Manorama Arogyam is the largest circulated health magazine in India.
December 2025
November 2025
ചെറുതല്ലാത്തൊരിടവേളയ്ക്കു ശേഷമാണ് ഏതാണ്ട് രണ്ടര മൂന്നു മാസങ്ങൾക്കു മുൻപു ഞാൻ എന്റെ ബാല്യകാല സുഹൃത്തായ അശോക്കുമാറിനെ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിൽ ഞാനും ഫസ്റ്റ് ഗ്രൂപ്പിൽ അവനും. അടുത്തുള്ള ക്ലാസുകളിലിരുന്നു പഠനം പൂർത്തിയാക്കി രണ്ടു വഴിക്കു പിരിഞ്ഞു.
പ്രമേഹചികിത്സാ രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മകൻ. അതിനു പിന്നിൽ അയാളുടേതു മാത്രമായ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പേരാണ് അമ്മ. പ്രമേഹമെന്ന മഹാവ്യാധിയുെട സങ്കീർണതകൾക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന അച്ഛന്റെ അനുഭവം കണ്ടറിഞ്ഞതുകൊണ്ടു തന്നെയാണ് ആ മകൻ അമ്മയെ ആ രോഗത്തിനു വിട്ടുകൊടുക്കില്ല എന്നു
There really are places in the heart you don’t even know exist until you love a child.... ( Anne Lamott) ഒരു കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നതു വരെ അറിയാതിരുന്ന ചില ഇടങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും... 35 വർഷങ്ങളായി കുട്ടികൾക്കിടയിലാണു ഡോ.സച്ചിദാനന്ദ കമ്മത്തിന്റെ ജീവിതം. ശൈശവത്തിന്റെയും
വലിയ കാര്യങ്ങൾ ചെയ്താലും അതിന്റെ വലുപ്പം ഭാവിക്കാതെ ചെറിയൊരു ചിരിയിൽ എല്ലാം ഒതുക്കുന്നവരുടേതല്ല ഇന്നത്തെ ലോകം. പക്ഷേ, സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ആർ. ജയകുമാറിനെ പോലെ, അത്തരത്തിലുള്ള അപൂർവം ചിലയാളുകൾ ഇന്നും നമുക്കിടയിലുണ്ട്. കയ്യും കാലുമൊക്കെ അറ്റുപോയ അപകടങ്ങളിൽ സർജറിയിലെ അവസാനവാക്കാണു ഡോ.
കോയമ്പത്തൂരിലെവടവള്ളിയിൽ നിന്നു സഹ്യന്റെ താഴ്വരയായ അട്ടപ്പാടിയിലേക്കാണു ഡോക്ടർ നാരായണന്റെ പതിവു യാത്രകൾ. ഗോത്രസംസ്കൃതിയുടെ സ്മൃതികൾ ഉറങ്ങുന്ന മണ്ണും ചുരമിറങ്ങിയെത്തുന്ന കാറ്റും ഭവാനിപ്പുഴയുടെ കുളിരും പച്ചപ്പിന്റെ നിബിഢതയും മല്ലീശ്വരൻ മുടിയുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് അടർത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയപ്പോൾ ഇനിയെന്ത് എന്ന കാര്യത്തിൽ ഡോ. ജെയിംസ് ആന്റണിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. അന്നൊക്കെ എംബിബിഎസ് കഴിഞ്ഞു നേരിട്ടു സൈക്യാട്രി പഠിക്കാൻ പോകുന്നവർ വളരെ കുറവാണ്. മനസ്സിനോടും അതിന്റെ പ്രവർത്തനങ്ങളോടും എന്നും കൗതുകം തോന്നിയിരുന്ന ഡോ.
