The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
അൽഫോൻസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളായി: ‘അൽഫോൻസാമ്മ’യും കുങ്കുമപ്പൂവും’. അൽഫോൻസാമ്മയിൽ കരുണയുടെ മഹാപ്രവാഹമെങ്കിൽ കുങ്കുമപ്പൂവിൽ അമല എന്ന
അഞ്ചു വർഷം മനസ്സിനെ നോവിച്ച ഒരു പ്രതിസന്ധിയിൽ നിന്നു കരകയറിയതിന്റെ ആശ്വാസമുണ്ടു പ്രവീണയുടെ വാക്കുകളിലെങ്കിലും ആ മുഖത്തിപ്പോഴും ഭയം നിഴലിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ദുരുപയോഗങ്ങളുടെയും സൈബർ ആക്രമണങ്ങളുടെയും കാലത്ത് നടി പ്രവീണ പങ്കുവച്ച ഭയപ്പെടുത്തുന്ന അനുഭവം... വനിത 2024 മാർച്ചിൽ പങ്കുവച്ച
’’നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ... ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വിഡിയോകൾ വൈറലായ കാലം. വനിതയുടെ ഫിലിം അവാർഡ് വേദിയിലെ റെഡ്കാർപറ്റിൽ വച്ചു മനോജ് കെ. ജയനോട് ഒരു ചോദ്യം ചോദിച്ചു, ‘കുഞ്ഞാറ്റ സിനിമയിലേക്കു വരുമോ?’ ‘ഞാൻ നടൻ, അവളുടെ അമ്മ ഗംഭീര നടി. മോളുടെ ജീനിൽ സിനിമ ഏതായാലും ഉണ്ടാകും.
‘തുടരും’ കണ്ടവർ പറയുന്നു ‘അമൃത വർഷിണി മലയാളത്തിന്റെ നായികയായി മാറും’ പിന്നെയറിഞ്ഞു, ആ രഹസ്യം എന്റെ മാമൻ അശ്വിന്റെ സുഹൃത്താണ് ബിനു പപ്പു. ബിനുവേട്ടനാണ് സിനിമയിലേക്ക് 15 വയസ്സുള്ള പെൺകുട്ടിയെ തേടുന്നുണ്ടെന്നു മാമനോടു പറയുന്നത്. സിനിമയുടെ കാര്യം എന്നോടു പറഞ്ഞപ്പോഴേ മാമൻ പറഞ്ഞു, ‘ഇത് അടിപൊളി
ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി
സിനിമയിലെ സുരേശനും സുമലതയ്ക്കും പറയാനൊരു ഗംഭീര പ്രണയകഥയുണ്ട്. പക്ഷേ,‘ര യീശനും ദിവ്യയും’പങ്കുവയ്ക്കുന്നതു ഹൃദയഹാരിയായ ജീവിതവിശേഷങ്ങളാണ്. കാര ണം രണ്ടുപേരെയും ഒന്നിപ്പിച്ചതു പ്രണയമല്ല, മാട്രിമോണിയാണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള്‍ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി. ‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര
‘‘നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ.. ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
മികച്ച തിരക്കഥാകൃത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുര സ്കാരം നേടിയ സമുദ്രക്കനി തന്റെ ആദ്യ ചിത്രമായ നാടോടികളുമായി ബന്ധപ്പെട്ടു പത്രസമ്മേളനം നടത്തി. അതിൽ അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ‘‘ഈ ചിത്രത്തിനു നിശ്ചയിച്ച നടി തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്നും ആശയവിനിമയം ശരിയാകുന്നില്ലെന്നും പറഞ്ഞ് ഒരുവാക്കും
ചെവി കടിച്ചു പറിച്ച് മാർക്കോ ‘അ ലറുന്ന’ ടീസർ ഇറങ്ങിയ ദിവസമാണ് വനിതയുടെ കവർ ഷൂട്ട് നടക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ‘കൊടൂര വില്ലന്‍’ ഒരുവശത്ത്. മറുവശത്ത് കവർ ചിത്രത്തിൽ ഉണ്ണിയുടെ ഒക്കത്തിരിക്കാനായി എത്തിയ പാവക്കുഞ്ഞുങ്ങളെ പോലുള്ള ‘ഉണ്ണികളും ...’ ക്യാമറയ്ക്കു മുന്നിൽ ഉണ്ണി മുകുന്ദന്റെ
ഒരൽപം പഴയ സിനിമയാണ് പവിത്രം. എങ്കിലും ഇന്നും അതിലെ ചേട്ടച്ഛനെയും കുഞ്ഞു പെങ്ങളെയും മലയാളി മറന്നിട്ടില്ല. മോഹൻലാൽ എന്ന പ്രതിഭയുടെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായ ചേട്ടച്ഛൻ. അനുജത്തിയായി നർത്തകി കൂടിയായ നീളൻ മുടിക്കാരി വിന്ദുജ മേനോൻ. വിവാഹിതയായി വിദേശത്തു താമസമുറപ്പിച്ചെങ്കിലും മോഹിനിയാട്ടത്തിൽ ഗവേഷണം
നഷ്ടപ്പെടുമെന്നു ഭയപ്പെട്ട ഒന്ന്, പതിവിലേറെ തിളക്കത്തോടെ തിരികെ കിട്ടിയ സന്തോഷമുണ്ടു ശിവാനിയുടെ കണ്ണുകളിൽ. എന്താണു തിരിച്ചുകിട്ടിയ ആ വിലപ്പെട്ട സ മ്മാനം? ഒരു നിമിഷത്തെ മൗനത്തിൽ ഒന്നു മുങ്ങി മുഖമുയർത്തി നോക്കി ചിരിച്ചു കൊണ്ടു ശിവാനി പറഞ്ഞു. ‘ ഈ ജീവിതം തന്നെ’. ഗുരു, അണ്ണൻതമ്പി, ചൈനാടൗൺ തുടങ്ങി നിരവധി
സിനിമ വിശേഷങ്ങളുമായി നിൽജ കോട്ടയം ടു കണ്ണൂർ കോട്ടയത്തുനിന്ന് വർഷങ്ങൾക്കു മുമ്പ് കണ്ണൂരിലെ പയ്യാവൂരിലേക്ക് കുടിയേറിയതാണ് ഞങ്ങളുടെ കുടുംബം. പണ്ട് റബർ പാലെടുക്കാൻ പപ്പ പോകുമ്പോൾ ഞാനാണ് ഓരോ മരത്തിന്റെയും അടുത്ത് ആദ്യമെത്തി ഒട്ടുപാലെടുക്കുന്നത്. പപ്പ പിന്നാലെ വന്ന് റബർ ടാപ്പ് ചെയ്യും. സിനിമ ചെയ്തപ്പോൾ
Results 1-15 of 1319