Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
September 2025
എ.ആർ. റഹ്മാന്റെ ഇഷ്ടഗായകരിൽ ഒരാളാണു ഉണ്ണിമേനോൻ. റഹ്മാന്റെ. ധാരാളം പാട്ടുകൾ ഉണ്ണി മേനോൻ പാടിയിട്ടുണ്ട്. ഇപ്പോഴിതാ പഴയൊരു പാട്ടിന്റെ പിറവിയെക്കുറിച്ചു വെളിപ്പെടുത്തുകയാണ് ഉണ്ണിമേനോൻ. വനിത മാസികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ‘പുതുവെള്ളൈ മഴൈ.....’ സംഗീതരംഗത്ത്
വലിയ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്തൊരു കൊച്ചു സിനിമ, യാതൊരു വാഗ്ദാനങ്ങളും മുന്നോട്ട് വയ്ക്കാത്തൊരു സിനിമ അതാണ് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’. എന്നിട്ടും സിനിമ കണ്ട് കഴിഞ്ഞിറങ്ങിയവർക്ക് ‘സിനിമ’യിൽ നിന്നിറങ്ങി വരാൻ അൽപം സമയമെടുക്കും. അതിലെ ഓരോ കഥാപാത്രവും തങ്ങളുടെ കഥകൾ
ചന്ദ്രയായി അഭിനയിക്കാൻ ലോകഃ ടീമിനു മുന്നിൽ ഒരുപാടു പേരുകൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു കല്യാണി. എങ്ങനെയാണ് കല്യാണി് ലോകഃയിൽ എത്തിയതെന്ന കഥ പറയുകയാണ് സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്ന ശാന്തിബാലചന്ദ്രൻ. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ശാന്തിയുടെ തുറന്നു പറച്ചിൽ. ‘ലോകയുടെ കാസ്റ്റിങ്ങ് സമയത്ത്
ജനിച്ചത് കേരളത്തിന്റെ രണ്ടറ്റത്താണ്. എങ്കിലും പിന്നീടു സുഹൃത്തുക്കളാകും എന്ന ഉറപ്പോടെയാണ് വിനീത് ശ്രീനിവാസനെയും വിശാഖ് സുബ്രഹ്മണ്യത്തിനെയും ഭൂമിയിലേക്ക് അയച്ചതെന്നു തോന്നും. രണ്ടുപേരുടെ യാത്രയ്ക്കും അത്ര സമാനതകൾ ഉണ്ട്. കണ്ണൂർ പൂക്കോടുള്ള വീട്ടിലിരുന്നു ശ്രീനിവാസൻ സുഹൃത്തുക്കളോടു പറയുന്ന കഥകൾ
ഓരോരോ വര്ണപ്പൂക്കളിലും തൊട്ടുരുമ്മി കിന്നാരം ചൊല്ലി ഓ ണത്തുമ്പികളെപ്പോലെ പാറി നടക്കുകയാണു ദേവനന്ദയും നക്ഷത്രയും. പാവാടനിറങ്ങളും വളക്കിലുക്കങ്ങളും ഓണത്തെ വരവേൽക്കുന്ന അവിടേക്ക് കുറുമ്പുകൾക്കൊപ്പം കൂട്ടു കൂടാനെത്തിയത് തെന്നിന്ത്യന്‍ സിനിമയിലാകെ പാറിനടക്കുന്ന മഹിമ നമ്പ്യാരാണ്. ‘നിങ്ങളിങ്ങനെ ഓടിച്ചാടി
പത്തിരുപത്തഞ്ചു വർഷം മുൻപാണ്. മാനത്തെ കൊട്ടാരം സിനിമയുടെ ഷൂട്ടിങ് ആലുവ പാലസിൽ നടക്കുന്നു. നടി ഖുശ്ബുവിനെ കാണാൻ ആൾക്കൂട്ടം തടിച്ചുകൂടുന്ന രംഗമാണു ഷൂട്ട് ചെയ്യുന്നത്. പാറയാണെന്നു കരുതി ആനപ്പുറത്തു ‘കയറിപ്പറ്റിയ’ ഇന്ദ്രൻസിന്റെ വെപ്രാളവും തത്രപ്പാടുമൊക്കെ ചേർന്ന അഭിനയം കണ്ടു ജനം ഇളകിച്ചിരിച്ചു. അന്ന് ആ
അൽഫോൻസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളായി: ‘അൽഫോൻസാമ്മ’യും കുങ്കുമപ്പൂവും’. അൽഫോൻസാമ്മയിൽ കരുണയുടെ മഹാപ്രവാഹമെങ്കിൽ കുങ്കുമപ്പൂവിൽ അമല എന്ന
