനിമകളില്‍ അഭിനയിക്കാനായി എന്നതു വലിയ നേട്ടമായാണു കരുതുന്നത്. തമിഴിലും തെലുങ്കിലുമായി അഞ്ചു പടങ്ങള്‍
മോമോ ഇന്‍ ദുബായ് ആണു നിർമിച്ച ആദ്യസിനിമ. പക്ഷേ, കോവിഡ് മൂലം റിലീസിങ് നീണ്ടുപോയി. ജോ ആന്‍ഡ് ജോ എന്ന സിനിമ ആദ്യം റിലീസ് ചെയ്തു. പിന്നെ കഥ ഇന്നു വരെ, ആയിഷ, വാഴ, അവിഹിതം എന്നിവ നിർമിച്ചു. ഇപ്പോള്‍ ‘വാഴ 2’ വിന്റെ ഡബ്ബിങ് കഴിഞ്ഞു.
പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണു ഞാൻ. സ്വയം അംഗീകരിക്കുക എന്നതാണു പ്രധാനം.
മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന നടൻ പുന്നപ്ര അപ്പച്ചന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 77 വയസായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. സത്യന്റെയും നസീറിന്റെയും കാലം മുതൽ ഇന്നത്തെ ന്യൂജൻ സിനിമകളിൽ വരെ അഭിനയിച്ച അതുല്യ കലാകാരനാണ് പുന്നപ്ര അപ്പച്ചൻ. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ
വത്തിക്കാനിലും അദ്ഭുതം ആവർത്തിച്ചു. ‘ജാതിഭേദം മതദ്വേഷം’ പാടാമെന്നു വിജയ് പറഞ്ഞു. അൽപംകൂടി ഭ ക്തിസാന്ദ്രമാക്കാൻ ഒരു പാട്ടു കൂടി ഉൾപ്പെടുത്തി. ‘ദൈ വ സ്നേഹം വർണിച്ചീടാൻ’ എന്ന ഭക്തിഗാനം വത്തിക്കാനിലെ വേദിയിൽ, മാർപാപ്പയുടെ സവിധത്തിൽ നിന്നു ഞ ങ്ങൾ അവതരിപ്പിച്ചു. കർദിനാൾമാരും റോമിലെ ഉദ്യാഗസ്ഥരും മറ്റ്
പവി കെയർടേക്കറിലെ അഞ്ചുനായികമാരിലൊരാളായ ‘മാലിനി’യായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും മലയാളത്തിന്റെ സുമതി വളവെത്തി, യൂ ടേണിൽ തിളങ്ങി നിൽക്കുന്ന ജൂഹി ജയകുമാർ. വീട്ടിലും കൂട്ടിലും എക്സ്ട്രോവെർട്ട് അധികമൊന്നുമില്ലെങ്കിലും ഉള്ള കൂട്ടുകാരൊക്കെ ജൂഹിയുടെ ഹൃദയത്തിൽ വീടു വച്ചു താമസമാണ്. വീടും
Results 1-15 of 1416