Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
February 2026
November 2025
അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് ഗായകൻ ജി. വേണുഗോപാൽ. സാങ്കേതികതയുടെ അതിപ്രസരമില്ലാത്ത ആ നാളുകളിൽ കുറച്ച് സമയത്തിനുള്ളിൽ ചെറിയ ബജറ്റിൽ പരമാവധി ഭംഗിയായി വെങ്കടേഷ് തന്റെ ജോലി നിർവ്വഹിച്ചിരുന്നുവെന്ന് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജി. വേണുഗോപാലിന്റെ കുറിപ്പ് – എസ്.പി.
അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ. ഭദ്രൻ സംവിധാനം ചെയ്ത എവർഗ്രീൻ ഹിറ്റ് സിനിമ സ്ഫടികത്തിന്റെ സംഗീത സംവിധാനം എസ്.പി. വെങ്കിടേഷ് ആയിരുന്നു. ‘മലയാള സിനിമയുടെ King of background score. SP വെങ്കിടേഷിന്റെ ഈ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു...
സിനിമയിലെ സംഗീതം എപ്പോഴും കാലത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്നു. കാലം മാറുമ്പോൾ പാട്ടുകളും മാറുന്നു. അതാതു കാലത്തിനു യോജിക്കുന്ന, അപ്പോഴത്തെ തലമുറയെ ആകർഷിക്കുന്ന പുതിയ ട്രെൻഡുകൾ സിനിമാസംഗീതത്തെ ഭരിക്കുമ്പോൾ, അക്കാലം വരെ തിളങ്ങി നിന്ന ചിലർ പിന്തള്ളപ്പെട്ടേക്കാം. അങ്ങനെയൊരു പിൻവാങ്ങലായിരുന്നു
മലയാളത്തിന്റെ പ്രിയഗായികയും നടിയുമാണ് അഭിരാമി സുരേഷ്. സഹോദരിയും പ്രശസ്ത ഗായിയുമായ അമൃത സുരേഷിനൊപ്പമുള്ള അഭിരാമിയുടെ സംഗീത പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യതയാണ്. കഴിഞ്ഞ ദിവസം അഭിരാമിയുടെ ഒരു ലൈവ് മ്യൂസിക് പെർഫോമൻസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേദിയിൽ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന
44-ാം വിവാഹ വാർഷികദിനത്തിൽ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണചിത്രത്തിനൊപ്പം കല്യാണക്കുറിയുടെ ചിത്രവും ഇപ്പോഴുള്ള ഫോട്ടോയുമൊക്കെ ഉൾപ്പെടുത്തിയാണ് കൈതപ്രത്തിന്റെ പോസ്റ്റ്. ‘വിജയകരമായ വിവാഹ ജീവിതം
ബറോസിലെ കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്. ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു.
സിനിമ പിന്നണി ഗാനരംഗത്തു നിന്നു വിരമിച്ച പ്രശസ്ത ബോളിവുഡ് ഗായകന് അരിജിത് സിങ്ങിനെക്കുറിച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയഗായകൻ ജി.വേണുഗോപാൽ. പിന്നണി ഗാനരംഗത്തു നിന്നു മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീതമേഖലയില്‍ തുടരുമെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരിജിത് സിങ് കഴിഞ്ഞ ദിവസം
പിന്നണി ഗാനരംഗത്തു നിന്നു പിൻമാറുന്നതായി പ്രശസ്ത ബോളിവുഡ് ഗായകന് അരിജിത് സിങ്. പിന്നണി ഗാനരംഗത്തു നിന്നു മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീതമേഖലയില്‍ തുടരുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ‘കഴിഞ്ഞ കാലങ്ങളില്‍ ശ്രോതാക്കളെന്ന നിലയില്‍ നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹത്തിന്
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് ഗായിക സേബ ടോമി. 24ാം വയസ്സിൽ സംസ്ഥാന പുരസ്കാരം നേടാനായത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് സേബ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ‘ഈ വിശപ്പ് അടങ്ങിയിട്ടില്ല, ഞാൻ തുടങ്ങിയിട്ടേയുള്ളൂ..’ എന്നാണ് സേബയുടെ വാക്കുകൾ.
തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്. തിരുപ്പൂർ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വൈരമുത്തുവിന് കളക്ട്രേറ്റിനു മുന്നിൽ സ്വീകരണം നൽകുന്നതിനിടെയാണ് ജയ എന്ന യുവതി അദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം
തെന്നിന്ത്യയുടെ പ്രിയഗായിക എസ്.ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെ.എസ്. ചിത്രയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകന്) പെട്ടന്നുളള വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ
വസീഗരയ്ക്ക് ശേഷം സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രേണുവിന്റെ മറ്റൊരു പാട്ട്. മമ്മൂട്ടി ചിത്രം മധുരരാജയിൽ സണ്ണി ലിയോൺ ആടിത്തിമിർത്ത ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന സൂപ്പർഹിറ്റ് ഗാനവുമായാണ് ഇക്കുറി രേണുവെത്തിയത്. തിരൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരം പാട്ടുപാടി ആരാധകരെ
താൻ കുറച്ചുകാലത്തേക്ക് എല്ലാത്തിൽ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന് ഗായിക നേഹ കക്കർ. ‘ഉത്തരവാദിത്തങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ജോലിയിൽ നിന്നും ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കേണ്ട സമയമായി. ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. നന്ദി. പാപ്പരാസികളോടും
അനശ്വര രാജന് നായികയായ തെലുങ്ക് ചിത്രം ചാമ്പ്യനിലെ ‘ഗിര ഗിര ഗിന്ഗിരാഗിരേ’ എന്ന വൈറല്‍ ഗാനത്തിനു ചുവടു വച്ച് ഗായിക റിമി ടോമി. നീല നിറത്തിലുളള സാരിയുടുത്ത് മനോഹരമായി നൃത്തം ചെയ്യുന്ന റിമിയെ വിഡിയോയില്‍ കാണാം. ‘സമയമില്ലെങ്കിലും ആ നിമിഷം പകര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍.. റീടേക്കുകള്‍ ഇല്ല. വയനാട്ടിലെ
ഗാനഗന്ധർവൻ യേശുദാസിന്റെ മധുരസ്വരത്തിനൊപ്പം മനോഹരമായ ഈണമൊരുക്കിയ നിയോഗത്തെക്കുറിച്ച് പറയുകയാണ് എം. ജയചന്ദ്രൻ. യേശുദാസിന്റെ തൊട്ടടുത്തിരുന്ന് ആ ശബ്ദമാധുരി അനുഭവിക്കാൻ കഴിഞ്ഞതിലെ സൗഭാഗ്യത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷത്തെക്കുറിച്ചും ജയചന്ദ്രൻ വാചാലനാകുന്നുണ്ട്. യേശുദാസെന്ന
Results 1-15 of 830