The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
ട്ടം ഒളിച്ചു മാത്രം കടക്കുന്ന അടുക്കള. അടുപ്പിലെ കലത്തിൽ അരി തിളച്ചുതൂവുന്നു. കൽച്ചട്ടിയിലെ അവിയലിൽ അവസാനവട്ടം താളിച്ച വെളിച്ചെണ്ണ വാസന എത്തിനോക്കുന്നു അമ്മയെ. അവിയൽ അച്ഛന്റെ സ്പെഷൽ വിഭവമാണ്. അടുക്കളത്തൊടിയിൽ നിന്ന് ഞാലിപ്പൂവൻ വാഴയുടെ ഇ ല മുറിച്ച് തിടുക്കത്തിൽ വരുന്നുണ്ട് അച്ഛൻ. അമ്മ ചോറ് വാർത്ത്
എഴുപതുകളുടെ തുടക്കം. തൈക്കാട് റസിഡൻസി ഗ്രൗണ്ടിന്റെ രണ്ടു വശത്തായി ക്രിക്കറ്റ് കളി നടക്കുന്നു. മോഡൽ സ്കൂളിലെയും ആർട്സ് കോളജിലെയും കുട്ടികളാണു കളിക്കാർ. ഒരു ടീമിൽ മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറും ഉണ്ട്. ഇപ്പുറത്തു നിന്നു കളിച്ച സീനിയേഴ്സ് ടീമിൽ ജഗദീഷും. കുറച്ചു വർഷം കഴിഞ്ഞാൽ തിയറ്ററുകളിൽ
പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് വനിത. പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനെ കുടുംബസമേതം വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കാനായത് വനിതയുടെ ഓർമകളിൽ ഷെൽഫിൽ
പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് വനിത. പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനും ഒരുപിടി നല്ല ഗാനങ്ങളൊരുക്കിയ എം. ജയചന്ദ്രനും വനിതയുടെ ഫ്രെയിമിലേക്ക് വന്ന
അന്തിക്കാട്ടെ നാട്ടുവഴികളിലൂടെ സത്യന്റെ കൂടെ കാറിൽപ്പോകുമ്പോൾ ഒരു മോഹം, സൈക്കിളായിരുന്നു നല്ലത് ! അത്ര ലളിതമായാണ് സത്യൻ കാറോടിച്ചത്. തിരക്കഥയെഴുതുന്ന ഒറ്റവരി ബുക്കിൽ നീലമഷിപ്പേന മെല്ലെയൊഴുകുന്ന പോലെ !<br> <br> വളവുകളിൽപ്പോലും ഹോണടിക്കുന്നില്ല. എതിരെ നടന്നു വരുന്നവർക്കു കടന്നു പോകാനായി കാർ
പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ പൊന്നമ്പിളി ജഗതി ശ്രീകുമാർ. ജനവരി 5 നായിരുന്നു പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ടിന്റെ പിറന്നാൾ. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് സിനിമാലോകം ആശംസകളുടെ ആയിരം പൂച്ചെണ്ടുകൾ നൽകുമ്പോൾ വനിത പ്രിയ വായനക്കാർക്കായി ചില അനർഘ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ്. അപകടം നൽകിയ അവശതകൾ
ഉമ്മറത്തൊരു ചൂരൽക്കസേര ഒഴിഞ്ഞു കിടക്കുന്നു.ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ ന വീൻബാബു. റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ ആശിച്ചൊരാൾ. അതൊക്കെയും പൊലിഞ്ഞുവെന്നറിയാം.
