Manorama Traveller is a travel magazine in Malayalam from the house of Vanitha.
April 2025
April 26 - May 9, 2025
ഭൂപ്രകൃതിയിലെ വിശേഷതകൾകൊണ്ട് ലോകാദ്ഭുതമായ സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കിയാൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്ന് നിശ്ചയമായും കൈവശപ്പെടുത്തുന്ന സ്ഥലമാണ് തുർക്കിയിലെ പാമുഖലി. വിശാലമായി പരന്നൊഴുകുന്ന നദി പെട്ടന്നൊരു നിമിഷം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതുപോലെ ഒരു പ്രദേശം. തട്ടു തട്ടുകളായി കിടക്കുന്ന
ആധുനിക സപ്തമഹാദ്ഭുതങ്ങളിലൊന്നായ പെട്രയും ചാവുകടലും ഒക്കെയുള്ള ജോർദാനിൽ സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കുന്ന മരുപ്രദേശമാണ് വാഡി റം. മരുഭൂമി എന്നു കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന വെളുത്ത പഞ്ചസാര മണൽവിരിച്ച, മണൽ കുന്നുകളുള്ള ഭൂമി എന്ന സങ്കൽപവുമായി എത്തിയാൽ നിങ്ങൾക്ക് ഒരുപക്ഷേ ഇവിടുത്തെ കാഴ്ച
ഷെർലക് ഹോംസ് എന്ന ലോക പ്രശസ്ത കുറ്റാന്വേഷകനെ സൃഷ്ടിച്ച സർ ആർതർ കോനൻ ഡോയലിന്റെ ഒരു സയൻസ് ഫിക്ഷൻ രചനയുണ്ട്ദി ലോസ്റ്റ് വേൾഡ്അൽപം ഭ്രാന്തുള്ള മുൻകോപിയായ
പുകയുന്ന അഗ്നിപർവതങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യയുടെ ശാപമായിരുന്നു. ഉരുകിയൊലിച്ച ലാവയിൽ ഇല്ലാതായ ഭൂമികയുടെ ചരിത്രമാണ് ഇന്തോനേഷ്യക്കു പറയാനുള്ളത്. പ്രകൃതി ആ രാജ്യത്തിനു സമ്മാനിച്ച തീതുപ്പുന്ന പർവതങ്ങൾ പിൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി. അഗ്നിപർവത സ്ഫോടനത്തിന്റെ ശാസ്ത്ര പാഠങ്ങൾ വായിച്ചു
ബെർലിൻ എന്ന് കേൾക്കുമ്പോഴേ മനസിൽ വരുന്നത് ബെർലിൻ മതിലാണ്. ലോകമഹായുദ്ധങ്ങൾ ഓരോന്നും ആഴത്തിൽ അനുഭവിച്ചറിഞ്ഞ പ്രൗഢ നഗരം! ഒരു മഹായുദ്ധങ്ങൾക്കും തങ്ങളെ ദുർബലരാക്കാൻ ആവില്ല എന്ന ദൃഢ നിശ്ചയത്തോടുകൂടി ശിരസ്സുയർത്തി നിൽക്കുന്ന ജർമൻ തലസ്ഥാന നഗരം. ഒരിക്കലെങ്കിലും അവിടെ സന്ദർശിക്കണം എന്ന ആഗ്രഹം പണ്ടേ
മനുഷ്യന്റെ പൂർവികരാണല്ലോ വാലില്ലാത്ത ആൾക്കുരങ്ങുകൾ. ഗറില എന്നാണ് നരവംശ ശാസ്ത്രജ്ഞർ ഗറിലയെ വിശേഷിപ്പിക്കുന്നത്. ഭീമാരാകാര രൂപികളായ ആൾക്കുരങ്ങുകൾ രണ്ടു വിധം – Gorilla, Ape. ഗറിലകളുടെ ഉപവിഭാഗമാണത്രെ Ape. രണ്ടിന്റെയും ശരീര ഘടന ഒരുപോലെയാണ്. കൈകാലുകൾ നിലത്തു കുത്തി നടക്കുന്ന ഗറിലകൾക്കു മനുഷ്യരെ പോലെ
ഐസ്ലൻഡ് (Iceland), ആർട്ടിക് പ്രദേശത്തുള്ള ഒരു നോർഡിക് ദ്വീപ് രാഷ്ട്രം. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ (ഗ്ലേഷർ), ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഐസ്ലൻഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി എത്ര വൈവിധ്യം നിറഞ്ഞതാണെന്ന് തിരിച്ചറിയാൻ ഐസ്ലൻഡിൽ വരണം.
