Manorama Arogyam is the largest circulated health magazine in India.
July 2026
June 2026
83 വയസ്സുള്ള ഗൈനക്കോളജിസ്റ്റ് ഡോ. വി. പി. പൈലിയുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പ്രസവാനന്തര രക്തസ്രാവം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിൽ ഡോക്ടർമാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, മാതൃമരണങ്ങൾക്കു കാരണമാകുന്ന ഘടകങ്ങൾ, ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകൾ, ചികിത്സാരംഗത്തെ മുന്നേറ്റങ്ങൾ എന്നിവയെല്ലാം ലേഖനം വിശദീകരിക്കുന്നു. വ്യക്തിനിഷ്ഠമായ അനുഭവങ്ങളിലൂടെ സ്ത്രീകളുടെ ആരോഗ്യരംഗത്തെ ദശാബ്ദങ്ങളുടെ അനുഭവപരിചയം പങ്കുവെക്കുന്നതിനോടൊപ്പം, ഗർഭകാലത്തും പ്രസവസമയത്തും സ്ത്രീകളനുഭവിക്കുന്ന വേദനയും അപകടസാധ്യതകളും, ഡോക്ടർമാരിലുള്ള സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങളും ഇതിൽ ചർച്ച ചെയ്യുന്നു. കൂടാതെ, രക്തസ്രാവം നിയന്ത്രിക്കാനുള്ള പുതിയ ക്ലാംപുകളുടെ കണ്ടുപിടിത്തം, വീടുകളിലെ പ്രസവത്തിന്റെ അപകടസാധ്യതകൾ, പുതിയ തലമുറയിലെ ആശങ്കകൾ എന്നിവയൊക്കെ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശരീരഭാരം ക്രമാതീതമായി കൂടി സെഞ്ചുറി എത്തുമോ എന്നാശങ്കപെട്ടപ്പോഴാണ് ഡോ.എസ്.ഹരികൃഷ്ണൻ ശരീരഭാരം കുറയ്ക്കുന്നതിനെ പറ്റി ചിന്തിച്ചത്. വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ അസി.പ്രഫസറും യൂണിവേഴ്സിറ്റി പൗൾട്രി ഫാം മേധാവിയുമാണ് നിലവിൽ ഡോക്ടർ. ഔദ്യോഗിക തിരക്കുകളും, യാത്രകളും, അഡ്മിനിസ്ട്രെഷൻ വർക്കുകളുമായി
‘എഴുപതുകളുടെ പകുതി...അന്നു കൃഷ്ണമണി മാറ്റിവയ്ക്കലിനുള്ള കണ്ണു കൊണ്ടുവന്നിരുന്നതു ശ്രീലങ്കയിൽ നിന്നാണ്. കണ്ണ്, വലിയ ഐസ് പെട്ടിയിലാക്കി ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്നു ‘കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്’ സംഘടനയുടെ അംഗങ്ങൾ ആരെങ്കിലും കെഎസ്ആർടിസി ബസ് വഴി കണ്ണ് അങ്കമാലിയിൽ
ചെറുപ്പക്കാരനായ ആ കർഷകനെ കൊണ്ടുവന്നത് അബോധാവസ്ഥയിലാണ്. രണ്ടോ മൂന്നോ ദിവസം മുൻപു പനി തുടങ്ങിയിരുന്നു. പെട്ടെന്നാണു മൂത്രത്തിന്റെ അളവു കുറഞ്ഞത്. കണ്ണിലും ശരീരത്തിലുമൊക്കെ മഞ്ഞനിറം വന്നു... പേടിച്ചുപോയ വീട്ടുകാർ നേരേ ആലപ്പുഴ മെഡിക്കൽ കോളജിൽ കൊണ്ടുവരികയായിരുന്നു. ഇങ്ങനെയുള്ള ധാരാളം കേസുകൾ
ചെറുതല്ലാത്തൊരിടവേളയ്ക്കു ശേഷമാണ് ഏതാണ്ട് രണ്ടര മൂന്നു മാസങ്ങൾക്കു മുൻപു ഞാൻ എന്റെ ബാല്യകാല സുഹൃത്തായ അശോക്കുമാറിനെ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിൽ ഞാനും ഫസ്റ്റ് ഗ്രൂപ്പിൽ അവനും. അടുത്തുള്ള ക്ലാസുകളിലിരുന്നു പഠനം പൂർത്തിയാക്കി രണ്ടു വഴിക്കു പിരിഞ്ഞു.
