Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
January 2026
November 2025
തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്. തിരുപ്പൂർ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വൈരമുത്തുവിന് കളക്ട്രേറ്റിനു മുന്നിൽ സ്വീകരണം നൽകുന്നതിനിടെയാണ് ജയ എന്ന യുവതി അദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം
തെന്നിന്ത്യയുടെ പ്രിയഗായിക എസ്.ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെ.എസ്. ചിത്രയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകന്) പെട്ടന്നുളള വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ
വസീഗരയ്ക്ക് ശേഷം സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രേണുവിന്റെ മറ്റൊരു പാട്ട്. മമ്മൂട്ടി ചിത്രം മധുരരാജയിൽ സണ്ണി ലിയോൺ ആടിത്തിമിർത്ത ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന സൂപ്പർഹിറ്റ് ഗാനവുമായാണ് ഇക്കുറി രേണുവെത്തിയത്. തിരൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരം പാട്ടുപാടി ആരാധകരെ
താൻ കുറച്ചുകാലത്തേക്ക് എല്ലാത്തിൽ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന് ഗായിക നേഹ കക്കർ. ‘ഉത്തരവാദിത്തങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ജോലിയിൽ നിന്നും ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കേണ്ട സമയമായി. ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. നന്ദി. പാപ്പരാസികളോടും
അനശ്വര രാജന് നായികയായ തെലുങ്ക് ചിത്രം ചാമ്പ്യനിലെ ‘ഗിര ഗിര ഗിന്ഗിരാഗിരേ’ എന്ന വൈറല്‍ ഗാനത്തിനു ചുവടു വച്ച് ഗായിക റിമി ടോമി. നീല നിറത്തിലുളള സാരിയുടുത്ത് മനോഹരമായി നൃത്തം ചെയ്യുന്ന റിമിയെ വിഡിയോയില്‍ കാണാം. ‘സമയമില്ലെങ്കിലും ആ നിമിഷം പകര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍.. റീടേക്കുകള്‍ ഇല്ല. വയനാട്ടിലെ
ഗാനഗന്ധർവൻ യേശുദാസിന്റെ മധുരസ്വരത്തിനൊപ്പം മനോഹരമായ ഈണമൊരുക്കിയ നിയോഗത്തെക്കുറിച്ച് പറയുകയാണ് എം. ജയചന്ദ്രൻ. യേശുദാസിന്റെ തൊട്ടടുത്തിരുന്ന് ആ ശബ്ദമാധുരി അനുഭവിക്കാൻ കഴിഞ്ഞതിലെ സൗഭാഗ്യത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷത്തെക്കുറിച്ചും ജയചന്ദ്രൻ വാചാലനാകുന്നുണ്ട്. യേശുദാസെന്ന
ഇന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖ സംഗീത സംവിധായകൻ എ.ആര്. റഹ്മാനെ അവിചാരിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. തന്റെ ജീവിതത്തില്‍ ഈ നിമിഷത്തേക്കാള്‍ വിലപ്പെട്ടതായിരിക്കാന് മറ്റൊരു സെല്‍ഫിക്കു കഴിയുമോ എന്നു തനിക്കറിയില്ലെന്നാണു ചിത്രങ്ങള്‍ പങ്കിട്ടു റിമി കുറിച്ചത്.
ദേവരാജൻ മാഷിന്റെ വീട് വാടകയ്ക്ക് എടുത്തിട്ടോ വാങ്ങിയിട്ടോ മ്യൂസിക് സ്കൂൾ തുടങ്ങണമെന്നായിരുന്നു ആഗ്രഹം, അതു നടന്നില്ല.
നാരായണീയ’ത്തിൽ മൗനമാണിപ്പോൾ ഗാ നം. പക്ഷേ, ഓർമകളിൽ ശ്രുതി മീട്ടുന്നുണ്ടു പാട്ടിന്റെ മഞ്ഞലകൾ. തൃശൂർ പൂങ്കുന്നം സീതാറാം മിൽസിനു സമീപമുള്ള ഗുൽമോഹർ അപാർട്മെന്റ്സിൽ ഗായകൻ പി. ജയചന്ദ്രന്റെ വീട്. കഴിഞ്ഞ ധനുമാസത്തിലായിരുന്നു പാട്ടിനെ നിലാവാക്കിയ പ്രിയഗായകന്റെ വേർപാട്. ഇവിടെയിപ്പോൾ സന്ദർശകരുടെ തിരക്കില്ല.
മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റെ ഒന്നാം ഓർമദിനത്തിൽ ഹൃദയത്തിൽ തൊടും കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. ദേഷ്യം വരുമ്പോൾ അത് കൃത്യമായും, സ്നേഹവും അലിവും തോന്നുമ്പോൾ അതും കിറുകൃത്യമായ് പ്രകടിപ്പിച്ചിരുന്ന മറകളില്ലാത്ത വ്യക്തിയായിരുന്നു ജയചന്ദ്രനെന്ന് വേണുഗോപാൽ. ജി.വേണുഗോപാലിന്റെ കുറിപ്പ് –
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് യാത്രമൊഴിയേകുകയാണ് സിനിമ–സാംസ്കാരിക രംഗം. പ്രതിഭ കൊണ്ട് നാടിനെ വിസ്മയിപ്പിക്കുന്ന മഹാനായൊരു മകനെ നാടിന് നൽകിയ അമ്മയെ ഏവരും സ്നേഹത്തോടെ ഓർക്കുമ്പോൾ ഹൃദ്യമായ ഓർമകൾ പങ്കുവയ്ക്കുകയാണ് മോഹൻലാലിന്റെ അടുത്ത സുഹൃത്തും ഗായകനുമായ എം.ജി ശ്രീകുമാർ. കുട്ടിക്കാലം തൊട്ട്
പെർഫോമൻസ് കഴിഞ്ഞ് മുന്നിലേക്കു നോക്കിയപ്പോൾ ദാസേട്ടൻ സ്റ്റെപ്പ് കയറി സ്റ്റേജിലേക്കു വരുന്നു. ‘പ്രാക്ടിസ് എന്നു പറയുന്നതിന്റെ ഉദാഹരണമാണ് സ്റ്റീഫൻ ദേവസി’. മൈക്കിലൂടെ ഇത്രയും പറഞ്ഞ് അദ്ദേഹം ഷേക്ക് ഹാൻഡ് തന്നു.
സഹോദരൻ കൈതപ്രം വിശ്വാനഥന്റെ ഓർമ ദിനത്തിലാണ് ഹൃദയംതൊടും ഓർമക്കുറിപ്പ് കൈതപ്രം പങ്കുവച്ചിരിക്കുന്നത്. 14 വയസ്സ് പ്രായ വ്യത്യാസമുണ്ടായിരുന്ന വിശ്വനാഥൻ തനിക്ക് മകനെപ്പോലെയായിരുന്നു. താൻ വൈകാരികമായി അനാഥനാവുന്നത് വിശ്വനാഥൻ പറയാതെ പോയതിനു ശേഷമാണ് എന്നും കൈതപ്രം കുറിച്ചു. ‘ഗാനങ്ങളിലൂടെ നിന്നെ കേൾക്കാനും
മലയാളിയുടെ ഓർമകളെ തൊട്ടുണർത്തുന്ന എത്രയോ ഗാനങ്ങൾ. സിനിമയിലും ആൽബങ്ങളിലുമായി കെ.ജി. മാർക്കോസ് എന്‍ അനുഗ്രഹീത ഗായകൻ പാടിവച്ച പാട്ടുകളൊക്കെയും പവിഴങ്ങളാണ്. ഓരോന്നിനും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ തിളക്കമേറെ. ഇസ്രായേലിൻ നാഥനും, പാൽനിലാ പുഞ്ചിരിയും, പൂമാനമേയും തുടങ്ങി ഇന്ന് ന്യൂജന്‍ പിള്ളേരെ വൈബിലാക്കിയ
തൃശൂര്‍ വിയ്യൂരിലെ പൂവത്തിങ്കല്‍ വീട്ടില്‍ പൈലോത് പൊതുപ്രവർത്തകനായിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോൾ പഴയ മർഫി റേഡിയോ നിർത്താതെ പാടും. അതിനരുകിൽ കാതോർത്ത് ഒരു കുട്ടിയിരിക്കും. പൈലോതിന്റെയും മേരിയുടെയും നാലു മക്കളിൽ ഇളയവൻ പോൾ. റേഡിയോയിൽ നിന്നൊഴുകിയ ഓരോ പാട്ടും നേരെ പോളിന്റെ മനസ്സിലേക്കാണു കയറിയത്.
Results 1-15 of 821