നടി നൂറിൻ ഷെരീഫിന്റെ ഈദു അവധിക്കാലം പ്രതീക്ഷിച്ച രീതിയിലായിരുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഭക്ഷ്യവിഷബാധയും ആർത്തവവും കാരണം ശരീരത്തിന് വിശ്രമം ആവശ്യമായി വരികയും പല ആഘോഷ പരിപാടികൾക്കും പോകാൻ സാധിക്കാതെ വരികയും ചെയ്തതായി അവർ അറിയിച്ചു. ഭർത്താവിന്റെ വീട്ടിൽ ആഘോഷിച്ച ഈദിന് ശേഷം സ്വന്തം വീട്ടിലെത്തിയ അവർ അവിടെ ഇഷ്ടവിഭവങ്ങളായ മീൻ കറിയും മീൻ വറുത്തതും ആസ്വദിച്ചു. ജൂൺ 1 ന് സഹോദരി പുത്രിയുടെ ആദ്യ സ്കൂൾ ദിനത്തിൽ അവളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തിയതിനെക്കുറിച്ചും നൂറിൻ തന്റെ അനുഭവങ്ങളിൽ പങ്കുവെച്ചു.

നടി നൂറിൻ ഷെരീഫിന്റെ ഈദു അവധിക്കാലം പ്രതീക്ഷിച്ച രീതിയിലായിരുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഭക്ഷ്യവിഷബാധയും ആർത്തവവും കാരണം ശരീരത്തിന് വിശ്രമം ആവശ്യമായി വരികയും പല ആഘോഷ പരിപാടികൾക്കും പോകാൻ സാധിക്കാതെ വരികയും ചെയ്തതായി അവർ അറിയിച്ചു. ഭർത്താവിന്റെ വീട്ടിൽ ആഘോഷിച്ച ഈദിന് ശേഷം സ്വന്തം വീട്ടിലെത്തിയ അവർ അവിടെ ഇഷ്ടവിഭവങ്ങളായ മീൻ കറിയും മീൻ വറുത്തതും ആസ്വദിച്ചു. ജൂൺ 1 ന് സഹോദരി പുത്രിയുടെ ആദ്യ സ്കൂൾ ദിനത്തിൽ അവളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തിയതിനെക്കുറിച്ചും നൂറിൻ തന്റെ അനുഭവങ്ങളിൽ പങ്കുവെച്ചു.

നടി നൂറിൻ ഷെരീഫിന്റെ ഈദു അവധിക്കാലം പ്രതീക്ഷിച്ച രീതിയിലായിരുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഭക്ഷ്യവിഷബാധയും ആർത്തവവും കാരണം ശരീരത്തിന് വിശ്രമം ആവശ്യമായി വരികയും പല ആഘോഷ പരിപാടികൾക്കും പോകാൻ സാധിക്കാതെ വരികയും ചെയ്തതായി അവർ അറിയിച്ചു. ഭർത്താവിന്റെ വീട്ടിൽ ആഘോഷിച്ച ഈദിന് ശേഷം സ്വന്തം വീട്ടിലെത്തിയ അവർ അവിടെ ഇഷ്ടവിഭവങ്ങളായ മീൻ കറിയും മീൻ വറുത്തതും ആസ്വദിച്ചു. ജൂൺ 1 ന് സഹോദരി പുത്രിയുടെ ആദ്യ സ്കൂൾ ദിനത്തിൽ അവളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തിയതിനെക്കുറിച്ചും നൂറിൻ തന്റെ അനുഭവങ്ങളിൽ പങ്കുവെച്ചു.

പെരുന്നാൾ താൻ വിചാരിച്ച രീതിയിലൊന്നുമല്ല കടന്നുപോയതെന്നും ഫൂഡ് പോയിസണിങ്ങും മാസമുറയും കൂടി വന്നതോടെ ആഘോഷങ്ങളേക്കാൾ കൂടുതൽ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണെന്ന് തോന്നിയെന്നും നടി നൂറിന്‍ ഷെരീഫ്.

