The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
ഇന്ന് മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ പന്ത്രണ്ടാം ഓർമദിനം. ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ...ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ...പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ...’ പഴവിള രമേശൻ എന്ന പേരിനൊപ്പം എപ്പോഴും മനസ്സിലേക്ക് തെന്നിയൊഴുകിയെത്തുന്നത് ഈ വരികളാണ്... മനോഹരമായ ഒരു
കോട്ടയം ജില്ല സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിനു സമ്മാനം ലഭിച്ചപ്പോൾ തന്റെ ചിത്രമുൾപ്പടെ വന്ന പത്രവാർത്തയുടെ കട്ടിങ് പങ്കുവച്ച്, സന്തോഷ ഓർമ കുറിച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. റിമി ടോലി എന്നാണ് വാർത്തയിൽ റിമിയുടെ പേര് കൊടുത്തിട്ടുള്ളത്. ‘ഒരു പാവം പാലക്കാരി കൊച്ചാണെ. റിമി ടോലി അല്ല, റിമി
അപ്രതീക്ഷിതമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണം. ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ കാറപകടത്തിൽ പെട്ടാണ് താരം മരണപ്പെട്ടത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കുവാനായിട്ടില്ല. കൊല്ലം സുധിയുടെ രണ്ടാം ഓർമ ദിനമാണിത്. സുധിയുടെ ചരമവാർഷിക ദിനത്തിൽ ഭാര്യ രേണു
മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ ഡാൻസ് വിഡിയോ വൈറൽ. സെമി ക്ലാസിക്കല്‍ ഡാന്‍സ് വിഡിയോയാണ് റാണി ടോമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അരപ്പട്ടയും നെറ്റിചുട്ടിയും കൊലുസും ഉള്‍പ്പെടെയുളള ആഭരണങ്ങള്‍ അണിഞ്ഞാണ് നൃത്തം. ഈ പ്രായത്തിലും തികഞ്ഞ ഊര്‍ജത്തോടെയും പ്രസരിപ്പോടെയും
കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ ‘ഖത്തീബ് ഇക്കാന്റവിട’ എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്. വല്യുപ്പാന്റെ കാലശേഷം
പാട്ടിൽ ‘പഞ്ചാര’യിട്ട പോലാണു സുജാത പാടുന്നത്. കേൾക്കുന്നവർ ആ മധുരത്തിൽ അലിഞ്ഞുപോകും. വരികളിലും ലയത്തിലും അതിമധുരം നിറച്ചു സുജാത പാടിത്തുടങ്ങിയിട്ട് 50 വർഷമായി. എങ്കിലും മലയാളിക്കു സുജാത കൊഞ്ചിച്ചിരിക്കുന്ന ബേബിയാണ്. 1975ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി റെക്കോർഡിങ്
സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യന് മരിച്ചതിന് പിന്നാലെ പരിപാടി റദ്ദാക്കി റാപ്പര്‍ വേടന്. മരണം നടന്ന സാഹചര്യത്തില്‍ ആ വേദിയില്‍ വന്നു പാടാൻ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പരിപാടി റദ്ദാക്കാനുള്ള കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ
താൻ കഞ്ചാവു വലിക്കുകയും കളള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ്, രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു വേടന്റെ പ്രതികരണം. തിങ്കളാഴ്ച പകല്‍ പതിനൊന്നേമുക്കാലോടെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഖിലയും
ലഹരി ഉപയോഗിക്കരുതെന്നു തന്റെ സംഗീത പരിപാടിക്കിടെ യുവാക്കളെ ഉപദേശിക്കുന്ന റാപ്പര്‍ വേടന്റെ വിഡിയോ സമീപകാലത്തു സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരുന്നു. ‘ഞാന്‍ അനുഭവം കൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേര്‍ അടിച്ചു കഴിഞ്ഞാല്‍ രണ്ടുപേര്‍ ചത്തു പോവും. അത് ചെകുത്താനാണ്, അവനെ ഒഴിവാക്കുക.
കഞ്ചാവ് പിടിച്ചെടുത്തത് വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നെന്ന് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായാണ് വിവരം. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ
ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. വേടൻ
ഭീകരവാദികള്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇപ്പോഴിതാ, സംഭവത്തിനു രണ്ടു ദിവസം മുൻപ് കാശ്മീർ സന്ദർശനം കഴിഞ്ഞു മടങ്ങിയതിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ. ഒരു ദിവസം കൂടി തങ്ങിയിരുന്നെങ്കില്‍
വിവാഹമോചനത്തിനു ശേഷം താൻ നേരിട്ട പരിഹാസങ്ങളെപ്പറ്റി സംഗീത സംവിധായകന് എ.ആര്.റഹ്മാന് പറഞ്ഞത് ചർച്ചയാകുന്നു. ‘എല്ലാവരും വിലയിരുത്തപ്പെടും. ഏറ്റവും ധനികനായ വ്യക്തിയെ മുതല്‍ ദൈവത്തെ വരെ ആളുകള്‍ വിലയിരുത്തുന്നു. അപ്പോള്‍ ഞാന്‍ ആരാണ്? ഞങ്ങളെ വിമര്‍ശിക്കുന്നവരും കുടുംബമാണ്. കര്‍മയില്‍ വിശ്വാസമുണ്ട്.
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിലെ പഹൽഗാമിൽ വെറും മൂന്നു ദിവസങ്ങൾക്കു മുൻപ് സന്ദർശനം നടത്തിയ അനുഭവം വെളിപ്പെടുത്തി ഗായകൻ ജി.വേണുഗോപാൽ. ‘ദൈവമേ...ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു
Results 1-15 of 729