Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
August 2025
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. ‘കെഎൽ10 പത്തി’ലെ ഉമ്മച്ചിക്കുട്ടിയല്ല ‘ഡാർവിന്റെ പരിണാമ’ത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് ‘കോമ്രേഡ് ഇൻ അമേരിക്ക’യിലെ പല്ലവിയിലേക്ക്
പുതിയ വിശേഷങ്ങളും സൗന്ദര്യസംരക്ഷണ രഹസ്യങ്ങളും പങ്കുവയ്ക്കുന്നു ഇഷ തൽവാർ... തൃശൂർ ചാവക്കാട്ടെ വല്ലഭട്ട കളരിയിൽ ഇഷയെ കണ്ടപ്പോൾ വടക്കൻ പാട്ടിലെ കഥാനായികയെ പോലെ. കച്ച മുറുക്കി, വായ്ത്താരിക്കൊപ്പം ചുവടു വച്ചു ലോഹശലഭം പോലെ ഇഷ. പരിശീലനം കഴിഞ്ഞു വിശ്രമത്തിനു ശേഷമാണ് ഫോട്ടോഷൂട്ടിനായി
23 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാകുമ്പോൾ കവിതയ്ക്കു പറയാൻ ഒരായിരം വിശേഷങ്ങളുണ്ട്. മലയാളത്തിലെ മികച്ച ഹൊറര് കോമഡി ചിത്രങ്ങളിലൊന്നായ പകൽപ്പൂരത്തിൽ മുകേഷിന്റെ നായികയായെത്തിയ പെൺകുട്ടിയെ പിന്നീടൊരിക്കലും മലയാളികൾ കണ്ടില്ല. പകൽപ്പൂരത്തിൽ അനാമികയായെത്തിയ ഡോ. കവിത ജോസ് കോഴിക്കോട് കോവൂരെ
ദേശീയ അവാർഡ് തിളക്കത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട കുട്ടേട്ടൻ വിജയരാഘവൻ. 'പൂക്കാലം' എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിജയരാഘവന് ദേശീയ പുരസ്കാരം ലഭിച്ചത്. പ്രേക്ഷകപ്രീതിയേറ്റു വാങ്ങിയ പൂക്കാലം സിനിമയെക്കുറിച്ചും തന്റെ അഭിനയ വഴികളെ കുറിച്ചും നാളുകൾക്കു മുൻപ് വനിതയോടു സംസാരിക്കവേ വിജയരാഘവൻ മനസു
കൊച്ചി കാക്കനാട്ടെ അഞ്ജലി നായരുടെ വീട്ടിൽ എല്ലാവരും സിനിമാക്കാരാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന, ആര്യ നായനാകുന്ന വമ്പൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു വീട്ടിലെത്തിയതേയുള്ളൂ അഞ്ജലി. പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ജോലികൾക്കിടെ പരസ്യചിത്രത്തിന്റെ ചർച്ചകളിലാണു ഭർത്താവ് അജിത്. സൂര്യ നായകനാകുന്ന റെട്രോയുടെ
ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി
വീട്ടിലെ അഞ്ചാമത്തെ അംഗം വീട്ടിൽ എന്നേക്കാളും പാറുവിനേക്കാളും സ്ഥാനമുള്ള ഒരാളുണ്ട്, പോപ്പോ എന്ന ഷിറ്റ്സൂ. പോപ്പോ വീട്ടിലെത്തിയ കഥയ്ക്ക് ഫ്ലാഷ്ബാക്കുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നാലു നായ്ക്കളുണ്ടായിരുന്നു. റോട്ട് വീലറും പോമറേനിയനും കോക്കർ സ്പാനിയനും ജർമൻ ഷെപ്പേർഡും ബ്രീഡുകളിലുള്ള അവരുടെ പേരുകൾ
‘പടക്കള’ത്തിൽ നകുലായി തിളങ്ങിയ യുവതാരം അരുൺ അജികുമാർ ‘ഏസ്തറ്റിക് കുഞ്ഞമ്മ’ എന്ന പോസ്റ്റർ ഡിസൈൻ കമ്പനിയുടെ അമരക്കാരൻ കൂടിയാണ് അങ്ങ് ബോളിവുഡിലുമുണ്ട് പിടി നാണംകുണുങ്ങിയായ എന്റെ നാണം മാറ്റാനാണ് അച്ഛൻ എന്നെ നാടകാഭിനയത്തിനു ചേർത്തത്. അങ്ങനെ മൂന്നാം ക്ലാസ് മുതൽ ലോകധർമി നാടക സംഘത്തിലെ അഭിനേതാവായി.
