Manorama Traveller is a travel magazine in Malayalam from the house of Vanitha.
July 2025
സ്വപ്നം കാണാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. അതെന്തായാലും എന്റെ സ്വപ്നം സിസിലിയാണ്. വിശ്വവിഖ്യാതമായ ഒരു സിനിമയിൽ നിന്നാണു തുടക്കം. ഗോഡ് ഫാദർ എന്നാണു സിനിമയുടെ പേര്. കഥയ്ക്കു പശ്ചാത്തലം ഇറ്റലിയിലെ സിസിലി നഗരത്തിനു സമീപം കൊർലിയോണെ എന്ന പട്ടണമാണ്. ഒരു
പാമ്പിനെ തിന്നുന്നവരുടെ നാട്ടിൽ എത്തിയാൽ നടുക്കഷ്ണം തിന്നണം എന്നാണല്ലോ മലയാളികളുടെ നിലപാട്. പക്ഷേ, പാമ്പിന്റെ കഴുത്തു മുറിച്ചു ചോര കുടിക്കുന്നവരുടെ നാടു സന്ദർശിച്ചപ്പോൾ ലോക പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് പാമ്പിന്റെ ഇറച്ചി ഭക്ഷിക്കാൻ സാധിച്ചില്ല. മസാല പുരട്ടി പാമ്പിന്റെ ഇറച്ചി പാകം
ഗൾഫ് മേഖലയിൽ കേരളത്തിന്റെ പ്രകൃതി ഭംഗിയുമായി താരതമ്യം ചെയ്യാവുന്ന തീരദേശ പട്ടണമാണ് ഒമാനിലെ സലാല. തലസ്ഥാന നഗരമായ മസ്കറ്റിൽ നിന്ന് ആയിരം കിലോമീറ്റർ ദൂരം. സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായിരുന്നു സലാല. സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ് ജനിച്ചതു സലാലയിലാണ്. ഇന്ത്യയുമായി
സൗത്താഫ്രിക്കയിലെ ടേബിൾ മൗണ്ടെൻ നാഷനൽ പാർക്കിന്റെ ഭാഗമാണ് ബോൾഡേഴ്സ് ബീച്ച്. മനുഷ്യരെക്കാൾ കൂടുതൽ പെൻഗ്വിനുകളെ കാണുന്ന ഇടം. ആഫ്രിക്കൻ പെൻഗ്വിനുകളുടെ സംരക്ഷിത കോളനിയാണ് ഈ കടൽത്തീരം. സൈമൺസ് ടൗണിനു സമീപത്താണ് ബോൾഡേഴ്സ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ‘വെൽക്കം ടു ബോൾഡേഴ്സ്, ഹോം ഓഫ് ദ് ആഫ്രിക്കൻ പെൻഗ്വിൻ’
അർജന്റീനയിലെ പടാഗോണിയൻ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഭൂമിയിലെ ഗ്ലേഷിയറുകൾ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാർടിക്കിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ
ഭൂപ്രകൃതിയിലെ വിശേഷതകൾകൊണ്ട് ലോകാദ്ഭുതമായ സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കിയാൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്ന് നിശ്ചയമായും കൈവശപ്പെടുത്തുന്ന സ്ഥലമാണ് തുർക്കിയിലെ പാമുഖലി. വിശാലമായി പരന്നൊഴുകുന്ന നദി പെട്ടന്നൊരു നിമിഷം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതുപോലെ ഒരു പ്രദേശം. തട്ടു തട്ടുകളായി കിടക്കുന്ന
ആധുനിക സപ്തമഹാദ്ഭുതങ്ങളിലൊന്നായ പെട്രയും ചാവുകടലും ഒക്കെയുള്ള ജോർദാനിൽ സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കുന്ന മരുപ്രദേശമാണ് വാഡി റം. മരുഭൂമി എന്നു കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന വെളുത്ത പഞ്ചസാര മണൽവിരിച്ച, മണൽ കുന്നുകളുള്ള ഭൂമി എന്ന സങ്കൽപവുമായി എത്തിയാൽ നിങ്ങൾക്ക് ഒരുപക്ഷേ ഇവിടുത്തെ കാഴ്ച