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസിന്റെ അരങ്ങേറ്റം. തുടക്കക്കാരന്റെ സങ്കോചങ്ങളൊന്നുമില്ലാതെ വിൻസെന്റ് പെപ്പെയായി നല്ല തകർപ്പൻ പ്രകടനം. ജെല്ലിക്കെട്ടിലെ ആന്റണിയും ആർഡിഎക്സിലെ ഡോണിയും കൊണ്ടലിലെ മാനുവലും മാത്രമല്ല ആന്റണിയുടെ കഥാപാത്രങ്ങളെല്ലാം പൗരുഷം നിറഞ്ഞവരാണ്. ദാവീദ് എന്ന
ഏതു പ്രശ്നത്തിൽ ചെന്നു ചാടിയാലും നൈസായി ഊരിയെടുക്കുന്ന ഒരു ചങ്ക് സുഹൃത്തു മിക്കവർക്കും കാണും. അങ്ങനെ ഇല്ലാത്തവർ പോലും പ്രേമലുവിനു ശേഷം ജീവിതത്തിലെ അമൽ ഡേവിസിനെ തപ്പിയിട്ടുണ്ടാകും. അമൽ ഡേവിസിനെ പോലെ സ്ട്രോങ്ങായി കൂടെ നിൽക്കുന്ന ന്യൂജെൻ നൻപന്മാരെ തേടുന്നവർക്കു മുന്നിലേക്ക് ഇതാ റിയൽ അമൽ ഡേവിസ് സംഗീത്
ക്രിക്കറ്ററാകാൻ മോഹിച്ച മലപ്പുറംകാരൻ അഞ്ചാള് കൂടിയാ ഫുട്ബോൾ കളിക്കുന്ന സ്ഥലമാണു മലപ്പുറം. അങ്ങനെ ടോട്ടൽ ഫുട്ബോൾ ജ്വരം പടർന്ന മലപ്പുറത്തെ ഒരു ക്രിക്കറ്റ് ഹബാണു ഞങ്ങളുടെ പെരിന്തൽമണ്ണ. രവീന്ദ്ര ജഡേജയെ അടുപ്പമുള്ളവർ ജഡ്ഡു ബോയ് എന്നാണല്ലോ വിളിക്കുന്നത്. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സഫാൻ എന്ന ഞാൻ സാഫ്
ഒരൽപം പഴയ സിനിമയാണ് പവിത്രം. എങ്കിലും ഇന്നും അതിലെ ചേട്ടച്ഛനെയും കുഞ്ഞു പെങ്ങളെയും മലയാളി മറന്നിട്ടില്ല. മോഹൻലാൽ എന്ന പ്രതിഭയുടെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായ ചേട്ടച്ഛൻ. അനുജത്തിയായി നർത്തകി കൂടിയായ നീളൻ മുടിക്കാരി വിന്ദുജ മേനോൻ. വിവാഹിതയായി വിദേശത്തു താമസമുറപ്പിച്ചെങ്കിലും മോഹിനിയാട്ടത്തിൽ ഗവേഷണം
നായികയായി തുടങ്ങി, ഇരുത്തം വന്ന കഥാപാത്രങ്ങളിലൂടെ അദിതി രവി മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയിട്ടു പത്തു വർഷമാകുന്നു. തൃശൂരിലെ വീട്ടിൽ ഓണം അടിപൊളിയാക്കിയ പിറകേയാണു വനിതയുടെ കവർ ഫോട്ടോഷൂട്ടിന് അദിതിയെത്തിയത്. വനിത റിലേഷൻഷിപ് സ്പെഷലിനു വേണ്ടി അദിതി രവി നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം. നിവിൻ
ആദമിന്റെ ബർത്ഡേ ആയിരുന്നു അന്ന്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മല്ലിക സുകുമാരന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഏടുകൾ. വനിത 2024 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനം നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഓരോ
‘പ്രേമലു’ എന്ന സിനിമയിലൂടെ മമിത ബൈജു കവർന്നതു തെന്നിന്ത്യയുടെ മുഴുവൻ ഹൃദയമാണ്. തമിഴിൽ ചുവടുവച്ച ആദ്യ വ ർഷം തന്നെ മമിതയുടെ പേരു കേട്ടത് വിജയ്, ധനുഷ്, സൂര്യ എന്നിവരുടെ സിനിമകളിലും. പുതിയ സിനിമാ വിശേഷങ്ങളും ഓണാഘോഷ പ്ലാനും പങ്കുവയ്ക്കുന്നു മമിത. പ്രേമലു 2 എവിടെയെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ടല്ലോ?
Results 1-15 of 1383