Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷാനവാസ്. ‘കുങ്കുമപ്പൂ’വിലെ രുദ്രന്, ‘സീത’യിലെ ഇന്ദ്രൻ എന്നിങ്ങനെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ഷാനവാസ് മലയാളികളുടെ ഇഷ്ടം നേടി. ഇപ്പോഴിതാ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകപ്രീതിയിൽ മുന്നിട്ടു നിൽക്കുകയാണ് താരം. അഭിനയ ജീവിതത്തെക്കുറിച്ചും ജീവിതത്തിലെ
ചെന്നൈ നുങ്കമ്പക്കത്തെ വീട്ടില് ‘ഇടി കൊണ്ടു’ വിശ്രമത്തിലാണു കല്യാണി പ്രിയദർശൻ. ന ല്ല ‘പവറാര്ന്ന ഇടി’ എന്നു തന്നെ പറയാം. കയ്യിലാകെ നീര്, ശരീരമാസകലം വേദന. പക്ഷേ, ചുണ്ടിലെ ചിരി തെല്ലും മായാതെ കല്യാണി സംസാരിച്ചു. ‘‘ജോഷി സാറിന്റെ പുതിയ ചിത്രമായ ‘അലക്സാണ്ടറി’ന്റെ ഷൂട്ടിങ്ങിനിടെ കിട്ടിയതാണ് ഇതൊക്കെ.
ആറു വർഷം മുൻപ്, പതിനെട്ടുകാരി ക്യാമറയ്ക്കു മുന്നിൽ ‘കണ്ണിറുക്കി’(വിങ്ക്)യപ്പോൾ ഇന്റർനെറ്റ് ആ നോട്ടത്തിന്റെ അമ്പേറ്റുവീണു. ആ ഒറ്റനോട്ടത്തിൽ പ്രിയ പ്രകാശ് വാരിയർ എന്ന പെൺകുട്ടി ഇന്റർനെറ്റ് സെൻസേഷനായി മാറി. മീമുകളിലുൾപ്പെടെ വളർത്തുന്നതും തളർത്തുന്നതുമായ കമന്റുകളുടെ തിരയിളകി. പക്ഷേ, പ്രിയ നിശബ്ദത
മലയാളസിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ ഒരാളാണു തരുൺമൂർത്തി. വൈക്കത്തപ്പന്റെ മുന്നിൽ കളിച്ചുവളർന്ന തരുൺ വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണു ഇന്നു കാണുന്നതുപോലെ നിലയിലെത്തിയത് സിനിമ തരുൺ മൂർത്തിയുടെ സ്വപ്നമായിരുന്നു. കഥകളി നടനായും എഞ്ചിനീയറിങ് കോളജ് അധ്യാപകനായും ജോലി ചെയ്യുമ്പോഴും
‘ഓൾ ദ് സൺസ് ആർ മാത്തമറ്റിക്സ്’ (എല്ലാ മക്കളും കണക്കാണ്) വടക്കൻ പറവൂരിലെ ലാഫിങ് വില്ലയിലിരുന്നു സലിം കുമാർ ആദ്യനിറയൊഴിച്ചു. പിന്നെ, റീൽസിലും ട്രോളിലും നിറയുന്ന ചിരിയുടെ സലിംമുഴക്കം. ‘മഞ്ഞുമ്മൽ ബോയ്സി’ലൂടെയും ഒടുവിൽ ഇറങ്ങിയ ലോകയിലൂടെയും പ്രേക്ഷകരുടെ താരമായി മാറിയ മകൻ ചന്തുവിനൊപ്പം വനിതയോടു വിശേഷങ്ങൾ
പല സിനിമകളിലായി പല റോളുകൾ ചെയ്ത് ആരാധകരുടെയും വിമർശകരുടേയും പ്രശംസ നേടാൻ അനശ്വര എന്ന നടിക്ക് സാധിക്കുന്നു. സിനിമാഭിനയം പോലെ തന്നെ അനശ്വരയുടെ നിലപാടുകളും വസ്ത്രങ്ങളും അതിലൂടെ ഒരു വ്യക്തിയുടെ വളർച്ചയും ഒക്കെ ചർച്ച ചെയ്യപ്പെടുന്നു. അനശ്വര അതുകൊണ്ട് എപ്പോഴും ‘നമുക്കൊപ്പമുള്ളൊരാളായി’ മാറുന്നു...