ജീവിതവും സിനിമയും തമ്മിലുള്ള അതിര് ഇടിഞ്ഞു പോയ ചിലരുണ്ട്. അഭിനയിച്ചു മുന്നോട്ടു പോകുമ്പോൾ ‘താരനിഴൽ’ മനസ്സിലും ശരീരത്തിലും അറിയാതെ കയറിപ്പോയവർ. ഒടുവിൽ ആ ഭാരം താങ്ങാനാകാതെ താരാ കാശത്തു നിന്നു മണ്ണിലേക്കു പൊള്ളിവീണവർ... ആ കൂട്ടത്തിൽ പെടാത്തതുകൊണ്ടാണു മായിൻ കുട്ടിയിൽ നിന്ന് അപ്പുക്കുട്ടനിലേക്കും അവിടെ
ദവനഗരെയിൽ വന്നിട്ടു മാസം ഒന്നായെങ്കിലും ഇന്നസെന്റ്് കമ്പനിയിലേക്കു പോകുന്നതൊന്നും ഞാൻ കണ്ടില്ല. അഞ്ചു കമ്പനിയുണ്ടെന്നാണ് എന്നോടു പറഞ്ഞത്. ഇതിനിടയിൽ ഒരു കമ്പനിയിൽ എങ്കിലും പോകേണ്ടതല്ലേ? പോയിട്ടില്ല. ഒരുപക്ഷേ, എന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുേത്തണ്ട എന്നു കരുതിയാകും പോകാത്തതെന്നാണു കരുതിയത്. പിന്നെ അഞ്ചു
കൊല്ലപ്പെടുന്ന സമയത്തു തൈവച്ച പറമ്പത്ത് ചന്ദ്രശേഖരൻ എന്ന ടിപിക്ക് അൻപത്തിയൊന്നു വയസ്സ് നടപ്പായിരുന്നു. അത്ര തന്നെ വെട്ടിലാണ് ചോരക്കൊതിയുടെ രാഷ്ട്രീയം പറയുന്ന എതിരാളികൾ ടിപിയെ തീർത്തതും. ഇനിയീ നേരു കാക്കും പോരാളി തൻ മുഖം ലോകം കാണാതെ പോകണം എന്നവർ തീർച്ചയാക്കിയിരുന്നു.
‘‘കുട്ടിക്കാലത്തെ ക്രിസ്മസ് ആയിരുന്നു ക്രിസ്മസ്... പാതിരാക്കുർബാന കഴിഞ്ഞു വന്നു കിടക്കുന്ന അമ്മച്ചി വെളുപ്പിനു മൂന്നരയ്ക്ക് എഴുന്നേറ്റ് അപ്പത്തിനുള്ള മാവ് കലക്കി വയ്ക്കും. നേരം വെളുത്താൽ വിറകടുപ്പിലാണ് അപ്പം ചുടുന്നത്. അന്നേരം മുതൽ ചുടുന്നതു ചുടുന്നതു മൂന്നാലെണ്ണം ഞാനങ്ങു കഴിക്കും.’’ ക്രിസ്മസ്
മീനച്ചിലാറിന് ഒരു പ്രത്യേകതയുണ്ട്. കിഴക്കൻ മല പൊട്ടി വെളളം മദമിളകി വന്നാലും ആറ് നെഞ്ചും വിരിച്ചു നിൽക്കും. എന്നിട്ട് ഉരുൾപൊട്ടി വരുന്ന കുത്തൊഴുക്കിനെ മനസ്സിലങ്ങ് ഒതുക്കി കളയും. ഒന്നോ രണ്ടോ ദിവസം പാലാക്കാർക്കുവെള്ളത്തിൽ ചാടിത്തുള്ളി നടക്കാം, അത്രയേയുള്ളൂ. ആ മീനച്ചിലാറ്റിൽ നീന്തി വളർന്നതു കൊണ്ടാകാം
എം. ജി. സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. എങ്കിലും തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ വീട്ടിൽ നിറയെ എം. ജി. സോമന്റെ ഓർമകളാണ്. എല്ലാ മുറികളിലും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചുവച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. മലയാളസിനിമ കടന്നു വന്ന വഴിത്താരകൾ ആ ചിത്രങ്ങളിൽ
മകളെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഒരായിരംവട്ടം ആ മനസു നോവുന്നതു മലയാളി കണ്ടിട്ടുണ്ട്. മുഖത്തെ പുഞ്ചിരിമാഞ്ഞ്, മിഴിനീരണിയുന്നതു കണ്ടിട്ടുണ്ട്. പുഞ്ചിരിയുടെ പൊൻപ്രഭയിൽ നിൽക്കുമ്പോഴും കെഎസ് ചിത്രയ്ക്ക് നന്ദനയെന്ന പൊന്നുമോൾ വേദനിക്കുന്ന ഓർമ്മയാണ്. വനിതയോടു മനസു തുറക്കുമ്പോഴും പലവട്ടം ആ ഓർമ്മകളെ തിരികെ
ഖബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം. എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ
Results 16-30 of 290