Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
January 2026
November 2025
മോമോ ഇന്‍ ദുബായ് ആണു നിർമിച്ച ആദ്യസിനിമ. പക്ഷേ, കോവിഡ് മൂലം റിലീസിങ് നീണ്ടുപോയി. ജോ ആന്‍ഡ് ജോ എന്ന സിനിമ ആദ്യം റിലീസ് ചെയ്തു. പിന്നെ കഥ ഇന്നു വരെ, ആയിഷ, വാഴ, അവിഹിതം എന്നിവ നിർമിച്ചു. ഇപ്പോള്‍ ‘വാഴ 2’ വിന്റെ ഡബ്ബിങ് കഴിഞ്ഞു.
പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണു ഞാൻ. സ്വയം അംഗീകരിക്കുക എന്നതാണു പ്രധാനം.
മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന നടൻ പുന്നപ്ര അപ്പച്ചന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 77 വയസായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. സത്യന്റെയും നസീറിന്റെയും കാലം മുതൽ ഇന്നത്തെ ന്യൂജൻ സിനിമകളിൽ വരെ അഭിനയിച്ച അതുല്യ കലാകാരനാണ് പുന്നപ്ര അപ്പച്ചൻ. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ
വത്തിക്കാനിലും അദ്ഭുതം ആവർത്തിച്ചു. ‘ജാതിഭേദം മതദ്വേഷം’ പാടാമെന്നു വിജയ് പറഞ്ഞു. അൽപംകൂടി ഭ ക്തിസാന്ദ്രമാക്കാൻ ഒരു പാട്ടു കൂടി ഉൾപ്പെടുത്തി. ‘ദൈ വ സ്നേഹം വർണിച്ചീടാൻ’ എന്ന ഭക്തിഗാനം വത്തിക്കാനിലെ വേദിയിൽ, മാർപാപ്പയുടെ സവിധത്തിൽ നിന്നു ഞ ങ്ങൾ അവതരിപ്പിച്ചു. കർദിനാൾമാരും റോമിലെ ഉദ്യാഗസ്ഥരും മറ്റ്
പവി കെയർടേക്കറിലെ അഞ്ചുനായികമാരിലൊരാളായ ‘മാലിനി’യായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും മലയാളത്തിന്റെ സുമതി വളവെത്തി, യൂ ടേണിൽ തിളങ്ങി നിൽക്കുന്ന ജൂഹി ജയകുമാർ. വീട്ടിലും കൂട്ടിലും എക്സ്ട്രോവെർട്ട് അധികമൊന്നുമില്ലെങ്കിലും ഉള്ള കൂട്ടുകാരൊക്കെ ജൂഹിയുടെ ഹൃദയത്തിൽ വീടു വച്ചു താമസമാണ്. വീടും
പ്രേമലു’ എന്ന സിനിമയിലൂടെ മമിത ബൈജു കവർന്നതു തെന്നിന്ത്യയുടെ മുഴുവൻ ഹൃദയമാണ്. തമിഴിൽ ചുവടുവച്ച ആദ്യ വ ർഷം തന്നെ മമിതയുടെ പേരു കേട്ടത് വിജയ്, ധനുഷ്, സൂര്യ എന്നിവരുടെ സിനിമകളിലും. പുതിയ സിനിമാ വിശേഷങ്ങളും ഓണാഘോഷ പ്ലാനും പങ്കുവയ്ക്കുന്നു മമിത. പ്രേമലു 2 എവിടെയെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ടല്ലോ?
ആരാധകരുടെ തിക്കിലും തിരക്കിലും നിലത്തുവീണ് നടൻ വിജയ്. മലേഷ്യയിലെ ‘ജനനായകൻ’ ഓഡിയോ ലോഞ്ച് കഴിഞ്ഞ് താരം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിൽ നിന്നു കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആരാധകര്‍ വിജയ്ക്കു ചുറ്റും കൂടി. സെൽഫി എടുക്കാനും നടനെ തൊടാനും ശ്രമമുണ്ടായി. ആരാധകരെ
മഡോണ എന്ന വ്യക്തി മാറിയിട്ടില്ല. എന്റെ മൂല്യങ്ങളും അതേപടി ഉണ്ട്. പക്ഷേ, സിനിമാലോകത്തെ കുറിച്ചു കൂടുതൽ മനസ്സിലാക്കിയതിന്റെ മാറ്റങ്ങൾ 10 വർഷങ്ങൾ കൊണ്ട് എന്നിലുണ്ടായിട്ടുണ്ട്.
‘‘കുട്ടിക്കാലത്തെ ക്രിസ്മസ് ആയിരുന്നു ക്രിസ്മസ്... പാതിരാക്കുർബാന കഴിഞ്ഞു വന്നു കിടക്കുന്ന അമ്മച്ചി വെളുപ്പിനു മൂന്നരയ്ക്ക് എഴുന്നേറ്റ് അപ്പത്തിനുള്ള മാവ് കലക്കി വയ്ക്കും. നേരം വെളുത്താൽ വിറകടുപ്പിലാണ് അപ്പം ചുടുന്നത്. അന്നേരം മുതൽ ചുടുന്നതു ചുടുന്നതു മൂന്നാലെണ്ണം ഞാനങ്ങു കഴിക്കും.’’ ക്രിസ്മസ്
സ്വീകരണ മുറിയിൽ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ. ഒപ്പം ഉണ്ണിയേശുവിന്റെയും ക്രിസ്മസ് പാപ്പയുടെയും മാലാഖമാരുടെയും കുഞ്ഞു രൂപങ്ങൾ. എല്ലാത്തിനും തിളക്കം പകർന്നു വർണ ബൾബുകൾ. കൊച്ചി കലൂരിലെ കലാഭവൻ ഷാജോണി ന്റെ ഫ്ലാറ്റില്‍ ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഒരുമാസം മുൻപേ തയാർ. സ്നേഹം നിറഞ്ഞ ഒരു
‘അഞ്ച് നാട്ടു കള്ളാ ഏ ആസ കള്ളാ...’ എന്ന പാട്ട് കേരളത്തിൽ തരംഗമാകുമ്പോൾ അതിന്റെ സന്തോഷത്തിരയിളക്കം അങ്ങ് നാഗ്പൂരിലാണ്. ‘‘ജേക്സ് ബിജോയ് സാറിനൊപ്പം വർക്ക് ചെയ്യണം എന്നത് വലിയ സ്വപ്നമായിരുന്നു. ജേക്സ് സാറിന്റെ ‘നീല മാലാഖ’യുടെ കവർ വേർഷൻ ഞാൻ പാടി റീൽസ് ചെയ്തത് കേട്ടിട്ടാണ് സർ എന്നെ ഓപ്പറേഷൻ ജാവയിലെ
Results 1-15 of 1406