Manorama Traveller is a travel magazine in Malayalam from the house of Vanitha.
June 2025
നിബിഡവനത്തിനു നടുക്കു വലിയ മതിൽ കെട്ടിത്തിരിച്ചിരിക്കുന്ന ഒരു ക്ഷേത്രം ലക്ഷ്യമാക്കിയാണ് ജിപ്സി നീങ്ങുന്നത്. ആദ്യ സഫാരിയാണ്. പക്ഷികളുടെയും ചീവിടുകളുടെയും കളകളനാദങ്ങളും കരച്ചിലുകളും കേട്ട് കാട് ആസ്വദിച്ചാണ് യാത്ര. പെട്ടെന്നാണ് ഗൈഡ് കുൽദീപിന്റെ വിളി വന്നത്. ക്ഷേത്രത്തിനകത്തു പുള്ളിപ്പുലി ഉണ്ടെന്നും
ഇന്ത്യയില്‍ ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളെ കാണപ്പെടുന്ന അപൂർവപ്രദേശങ്ങളിലൊന്നായ ഒഡിഷയിലെ ഭിട്ടാർകനികയിൽ ഈ വർഷത്തെ പ്രജനനകാലത്ത് മുട്ട വിരിഞ്ഞത് 2500 മുതലക്കുഞ്ഞുങ്ങൾ. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായ കിഴക്കൻ സമുദ്രതീരങ്ങളിൽ മാത്രമേ സാൾട് വാട്ടർ
വിഷ്ണുലോകം കഴിഞ്ഞതോടെ ദിലീപുമായി വലിയ മാനസിക ബന്ധമുണ്ടായി. ദിലീപിന്റെ തമാശകളും ജീവിതത്തോടുള്ള പ്രതീക്ഷയുമൊക്കെ എന്നെ വല്ലാതെ ആകർഷിച്ചു. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കാണുന്ന, വ്യാപ്തിയുള്ള ആശയങ്ങളുടെ ഉടമയാണു ദിലീപ്. സ്വന്തം അധ്വാനംകൊണ്ടു കുടുംബം പുലർത്തുന്ന യുവാവായിരുന്നു. വളരെ സരസമായും
കൊച്ചിയിൽനിന്നു യാത്ര പുറപ്പെട്ടിട്ടു രണ്ടു രാത്രി പിന്നിട്ടു, ഉദ്ദേശം 190 കിലോ മീറ്ററും. കേരളത്തിന്റെ അതിർത്തിയോളം വന്നു യാത്രയാക്കിയ മഴമേഘങ്ങൾ ഇപ്പോൾ കൂട്ടിനില്ല. കളിയിക്കാവിള കഴിഞ്ഞതോടെ അന്തരീക്ഷത്തിൽ ചൂടു നിറഞ്ഞു. ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ–മ്യാൻമർ നാടുകളിലൂടെ നാലു മാസം നീണ്ടു നിൽക്കുന്ന
എന്നോടിഷ്ടം കൂടാമോ എന്ന സിനിമ കഴിഞ്ഞ് വിവാഹത്തിനുള്ള തയാറെടുപ്പോടെയാണ് ഞാൻ ഒറ്റപ്പാലത്തു മടങ്ങിയെത്തിയത്. പണ്ട് വേളാങ്കണ്ണി യാത്രയ്ക്കു ചക്രം തിരിച്ച അംബാസഡർ കാറിന്റെ ഉടമ വാറുണ്ണിച്ചേട്ടന്റെ മകൾ ലീനയാണു വധു. ഒറ്റപ്പാലത്ത് എന്റെ അമ്മ ജോലി ചെയ്തിരുന്ന സ്കൂളിൽ പ്രൈമറി ക്ലാസ് അധ്യാപികയായിരുന്നു
വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ കുട്ടിക്കാനം യാത്രയലാണു മുണ്ടക്കയം- പീരുമേട് റോപ്വേയെക്കുറിച്ച് ആദ്യം കേട്ടത്. ഒപ്പമുണ്ടായിരുന്ന മുപ്പത്തഞ്ചാം മൈലുകാരനായ വള്ളിപ്പറമ്പില്‍ ജോസഫുചേട്ടനാണ് ഒരു പഴങ്കഥ പോലെ കാലം മായിച്ച റോപ് വേയെക്കുറിച്ച് പറഞ്ഞത്. പീരുമേട്ടില്‍ നിന്നും
സ്കൂളിലേക്ക് പോകുമ്പോഴും വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോഴും ബാല്യ കൗതുകത്തിനു നിറം പകര്‍ത്തിയിരുന്ന കാഴ്ചയാണ് കബനി നദി. 'മറ്റു നദികളില്‍ നിന്നു വ്യത്യസ്തമായി കബനി നദി കിഴക്കോട്ടാണ് ഒഴുകുന്നത്' - സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞത് ആ പുഴയോടുള്ള കൗതുകം ആരാധനയ്ക്കു വഴി തുറന്നു. വയനാട്ടിലെ
കേരളത്തിന്റെ മണ്ണിൽ സായിപ്പിന്റെ പേരിലുള്ള തുരുത്ത്, ആ തുരുത്തുകാണാൻ വിമാനം കയറി വരുന്ന വിദേശികൾ. കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടോ തിരിച്ചോ ഉള്ള ട്രെയിൻ യാത്രയിൽ കൊല്ലം ജില്ലയിൽ മൺറോ തുരുത്ത് എന്ന േസ്റ്റഷൻ ശ്രദ്ധിക്കാത്തവരുണ്ടാകില്ല. പേരിലെ കൗതുകം പോലെ
