Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
താൻ കഞ്ചാവു വലിക്കുകയും കളള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ്, രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു വേടന്റെ പ്രതികരണം. തിങ്കളാഴ്ച പകല്‍ പതിനൊന്നേമുക്കാലോടെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഖിലയും
ലഹരി ഉപയോഗിക്കരുതെന്നു തന്റെ സംഗീത പരിപാടിക്കിടെ യുവാക്കളെ ഉപദേശിക്കുന്ന റാപ്പര്‍ വേടന്റെ വിഡിയോ സമീപകാലത്തു സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരുന്നു. ‘ഞാന്‍ അനുഭവം കൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേര്‍ അടിച്ചു കഴിഞ്ഞാല്‍ രണ്ടുപേര്‍ ചത്തു പോവും. അത് ചെകുത്താനാണ്, അവനെ ഒഴിവാക്കുക.
കഞ്ചാവ് പിടിച്ചെടുത്തത് വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നെന്ന് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായാണ് വിവരം. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ
ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. വേടൻ
ഭീകരവാദികള്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇപ്പോഴിതാ, സംഭവത്തിനു രണ്ടു ദിവസം മുൻപ് കാശ്മീർ സന്ദർശനം കഴിഞ്ഞു മടങ്ങിയതിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ. ഒരു ദിവസം കൂടി തങ്ങിയിരുന്നെങ്കില്‍
വിവാഹമോചനത്തിനു ശേഷം താൻ നേരിട്ട പരിഹാസങ്ങളെപ്പറ്റി സംഗീത സംവിധായകന് എ.ആര്.റഹ്മാന് പറഞ്ഞത് ചർച്ചയാകുന്നു. ‘എല്ലാവരും വിലയിരുത്തപ്പെടും. ഏറ്റവും ധനികനായ വ്യക്തിയെ മുതല്‍ ദൈവത്തെ വരെ ആളുകള്‍ വിലയിരുത്തുന്നു. അപ്പോള്‍ ഞാന്‍ ആരാണ്? ഞങ്ങളെ വിമര്‍ശിക്കുന്നവരും കുടുംബമാണ്. കര്‍മയില്‍ വിശ്വാസമുണ്ട്.
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിലെ പഹൽഗാമിൽ വെറും മൂന്നു ദിവസങ്ങൾക്കു മുൻപ് സന്ദർശനം നടത്തിയ അനുഭവം വെളിപ്പെടുത്തി ഗായകൻ ജി.വേണുഗോപാൽ. ‘ദൈവമേ...ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു
താഴത്തുവീട്ടിലെ ജീനിൽ സംഗീതമുണ്ട്. പറൂർ സിസ്റ്റേഴ്സിലും അവരുടെ അനിയത്തിയും സംഗീത അധ്യാപികയു മായ സരോജിനിയിലും മകൻ ജി. വേണുഗോപാലിലും ആ തുടർച്ചയുണ്ട്. കുടുംബാംഗങ്ങളിൽ സുജാത മോഹനും ശ്വേത മോഹനും രാധികാ തിലകും ഉൾപ്പെടെ മലയാളത്തിന്റെ മനം കവർന്ന ഗായകരെത്രയോ ആണ്. ആ പരമ്പരയിലെ പുതിയമുഖമാണ് അരവിന്ദ്.
ഗായകൻ ജി. വേണുഗോപാൽ അസുഖബാധിതനായി മരണപ്പെട്ടു എന്ന വ്യാജ വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ, ഇതിനെ പരിഹസിച്ച് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചർച്ചയായി. ‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ,
ഈ ഈസ്റ്റർ കാലം മലയാളത്തിന്റെ പ്രിയഗായകൻ കെ.ജി. മാർക്കോസിനെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. പാട്ടിന്റെ വഴിയിൽ ശ്രുതി തെറ്റാതെയുള്ള യാത്ര 45 വർഷത്തിലേക്കെത്തുമ്പോൾ, സിനിമയിലും വേദികളിലും വീണ്ടും സംഗീതനിലാവിൽ നനഞ്ഞു നിൽക്കുകയാണ് ഈ അനുഗ്രഹീത പ്രതിഭ. അതിന്റെ ആനന്ദം ഇരട്ടിയാക്കുന്നതായി അടുത്തിടെ
തനിക്കെതിരെയുണ്ടായ വഞ്ചനാ കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഭീഷണി കാരണം തന്റെ ഭാര്യയുടെ സമനില നഷ്ടപ്പെടുമെന്ന അവസ്ഥ വന്നുവെന്നും ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നും ഷാൻ റഹ്മാൻ അഭ്യർത്ഥിച്ചു. 25 ലക്ഷം രൂപ നിക്ഷേപം നൽകാമെന്ന് പരാതിക്കാരനായ നിജുരാജ് പറഞ്ഞെങ്കിലും അഞ്ച് ലക്ഷം
‘‘മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..’’ രഹ്നയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശ ബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ കേൾക്കാം... പാട്ടിനൊപ്പം വളർന്ന് ‘‘ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ
കൊച്ചി കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നും ഗായകന് എം.ജി ശ്രീകുമാർ. ‘ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു. അതിന്റെ അണ്ടി
സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെയാണ് പ്രിയയോടു ചേർന്നു നിന്നു വർത്തമാനം പറയുന്നതിനിടെ പകർത്തിയ ചിത്രം ഗോപി സുന്ദർ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയത്. മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ ഗോപി സുന്ദർ
Results 1-15 of 722