സഞ്ചാര ചിത്രങ്ങളിലെ കൗതുകമാണ് നോർവെയിലെ കെജെറാഗ് മലമുകളിലാണ് ഈ കല്ല്. ഈ കല്ലിന്റെ മുകളിൽ കയറിയ കഥ പറയാം... കെജെറാഗ്–ബോൾട്ടൻ (Kjeragbolten), ഈ പേര് കേട്ടിട്ടില്ലാത്തവരും ഈ സ്ഥലം ഫോട്ടോകളിലൂടെയും സിനിമകളിലൂടെയും കണ്ടിട്ടുണ്ടാവും. ഈ കല്ലും. നോർവേയിലെ കെജെറാഗ് (Kjerag) മലമുകളിലാണ് ഈ കല്ല്. കഷ്ടിച്ച്
‘‘Think of all the beauty still left around you and be happy’’ – നാസിപ്പടയുടെ അക്രമങ്ങളിൽ നിന്നു രക്ഷതേടി ഇരുട്ടുമുറിയിൽ ഒളിച്ചു താമസിക്കുമ്പോൾ ആൻഫ്രാങ്ക് തന്റെ ഡയറിയിലെഴുതിയ വാക്കുകളാണിത്. യാതനകൾക്കപ്പുറം ചുറ്റുമുള്ള ലോകത്തിന്റെ ഭംഗി കാണാനും ആസ്വദിക്കാനും ശ്രമിച്ച ഈ പെൺകുട്ടിയുടെ മനസ്സു പോലെ
ഈ യാത്ര കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിലേക്കാണ്. ദുബായ്യിൽ നിന്നു പുലർച്ചെ യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം 5140 കി.മീ. പറന്ന് ഉച്ചയോടെ വിയറ്റ്നാമിന്റെ തലസ്ഥാന നഗരിയായ ഹനോയ്യുടെ മണ്ണിൽ മുത്തമിട്ടിറങ്ങി. ഹനോയ് നഗരത്തിൽ നിന്ന് 27 കി.മീ. ദൂരെയാണ് വിമാനത്താവളം. മുൻകൂട്ടി വിസ അടിച്ചുവച്ചതിനാലാകാം
ബ്രിട്ടൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരിക സ്വാതന്ത്ര്യ ച രിത്രമാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള ആളാണ് അച്ഛൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് ആ ഭരണകാലവും സ്വന്തം മണ്ണിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ദീനരോദനങ്ങളും നേരിട്ടറിയുന്നത്... ദുബായിൽ നിന്ന് ഏഴു മണിക്കൂർ 40 മിനി
അഭൗമമായ സൗന്ദര്യത്താൽ ലോകശ്രദ്ധയാകർഷിക്കുന്ന പ്രദേശമാണ് എത്യോപ്യയിലെ ഡല്ലോൾ. ഭൂമിയിൽ മറ്റെങ്ങും കാണാത്ത ഭൂപ്രകൃതി, മഞ്ഞയുടെ തിളക്കത്തിൽ ശോഭിക്കുന്ന നാട്. എന്നാൽ ഈ പുറംമോടികൾക്കപ്പുറത്ത്, ഉപ്പുപരലുകളിൽ ഒളിഞ്ഞു കിടക്കുന്ന ആഡിഡ് കുളങ്ങൾ ഉൾപ്പടെയുള്ള അപകടങ്ങൾ പതിയിരിക്കുന്നു ഡല്ലോളിൽ. ആഫ്രിക്കൻ
കൊച്ചിയിൽ നിന്ന് വിമാനം ലോകത്തിെല ഏറ്റവും മികച്ച വിമാനത്താവളമായ സിംഗപ്പൂരിന്റെ ചാങ്കി എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ മനസ്സ് മന്ത്രിച്ചു, ‘ഈ കുഞ്ഞൻ രാജ്യത്തെ കാഴ്ചകൾ െചറുതായിരിക്കില്ല.’ പിറ്റേന്ന് വൈകുന്നേരം വരെ ചെലവഴിച്ച സെൻട്രൽ ബിസിനസ് ഡിസ്ട്രി ക്റ്റിലെ മർലയൻ പ്രതിമയും അംബര ചുംബികളായ മറീന ബെ
സൗദി അറേബ്യയിലെ പടിഞ്ഞാറൻ മുനമ്പിൽ ചെങ്കടലിന്റെ തീരത്തായുള്ള കൊച്ചുനഗരമാണ് യാൻബു. ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ സൂര്യോദയം ആസ്വദിച്ചത് ഇവിടെ വച്ചായിരുന്നു. യാൻബു നിന്ന് 1100 കിലോമീറ്റർ അകലെയാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ അബഹ. ഇത്രയും ദൂരം പിന്നിട്ടുള്ള ഒറ്റ ഡ്രൈവ് ബുദ്ധിയല്ലാത്തതിനാൽ യാത്രയെ രണ്ടായി
ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ലവ് ഇൻ ദ് ടൈം ഓഫ് കോളറ’ അഥവാ ‘കോളറ കാലത്തെ പ്രണയം’ എന്ന നോവലിനെ ആസ്പദമാക്കി ഹോളിവുഡ്ഡിൽ നിർമിച്ച അതേ പേരിലുള്ള ചലച്ചിത്രം. പല വീക്ഷണകോണുകളിൽ നിന്ന് നിരൂപകർ സമീപിച്ച സിനിമയാണിത്. ‘അഴിയാത്ത നിർവ്യാജമായ പ്രണയത്തിന്റെ ഗാഥ, ഉദാത്തമായിരിക്കെതന്നെ അസാന്മാർഗികമായ
Results 31-45 of 76