പ്രമേഹചികിത്സാ രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകൻ. അതിനു പിന്നിൽ അയാളുടേതു മാത്രമായ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പേരാണ് അമ്മ. പ്രമേഹമെന്ന മഹാവ്യാധിയുെട സങ്കീർണതകൾക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന അച്ഛന്റെ അനുഭവം കണ്ടറിഞ്ഞതുകൊണ്ടു തന്നെയാണ് ആ മകൻ അമ്മയെ ആ രോഗത്തിനു വിട്ടുകൊടുക്കില്ല എന്നു
There really are places in the heart you don’t even know exist until you love a child.... ( Anne Lamott) ഒരു കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നതു വരെ അറിയാതിരുന്ന ചില ഇടങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും... 35 വർഷങ്ങളായി കുട്ടികൾക്കിടയിലാണു ഡോ.സച്ചിദാനന്ദ കമ്മത്തിന്റെ ജീവിതം. ശൈശവത്തിന്റെയും
വലിയ കാര്യങ്ങൾ ചെയ്താലും അതിന്റെ വലുപ്പം ഭാവിക്കാതെ ചെറിയൊരു ചിരിയിൽ എല്ലാം ഒതുക്കുന്നവരുടേതല്ല ഇന്നത്തെ ലോകം. പക്ഷേ, സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ആർ. ജയകുമാറിനെ പോലെ, അത്തരത്തിലുള്ള അപൂർവം ചിലയാളുകൾ ഇന്നും നമുക്കിടയിലുണ്ട്. കയ്യും കാലുമൊക്കെ അറ്റുപോയ അപകടങ്ങളിൽ സർജറിയിലെ അവസാനവാക്കാണു ഡോ.
കോയമ്പത്തൂരിലെവടവള്ളിയിൽ നിന്നു സഹ്യന്റെ താഴ്വരയായ അട്ടപ്പാടിയിലേക്കാണു ഡോക്ടർ നാരായണന്റെ പതിവു യാത്രകൾ. ഗോത്രസംസ്കൃതിയുടെ സ്മൃതികൾ ഉറങ്ങുന്ന മണ്ണും ചുരമിറങ്ങിയെത്തുന്ന കാറ്റും ഭവാനിപ്പുഴയുടെ കുളിരും പച്ചപ്പിന്റെ നിബിഢതയും മല്ലീശ്വരൻ മുടിയുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് അടർത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയപ്പോൾ ഇനിയെന്ത് എന്ന കാര്യത്തിൽ ഡോ. ജെയിംസ് ആന്റണിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. അന്നൊക്കെ എംബിബിഎസ് കഴിഞ്ഞു നേരിട്ടു സൈക്യാട്രി പഠിക്കാൻ പോകുന്നവർ വളരെ കുറവാണ്. മനസ്സിനോടും അതിന്റെ പ്രവർത്തനങ്ങളോടും എന്നും കൗതുകം തോന്നിയിരുന്ന ഡോ.
കേരളത്തിനു വേണ്ടത് സോഷ്യൽ മെഡിസിൻ മലയാളിയുടെ ഹൃദായാരോഗ്യ പരിസരങ്ങളെപറ്റി അന്തരിച്ച പ്രശസ്ത ഹൃദയരോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ മനോരമ ആരോഗ്യം സീനിയർ എഡിറ്റോറിയൽ കോ ഓർഡിനേറ്റർ അനിൽ മംഗലത്തുമായി 2014 സെപ്റ്റംബറിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം. ഉഡുപ്പിക്കടുത്ത് മണിപ്പാൽ ഇപ്പോൾ ഒരു ആതുരാലയ
ഇന്ത്യയിലെ മികച്ച ശ്വാസകോശ വിദഗ്ധരിൽ ഒരാളായി ഡോക്ടർ അഭിലാഷ് കോട്ടയിലിനെ തിരഞ്ഞെടുത്തു.ടൈംസ് നൗ ഡോക്ടർസ് ഡേ കോൺക്ലേവിൽ വച്ചാണ് നാടിന്റെ അഭിമാനമുയർത്തുന്ന പുരസ്കാരം ഡോ. അഭിലാഷിനു സമ്മാനിച്ചത്. ന്യൂ ഡൽഹിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും
ജീവിതത്തിൽ അപൂർവ േരാഗം വന്ന് സഡൻ ബ്രേക്കിട്ടാൽ എന്തു െചയ്യും? സാധാരണക്കാർ ഡോക്ടറെ അഭയം പ്രാപിക്കും. എന്നാൽ ഒരു േഡാക്ടർക്ക് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നാലോ? അതും തീർത്തും അന്യനഗരത്തിൽ. ഡൽഹിയിൽ വച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വന്നു എറണാകുളം ജനറൽഹോസ്പിറ്റലിലെ എആർഎംഒ ആയ ഡോ. എം.എം.ഹനീഷിന്.
ചെറുപ്പത്തിലേ തന്നെ ഒരു ഡോക്ടർ ആവണമെന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽഎങ്ങനെയോ ഉണ്ടായിരുന്നു. പക്ഷെ ബി.എസ്.സി യുടെ റിസൾട്ട് വന്നപ്പോൾ 0.5% മാർക്കിന്റെ കുറവുകൊണ്ട്കേരളത്തിൽ മെഡിസിന് എനിക്ക് അഡ്മിഷൻ കിട്ടിയില്ല. പക്ഷെ ബീഹാറിലെ മുസാഫർപൂരിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തരപ്പെട്ടു. പിന്നീട് മൈസൂർ
Results 1-15 of 92