കേരളത്തിനു വേണ്ടത് സോഷ്യൽ മെഡിസിൻ മലയാളിയുടെ ഹൃദായാരോഗ്യ പരിസരങ്ങളെപറ്റി അന്തരിച്ച പ്രശസ്ത ഹൃദയരോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ മനോരമ ആരോഗ്യം സീനിയർ എഡിറ്റോറിയൽ കോ ഓർഡിനേറ്റർ അനിൽ മംഗലത്തുമായി 2014 സെപ്റ്റംബറിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം. ഉഡുപ്പിക്കടുത്ത് മണിപ്പാൽ ഇപ്പോൾ ഒരു ആതുരാലയ
ഇന്ത്യയിലെ മികച്ച ശ്വാസകോശ വിദഗ്ധരിൽ ഒരാളായി ഡോക്ടർ അഭിലാഷ് കോട്ടയിലിനെ തിരഞ്ഞെടുത്തു.ടൈംസ് നൗ ഡോക്ടർസ് ഡേ കോൺക്ലേവിൽ വച്ചാണ് നാടിന്റെ അഭിമാനമുയർത്തുന്ന പുരസ്കാരം ഡോ. അഭിലാഷിനു സമ്മാനിച്ചത്. ന്യൂ ഡൽഹിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും
ജീവിതത്തിൽ അപൂർവ േരാഗം വന്ന് സഡൻ ബ്രേക്കിട്ടാൽ എന്തു െചയ്യും? സാധാരണക്കാർ ഡോക്ടറെ അഭയം പ്രാപിക്കും. എന്നാൽ ഒരു േഡാക്ടർക്ക് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നാലോ? അതും തീർത്തും അന്യനഗരത്തിൽ. ഡൽഹിയിൽ വച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വന്നു എറണാകുളം ജനറൽഹോസ്പിറ്റലിലെ എആർഎംഒ ആയ ഡോ. എം.എം.ഹനീഷിന്.
ചെറുപ്പത്തിലേ തന്നെ ഒരു ഡോക്ടർ ആവണമെന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽഎങ്ങനെയോ ഉണ്ടായിരുന്നു. പക്ഷെ ബി.എസ്.സി യുടെ റിസൾട്ട് വന്നപ്പോൾ 0.5% മാർക്കിന്റെ കുറവുകൊണ്ട്കേരളത്തിൽ മെഡിസിന് എനിക്ക് അഡ്മിഷൻ കിട്ടിയില്ല. പക്ഷെ ബീഹാറിലെ മുസാഫർപൂരിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തരപ്പെട്ടു. പിന്നീട് മൈസൂർ
പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്നതേ ഉള്ളു. തൃശൂർ റൗണ്ടും വടക്കുംനാഥന്റെ അമ്പലത്തിനു ചുറ്റുപാടുകളും മെല്ലെ സജീവമാകുന്നു. തൃശൂർ ടൗണിലൂടെയുള്ള പതിവു സൈക്കിൾ സവാരിയുടെ ആ വേശത്തിലും രസത്തിലുമാണ് അവർ എട്ടു പേരും. ദിവസവും 25-30 കിലോ മീറ്റർ സൈക്കിൾ സവാരി ഇവർക്കു ശീലമാണ്. ആരോഗ്യ
ഒരു ദിവസം ഒപിയിൽ ഭയങ്കര ബഹളം കേട്ടു. നഴ്സിനെ വിളിച്ചു കാര്യം തിരക്കിയപ്പോൾ ബിപി കൂടുതലാണെന്നു പറഞ്ഞു വന്ന ഒരു മനുഷ്യൻ പുറത്തു കിടന്ന് ആകെ ബഹളമാണ്. അയാൾക്ക് ഉടനെ എന്നെ കാണണം. ഇത്രയും രോഗികൾ കാണാൻ നിൽക്കുന്നതാണെന്നും അയാളുടെ ടോക്കൺ അനുസരിച്ചുള്ള സമയം ആയില്ലെന്നൊന്നും പറഞ്ഞിട്ടും ഒരു കൂസലുമില്ല.
അ<i>ർബുദമെന്ന പേരു കേൾക്കുന്നതേ പേടിയാണു പലർക്കും. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും നൂതന ചികിത്സകൾ വന്നിട്ടും രോഗഭയത്തിനു ശമനമില്ല. എ ന്നാൽ അർബുദത്തെ അതിജീവിച്ച ചിലരുടെ ജീവിതാനുഭവങ്ങൾ കേട്ടാൽ ഈ ഭയത്തിന് അടിസ്ഥാനമില്ലെന്ന സത്യം നമുക്കു മനസ്സിലാകും. 24 വർഷങ്ങൾക്കു മുൻപേ അർബുദത്തെ നേരിട്ടു
കാലവും ജീവിതവും മാറി മറിഞ്ഞപ്പോൾ കാലേക്കൂട്ടി ഒരു രോഗം കൂടി മലയാളിയുടെ കൂട്ടുകാരനായി. വയസരുടെ രോഗമെന്ന് വിധിയെഴുതിയിരുന്ന പ്രമേഹത്തിന്റെ അവകാശം പേറാൻ ഇന്ന് പുതുതലമുറയും പഴയ തലമുറയും ഒരു പോലെയുണ്ട്. പ്രമേഹമുണ്ടെന്ന് അറിഞ്ഞാലോ പിന്നെ ടെൻഷന്റെ നാളുകളാണ്. വന്നു ചേർന്ന രോഗത്തെ തിരിച്ചറിയാതെ സ്ഥാനത്തും
Results 1-15 of 88