നമിത പ്രമോദിന്റെ കൊച്ചിയിലെ സമ്മർ ടൗൺ റെസ്റ്റോകഫേ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പ്ലാനുമുണ്ട്. വനിതയുടെ സംരംഭക സ്പെഷലിന്റെ കവർ ഗേളായി ഒരുങ്ങുന്നതിനിടെ നമിത പ റഞ്ഞതു സമ്മർ ടൗണിൽ വച്ചു ഫോട്ടോ ഷൂട്ട് ചെയ്യുന്ന ത്രില്ലിനെ കുറിച്ചാണ്. ‘‘ഓരോ തവണ കഫേയിൽ
ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം’’. ‘ ആരാ വരൻ? ’ ‘‘അയ്യോ... എന്റെ കല്യാണമൊന്നുമായില്ല’’
വിങ്ക് സെൻസേഷനിൽ നിന്ന് തെന്നിന്ത്യന് നായികയായ പ്രിയ വാരിയർ വനിതയ്ക്കൊപ്പം... പെട്ടെന്ന് വൈറലായ വിങ്കും പിന്നാലെ വന്ന വിവാദങ്ങളും. എങ്ങനെ പിടിച്ചു നിന്നു? ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു അഡാർ ലൗവിലെ വിങ്ക് സീൻ വൈറലായത്. എല്ലാ അവസ്ഥകളിലും ഗ്രൗണ്ടഡ് ആയി നിൽക്കണം എന്നതാണ് എന്റെ പോളിസി.
പ്രായമാവുന്നില്ല പാട്ടിനും മധുബാലയ്ക്കും. റിലീസ് ചെയ്ത് മുപ്പത്തിമൂന്നു വർഷം കഴിഞ്ഞിട്ടും നൊസ്റ്റാൾജിയ ജ്വലിച്ചു നിൽക്കുന്ന പാട്ട്– ‘ചിന്ന ചിന്ന ആശൈ’ മൂന്നു വാക്കിൽ ഭൂതകാലക്കുളിര് പെയ്തു തുടങ്ങും. പാട്ടു പോലെ തന്നെ നായികയും. റോജയിൽ അഭിനയിക്കുമ്പോൾ ഇരുപതുകളിലായിരുന്നു. ഇന്ന് അൻപതുകളിലെത്തിയെങ്കിലും
കുറച്ചു ദിവസം മുൻപു രജീഷ സോഷ്യൽ മീഡിയയെ ഒന്നു ഞെട്ടിച്ചു. ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ഒരു വിഡിയോ. സോഷ്യൽമീഡിയയിൽ തരംഗമായ ആ വിഡിയോയ്ക്കു പിന്നാലെയാണ് ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജിഷ വനിതയോടു സംസാരിച്ചത്. സിനിമയിലെ പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും ആ
ചിത്രശലഭങ്ങളെ മൈക്കിൾ ജാക്സൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അ ദ്ദേഹത്തിന്റെ പ്രണയഗാനങ്ങളിൽ പലപ്പോഴും ചിത്രശലഭങ്ങൾ പാറിപ്പറന്നത്. അദ്ദേഹത്തിന്റെ പ്രണയാർദ്രമായ നൃത്തച്ചുവടുകളെ ആരാധനയോടെ നോക്കി നിന്ന ഒരു കുട്ടിയുണ്ടായിരുന്നു. വളർന്നപ്പോൾ മൈക്കിൾ ജാക്സനെ മാനസഗുരുവായി സ്വീകരിച്ച അയാൾ
അനുശ്രീക്ക് ഫിറ്റ്നസ് എന്നതു കഠിനമായ വ്യായാമമുറകളുടെ അകമ്പടിയോടെ വരുന്ന ഒരു വിശിഷ്ടാതിഥിയല്ല. ആവശ്യനേരത്തു കൂടെ നിൽക്കുന്ന പ്രിയമുള്ള ഒരു കൂട്ടുകാരിയാണ്. അതായത് ശരീരം ഒന്നു ടോൺ ചെയ്യണം എന്ന് അനുശ്രീ ആഗ്രഹിക്കുമ്പോൾ മാത്രമേ ഫിറ്റ്നസ്സിനു വേണ്ടിയുള്ള വ്യായാമങ്ങളും ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ
Results 1-15 of 1337