The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 2025
June 7-20, 2025
ചിത്രശലഭങ്ങളെ മൈക്കിൾ ജാക്സൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അ ദ്ദേഹത്തിന്റെ പ്രണയഗാനങ്ങളിൽ പലപ്പോഴും ചിത്രശലഭങ്ങൾ പാറിപ്പറന്നത്. അദ്ദേഹത്തിന്റെ പ്രണയാർദ്രമായ നൃത്തച്ചുവടുകളെ ആരാധനയോടെ നോക്കി നിന്ന ഒരു കുട്ടിയുണ്ടായിരുന്നു. വളർന്നപ്പോൾ മൈക്കിൾ ജാക്സനെ മാനസഗുരുവായി സ്വീകരിച്ച അയാൾ
അനുശ്രീക്ക് ഫിറ്റ്നസ് എന്നതു കഠിനമായ വ്യായാമമുറകളുടെ അകമ്പടിയോടെ വരുന്ന ഒരു വിശിഷ്ടാതിഥിയല്ല. ആവശ്യനേരത്തു കൂടെ നിൽക്കുന്ന പ്രിയമുള്ള ഒരു കൂട്ടുകാരിയാണ്. അതായത് ശരീരം ഒന്നു ടോൺ ചെയ്യണം എന്ന് അനുശ്രീ ആഗ്രഹിക്കുമ്പോൾ മാത്രമേ ഫിറ്റ്നസ്സിനു വേണ്ടിയുള്ള വ്യായാമങ്ങളും ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ
ആറു വർഷം മുൻപു ‘വനിത’യ്ക്കു വേണ്ടി ലെനയോടു സംസാരിക്കുമ്പോ ൾ ‘എങ്ങനെ ഇത്ര എനർജി കിട്ടുന്നു’ എന്നു ചോദിച്ചിരുന്നു. ‘ഒന്നും പ്ലാൻ ചെയ്യാതെ ജീവിക്കുന്നതിന്റെ സന്തോഷം തരുന്ന എനര്‍ജിയാണിത്’ എന്നായിരുന്നു ലെനയുെട മറുപടി. ലെന അന്നു പറഞ്ഞു, ‘ദൈവത്തിന്റെ സമ്മാനം എന്നൊന്നുണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
ഹെർ സിനിമയിലെ ലിജോമോളുടെ കഥാപാത്രം അഭിനയ സ്ക്രീനിലെത്തുമ്പോൾ പിന്നണിയിൽ കേൾക്കുന്നത് ‘ആനന്ദത്തിൻ ദിനങ്ങൾ കൊഴിഞ്ഞു’ എന്ന പാട്ടാണ്. വവ്വാലിനെപ്പോലെ തലകുത്തി കിടന്ന്, ഭാവിയെ കുറിച്ചു ചിന്തിച്ച് അന്തംവിട്ടിരിക്കുന്ന പെൺകുട്ടി. സിനിമയുടെ ഒടുവിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിക്കുന്ന
വാരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. ‘മ്മടെ ധർമജന്റെ വീടിന്റവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി.’ വീട് ധർമജന്റെ ആണെങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം. വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും മുൻപേ അക്കി വന്നു മുഖം കാണിച്ചു. ഒാമനത്തമുള്ള
അൽഫോൻസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളായി: ‘അൽഫോൻസാമ്മ’യും കുങ്കുമപ്പൂവും’. അൽഫോൻസാമ്മയിൽ കരുണയുടെ മഹാപ്രവാഹമെങ്കിൽ കുങ്കുമപ്പൂവിൽ അമല എന്ന
അഞ്ചു വർഷം മനസ്സിനെ നോവിച്ച ഒരു പ്രതിസന്ധിയിൽ നിന്നു കരകയറിയതിന്റെ ആശ്വാസമുണ്ടു പ്രവീണയുടെ വാക്കുകളിലെങ്കിലും ആ മുഖത്തിപ്പോഴും ഭയം നിഴലിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ദുരുപയോഗങ്ങളുടെയും സൈബർ ആക്രമണങ്ങളുടെയും കാലത്ത് നടി പ്രവീണ പങ്കുവച്ച ഭയപ്പെടുത്തുന്ന അനുഭവം... വനിത 2024 മാർച്ചിൽ പങ്കുവച്ച
’’നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ... ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വിഡിയോകൾ വൈറലായ കാലം. വനിതയുടെ ഫിലിം അവാർഡ് വേദിയിലെ റെഡ്കാർപറ്റിൽ വച്ചു മനോജ് കെ. ജയനോട് ഒരു ചോദ്യം ചോദിച്ചു, ‘കുഞ്ഞാറ്റ സിനിമയിലേക്കു വരുമോ?’ ‘ഞാൻ നടൻ, അവളുടെ അമ്മ ഗംഭീര നടി. മോളുടെ ജീനിൽ സിനിമ ഏതായാലും ഉണ്ടാകും.
‘തുടരും’ കണ്ടവർ പറയുന്നു ‘അമൃത വർഷിണി മലയാളത്തിന്റെ നായികയായി മാറും’ പിന്നെയറിഞ്ഞു, ആ രഹസ്യം എന്റെ മാമൻ അശ്വിന്റെ സുഹൃത്താണ് ബിനു പപ്പു. ബിനുവേട്ടനാണ് സിനിമയിലേക്ക് 15 വയസ്സുള്ള പെൺകുട്ടിയെ തേടുന്നുണ്ടെന്നു മാമനോടു പറയുന്നത്. സിനിമയുടെ കാര്യം എന്നോടു പറഞ്ഞപ്പോഴേ മാമൻ പറഞ്ഞു, ‘ഇത് അടിപൊളി
ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി
സിനിമയിലെ സുരേശനും സുമലതയ്ക്കും പറയാനൊരു ഗംഭീര പ്രണയകഥയുണ്ട്. പക്ഷേ,‘ര യീശനും ദിവ്യയും’പങ്കുവയ്ക്കുന്നതു ഹൃദയഹാരിയായ ജീവിതവിശേഷങ്ങളാണ്. കാര ണം രണ്ടുപേരെയും ഒന്നിപ്പിച്ചതു പ്രണയമല്ല, മാട്രിമോണിയാണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള്‍ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി. ‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര
‘‘നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ.. ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
മികച്ച തിരക്കഥാകൃത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുര സ്കാരം നേടിയ സമുദ്രക്കനി തന്റെ ആദ്യ ചിത്രമായ നാടോടികളുമായി ബന്ധപ്പെട്ടു പത്രസമ്മേളനം നടത്തി. അതിൽ അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ‘‘ഈ ചിത്രത്തിനു നിശ്ചയിച്ച നടി തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്നും ആശയവിനിമയം ശരിയാകുന്നില്ലെന്നും പറഞ്ഞ് ഒരുവാക്കും
Results 1-15 of 1324