ജീവിതയാത്രയുടെ പുസ്തകത്തിൽ അധ്യായങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അജ്ഞാതനായ വലിയ എഴുത്തുകാരൻ ഓരോ അധ്യായങ്ങളേയും വ്യത്യസ്തവും മനോഹരവുമാക്കി. കമൽസാറിനൊപ്പമുള്ള സിനിമായാത്ര ഏകദേശം രണ്ടര വർഷത്തോളമായി. അഞ്ചു സിനിമകൾ കഴിഞ്ഞു. ഒറ്റപ്പാലത്തെ എന്റെ സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് സിനിമാ യാത്രകൾ തന്ന
പുതുവർഷത്തിലേക്കുള്ള കാൽവയ്പ്പാണ് കർക്കടകം. ആരോഗ്യം നവീകരിക്കാനുള്ള സമയം. യാത്രയ്ക്കും ചികിത്സയ്ക്കുമിടയിൽ ആയുർവേദം പാലമാകുന്ന കാലം. ഇടവപ്പാതിയും ഞാറ്റുവേലയും കർക്കടകപ്പെയ്ത്തും കണ്ടു പേടിച്ചിരുന്ന കേരളത്തിനു കിട്ടിയ സമ്മാനമായി മാറി കർക്കടകപ്പെരുമ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള ദിവസങ്ങൾ കേരളത്തിൽ ‘ഓഫ്
ഫെബ്രുവരിയിലെ ഒരു ദിനം. അസമിലെ ദിബ്രുഗഡിൽ നിന്ന് പുലർച്ചേ പുറപ്പെട്ടതാണ് 130കിലോ മീറ്റർ അകലെയുള്ള ഹൂലോംഗപാറിലേക്ക്... മനുഷ്യക്കുരങ്ങുകളുടെ ഇനത്തിൽപ്പെട്ട ഇന്ത്യയിലെ ഒരേയൊരു കുരങ്ങുവർഗത്തെ കാണാൻ. അസമിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ കാസിരംഗയിൽ നിന്ന് വെറും രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്താൽ മതി ഹൂലോംഗപാർ
കാട്ടിനുള്ളില്‍ ഒരു ജീവിയെ കണ്ടെത്താന്‍ ഏറെ വിഷമിക്കും നമ്മുടെ കണ്ണുകള്‍. അതേസമയം കാട് ഒരായിരം കണ്ണുകളിലൂടെ നമ്മെ കാണും. പരിസരങ്ങളോട് ഇണങ്ങി നില്ക്കുന്ന മൃഗങ്ങളെ മനുഷ്യ നേത്രങ്ങള്‍ക്കു തിരിച്ചറിയുക എളുപ്പമല്ല. എന്നാല്‍ കാടിനെ അടുത്തറിഞ്ഞാല്‍ മൃഗങ്ങള്‍ തന്നെ നമുക്കു പലതും പറഞ്ഞു തരും. ബന്ദിപ്പൂർ,
ജീവിതത്തിനു നിറം മങ്ങുന്നിടത്ത് ശരണം തേടി പുറപ്പെടുന്ന പദയാത്ര മാത്രമല്ല തീർഥാടനം. മോഹഭംഗങ്ങൾക്കു മുൻപേ മനസ്സിനെ പാകപ്പെടുത്താനുള്ള പ്രയാണവുമാണ് ക്ഷേത്രനഗരികളിലേക്കുള്ള സഞ്ചാരം. നൂറ്റാണ്ടു പിന്നിട്ട എല്ലാ ക്ഷേത്രങ്ങളുടെ മുറ്റത്തും ജീവിതത്തിന്റെ നെയ്ത്തിരി കത്തിയെരിയുന്നതു കാണാം. പ്രദക്ഷിണവീഥിയിൽ
പ്രാദേശിക വിഭവങ്ങളുടെ രുചിതേടി യാത്ര ചെയ്യുന്ന ലക്ഷ്മി നായർ ഇതാ കശ്മീരിൽ. കശ്മീർ യാത്രയുടെ ഓർമകൾ വിഡിയോയും ചിത്രങ്ങളുമായി ലക്ഷ്മി നായർ പങ്കുവച്ചു. ചെന്നിറങ്ങുന്ന സ്ഥലത്തിന്റെ മാത്രമല്ല വഴിയോരക്കാഴ്ചയുടെ ഭംഗിയും ആസ്വദിക്കുന്ന യാത്രികയാണു ലക്ഷ്മി. അതിനാൽത്തന്നെ റോഡ് യാത്രകളാണു പ്രിയം. കശ്മീർ
കുട്ടിക്കാലത്ത് എന്റെ അധ്യാപികയായിരുന്ന സിസ്റ്റർ സെബസ്റ്റ്യനോ എനിക്കു കാവൽ മാലാഖമാരെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്. നമ്മൾക്കു വഴി തെറ്റിയാൽ കാവൽ മാലാഖ നേർവഴി കാണിച്ചു തരുമെന്നും അവരെന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് ജീവിത യാത്രയിലെ എത്രയോ പ്രതിസന്ധികളിൽ കുറേയാളുകൾ കാവൽ മാലാഖമാരായി എന്റെ
Results 31-45 of 57