Manorama Arogyam is the largest circulated health magazine in India.
June 2025
June 6, 2025
കുട്ടികളുടെ വൈറൽ ഫീവർ – കരുതലെടുക്കാം കുട്ടികളുടെ പനിക്കാലമാണിത്, മഴക്കാലവും. വൈറൽ പനി വ്യാപകമാകുകയാണ്. വായുവിലൂടെ പകരുന്ന ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങൾ, കൊതുകിലൂടെ പകരുന്ന ഡെങ്കി പോലുള്ള പനികൾ, എലി മൂത്രം കലർന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുന്നതിന്റെ ഭാഗമായി ബാധിക്കാവുന്ന എലിപ്പനി അങ്ങനെ ഒട്ടേറെ പനികൾ.
കുട്ടികളിലെ വയറിളക്കം കുട്ടികളുടെ കാര്യത്തിൽ നിർജലീകരണം ഉണ്ടാകുന്നുണ്ടോ എന്നുറപ്പുവരുത്തണം. ഇങ്ങനെ ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ അമ്മയെ പഠിപ്പിച്ചുകൊടുക്കമം. കുട്ടിയുടെ കണ്ണ് കുഴിഞ്ഞിരിക്കുക, വായ വരളുക, വെള്ളത്തിനായി കരയുക, ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നു പറയുക
ദഹനസംബന്ധമായ തകരാറുകൾ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്നു. ഇതു കുട്ടിയുടെ വളർച്ചയേയും മാനസിക വളർച്ചയേയും ആകെ പ്രതിരോധ ശേഷിയേയും ബാധിക്കും. കാരണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ 70 ശതമാനവും ദഹനേന്ദ്രിയം വഴിയാണ്. ക്രമരഹിതവും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണങ്ങൾ, പഞ്ചസാര, കൊഴുപ്പ്, ലാക്ടോസ് എന്നിവ
പണ്ടൊക്കെ ഉച്ചനേരത്ത് സ്കൂളുകളിൽ ചെന്നാൽ വരാന്തയിലും ക്ലാസ്സ് മുറിയിലുമായി പൊതിച്ചോറു കഴിക്കുന്ന കുട്ടികളെ കാണാമായിരുന്നു. ഇന്ന് അത്തരമൊരു കാഴ്ച വിരളം. ഉച്ചയൂണിനു പകരം പീറ്റ്സയോ ബർഗറോ. കൂടെ ദാഹമകറ്റാൻ കോളയോ ഏതെങ്കിലും നിറമുള്ള പാനീയങ്ങളോ. പ്രാതലിനും അത്താഴത്തിനുമൊക്കെ പഫ്സോ ന്യൂഡിൽസോ
<b>മിക്സഡ് വെജിറ്റബിൾ വരക് ഉപ്പുമാവ്</b> ചേരുവകൾ <b>1.</b> വരക് ( Kodo millet) -രണ്ടു കപ്പ് ഇഞ്ചി- ഒന്നര കഷണം ചെറിയ ഉള്ളി -പത്ത് എണ്ണം പച്ചമുളക് -നാലെണ്ണം <b>2. </b>കറിവേപ്പില -രണ്ടു തണ്ട് വറ്റൽ മുളക് -രണ്ട് എണ്ണം കടുക് -ഒരു ടീസ്പൂൺ കടലപ്പരിപ്പ് -രണ്ടു ടീ സ്പൂൺ നെയ്യ്-രണ്ടു ടീസ്പൂൺ <b>3.
വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്നു, മാതാപിതാക്കള്‍ക്കു കുട്ടികളുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആകുലതയും ഏറുന്നു. എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം, എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല
സ്കൂൾ തുറന്നു. പഠനത്തിനായി പുതിയ ലോകത്തെത്തിയിരിക്കുകയാണ് കുട്ടികൾ. എന്നാൽ രോഗസാധ്യത കൂടുതലുള്ള സമയം കൂടിയാണിത്. കുട്ടികളുടെ ആരോഗ്യത്തിനായി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ABCDEF എന്ന രീതിയിൽ ടിപ്സ് ആയി അവതരിപ്പിക്കുകയാണ് ശിശുരോഗചികിത്സനായ ഡോ. ജിസ്സ് തോമസ്. A- Avoid Contact പനിയുള്ള
കുട്ടികളുെട ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു മാതാപിതാക്കളെ ആശങ്കയിലാക്കുന്നതാണ് ശസ്ത്രക്രിയയുെട ചെലവ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പലപ്പോഴും ചികിത്സാ ചെലവ് താങ്ങാനാവില്ല. അതിനാൽ തന്നെ കുട്ടികളുെട പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം തേടാൻ വൈകാം. ഇതിനു പരിഹാരമായി ഒട്ടേറെ സർക്കാർ സഹായ
ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു
കാണാത്തതും കേൾക്കാത്തതും അറിയാത്തതുമായ വെല്ലുവിളികളുടെ ഒരു യുഗത്തിലാണ് നാംജീവിക്കുന്നത്. COVID-19 നമ്മുടെ നിത്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും വെല്ലുവിളികളും ചെറുതല്ല. ലോകം നിയന്ത്രണങ്ങളോടും ലോക്ക്ഡൗണുകളോടും പൊരുത്തപ്പെട്ടപ്പോൾ, ഡിജിറ്റൽ സ്ക്രീനുകളോടുള്ള നമ്മുടെ ആശ്രിതത്വവും വർദ്ധിച്ചു. മൊബൈലിൽ
മ<i>ത്സരപ്പരീക്ഷയ്ക്ക് തയാറെടുക്കുന്ന ആ കുട്ടി, ഡോക്ടറെ കാണാൻ വന്നതു തന്നെ അമ്മയുടെ കയ്യും പിടിച്ചാണ്. ‘വല്ലാത്ത ടെൻഷനാണ് ഡോക്ടർ, മിണ്ടാൻ പോലും പേടിയാകുന്നു’ എന്നു പറഞ്ഞ് അവൾ വിങ്ങിപ്പൊട്ടി കരഞ്ഞുതുടങ്ങി....പരീക്ഷയെക്കുറിച്ചുള്ള അമിതമായ ആധിയായിരുന്നു അവളുടെ പ്രശ്നം.</i> തിളയ്ക്കുന്ന വേനൽ
നവജാതശിശുക്കളെ പൊതുവേ അതീവശ്രദ്ധയോടെയാണ് അമ്മമാർ പരിപാലിക്കുന്നത്. ഉറക്കാൻ കിടത്തിയാലും ഇടയ്ക്കിടെ വന്ന് കുഞ്ഞിന്റെ മൂക്ക് തുണിയിൽ അമങ്ങിയാണോ കിടക്കുന്നത് , കുഞ്ഞ് ശരിക്കും ശ്വാസം വിടുന്നുണ്ടോ എന്നൊക്കെ നോക്കും. അതുകൊണ്ട് സാധാരണഗതിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് അപകടം സംഭവിക്കുക കുറവാണ്. എന്നാൽ
ഒരു വയസ്സു മുതൽ മൂന്നു വയസ്സു വരെയുള്ള പ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ച സാധാരണ സംശയങ്ങൾക്ക് ഉത്തരം. മണ്ണു തിന്നുക പോലുള്ള കാര്യങ്ങൾ എന്തു പ്രശ്നത്തിന്റെ സൂചനയാണ്? സാധാരണയായി ഭക്ഷണമായി കണക്കാക്കാത്ത വസ്തുക്കൾ കുട്ടി കഴിക്കുന്നതാണു പൈക്ക എന്നറിയപ്പെടുന്ന ഈ അവസ്ഥ. രണ്ടു വയസ്സു വരെയുള്ള കുട്ടികൾ
പരീക്ഷ കഴിഞ്ഞതോടെ പുസ്തകങ്ങളെല്ലാം മടക്കിവച്ചു കളിയുടെ തിമിർപ്പിലാണു കുട്ടികൾ. എന്നാൽ അവധിക്കാലത്തു കളികൾ മാത്രമല്ല ഇത്തിരി പഠനവും ആകുന്നതിൽ പ്രശ്നമില്ല എന്നു മാത്രമല്ല കുട്ടിയെ സംബന്ധിച്ച് പിന്നാക്കമായ വിഷയങ്ങളിൽ മെച്ചപ്പെടാനുള്ള അവസരവുമാണ്. ഇതാ, ഈ അവധിക്ക് ഭാഷാവിഷയങ്ങളിൽ പിന്നാക്കമായ
കുഞ്ഞുങ്ങളിൽ കാണുന്ന വിഷാദരോഗം പ്രായപൂർത്തിയായവരിൽ കാണുന്നതിൽ നിന്നും വ്യത്യാസമായിട്ടാണ് കാണാറുള്ളത്. പ്രത്യേകിച്ച് സ്വഭാവത്തിലെ വ്യത്യാസങ്ങൾ, മൂഡ് ചേഞ്ചുകൾ എന്നിവ കുഞ്ഞുങ്ങളിൽ വളരെ വൈകിയാണ് പ്രകടമാകാറുള്ളത്. ഊർജസ്വലനായ കുട്ടി പെട്ടെന്നൊരു ദിവസം സ്കൂളില്‍ പോകാൻ മടി കാണിക്കുക ഒറ്റയ്ക്കിരിക്കാൻ
Results 16-30 of 158
You can always sign back in at any time.