ബെംഗളൂരുവിൽ ഒരുമിച്ചു താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രഷർകുക്കർ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി സുനിൽ കുമാറിന്റെയും നിഷയുടെയും മകൾ പത്മാവതി ദേവ (24)യാണ് മരിച്ചത്. ബിടെക് ബിരുദധാരിയായ സെയിൽസ്

ബെംഗളൂരുവിൽ ഒരുമിച്ചു താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രഷർകുക്കർ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി സുനിൽ കുമാറിന്റെയും നിഷയുടെയും മകൾ പത്മാവതി ദേവ (24)യാണ് മരിച്ചത്. ബിടെക് ബിരുദധാരിയായ സെയിൽസ്

ബെംഗളൂരുവിൽ ഒരുമിച്ചു താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രഷർകുക്കർ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി സുനിൽ കുമാറിന്റെയും നിഷയുടെയും മകൾ പത്മാവതി ദേവ (24)യാണ് മരിച്ചത്. ബിടെക് ബിരുദധാരിയായ സെയിൽസ്

ബെംഗളൂരുവിൽ ഒരുമിച്ചു താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രഷർകുക്കർ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി സുനിൽ കുമാറിന്റെയും നിഷയുടെയും മകൾ പത്മാവതി ദേവ (24)യാണ് മരിച്ചത്. ബിടെക് ബിരുദധാരിയായ സെയിൽസ് എക്സിക്യൂട്ടീവ് വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ന്യൂ മൈക്കോ ലേഒൗട്ടിലെ വാടക വീട്ടിലാണു യുവതി രക്തം വാർന്നു മരിച്ചത്. ഫോണിൽ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്ന് സഹോദരി കൃഷ്ണ എസ്.നായർ എത്തിയപ്പോൾ ദേവ മരിച്ചു കിടക്കുന്നതാണു കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

ADVERTISEMENT

യുവതി ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ദേവയുടെ സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. നാട്ടിൽ ഒരുമിച്ചു പഠിച്ച ഇരുവരും രണ്ടര വർഷമായി ബെംഗളൂരുവിൽ ഷെയർ ബ്രോക്കിങ് ബിസിനസ് ചെയ്യുകയായിരുന്നു ദേവയുടെ സംസ്കാരം പിന്നീട് നാട്ടിൽ.

ADVERTISEMENT
ADVERTISEMENT