‘സത്യം പറഞ്ഞാൽ, പെരുന്നാൾ ഞാൻ വിചാരിച്ച രീതിയിലൊന്നുമല്ല കടന്നുപോയത്. ഫുഡ് പോയിസണിംഗും മാസമുറയും കൂടി വന്നതോടെ, ആഘോഷങ്ങളേക്കാൾ കൂടുതൽ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണെന്ന് തോന്നി. എനിക്ക് പോകാൻ കഴിയാതെ പോയ പ്ലാനുകൾ, വിചാരിച്ചതുപോലെ ആസ്വദിക്കാൻ പറ്റാതെ പോയ ഭക്ഷണങ്ങൾ, എന്തിന്... പ്ലാൻ ചെയ്തതിലും കൂടുതൽ സമയം ഹാങ്ങറിൽ തന്നെ ഇരിക്കേണ്ടി വന്ന പെരുന്നാൾ കോടി വരെയുണ്ടായിരുന്നു കൂട്ടത്തിൽ.

ADVERTISEMENT

ഭർത്താവിന്റെ വീട്ടിലായിരുന്നു ഞാൻ പെരുന്നാൾ ആഘോഷിച്ചത്. ഉച്ചയ്ക്ക് ഒരു ഗംഭീര ബിരിയാണി സദ്യയുണ്ടായിരുന്നു, അതിന് പിന്നാലെ പെരുന്നാളിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരവും നടന്നു— ഒരു നീണ്ട ഉച്ചമയക്കം. പിന്നീട് വൈകുന്നേരം ഞങ്ങൾ എല്ലാവരും കൂടി പുറത്തുപോയി ചായ കുടിച്ചു. ഞങ്ങൾ ഒരുമിച്ചിരുന്ന് സൂര്യാസ്തമയം കാണുകയും ലഘുഭക്ഷണങ്ങൾ കഴിക്കുകയും ചെയ്തു. ഒപ്പം വരാനിരിക്കുന്ന വർഷത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചെറിയ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്തു.

പിറ്റേദിവസം, ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി; അവിടെയും തീരാത്ത ഭക്ഷണയാത്ര തുടർന്നുകൊണ്ടേയിരുന്നു. മീൻ കറിയും മീൻ വറുത്തതും ചോറും... അങ്ങനെ ഞാൻ കൃത്യമായി എവിടെയാണോ ആയിരിക്കേണ്ടത്, അവിടെയാണ് ഞാനിപ്പോൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇഷ്ടവിഭവങ്ങളായിരുന്നു എല്ലാം.

ADVERTISEMENT

അങ്ങനെയിരിക്കെയാണ് ഇന്നലെ കടന്നു വന്നത്, ജൂൺ 1 എപ്പോഴും എന്തോ ഒരു പ്രത്യേകതയുള്ള ദിവസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്കൂളുകൾ തുറക്കുന്ന ദിവസമായിരുന്നു അത്, എന്റെ നീസ് അവളുടെ ആദ്യ സ്കൂൾ ദിനത്തിനായി ഒരുങ്ങുകയായിരുന്നു. എനിക്ക് കുറച്ചുകൂടി നേരത്തെ ഇറങ്ങാമായിരുന്നു, പക്ഷേ എനിക്ക് അവിടെത്തന്നെ നിൽക്കാനാണ് തോന്നിയത്. അവൾ ഒരുങ്ങുന്നത് കാണാനും, അവളുടെ ആവേശം നേരിട്ടറിയാനും, അവളെ കൈവീശി യാത്രയാക്കാനും, തിരികെ വരുമ്പോൾ സ്കൂളിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിയാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു...’ നൂറിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Noorin Shereef's Unexpected Eid: Rest Over Revelry:

Noorin Shereef's Eid celebration did not go as planned due to food poisoning and her menstrual cycle, forcing her to prioritize rest over festivities. Despite missing out on planned outings and favorite foods, she cherished moments with family, including a lavish biryani, a long nap, and an evening outing to watch the sunset and share hopes for the coming year.

ADVERTISEMENT