നമിത പ്രമോദിന്റെ കൊച്ചിയിലെ സമ്മർ ടൗൺ റെസ്റ്റോകഫേ മൂന്നാം വാർഷികം ആ ഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പ്ലാനുമുണ്ട്. വനിതയുടെ സംരംഭക സ്പെഷലിന്റെ ക വർ ഗേളായി ഒരുങ്ങുന്നതിനിടെ നമിത പ റഞ്ഞതു സമ്മർ ടൗണിൽ വച്ചു ഫോട്ടോ ഷൂട്ട് ചെയ്യുന്ന ത്രില്ലിനെ കുറിച്ചാണ്. ‘‘ഓരോ തവണ കഫേയിൽ
‘‘നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ... ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
ഏഴു വർഷം മുൻപാണ്. ഓണം റിലീസ് സിനിമകൾ തിയറ്റർ നിറ ഞ്ഞോടുന്നു. അതിലൊന്നിലെ സുപ്രധാന രംഗത്തിൽ നായകന്റെ അപ്പൂപ്പൻ മരിക്കും. കാരണം എന്തെന്നോ? നായകൻ ലെയ്സ് പാക്കറ്റ് പൊട്ടിക്കുമ്പോൾ കേട്ട ശബ്ദത്തിന്റെ ഷോക്കിൽ സഡൻ കാർഡിയാക് അറസ്റ്റ്... നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കണ്ടവരൊക്കെ
കലയെ നമ്മൾ ആത്മാർഥമായി സ്നേഹിച്ചാൽ അതു നമ്മളെ കൈവിടില്ല. അതിന് ഉത്തമ ഉദാഹരണമാണ് ‘സ്താനാർത്തി ശ്രീക്കുട്ടന്’ കിട്ടുന്ന കയ്യടി. ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമ അതിശയിപ്പിച്ചു’ എന്ന മമ്മൂക്കയുടെ സന്ദേശം കൂടിയായപ്പോൾ ഡബിൾ ഹാപ്പി. മെസേജ് വായിക്കുമ്പോൾ അറിയാതെ മമ്മൂക്കയുടെ ശബ്ദം ഉള്ളിലേക്കു വരും. ആ
‘‘വർക് ഏരിയയിലിരുന്നാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത്. ചുറ്റുമുള്ള മരങ്ങളും ചെടികളുമൊക്കെ ഫിസിക്സും കെമിസ്ട്രിയും നന്നായി പഠിച്ചുകാണുമെന്ന് അമ്മ പറയുമായിരുന്നു’’, കുട്ടിക്കാലത്തെ വീട്ടോർമകൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ദിവ്യ എസ്. അയ്യർ ഇക്കാര്യം ഓർത്തെടുത്തത്. ‘‘അഞ്ചാം ക്ലാസ്സിലെ
കളിമണ്ണ് സിനിമയിലെ പ്രസവരംഗവും വിവാദവുമൊക്കെ അടുത്തിടെയും ശ്വേത മേനോനെ വാർത്തകളിൽ നിറച്ചു. മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തിയ ശ്വേത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ വിഡിയോയെ കുറിച്ചും സംസാരിച്ചു. കളിമണ്ണിലെ പ്രസവരംഗവും വിവാദവുമൊക്കെ മോളോടു പറഞ്ഞിട്ടുണ്ടോ
‘ജീപീ...’ ആ നീട്ടി വിളിയിലുണ്ട് ഗോവിന്ദ് പത്മസൂര്യയെന്ന ജിപിയോട് മലയാളിക്കുള്ള സ്നേഹം. അവതാരകനായി തുടങ്ങി പിന്നെ അഭിനേതാവായി തിളങ്ങി. രണ്ടു മേഖലകളിലും തിളങ്ങിയ ഈ ചുള്ളൻ ചെക്കൻ, പിന്നെ മലയാളിക്ക് അടുത്ത വീട്ടിലെ ചെക്കനായി. ജി.പിയെന്ന ചുരുക്കെഴുത്തിൽ മലയാളി നൽകിയ സ്നേഹക്കടലിനു നടുവിലിരുന്ന് ജി.പി ഓണ
സിനിമയിലെ സംഗീത ‘ചിന്താവിഷ്ടയായ ശ്യാമളയിലെ’ വിജയനെ പോലെയാണ്. അങ്ങനെ നോക്കി ഇരിക്കുമ്പോള് ഒറ്റ മുങ്ങൽ. ഇടയ്ക്ക് ‘ഞാനിവിടെ തന്നെയുണ്ടായിരുന്നല്ലോ’ എന്ന മട്ടിലൊരു തിരിച്ചു വരവും. ഇതിനിടയിൽ സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും. പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. ‘കെഎൽ10 പത്തി’ലെ ഉമ്മച്ചിക്കുട്ടിയല്ല ‘ഡാർവിന്റെ പരിണാമ’ത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് ‘കോമ്രേഡ് ഇൻ അമേരിക്ക’യിലെ പല്ലവിയിലേക്ക്
Results 1-15 of 1358