ഷെർലക് ഹോംസ് എന്ന ലോക പ്രശസ്ത കുറ്റാന്വേഷകനെ സൃഷ്ടിച്ച സർ ആർതർ കോനൻ ഡോയലിന്റെ ഒരു സയൻസ് ഫിക്ഷൻ രചനയുണ്ട്ദി ലോസ്റ്റ് വേൾഡ്അൽപം ഭ്രാന്തുള്ള മുൻകോപിയായ
പുകയുന്ന അഗ്നിപർവതങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യയുടെ ശാപമായിരുന്നു. ഉരുകിയൊലിച്ച ലാവയിൽ ഇല്ലാതായ ഭൂമികയുടെ ചരിത്രമാണ് ഇന്തോനേഷ്യക്കു പറയാനുള്ളത്. പ്രകൃതി ആ രാജ്യത്തിനു സമ്മാനിച്ച തീതുപ്പുന്ന പർവതങ്ങൾ പിൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി. അഗ്നിപർവത സ്ഫോടനത്തിന്റെ ശാസ്ത്ര പാഠങ്ങൾ വായിച്ചു
ബെർലിൻ എന്ന് കേൾക്കുമ്പോഴേ മനസിൽ വരുന്നത് ബെർലിൻ മതിലാണ്. ലോകമഹായുദ്ധങ്ങൾ ഓരോന്നും ആഴത്തിൽ അനുഭവിച്ചറിഞ്ഞ പ്രൗഢ നഗരം! ഒരു മഹായുദ്ധങ്ങൾക്കും തങ്ങളെ ദുർബലരാക്കാൻ ആവില്ല എന്ന ദൃഢ നിശ്ചയത്തോടുകൂടി ശിരസ്സുയർത്തി നിൽക്കുന്ന ജർമൻ തലസ്ഥാന നഗരം. ഒരിക്കലെങ്കിലും അവിടെ സന്ദർശിക്കണം എന്ന ആഗ്രഹം പണ്ടേ
മനുഷ്യന്റെ പൂർവികരാണല്ലോ വാലില്ലാത്ത ആൾക്കുരങ്ങുകൾ. ഗറില എന്നാണ് നരവംശ ശാസ്ത്രജ്ഞർ ഗറിലയെ വിശേഷിപ്പിക്കുന്നത്. ഭീമാരാകാര രൂപികളായ ആൾക്കുരങ്ങുകൾ രണ്ടു വിധം – Gorilla, Ape. ഗറിലകളുടെ ഉപവിഭാഗമാണത്രെ Ape. രണ്ടിന്റെയും ശരീര ഘടന ഒരുപോലെയാണ്. കൈകാലുകൾ നിലത്തു കുത്തി നടക്കുന്ന ഗറിലകൾക്കു മനുഷ്യരെ പോലെ
ഐസ്ലൻഡ് (Iceland), ആർട്ടിക് പ്രദേശത്തുള്ള ഒരു നോർഡിക് ദ്വീപ് രാഷ്ട്രം. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ (ഗ്ലേഷർ), ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഐസ്ലൻഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി എത്ര വൈവിധ്യം നിറഞ്ഞതാണെന്ന് തിരിച്ചറിയാൻ ഐസ്ലൻഡിൽ വരണം.
സഞ്ചാര ചിത്രങ്ങളിലെ കൗതുകമാണ് നോർവെയിലെ കെജെറാഗ് മലമുകളിലാണ് ഈ കല്ല്. ഈ കല്ലിന്റെ മുകളിൽ കയറിയ കഥ പറയാം... കെജെറാഗ്–ബോൾട്ടൻ (Kjeragbolten), ഈ പേര് കേട്ടിട്ടില്ലാത്തവരും ഈ സ്ഥലം ഫോട്ടോകളിലൂടെയും സിനിമകളിലൂടെയും കണ്ടിട്ടുണ്ടാവും. ഈ കല്ലും. നോർവേയിലെ കെജെറാഗ് (Kjerag) മലമുകളിലാണ് ഈ കല്ല്. കഷ്ടിച്ച്
‘‘Think of all the beauty still left around you and be happy’’ – നാസിപ്പടയുടെ അക്രമങ്ങളിൽ നിന്നു രക്ഷതേടി ഇരുട്ടുമുറിയിൽ ഒളിച്ചു താമസിക്കുമ്പോൾ ആൻഫ്രാങ്ക് തന്റെ ഡയറിയിലെഴുതിയ വാക്കുകളാണിത്. യാതനകൾക്കപ്പുറം ചുറ്റുമുള്ള ലോകത്തിന്റെ ഭംഗി കാണാനും ആസ്വദിക്കാനും ശ്രമിച്ച ഈ പെൺകുട്ടിയുടെ മനസ്സു പോലെ
ഈ യാത്ര കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിലേക്കാണ്. ദുബായ്യിൽ നിന്നു പുലർച്ചെ യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം 5140 കി.മീ. പറന്ന് ഉച്ചയോടെ വിയറ്റ്നാമിന്റെ തലസ്ഥാന നഗരിയായ ഹനോയ്യുടെ മണ്ണിൽ മുത്തമിട്ടിറങ്ങി. ഹനോയ് നഗരത്തിൽ നിന്ന് 27 കി.മീ. ദൂരെയാണ് വിമാനത്താവളം. മുൻകൂട്ടി വിസ അടിച്ചുവച്ചതിനാലാകാം
Results 31-45 of 81